<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>facebook Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/tag/facebook/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/tag/facebook/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Sun, 14 Aug 2022 09:18:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>facebook Archives - Valanchery Online</title>
	<link>https://www.valanchery.in/tag/facebook/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവർത്തകർ വളാഞ്ചേരിയിൽ കെ.ടി ജലീലിൻ്റെ കോലം കത്തിച്ചു</title>
		<link>https://www.valanchery.in/bjp-workers-burned-the-effigy-of-kt-jaleel-in-valanchery-over-the-controversial-facebook-post-over-kashmir/</link>
					<comments>https://www.valanchery.in/bjp-workers-burned-the-effigy-of-kt-jaleel-in-valanchery-over-the-controversial-facebook-post-over-kashmir/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 14 Aug 2022 09:18:02 +0000</pubDate>
				<category><![CDATA[Politics]]></category>
		<category><![CDATA[Protest]]></category>
		<category><![CDATA[alanchery]]></category>
		<category><![CDATA[bjp]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[kashmir]]></category>
		<category><![CDATA[kt jaleel]]></category>
		<category><![CDATA[post]]></category>
		<guid isPermaLink="false">https://www.valanchery.in/?p=34536</guid>

					<description><![CDATA[<p>വളാഞ്ചേരി : കെ.ടി. ജലീലിൽ എം.എൽ.എ.യുടെ ഫേസ്‍ബുക്ക് പോസ്റ്റിനെ മുൻനിർത്തി രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രവർത്തകർ കോലവും കത്തിച്ചു. ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുാർ, സുരേഷ് പാറത്തൊടി, ഉണ്ണി വൈക്കത്തൂർ, ശ്രീശൻ കുറ്റിപ്പുറം, പി.പി. സുരേഷ്, ഹരിദാസൻ പൈങ്കണ്ണൂർ എന്നിവർ പ്രസംഗിച്ചു.</p>
<p>The post <a href="https://www.valanchery.in/bjp-workers-burned-the-effigy-of-kt-jaleel-in-valanchery-over-the-controversial-facebook-post-over-kashmir/">വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവർത്തകർ വളാഞ്ചേരിയിൽ കെ.ടി ജലീലിൻ്റെ കോലം കത്തിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി : കെ.ടി. ജലീലിൽ എം.എൽ.എ.യുടെ ഫേസ്&#x200d;ബുക്ക് പോസ്റ്റിനെ മുൻനിർത്തി രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രവർത്തകർ കോലവും കത്തിച്ചു. ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുാർ, സുരേഷ് പാറത്തൊടി, ഉണ്ണി വൈക്കത്തൂർ, ശ്രീശൻ കുറ്റിപ്പുറം, പി.പി. സുരേഷ്, ഹരിദാസൻ പൈങ്കണ്ണൂർ എന്നിവർ പ്രസംഗിച്ചു.</p>
<p>The post <a href="https://www.valanchery.in/bjp-workers-burned-the-effigy-of-kt-jaleel-in-valanchery-over-the-controversial-facebook-post-over-kashmir/">വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവർത്തകർ വളാഞ്ചേരിയിൽ കെ.ടി ജലീലിൻ്റെ കോലം കത്തിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/bjp-workers-burned-the-effigy-of-kt-jaleel-in-valanchery-over-the-controversial-facebook-post-over-kashmir/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം. നേതാവിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് നിർമിച്ച് പണംതട്ടുന്നതായി പരാതി</title>
		<link>https://www.valanchery.in/cpm-leader-from-valanchery-filed-a-case-regarding-a-fraud-in-which-a-fake-profile-created-in-facebook-demanding-money-from-people/</link>
					<comments>https://www.valanchery.in/cpm-leader-from-valanchery-filed-a-case-regarding-a-fraud-in-which-a-fake-profile-created-in-facebook-demanding-money-from-people/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 25 Aug 2021 00:38:10 +0000</pubDate>
				<category><![CDATA[Fraud]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[fake profile]]></category>
		<category><![CDATA[filed]]></category>
		<category><![CDATA[police]]></category>
		<category><![CDATA[sakkariya]]></category>
		<category><![CDATA[valanchery]]></category>
		<guid isPermaLink="false">https://www.valanchery.in/?p=28871</guid>

					<description><![CDATA[<p>വളാഞ്ചേരി : സി.പി.എം. നേതാവിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് നിർമിച്ച് പണംതട്ടുന്നതായി പരാതി. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു. ജില്ലാ ജനറൽസെക്രട്ടറിയുമായ വി.പി. സക്കറിയയാണ് ഇതുസംബന്ധിച്ച് പരാതിനൽകിയത്. അക്കൗണ്ട്‌വഴി സക്കറിയയുടെ സുഹൃത്തുക്കൾക്ക് &#8216;എന്നെ സഹായിക്കണമെന്നും പണം അക്കൗണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ട് സന്ദേശം അയക്കുന്നുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സക്കറിയ പരാതി നൽകിയത്. രാജസ്ഥാനിലെ ഉദയ്‌പുരിലെ രത്‌നാകർ ബാങ്ക് ലിമിറ്റഡിലെ 309014039368 എന്ന അക്കൗണ്ട് [&#8230;]</p>
<p>The post <a href="https://www.valanchery.in/cpm-leader-from-valanchery-filed-a-case-regarding-a-fraud-in-which-a-fake-profile-created-in-facebook-demanding-money-from-people/">സി.പി.എം. നേതാവിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് നിർമിച്ച് പണംതട്ടുന്നതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി : സി.പി.എം. നേതാവിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് നിർമിച്ച് പണംതട്ടുന്നതായി പരാതി. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു. ജില്ലാ ജനറൽസെക്രട്ടറിയുമായ വി.പി. സക്കറിയയാണ് ഇതുസംബന്ധിച്ച് പരാതിനൽകിയത്. അക്കൗണ്ട്‌വഴി സക്കറിയയുടെ സുഹൃത്തുക്കൾക്ക് &#8216;എന്നെ സഹായിക്കണമെന്നും പണം അക്കൗണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ട് സന്ദേശം അയക്കുന്നുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സക്കറിയ പരാതി നൽകിയത്.<br />
<img fetchpriority="high" decoding="async" src="https://scontent.fcok14-1.fna.fbcdn.net/v/t1.6435-9/201401107_3141110652796295_273513677422257832_n.jpg?_nc_cat=100&#038;ccb=1-5&#038;_nc_sid=09cbfe&#038;_nc_ohc=jVHUkYmI0iAAX8apWHt&#038;_nc_ht=scontent.fcok14-1.fna&#038;oh=2aedb76365c3944be79af7dadd52f179&#038;oe=614C3919" width="960" height="960" alt="sakkariyya" class="alignnone size-large" /><br />
രാജസ്ഥാനിലെ ഉദയ്‌പുരിലെ രത്‌നാകർ ബാങ്ക് ലിമിറ്റഡിലെ 309014039368 എന്ന അക്കൗണ്ട് നമ്പറിലേക്ക് പണം കൈമാറണമെന്നാണ് ആവശ്യപ്പെടുന്നത്. വ്യാജ അക്കൗണ്ട് നീക്കംചെയ്യാനും തട്ടിപ്പുനടത്തുന്നവരുടെ പേരിൽ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.</p>
<p>The post <a href="https://www.valanchery.in/cpm-leader-from-valanchery-filed-a-case-regarding-a-fraud-in-which-a-fake-profile-created-in-facebook-demanding-money-from-people/">സി.പി.എം. നേതാവിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് നിർമിച്ച് പണംതട്ടുന്നതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/cpm-leader-from-valanchery-filed-a-case-regarding-a-fraud-in-which-a-fake-profile-created-in-facebook-demanding-money-from-people/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ കുറിപ്പ് വൈറലാകുന്നു</title>
		<link>https://www.valanchery.in/the-facebook-post-by-valanchery-sho-pm-shameer-is-trending-on-social-media/</link>
					<comments>https://www.valanchery.in/the-facebook-post-by-valanchery-sho-pm-shameer-is-trending-on-social-media/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 24 Apr 2021 13:25:49 +0000</pubDate>
				<category><![CDATA[Long Term]]></category>
		<category><![CDATA[Viral]]></category>
		<category><![CDATA[athavanad]]></category>
		<category><![CDATA[case]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[murder]]></category>
		<category><![CDATA[police]]></category>
		<category><![CDATA[post]]></category>
		<category><![CDATA[subeera farhath]]></category>
		<category><![CDATA[valanchery]]></category>
		<category><![CDATA[viral]]></category>
		<guid isPermaLink="false">https://www.valanchery.in/?p=26243</guid>

					<description><![CDATA[<p>വളാഞ്ചേരി: ആതവനാട് ചോറ്റൂർ സ്വദേശിനി സുബീറ ഫർഹത്തിൻ്റെ തിരോധാനം അന്വേഷിച്ച് അവരുടെ കൊലപാതകിയെ കണ്ടെത്തിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മാർച്ച് പത്തിന് കാണാതായ ആതവനാട് കഞ്ഞിപ്പുരയിലെ ചോറ്റൂർ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)ന്റെ മൃതദേഹം 20-ന് വൈകീട്ടാണ് ഫർഹത്തിന്റെ വീടിനടുത്തുള്ള ചെങ്കൽക്വാറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിലായ യുവതിയുടെ അയൽവാസി വരിക്കോടൻ അൻവർ(38)തെളിവെടുപ്പിനായി [&#8230;]</p>
<p>The post <a href="https://www.valanchery.in/the-facebook-post-by-valanchery-sho-pm-shameer-is-trending-on-social-media/">സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ കുറിപ്പ് വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി: ആതവനാട് ചോറ്റൂർ സ്വദേശിനി സുബീറ ഫർഹത്തിൻ്റെ തിരോധാനം അന്വേഷിച്ച് അവരുടെ കൊലപാതകിയെ കണ്ടെത്തിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മാർച്ച് പത്തിന് കാണാതായ ആതവനാട് കഞ്ഞിപ്പുരയിലെ ചോറ്റൂർ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)ന്റെ മൃതദേഹം 20-ന് വൈകീട്ടാണ് ഫർഹത്തിന്റെ വീടിനടുത്തുള്ള ചെങ്കൽക്വാറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിലായ യുവതിയുടെ അയൽവാസി വരിക്കോടൻ അൻവർ(38)തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിലാണ്. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ പി.എം ഷമീറിൻ്റെ വികാരപരമായ പോസ്റ്റാണ് വായിച്ചവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതും ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതും. സുബീറ ഫർഹത്തിൻ്റെ കാണാതായതിന് 41 ദിവസങ്ങൾക്ക് ശേഷമാണ് അവരുടെ മൃതദേഹം കണ്ടെടുക്കുന്നത്. അന്വേഷണാവശ്യങ്ങൾക്കായി മകളുടെ സ്വകാര്യ വസ്തുക്കൾ അവശ്യപ്പെട്ട് ചെന്ന പോലീസുകാർക്ക് തൻ്റെ മകൾ മറ്റെവിടെയോ ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസത്തിൽ അവൾക്ക് വേണ്ടെതെല്ലാം കൊടുത്തുവിടുകയായിരുന്നുവത്രെ. ഏതൊരു മക്കളും വീട്ടിൽ നിന്ന് യാത്രപറഞ്ഞിറങ്ങിപോയതിനുശേഷം അവർ ഇനി ജീവനോടെ തിരിച്ചെത്തില്ല എന്ന് മാതാപിതാക്കൾ എങ്ങനെ ഉൾകൊള്ളുമെന്ന വേദനയും ആ വാക്കുകളിൽ കാണാം.<br />
<strong>കുറിപ്പ് വായിക്കാം</strong><br />
*സുബീറ ഫർഹത്തിൻ്റെ തിരോധാനം* .<br />
 *ഒരു നൊമ്പരക്കാഴ്ച*<br />
വളാഞ്ചേരി കഞ്ഞിപുരയിൽ ഒരു മാസത്തിലേറെയായി കാണാതായ 21 കാരിയുടെ മൃതദേഹം കിട്ടിയതും വളരെ വിദഗ്ദമായ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയതും സർവീസ് ജീവിതത്തിലെ അവിസ്മരണീയവും അഭിമാനകരവും ആയ സംഭവമാണ്. പെൺകുട്ടിയെ കാണാതായതിനു തൊട്ടുപിറകെ ബന്ധുക്കളുടേയും നാട്ടുകാരുടേയും വിശ്വാസം ഏറ്റെടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിഞ്ഞതുകൊണ്ടാണ് പോലീസിനെതിരെ യാതൊരുവിധ ആക്ഷേപങ്ങളും ഇല്ലാതെ കേസ് അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞത്.  സുബീറ എന്ന പെൺകുട്ടി രാവിലെ 9 മണിക്ക് സാധാരണ പോകാറുള്ളത് പോലെ തൊട്ടടുത്ത ടൗണിലെ ക്ലിനിക്കിലേക്ക് ജോലിക്ക് പോയതായിരുന്നു. അതിനുശേഷം നാൽപ്പതാം ദിവസം പെൺകുട്ടിയെ സ്വന്തം വീടിന് 300 മീറ്റർ അകലെയുള്ള പറമ്പിൽ കുഴിച്ചു മൂടപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് നാടും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഒഴുകി. കേസന്വേഷണത്തിന് ഭാഗമായി ശാസ്ത്രീയ പരിശോധനക്ക് പെൺകുട്ടി ഉപയോഗിച്ചിരുന്ന സ്വകാര്യ വസ്തുക്കൾ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ പോലീസുകാരെ പെൺകുട്ടിയുടെ വീട്ടിലേക്ക് അയക്കുകയുണ്ടായി. ഒരു ദുരന്തം നടന്നാൽ അത് ഏറ്റവും അവസാനം അറിയുന്നത് ബന്ധപ്പെട്ട വീട്ടുകാർ ആയിരിക്കും എന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണ്. ഇവിടെയും അനുഭവം മറ്റൊന്നായിരുന്നില്ല.സ്വന്തം മകളെ കണ്ടെത്തി എന്ന പ്രതീക്ഷ നിറഞ്ഞ മനസ്സോടെ കൂടിയാണ് പെറ്റമ്മ പോലീസുകാരെ സ്വീകരിച്ചത്. ആ ഉമ്മ നൽകിയ വസ്തുക്കളുമായി പോലീസുകാർ സ്റ്റേഷനിലേക്ക് തിരിച്ചെത്തി. അത്  തുറന്നുനോക്കിയപ്പോൾ അതിലെ കാഴ്ച ദയനീയമായിരുന്നു. ഒരു പെൺകുട്ടിക്ക് ധരിക്കുവാൻ ആവശ്യമായ എല്ലാ വസ്ത്രങ്ങളും ഒരു ബ്രഷ്, പേസ്റ്റ് ഒരു ചെറിയ കുപ്പി വാസന  പൗഡർ എന്നിവയാണ് അതിലുണ്ടായിരുന്നത്. ഏതോ ദുരവസ്ഥയിൽ നിന്നും തന്റെ മകളെ കണ്ടെത്തി എന്ന പ്രതീക്ഷ ആയിരിക്കാം ആ ഉമ്മയെ ഈ വസ്തുക്കൾ തന്നയക്കാൻ പ്രേരിപ്പിച്ചത്. തൻ്റെ മകൾ മണ്ണിൽ അലിഞ്ഞു ചേർന്ന കാര്യം ആ ഉമ്മയുണ്ടോ അറിയുന്നു? ഒരു മാതാവിനു മാത്രമല്ലേ അത്തരം പ്രതീക്ഷകൾ വച്ചു പുലർത്താൻ പറ്റൂ..ഔദ്യോഗിക ജീവിതത്തിൽ പലപ്പോഴും പല രീതിയിലുള്ള സംഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആ ഉമ്മയുടെ പ്രതീക്ഷ ഒരു തീരാ വേദനയായി അവശേഷിക്കും. ദൈവം അവരുടെ മനസ്സിന് ശാന്തി നൽകട്ടെ<img src="https://s.w.org/images/core/emoji/17.0.2/72x72/1f614.png" alt="😔" class="wp-smiley" style="height: 1em; max-height: 1em;" /><br />
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FP.M.Shemeer%2Fposts%2F3885753648126683&#038;width=500&#038;show_text=true&#038;appId=1995006287273188&#038;height=804" width="500" height="804" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe></p>
<p>The post <a href="https://www.valanchery.in/the-facebook-post-by-valanchery-sho-pm-shameer-is-trending-on-social-media/">സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ കുറിപ്പ് വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/the-facebook-post-by-valanchery-sho-pm-shameer-is-trending-on-social-media/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോർഫിങ്ങും മതസ്പർധ സൃഷ്ടിക്കലും; വളാഞ്ചേരി സ്വദേശിക്കെതിരേ കേസ്</title>
		<link>https://www.valanchery.in/case-registered-against-valanchery-man-for-creating-posts-in-social-media-that-trigger-communal-issues/</link>
					<comments>https://www.valanchery.in/case-registered-against-valanchery-man-for-creating-posts-in-social-media-that-trigger-communal-issues/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 01 Aug 2019 06:54:06 +0000</pubDate>
				<category><![CDATA[Cyber]]></category>
		<category><![CDATA[communal]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[fake profiel]]></category>
		<category><![CDATA[morphing]]></category>
		<category><![CDATA[painkannur]]></category>
		<category><![CDATA[social media]]></category>
		<category><![CDATA[sufi]]></category>
		<category><![CDATA[valanchery]]></category>
		<guid isPermaLink="false">https://www.valanchery.in/?p=15007</guid>

					<description><![CDATA[<p>വളാഞ്ചേരി: സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ ഇടുകയും മതചിഹ്നങ്ങളുടെയും ആദരണീയരായ വ്യക്തികളുടെയും ഫോട്ടോകൾ മോർഫ്‌ചെയ്ത് പ്രചരിപ്പിക്കുകയുംചെയ്ത കേസിൽ വളാഞ്ചേരി സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. വളാഞ്ചേരി പൈങ്കണ്ണൂരിലെ കെ.ടി. ഫൈസലിനെ(29)തിരേയാണ് കേസ്. 2019 ജൂൺ 19 മുതൽ ജൂലായ് 21 വരെയുള്ള ദിവസങ്ങളിലാണ് കേസിന്‌ ആസ്പദമായ സംഭവം നടന്നത്. ഫെയ്‌സ്ബുക്കിൽ വ്യാജ ഐ.ഡിയുണ്ടാക്കി പ്രമുഖ സൂഫി ഗുരുക്കൻമാർക്കെതിരെയും ആത്മീയ പ്രസ്ഥാനങ്ങൾക്കെതിരെയും നിരന്തരം മതസ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ ഇയാൾ [&#8230;]</p>
<p>The post <a href="https://www.valanchery.in/case-registered-against-valanchery-man-for-creating-posts-in-social-media-that-trigger-communal-issues/">മോർഫിങ്ങും മതസ്പർധ സൃഷ്ടിക്കലും; വളാഞ്ചേരി സ്വദേശിക്കെതിരേ കേസ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി: സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ ഇടുകയും മതചിഹ്നങ്ങളുടെയും ആദരണീയരായ വ്യക്തികളുടെയും ഫോട്ടോകൾ മോർഫ്‌ചെയ്ത് പ്രചരിപ്പിക്കുകയുംചെയ്ത കേസിൽ വളാഞ്ചേരി സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2019/08/painkannur-faisal.jpg" alt="" width="1892" height="1180" class="aligncenter size-full wp-image-15008" /><br />
വളാഞ്ചേരി പൈങ്കണ്ണൂരിലെ കെ.ടി. ഫൈസലിനെ(29)തിരേയാണ് കേസ്. 2019 ജൂൺ 19 മുതൽ ജൂലായ് 21 വരെയുള്ള ദിവസങ്ങളിലാണ് കേസിന്‌ ആസ്പദമായ സംഭവം നടന്നത്. ഫെയ്‌സ്ബുക്കിൽ വ്യാജ ഐ.ഡിയുണ്ടാക്കി പ്രമുഖ സൂഫി ഗുരുക്കൻമാർക്കെതിരെയും ആത്മീയ പ്രസ്ഥാനങ്ങൾക്കെതിരെയും നിരന്തരം മതസ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ ഇയാൾ പ്രചരിപ്പിച്ചു. നിരവധിപേർക്ക് വ്യാജ ഐ.ഡികൾ നിർമിച്ചു നൽകി ആത്മീയപ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്താൻ സഹായങ്ങൾ ചെയ്യുന്നതായും ഇയാൾക്കെതിരേ പരാതിയുണ്ടായിരുന്നു. സംഭവത്തിൽ മറ്റുപലരും ഇയാൾക്കൊപ്പം പ്രവർത്തിച്ചതായി സൂചനയുണ്ട്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2019/07/ezgif-2-a60dc5eb7510.gif" alt="perfect" width="1200" height="639" class="aligncenter size-full wp-image-14865" /><br />
വളാഞ്ചേരി സ്വദേശിയും വിവിധ രാജ്യങ്ങളിൽ നിരവധി ശിഷ്യരുമുള്ള ഒരു സൂഫി ആചാര്യന്റെ ചിത്രം മോർഫ്‌ചെയ്ത് അപമാനകരമായി പ്രചരിപ്പിച്ചതിനെതിരേ ബന്ധുക്കളും ശിഷ്യരും ഫൈസലിനെതിരേ പരാതി നൽകിയിരുന്നു. വിദേശത്തും സ്വദേശത്തും ഫൈസലിനെതിരേ കേസുകൾ നിലവിലുണ്ട്. ഹിന്ദുദേവന്മാരുടെ ചിത്രങ്ങൾ മോശമായ വിധത്തിൽ മോർഫ്‌ചെയ്തതിന് ഹനുമാൻസേന പ്രവർത്തകരും ഇയാൾക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/11/ezgif.com-gif-maker.gif" alt="bright-academy" width="300" height="300" class="aligncenter size-full wp-image-10717" /><br />
ജൂലായ് 22-നാണ് വളാഞ്ചേരി പോലീസ് ഇയാൾക്കെതിരേ കേസെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തത്. അന്വേഷണസമയത്ത് എറണാകുളം ജില്ലയിലെ ചില സ്ഥലങ്ങളിൽ ഫൈസൽ ഒളിച്ചുതാമസിച്ചിരുന്നതായി വിവരം കിട്ടിയിരുന്നു. പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പ്രതിയെ ഒളിപ്പിക്കാൻ സഹായിച്ചവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടതായി പോലീസിന് സംശയമുണ്ട്.</p>
<p>The post <a href="https://www.valanchery.in/case-registered-against-valanchery-man-for-creating-posts-in-social-media-that-trigger-communal-issues/">മോർഫിങ്ങും മതസ്പർധ സൃഷ്ടിക്കലും; വളാഞ്ചേരി സ്വദേശിക്കെതിരേ കേസ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/case-registered-against-valanchery-man-for-creating-posts-in-social-media-that-trigger-communal-issues/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അങ്ങനെ എല്ലാം ലൈവ് അക്കേണ്ട! ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം വരും</title>
		<link>https://www.valanchery.in/facebook-to-control-live-streamings/</link>
					<comments>https://www.valanchery.in/facebook-to-control-live-streamings/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 18 May 2019 02:00:15 +0000</pubDate>
				<category><![CDATA[Technology]]></category>
		<category><![CDATA[control]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[live streaming]]></category>
		<guid isPermaLink="false">https://www.valanchery.in/?p=13588</guid>

					<description><![CDATA[<p>ലൈവ് സ്ട്രീമിങിന് നിയന്ത്രണമേർപ്പെടുത്താൻ ഫേസ്ബുക്ക് ആലോചിക്കുന്നു. നിയമം ലംഘിക്കാതെ ഫേസ്ബുക്ക് ലൈവ് നടത്തുന്നവരെ നിശ്ചിതകാലത്തേക്ക് ഇതിൽനിന്ന് വിലക്കാനാണ് നീക്കം. ന്യൂസിലാൻഡിലെ മസ്ജിദുകളിലെ ആക്രമണം ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിച്ച പശ്ചാത്തലത്തിൽ ഇന്‍റർനെറ്റിലെ അക്രമം തടയുകയ എന്ന ലക്ഷ്യത്തോടെ പാരീസിൽ നടക്കുന്ന സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച സൂചന ഫേസ്ബുക്ക് അധികൃതർ നൽകിയത്. അതേസമയം ഏതൊക്കെ സാഹചര്യങ്ങളിലാണ് ലൈവ് നിഷേധിക്കുകയെന്നത് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. എത്രകാലത്തേക്ക് വിലക്കുമെന്നും വിശദീകരിച്ചിട്ടില്ല. ലൈവിന് [&#8230;]</p>
<p>The post <a href="https://www.valanchery.in/facebook-to-control-live-streamings/">അങ്ങനെ എല്ലാം ലൈവ് അക്കേണ്ട! ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം വരും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>ലൈവ് സ്ട്രീമിങിന് നിയന്ത്രണമേർപ്പെടുത്താൻ ഫേസ്ബുക്ക് ആലോചിക്കുന്നു. നിയമം ലംഘിക്കാതെ ഫേസ്ബുക്ക് ലൈവ് നടത്തുന്നവരെ നിശ്ചിതകാലത്തേക്ക് ഇതിൽനിന്ന് വിലക്കാനാണ് നീക്കം. ന്യൂസിലാൻഡിലെ മസ്ജിദുകളിലെ ആക്രമണം ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിച്ച പശ്ചാത്തലത്തിൽ ഇന്&#x200d;റർനെറ്റിലെ അക്രമം തടയുകയ എന്ന ലക്ഷ്യത്തോടെ പാരീസിൽ നടക്കുന്ന സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച സൂചന ഫേസ്ബുക്ക് അധികൃതർ നൽകിയത്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2019/05/FacebookLivecrime.jpg" alt="fb-live" width="810" height="455" class="aligncenter size-full wp-image-13589" /><br />
അതേസമയം ഏതൊക്കെ സാഹചര്യങ്ങളിലാണ് ലൈവ് നിഷേധിക്കുകയെന്നത് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. എത്രകാലത്തേക്ക് വിലക്കുമെന്നും വിശദീകരിച്ചിട്ടില്ല. ലൈവിന് പുറമെ ഫേസ്ബുക്കിലെ മറ്റ് മേഖലകളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഭീകരസംഘടനകളുമായി ബന്ധപ്പെട്ട ലിങ്കുകൾ ഷെയർ ചെയ്യുന്നതും നിയമലംഘനങ്ങളിൽ ഉൾപ്പെടും. വിദ്വേഷ വീഡിയോകൾ ഉടനടി ഡിലീറ്റ് ചെയ്യാനാകുന്നില്ല എന്നതാണ് ഫേസ്ബുക്ക് ഏറെക്കാലമായി കേൾക്കുന്ന പഴി. ഇത് പരിഹരിക്കുന്നത് സംബന്ധിച്ച് മൂന്നു സർവകലാശാലകളിൽ നടന്നുവരുന്ന പഠനം മുന്നോട്ടുകൊണ്ടുപോകാൻ ഫേസ്ബുക്ക് സാമ്പത്തിക സഹായം നൽകും. ന്യൂസിലാൻഡ് വെടിവെയ്പ്പ് സംബന്ധിച്ച 15 ലക്ഷം വീഡിയോകളാണ് 24 മണിക്കൂറിനുള്ളിൽ ഫേസ്ബുക്ക് നീക്കം ചെയ്തത്. ഇത് ഉടനടി ചെയ്യാനാകുംവിധമുള്ള സംവിധാനമാണ് ഫേസ്ബുക്ക് ഏർപ്പെടുത്താനൊരുങ്ങുന്നത്.</p>
<p>The post <a href="https://www.valanchery.in/facebook-to-control-live-streamings/">അങ്ങനെ എല്ലാം ലൈവ് അക്കേണ്ട! ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം വരും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/facebook-to-control-live-streamings/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലുക്കൗട്ട് നോട്ടീസ് പ്രതി വളാഞ്ചേരിയിൽ നിന്നും കാർ തട്ടിയെടുത്തതായി പരാതി</title>
		<link>https://www.valanchery.in/facebook-post-reveals-that-a-criminal-stole-a-car-from-a-used-car-dealer-in-valanchery/</link>
					<comments>https://www.valanchery.in/facebook-post-reveals-that-a-criminal-stole-a-car-from-a-used-car-dealer-in-valanchery/#respond</comments>
		
		<dc:creator><![CDATA[രാജേഷ് വി അമല]]></dc:creator>
		<pubDate>Fri, 03 May 2019 00:19:16 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[accuded]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[innova]]></category>
		<category><![CDATA[lookout notice]]></category>
		<category><![CDATA[used car]]></category>
		<category><![CDATA[valanchery]]></category>
		<guid isPermaLink="false">https://www.valanchery.in/?p=13186</guid>

					<description><![CDATA[<p>വളാഞ്ചേരി:കൊടുങ്ങല്ലൂർ മതിലകം പോലീസ് സ്റ്റേഷനിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ക്രിമിനലും, കാറുകൾക്ക് അഡ്വാൻസ് നൽകി ആളുകളെ പറ്റിച്ച് കടന്ന് കളയുന്നതുമായ നാസിമുദ്ധീൻ എന്നയാൾ വളാഞ്ചേരി ക്വാളിറ്റി കാർസ് എന്ന സ്ഥാപനത്തിൽനിന്ന് ഇന്നോവയുമായി കടന്നുകളഞ്ഞു എന്ന് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. ഒന്നേകാൽ ലക്ഷത്തോളം അംഗങ്ങളുള്ള കേരള യൂസ്ഡ് കാർസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് മുഹ്സിൻ ജെ.എൻ എന്ന യുവാവ് വിവരം പോസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിപ്പ് [&#8230;]</p>
<p>The post <a href="https://www.valanchery.in/facebook-post-reveals-that-a-criminal-stole-a-car-from-a-used-car-dealer-in-valanchery/">ലുക്കൗട്ട് നോട്ടീസ് പ്രതി വളാഞ്ചേരിയിൽ നിന്നും കാർ തട്ടിയെടുത്തതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി:കൊടുങ്ങല്ലൂർ മതിലകം പോലീസ് സ്റ്റേഷനിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ക്രിമിനലും, കാറുകൾക്ക് അഡ്വാൻസ് നൽകി ആളുകളെ പറ്റിച്ച് കടന്ന് കളയുന്നതുമായ നാസിമുദ്ധീൻ എന്നയാൾ  വളാഞ്ചേരി ക്വാളിറ്റി കാർസ് എന്ന സ്ഥാപനത്തിൽനിന്ന് ഇന്നോവയുമായി കടന്നുകളഞ്ഞു എന്ന് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. ഒന്നേകാൽ ലക്ഷത്തോളം അംഗങ്ങളുള്ള കേരള യൂസ്ഡ് കാർസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ്  മുഹ്സിൻ ജെ.എൻ എന്ന യുവാവ് വിവരം പോസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിപ്പ് നടത്തിയ വ്യക്തിയുടെ വിശദ വിവരങ്ങളും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2019/05/WhatsApp-Image-2019-05-02-at-11.58.56-PM.jpeg" alt="stolen-innova" width="720" height="540" class="aligncenter size-full wp-image-13188" /><br />
<strong>ഫേസ്ബുക്ക് പോസ്റ്റ്:</strong><br />
<em>ഈ ഫോട്ടോയിൽ കാണുന്ന നാസിമുദ്ധീൻ എന്നയാൾ വളാഞ്ചേരി ക്വാളിറ്റി കാർസ് എന്നസ്ഥാപനത്തിൽ ഈ ഇന്നോവയുമായി കടന്നുകളഞ്ഞിട്ടുള്ളതാണ് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയ്ക്കണമെന്നു അപേക്ഷിക്കുന്നു 9544777778<br />
പാലക്കാട്‌ ആലത്തൂർ നിന്നും ഓമ്നി<br />
എറണാകുളം നിന്നും xuv<br />
പിന്നെ ഒരു ലോഡ് കാറുകൾ അഡ്വാൻസ് നൽകി ആളുകളെ പറ്റിക്കുന്നു ഒരുപാട് ഡീറ്റെയിൽസ് കിട്ടി എങ്ങനെയെങ്കിലും പിടിക്കണം pls എല്ലാവരും ഫോർവേഡ് ചെയ്യണം പിടിച്ചുതന്നാൽ നല്ല പ്രതിഫലം നൽകും കൊടുങ്ങല്ലൂർ മതിലകം പോലീസ് സ്റ്റേഷനിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഉള്ള ക്രിമിനൽ ആണ് pls എല്ലാവരും ഷെയർ ചെയ്യണം<br />
9633936053<br />
9744777444<br />
9544777778<br />
കാറുകൾ പോയവർ അവരുടെ നമ്പർ ആഡ് ചെയ്‌തു msg ഫോർവേഡ് ചെയ്യുക</em><br />
https://www.facebook.com/groups/302988603492834/permalink/682448845546806/?sale_post_id=682448845546806</p>
<p>The post <a href="https://www.valanchery.in/facebook-post-reveals-that-a-criminal-stole-a-car-from-a-used-car-dealer-in-valanchery/">ലുക്കൗട്ട് നോട്ടീസ് പ്രതി വളാഞ്ചേരിയിൽ നിന്നും കാർ തട്ടിയെടുത്തതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/facebook-post-reveals-that-a-criminal-stole-a-car-from-a-used-car-dealer-in-valanchery/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊളത്തൂര്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ‌് അറസ‌്റ്റിൽ</title>
		<link>https://www.valanchery.in/kolathur-woman-cheated-by-facebook-friend/</link>
					<comments>https://www.valanchery.in/kolathur-woman-cheated-by-facebook-friend/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 01 Oct 2018 01:23:23 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[friend]]></category>
		<category><![CDATA[idukki]]></category>
		<category><![CDATA[kolathur]]></category>
		<category><![CDATA[mother]]></category>
		<category><![CDATA[rajakkad]]></category>
		<category><![CDATA[sex]]></category>
		<guid isPermaLink="false">https://www.valanchery.in/?p=10116</guid>

					<description><![CDATA[<p>കുളത്തൂർ: ഫേസ‌് ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശിയായ യുവാവ‌് അറസ‌്റ്റിൽ. കുളത്തൂരിൽ താമസിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശി ജെയ്സൺ പി ജോസഫിനെ (28 )യാണ‌് ഇടുക്കി ജില്ലയിലെ രാജാക്കാട്ടില്‍ പിടികൂടിയത്. യുവതിയെ കൊളത്തൂരിലേക്ക് വിവാഹം ചെയ്തുകൊണ്ടുവന്നതായിരുന്നു. കൊളത്തൂർ അഡീഷണൽ എസ്ഐ പി സദാനന്ദൻ, [&#8230;]</p>
<p>The post <a href="https://www.valanchery.in/kolathur-woman-cheated-by-facebook-friend/">കൊളത്തൂര്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ‌് അറസ‌്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുളത്തൂർ: ഫേസ‌് ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശിയായ യുവാവ‌് അറസ‌്റ്റിൽ. കുളത്തൂരിൽ താമസിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയായ   യുവതിയെ പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശി ജെയ്സൺ പി ജോസഫിനെ (28 )യാണ‌് ഇടുക്കി ജില്ലയിലെ രാജാക്കാട്ടില്&#x200d; പിടികൂടിയത്. യുവതിയെ കൊളത്തൂരിലേക്ക് വിവാഹം ചെയ്തുകൊണ്ടുവന്നതായിരുന്നു.<br />
കൊളത്തൂർ അഡീഷണൽ എസ്ഐ പി സദാനന്ദൻ, സിപിഒമാരായ മുഹമ്മദ് ഷജീർ, എം കെ മിഥുൻ, സുജിത്ത് പി കൊള്ളിത്തോട്, ഷാജിമോൾ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത‌്.  പെരിന്തൽമണ്ണ ജുഡീഷൽ ഫസ്റ്റ് ക്ലാസ്  കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു.</p>
<p>The post <a href="https://www.valanchery.in/kolathur-woman-cheated-by-facebook-friend/">കൊളത്തൂര്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ‌് അറസ‌്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/kolathur-woman-cheated-by-facebook-friend/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വളാഞ്ചേരി കേരള സീഡ്സ് എഫ്.സിയുടെ പ്രോമോ വീഡിയോ പുറത്തിറങ്ങി</title>
		<link>https://www.valanchery.in/the-promo-video-of-valanchery-kera-seeds-fc-is-launched/</link>
					<comments>https://www.valanchery.in/the-promo-video-of-valanchery-kera-seeds-fc-is-launched/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 05 Aug 2018 06:56:45 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[football club]]></category>
		<category><![CDATA[kerala seeds fc]]></category>
		<category><![CDATA[laljose]]></category>
		<category><![CDATA[profile]]></category>
		<category><![CDATA[promo video]]></category>
		<category><![CDATA[valachery]]></category>
		<guid isPermaLink="false">https://www.valanchery.in/?p=9336</guid>

					<description><![CDATA[<p>വളാഞ്ചേരി ആസ്ഥാനമാക്കി തുടങ്ങിയ കേരള സീഡ്സ് എഫ്.സിയുടെ തകർപ്പൻ പ്രോമോ വീഡിയോ പുറത്തിറങ്ങി. സ്കൂൾ തലത്തിൽ നിന്ന് വിദ്യാർഥികളെ മികച്ച ഫുട്ബോൾ താരങ്ങളാക്കിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ ഈ ക്ലബ് ചുരുങ്ങിയ കാലയളവിൽ തന്നെ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ കോയമ്പത്തൂരിൽ നടന്ന അണ്ടർ 13 അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സീഡ്സിലെ കുട്ടികൾ വീഡിയോയിൽ അണിനിരക്കുന്നുണ്ട്. [&#8230;]</p>
<p>The post <a href="https://www.valanchery.in/the-promo-video-of-valanchery-kera-seeds-fc-is-launched/">വളാഞ്ചേരി കേരള സീഡ്സ് എഫ്.സിയുടെ പ്രോമോ വീഡിയോ പുറത്തിറങ്ങി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി ആസ്ഥാനമാക്കി തുടങ്ങിയ കേരള സീഡ്സ് എഫ്.സിയുടെ തകർപ്പൻ പ്രോമോ വീഡിയോ പുറത്തിറങ്ങി. സ്കൂൾ തലത്തിൽ നിന്ന് വിദ്യാർഥികളെ മികച്ച ഫുട്ബോൾ താരങ്ങളാക്കിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ ഈ ക്ലബ് ചുരുങ്ങിയ കാലയളവിൽ തന്നെ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ കോയമ്പത്തൂരിൽ നടന്ന അണ്ടർ 13 അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സീഡ്സിലെ കുട്ടികൾ വീഡിയോയിൽ അണിനിരക്കുന്നുണ്ട്. സീഡ്സ് ക്ലബിലെ റജിസ്റ്റ്രേഷന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സംവിധായകൻ ലാൽ ജോസും ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പങ്കുവെച്ചിരുന്നു.<br />
വീഡിയോ കാണാം<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/ueCtymIZo-4" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe></p>
<p>The post <a href="https://www.valanchery.in/the-promo-video-of-valanchery-kera-seeds-fc-is-launched/">വളാഞ്ചേരി കേരള സീഡ്സ് എഫ്.സിയുടെ പ്രോമോ വീഡിയോ പുറത്തിറങ്ങി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/the-promo-video-of-valanchery-kera-seeds-fc-is-launched/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദേശത്തിരുന്ന് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വ്യക്തി പിടിയിൽ</title>
		<link>https://www.valanchery.in/man-who-made-death-threat-on-kerala-cm-through-facebook-arrested/</link>
					<comments>https://www.valanchery.in/man-who-made-death-threat-on-kerala-cm-through-facebook-arrested/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 19 Jun 2018 05:08:58 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[death threat]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[kerala cm]]></category>
		<category><![CDATA[pinarayi]]></category>
		<category><![CDATA[video]]></category>
		<guid isPermaLink="false">https://www.valanchery.in/?p=8649</guid>

					<description><![CDATA[<p>കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദേശത്തുനിന്ന്‌ ഫെയ്‌സ്‌ബുക്കിലൂടെ വധഭീഷണി മുഴക്കിയ ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്‌റ്റിൽ . കോതമംഗലം ഇരമല്ലൂർ ആയില്യനാരകത്തിങ്കൽ കിട്ടൻ എന്ന് വിളിക്കുന്ന കൃഷ്ണൻകുമാർ നായർ ആണ്‌ പിടിയിലായത്‌. ലുക്ക്ഔട്ട് നോട്ടിസ് പ്രകാരം ഡല്‍ഹി വിമാനത്താവളത്തിലാണ് ഇയാള്‍ പിടിയിലായത്. കൊച്ചി പൊലീസ് സംഘം ഡല്‍ഹിയിലെത്തി കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുക്കും. ആര്‍എസ്എസുകാരനാണെന്നു സ്വയം വിശേഷിപ്പിച്ച ഇയാള്‍ താന്‍ ജോലി ഉപേക്ഷിച്ചു പഴയ ആയുധങ്ങള്‍ വൃത്തിയാക്കി [&#8230;]</p>
<p>The post <a href="https://www.valanchery.in/man-who-made-death-threat-on-kerala-cm-through-facebook-arrested/">വിദേശത്തിരുന്ന് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വ്യക്തി പിടിയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ  വിദേശത്തുനിന്ന്‌ ഫെയ്‌സ്‌ബുക്കിലൂടെ വധഭീഷണി മുഴക്കിയ ആർഎസ്‌എസ്‌ പ്രവർത്തകൻ   അറസ്‌റ്റിൽ . കോതമംഗലം ഇരമല്ലൂർ ആയില്യനാരകത്തിങ്കൽ കിട്ടൻ എന്ന് വിളിക്കുന്ന കൃഷ്ണൻകുമാർ നായർ ആണ്‌ പിടിയിലായത്‌. ലുക്ക്ഔട്ട് നോട്ടിസ് പ്രകാരം ഡല്&#x200d;ഹി വിമാനത്താവളത്തിലാണ് ഇയാള്&#x200d; പിടിയിലായത്. കൊച്ചി പൊലീസ് സംഘം ഡല്&#x200d;ഹിയിലെത്തി കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുക്കും.<br />
ആര്&#x200d;എസ്എസുകാരനാണെന്നു സ്വയം വിശേഷിപ്പിച്ച ഇയാള്&#x200d; താന്&#x200d; ജോലി ഉപേക്ഷിച്ചു പഴയ ആയുധങ്ങള്&#x200d; വൃത്തിയാക്കി കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്&#x200d; നാട്ടിലേക്കു മടങ്ങിയെത്തുമെന്നായിരുന്നു വിഡിയോയില്&#x200d; പറഞ്ഞിരുന്നത്. സംഭവം വിവാദമായപ്പോള്&#x200d; മാപ്പു പറയുകയും ചെയ്തിരുന്നു. കോതമംഗലം സ്വദേശിയായ ഇയാളെ ഫേസ്‌‌ബുക്കിലൂടെ വധഭീഷണി മുഴക്കിയതിനെ തുടര്&#x200d;ന്ന് അബുദാബി ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന ഓയില്&#x200d; കമ്പനി ജോലിയില്&#x200d;നിന്നു പിരിച്ചുവിട്ടിരുന്നു.ജൂൺ അഞ്ചിനാണ്‌ അബുദാബിയിൽനിന്നും വധഭീഷണി മുഴക്കിയത്‌.<br />
അബുദാബിയിലെ പ്രവാസികളായ ചില മലയാളികളുടെ സഹായത്തോടെയാണു പൊലീസ് ഇയാളെ പിടികൂടാനുള്ള നീക്കങ്ങള്&#x200d; നടത്തിയത്. കൃഷ്ണകുമാറിനു വധഭീഷണി ഉള്ളതിനാല്&#x200d; ഡല്&#x200d;ഹി വഴി യാത്ര ചെയ്യാന്&#x200d; പൊലീസാണു പറഞ്ഞത്. ഇക്കാര്യം ഇയാള്&#x200d; ജോലി ചെയ്തിരുന്ന അബുദാബിയിലെ ഓയില്&#x200d; കമ്പനിയെയും പൊലീസ് അറിയിച്ചു. ഇതനുസരിച്ചാണു കമ്പനി ഇയാള്&#x200d;ക്കു ഡൽഹിയിലേക്ക് ടിക്കറ്റ് നല്&#x200d;കിയത്. കേരളത്തില്&#x200d;നിന്നുള്ള പൊലീസ് സംഘം ട്രെയിന്&#x200d; മാര്&#x200d;ഗമാണ് ഇയാളെ കൊച്ചിയിലേക്കു കൊണ്ടുവരുന്നത്.<br />
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യുമെന്നും ഫെയ്‌സ്‌ബുക് ലൈവിലൂടെയാണു കൃഷ്ണകുമാര്&#x200d; നായര്&#x200d; ഭീഷണി മുഴക്കിയത്. താന്&#x200d; പഴയ ആര്&#x200d;എസ്എസുകാരനാണെന്നും ദുബായിലെ ജോലി രാജിവച്ച് മുഖ്യമന്ത്രിയെ വധിക്കാന്&#x200d; നാട്ടിലേക്കു വരികയാണെന്നുമായിരുന്നു ഇയാള്&#x200d; പറഞ്ഞത്. ‘ചെത്തുകാരന്റെ മകൻ ആ പണിക്ക് പോയാൽ മതി മുഖ്യമന്ത്രിയാവാൻ വരേണ്ട’ എന്ന്‌ ജാതീയമായ ആക്ഷേപവും ഇയാൾ മുഖ്യമന്ത്രിക്കെതിരെ ഉയർത്തി.<br />
വീഡിയോ സമൂഹമാധ്യമങ്ങളില്&#x200d; വലിയ തോതില്&#x200d; പ്രചരിച്ചതോടെ നിരവധി പേര്&#x200d; പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കമ്പനി ജോലിയില്&#x200d;നിന്നു പിരിച്ചുവിട്ടത്. ജോലി പോയി നാട്ടിലേക്ക‌ു വരികയാണെന്നും നിയമം അനുശാസിക്കുന്ന ഏതു ശിക്ഷയും അനുഭവിക്കാന്&#x200d; തയാറാണെന്നും രണ്ടാമത്തെ വിഡിയോയില്&#x200d; ഇയാൾ പറഞ്ഞിരുന്നു.</p>
<p>The post <a href="https://www.valanchery.in/man-who-made-death-threat-on-kerala-cm-through-facebook-arrested/">വിദേശത്തിരുന്ന് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വ്യക്തി പിടിയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/man-who-made-death-threat-on-kerala-cm-through-facebook-arrested/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നവര്‍ക്ക് ജലീലിന്റെ ചുട്ട മറുപടി വൈറലാകുന്നു</title>
		<link>https://www.valanchery.in/the-reply-by-minister-kt-jaleel-is-getting-viral-on-facebook/</link>
					<comments>https://www.valanchery.in/the-reply-by-minister-kt-jaleel-is-getting-viral-on-facebook/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 23 Apr 2018 00:43:05 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[fascist]]></category>
		<category><![CDATA[jaleel]]></category>
		<category><![CDATA[minister]]></category>
		<category><![CDATA[tanur]]></category>
		<category><![CDATA[violence]]></category>
		<category><![CDATA[viral]]></category>
		<guid isPermaLink="false">https://www.valanchery.in/?p=7875</guid>

					<description><![CDATA[<p>മലപ്പുറം: താനൂരില്‍ ഹര്‍ത്താലില്‍ തകര്‍ത്ത കടകകള്‍ പുനഃസ്ഥാപിക്കാനും ആക്രമണങ്ങളിലെ മുറിവുണക്കാനും താന്‍ ഇടപെട്ടതിനെതിരെ രംഗത്തുവന്ന  വെല്‍ഫെയര്‍ പാര്‍ടിക്കും   ബിജെപി നേതാക്കള്‍ക്കും ചുട്ട മറുപടിയുമായി മന്ത്രി കെ ടി ജലീല്‍. വര്‍ഗീയ ചേരിതിരിവുണ്ടാക്കി മുതലെടുക്കാന്‍ തുനിഞ്ഞവരെ തന്റെയും എംഎല്‍എയുടെയും ഇടപെടല്‍ നിരാശരാക്കിയെന്ന് മന്ത്രി ഫേസ‌്ബുക്ക‌് പോസ‌്റ്റിൽ പറഞ്ഞു. സംഘി ബന്ധമുണ്ടെന്ന് പറയപ്പെടുന്നവര്‍ കുഴിച്ചകുഴിയില്‍ പാവം ചെറുപ്പക്കാരെ &#8216;ധാര്‍മിക പിന്തുണ&#8217; നല്‍കി ചാടിച്ച വിരുതന്‍മാര്‍ (അക്കൂട്ടത്തില്‍ [&#8230;]</p>
<p>The post <a href="https://www.valanchery.in/the-reply-by-minister-kt-jaleel-is-getting-viral-on-facebook/">വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നവര്‍ക്ക് ജലീലിന്റെ ചുട്ട മറുപടി വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: താനൂരില്&#x200d; ഹര്&#x200d;ത്താലില്&#x200d; തകര്&#x200d;ത്ത കടകകള്&#x200d; പുനഃസ്ഥാപിക്കാനും ആക്രമണങ്ങളിലെ മുറിവുണക്കാനും താന്&#x200d; ഇടപെട്ടതിനെതിരെ രംഗത്തുവന്ന  വെല്&#x200d;ഫെയര്&#x200d; പാര്&#x200d;ടിക്കും   ബിജെപി നേതാക്കള്&#x200d;ക്കും ചുട്ട മറുപടിയുമായി മന്ത്രി കെ ടി ജലീല്&#x200d;. വര്&#x200d;ഗീയ ചേരിതിരിവുണ്ടാക്കി മുതലെടുക്കാന്&#x200d; തുനിഞ്ഞവരെ തന്റെയും എംഎല്&#x200d;എയുടെയും ഇടപെടല്&#x200d; നിരാശരാക്കിയെന്ന് മന്ത്രി ഫേസ‌്ബുക്ക‌് പോസ‌്റ്റിൽ പറഞ്ഞു. സംഘി ബന്ധമുണ്ടെന്ന് പറയപ്പെടുന്നവര്&#x200d; കുഴിച്ചകുഴിയില്&#x200d; പാവം ചെറുപ്പക്കാരെ &#8216;ധാര്&#x200d;മിക പിന്തുണ&#8217; നല്&#x200d;കി ചാടിച്ച വിരുതന്&#x200d;മാര്&#x200d; (അക്കൂട്ടത്തില്&#x200d; ചില ചാനലുകളുംപെടും) ജാള്യം മറച്ചുവയ്ക്കാന്&#x200d; പെടാപ്പാട്പെടുന്നത് രസകരമാണ‌്.<br />
താനൂരില്&#x200d; പൂര്&#x200d;ണമായും തകര്&#x200d;ന്ന രണ്ട് കച്ചവട സ്ഥാപനങ്ങളേയുള്ളൂ. കെ ആര്&#x200d; ബാലന്റെ കെആര്&#x200d; ബേക്കറിയും ചന്ദ്രന്റെ പടക്കക്കടയും. ബിജെപിയും സംഘപരിവാരങ്ങളും ബേക്കറിയും  പടക്കക്കടയും പൂര്&#x200d;ണമായും തകര്&#x200d;ന്നതിന്റെ ദൃശ്യങ്ങള്&#x200d; സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് കോപ്പ് കൂട്ടാനും മലപ്പുറത്തിന്റെ മതേതര മുഖത്ത് കരിവാരിത്തേക്കാനും കൊണ്ട്പിടിച്ച് ശ്രമിക്കുന്നതിനിടയിലാണ് ഞങ്ങള്&#x200d; താനൂരിലെത്തുന്നത്. കെ ആര്&#x200d; ബാലന്&#x200d; ഇനി സ്ഥാപനം അവിടെ പുനരാരംഭിക്കാന്&#x200d; താല്&#x200d;പ്പര്യമില്ലെന്ന് ഞങ്ങളെ അറിയിച്ചു. അതെങ്ങാനും സംഭവിച്ചാല്&#x200d; എന്താകുമായിരുന്നു സ്ഥിതിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ജില്ലയുടെയും മലപ്പുറത്തെ ഭൂരിപക്ഷ സമുദായത്തിന്റെയും യശസ്സ് ഉയര്&#x200d;ത്താനേ ഞങ്ങള്&#x200d; ശ്രമിച്ചുള്ളു.  കേരളത്തിന്റെ പൊതുബോധം സര്&#x200d;വാത്മനാ അതിനെ സ്വാഗതംചെയ‌്തു.<br />
ലീഗിന്റെ മനപ്രയാസം ലീഗിനെ അടുത്തറിയുന്നവര്&#x200d;ക്ക് എളുപ്പം  മനസ്സിലാക്കാനാകും. അവര്&#x200d; ചെയ്യേണ്ടിയിരുന്ന ഒരു കാര്യം അവരെക്കാള്&#x200d; കാര്യക്ഷമമായി യഥാസമയത്ത് യാഥാര്&#x200d;ഥ്യമാക്കാന്&#x200d; &#8216;മുസ്ലിം വിരുദ്ധരെന്ന്&#8217; ലീഗ് നാഴികക്ക് നാല്&#x200d;പ്പത് വട്ടം ആരോപിക്കുന്നവര്&#x200d;ക്ക് സാധിച്ചത് അത്ര പെട്ടെന്ന് സമുദായ സംഘടനക്ക്  ദഹിക്കാനിടയില്ല. ആ ഈര്&#x200d;ഷ്യ ലീഗ് സ്‌നേഹിതന്&#x200d;മാര്&#x200d; കരഞ്ഞ് തീര്&#x200d;ത്തല്ലേ പറ്റൂ. ഞങ്ങളുടെ ഇടപെടല്&#x200d; എങ്ങിനെയാണ് വെല്&#x200d;ഫെയര്&#x200d; പാര്&#x200d;ടിക്കാര്&#x200d; പ്രചരിപ്പിക്കുംപോലെ മലപ്പുറത്തിന് അപകീര്&#x200d;ത്തികരമാവുക എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. രാജ്യത്തിന് തന്നെ മാതൃകയാകുന്ന സല്&#x200d;കൃത്യത്തിനാണ് താനൂരില്&#x200d; തുടക്കമിട്ടത്. മുസ്ലിം സമുദായത്തില്&#x200d; ഒരു ചെറു ന്യൂനപക്ഷത്തിന്റെ പിന്തുണപോലും അവകാശപ്പെടാന്&#x200d; കഴിയാത്ത കടലാസുപാര്&#x200d;ടിക്കാര്&#x200d;ക്ക് ഇതിനെതിരെ ഉറക്കെ ഉറക്കെ മതിവരുവോളം കുരയ്ക്കാം. ജനങ്ങളുടെ അകന്ന് കൊണ്ടിരിക്കുന്ന മനസ്സുകളെ അടുപ്പിക്കാനാകുന്ന പ്രവർത്തനം തുടരും. അതിന്റെ പേരില്&#x200d; എത്ര ഭീകരമായി ഭര്&#x200d;സിക്കാന്&#x200d; തുനിഞ്ഞാലും ഒരു പുല്ലു വിലപോലും അവയ്ക്കൊന്നും സമൂഹം  കല്&#x200d;പ്പിക്കില്ല. ശരിയെന്ന് തോന്നുന്ന പന്ഥാവിലൂടെ സധൈര്യം ഞങ്ങള്&#x200d; മുന്നോട്ട് പോകും.  വിജയം ആര്&#x200d;ക്കെന്ന് കാത്തിരുന്ന് കാണാമെന്നും പോസ‌്റ്റിൽ പറഞ്ഞു.<br />
പോസ്റ്റിന്റെ പൂർണ്ണ രൂപം:</p>
<blockquote><p>BJP ക്കും വെൽഫെയർ പാർട്ടിക്കും ഒരേ സ്വരം ഒരേ നിറം !&#8230;&#8230;&#8230;.!<br />
&#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211;<br />
താനൂരിലുണ്ടായ അനിഷ്ട സംഭവങ്ങളോടുള്ള എന്റെ പ്രതികരണത്തിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് വെൽഫെയർ പാർട്ടിയും വി.മുരളീധരൻ എം.പി ഉൾപ്പടെയുള്ള ബി.ജെ.പി. നേതാക്കളും രംഗത്ത് വന്നത് ഞങ്ങളുടെ ഇടപെടലുകൾ ഫലം കണ്ടുവെന്നതിന്റെ സുവ്യക്തമായ സാക്ഷ്യപത്രങ്ങളായേ കാണാനാകു . കഴിഞ്ഞ ദിവസം നടന്ന &#8220;വ്യാജ ഹർത്താലി&#8221; നെ വാർത്തകൾ നൽകി പ്രോൽസാഹിപ്പിച്ചും സോഷ്യൽ മീഡിയയിൽ പിന്തുണ പറയാതെ പറഞ്ഞും വീട്ടിലിരിക്കുന്നവരെ തെരുവിലിറക്കിയത് കൊണ്ട് , വല്ല നേട്ടവുമുണ്ടായാൽ അത് കീശയിലാക്കാനും കോട്ടമുണ്ടായാൽ പാപഭാരം അങ്ങാടികളിൽ അഴിഞ്ഞാടിയ ചെറുപ്പക്കാരുടെ പിരടിയിൽ കെട്ടിവെച്ച് തടിയൂരാനും ലക്ഷ്യമിട്ട് ചില ബുദ്ധിരാക്ഷസൻമാർ നടത്തിയ ഗിമ്മിക്കുകൾ കണ്ടവർക്കൊക്കെ പെട്ടന്ന് പിടികിട്ടിയിട്ടുണ്ടാകും . കൈ നനയാതെ മീൻപിടിക്കാനാകാത്തതിലെ ദു:ഖം മുഴുവൻ അവരുടെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട് . സംഘി ബന്ധമുണ്ടെന്ന് പറയപ്പെടുന്നവർ കുഴിച്ച കുഴിയിൽ പാവം ചെറുപ്പക്കാരെ &#8220;ധാർമ്മിക പിന്തുണ&#8221; നൽകി ചാടിച്ച വിരുതൻമാർ (അക്കൂട്ടത്തിൽ ചില ചാനലുകളും പെടും) ജാള്യത മറച്ചുവെക്കാൻ പെടാപ്പാട് പെടുന്നത് രസകരമാണ്.<br />
താനൂരിൽ പൂർണ്ണമായും തകർന്ന രണ്ടേരണ്ട് കച്ചവട സ്ഥാപനങ്ങളേയുളളു . ഒന്ന് കെ.ആർ ബാലന്റെ കെ.ആർ ബേക്കറിയും ചന്ദ്രന്റെ പടക്കക്കടയുമാണവ. സാധാരണ ഇത്തരമൊരു ഹർത്താലിന് സംഭവിക്കുന്ന ഒരു തോണ്ടലിനും പിച്ചലിലിനുമപ്പുറം തൊട്ടടുത്ത ദിവസം കട തുറക്കാനാകാത്ത വിധം മറ്റൊരു കടയിലും ഹർത്താലുകാരുടെ ആവേശ പ്രകടനത്തിൽ ഒന്നും സംഭവിച്ചിട്ടില്ല . ബി.ജെ.പിയും സംഘ് പരിവാരങ്ങളും ബാലേട്ടന്റെ ബേക്കറിയും ചന്ദ്രേട്ടന്റെ പടക്കക്കടയും പൂർണ്ണമായും തകർന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് കോപ്പ് കൂട്ടാനും മലപ്പുറത്തിന്റെ മതേതര മുഖത്ത് കരിവാരിത്തേക്കാനും കൊണ്ട്പിടിച്ച് ശ്രമിക്കുന്നതിനിടയിലാണ് ഞങ്ങൾ താനൂരിലെത്തുന്നത് . കെ.ആർ ബാലൻ ഇനി സ്ഥാപനം അവിടെ പുനരാരംഭിക്കാൻ താൽപര്യമില്ലെന്ന് ഞങ്ങളെ അറിയിച്ചു . അതെങ്ങാനും സംഭവിച്ചാൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ . എന്നന്നേകുമുള്ള കറുകറുത്ത പാടായി മലപ്പുറത്തിന്റെ മതേതര മുഖത്ത് അത് പരുപരുത്ത് നിൽക്കുമായിരുന്നു . അത്തരമൊരു സാഹചര്യം കണ്ടില്ലെന്ന് നടിച്ച് പതിവു സന്ദർശനമാക്കി ഞങ്ങളുടെ സാന്നിദ്ധ്യത്തെ മാറ്റണമെന്നും ഒരെലയനക്കം പോലും സൃഷ്ടിക്കാതെ ഔദ്യോഗിക സംഘം മടങ്ങിപ്പോരണമെന്നും ആയിരുന്നു ഇരു സമുദായങ്ങളിലെയും പ്രതിലോമകാരികൾ ആഗ്രഹിച്ചത് . കുട്ടനെയും മുട്ടനെയും കൂട്ടിയിടിപ്പിച്ച് രക്തമൂറ്റിക്കുടിച്ച് തുള്ളിച്ചാടാൻ മോഹിച്ച കലാപക്കൊതിയർക്ക് ഞങ്ങളുടെ പ്രഖ്യാപനം ഇടിത്തീയായി അനുഭവപ്പെട്ടത് സ്വാഭാവികം.<br />
മലപ്പുറം ജില്ലയുടെയും മലപ്പുറത്തെ ഭൂരിപക്ഷ സമുദായത്തിന്റെയും യശസ്സ് ഉയർത്താനേ ഞങ്ങൾ ശ്രമിച്ചുള്ളു . കേരളത്തിന്റെ പൊതുബോധം സർവ്വാത്മനാ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തു . BJP ഇതിനെ എതിർത്തത് അവരുടെ അനന്തമായ രാഷ്ട്രീയ സാധ്യതയുടെ കവാടങ്ങൾ അടയാൻ പ്രസ്തുത നീക്കം നിമിത്തമായി എന്നത് കൊണ്ടാണെന്ന് ആർക്കാണ് അറിയാത്തത് ? അതേ സമയം വെൽഫെയർ പാർട്ടിയുടെ ഉറഞ്ഞ് തുള്ളൽ എന്തിന് വേണ്ടിയായിരുന്നു ? വല്ല കുഴപ്പവും പെറ്റുവീണ നാട്ടിലുണ്ടായാൽ &#8220;ഹുകൂമത്തേ ഇലാഹി&#8221; യുടെ (ദൈവീക ഭരണക്രമം നിലനിൽക്കുന്ന) നാടുകളിലേക്ക് &#8220;ഹിജ്റ&#8221; അഥവാ പലായനം നടത്താൻ ഇക്കൂട്ടർക്ക് കഴിഞ്ഞേക്കാം . മലപ്പുറത്തെ തൊണ്ണൂറ്റി ഒൻപതേ മുക്കാൽ ശതമാനം വരുന്ന നിഷ്കപടരായ മനുഷ്യർ എങ്ങോട്ട് പോകും ? അവർക്ക് പോകാനും വരാനും കിടക്കാനും മയങ്ങാനും അവസാനം ശാശ്വത നിദ്ര പൂകാനും ഈ മണ്ണല്ലേ ഉള്ളു . ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാവണം ഇങ്ങിനെയൊരു സൽകൃത്യത്തിലേക്കായി അഞ്ച് മിനുട്ടിനിടയിൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച് കിട്ടിയ സുഹൃത്തുക്കൾ ഓരോരുത്തരും അവരവർക്ക് കഴിയുന്ന സംഖ്യ നൽകാമെന്നേറ്റത് . അവരുടെ പേരു വിവരങ്ങളാണ്<br />
കഴിഞ്ഞ ദിവസം എന്റെ fb പോസ്റ്റിൽ സൂചിപ്പിച്ചിരുന്നത് . ഒരാളും ഞാൻ പങ്കുവെച്ച ആശയത്തോട് എതിര് പറഞ്ഞില്ലെന്നത് അവരിലൊക്കെ നിറഞ്ഞ് തുളുമ്പുന്ന നീതിബോധത്തിന്റെ പ്രതിഫലനമായിരുന്നു . ഇത്തരമൊരു സംരഭത്തിൽ ഭാഗഭാക്കാകാൻ താൽപര്യമുള്ള എന്റെ സുഹൃത്ത് ചേന്നര സി.പി കുഞ്ഞിമൂസ ഉൾപ്പടെ നിരവധി പേരാണ് കാര്യങ്ങളറിഞ്ഞ് അവരുടെ സന്നദ്ധത അറിയിച്ച് പിന്നീട് വിളിച്ചത് . മതം &#8220;മദ&#8221;ത്തിന് വഴിമാറിക്കൊടുക്കാത്തവരുടെ സന്മനസ്സിന് ഇതിലധികം മറ്റെന്ത് തെളിവ് വേണം ? അക്രമിക്കപ്പെട്ട പത്തൊൻപത് കടകളിൽ പതിനാറെണ്ണവും മുസ്ലിങ്ങളുടെ സ്ഥാപനങ്ങളാണെന്നും അവിടെയൊക്കെ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്നും വാർത്തകൾ പടച്ചു വിടുന്ന വെൽഫെയർകാർക്കും സംപ്രേക്ഷണം ചെയ്യുന്ന വഴിത്തിരിവ് ചാനലിനും ഉത്തമ ബോദ്ധ്യമുണ്ടെങ്കിൽ &#8220;പരമത&#8221; സ്നേഹികൾക്ക് ചുട്ടമറുപടി കൊടുക്കാൻ &#8220;സ്വമത&#8221; പ്രേമികൾക്ക് മറ്റൊരു സഹായ നിധി രൂപീകരിച്ച് നഷ്ടം നികത്തിക്കൊടുക്കുന്നതിന് ആരും തടസ്സം നിന്നിട്ടില്ലല്ലോ?<br />
ലീഗിന്റെ മനപ്രയാസം ലീഗിനെ അടുത്തറിയുന്നവർക്ക് എളുപ്പം മനസ്സിലാക്കാനാകും . അവർ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം അവരെക്കാൾ കാര്യക്ഷമമായി യഥാസമയത്ത് യാഥാർത്യമാക്കാൻ &#8220;മുസ്ലിം വിരുദ്ധരെന്ന്&#8221; ലീഗ് നാഴികക്ക് നാൽപത് വട്ടം ആരോപിക്കുന്നവർക്ക് സാധിച്ചത് അത്ര പെട്ടന്ന് സമുദായ സംഘടനക്ക് ദഹിക്കാനിടയില്ല . ആ ഈർഷ്യം ലീഗ് സ്നേഹിതൻമാർ കരഞ്ഞ് തീർത്തല്ലേ പറ്റു.<br />
ഞങ്ങളുടെ ഇടപെടൽ എങ്ങിനെയാണ് വെൽഫെയർ പാർട്ടിക്കാർ പ്രചരിപ്പിക്കും പോലെ മലപ്പുറത്തിന് അപകീർത്തികരമാവുക എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല . രാജ്യത്തിന് തന്നെ മാതൃകയാകുന്ന സൽകൃത്യത്തിനാണ് താനൂരിൽ തുടക്കമിട്ടത് . മുസ്ലിം സമുദായത്തിൽ ഒരു ന്യൂനാൽ ന്യൂനപക്ഷത്തിന്റെ പിന്തുണ പോലും അവകാശപ്പെടാൻ കഴിയാത്ത കടലാസു പാർട്ടിക്കാർക്ക് ഇതിനെതിരെ ഉറക്കെ ഉറക്കെ മതിവരുവോളം കുരക്കാം. ജനങ്ങളുടെ അകന്ന് കൊണ്ടിരിക്കുന്ന മനസ്സുകളെ അടുപ്പിക്കാൻ ഞങ്ങളെക്കൊണ്ടാവുന്നപ്രവർത്തനങ്ങൾ ഞങ്ങൾ നടത്തിക്കൊണ്ടേ ഇരിക്കും . അതിന്റെ പേരിൽ എത്ര ഭീകരമായി ഭൽസിക്കാൻ തുനിഞ്ഞാലും ഒരു പുല്ലു വിലപോലും അവക്കൊന്നും സമൂഹം കൽപിക്കില്ല . ശരിയെന്ന് തോന്നുന്ന പന്ഥാവിലൂടെ സധൈര്യം ഞങ്ങൾ മുന്നോട്ട് പോകും . കാലം സാക്ഷി , വിജയം ആർക്കെന്ന് കാത്തിരുന്ന് കാണാം . നിങ്ങൾക്ക് നിങ്ങുളുടെ വഴി ഞങ്ങൾക്ക് ഞങ്ങളുടെ വഴി..</p></blockquote>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdrkt.jaleel%2Fposts%2F1701097206645752&amp;width=500" width="500" height="768" frameborder="0" scrolling="no"></iframe></p>
<p>The post <a href="https://www.valanchery.in/the-reply-by-minister-kt-jaleel-is-getting-viral-on-facebook/">വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നവര്‍ക്ക് ജലീലിന്റെ ചുട്ട മറുപടി വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/the-reply-by-minister-kt-jaleel-is-getting-viral-on-facebook/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാടാമ്പുഴയിൽ മതസ്പർധയുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി</title>
		<link>https://www.valanchery.in/case-registered-against-harilal-of-vvmhs-marakkara-for-making-irresponsible-fb-post-that-could-create-communal-issues/</link>
					<comments>https://www.valanchery.in/case-registered-against-harilal-of-vvmhs-marakkara-for-making-irresponsible-fb-post-that-could-create-communal-issues/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 16 Apr 2018 02:43:59 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[asifa]]></category>
		<category><![CDATA[dyfi]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[harilal]]></category>
		<category><![CDATA[kadampuzha]]></category>
		<category><![CDATA[ksu]]></category>
		<category><![CDATA[marakkara]]></category>
		<category><![CDATA[post]]></category>
		<category><![CDATA[teacher]]></category>
		<category><![CDATA[vvmhs]]></category>
		<guid isPermaLink="false">https://www.valanchery.in/?p=7788</guid>

					<description><![CDATA[<p>മാറാക്കര:സമൂഹമാധ്യമങ്ങൾ വഴി മത സ്പർധ ജനിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകൽ ഷെയർ ചെയ്ത അധ്യാപകനെതിനെ പരാതി. മാറാക്കര വി.വി.എം.എച് സ്കൂളിലെ ഹൈ‌സ്‌കൂൾ അസിസ്റ്റന്റായി ജോലി നോക്കിവരുന്ന പി‌ബി ഹരിലാൽ എന്ന അധ്യാപകനെതിരായാണ് പരാതി. അഭിഭാഷകനായ ജാബിർ ആണ് കാടാമ്പുഴ സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരം കുറ്റകരമായ പ്രവൃത്തിയാണ് അധ്യാപകൻ ചെയ്തത് എന്ന് [&#8230;]</p>
<p>The post <a href="https://www.valanchery.in/case-registered-against-harilal-of-vvmhs-marakkara-for-making-irresponsible-fb-post-that-could-create-communal-issues/">കാടാമ്പുഴയിൽ മതസ്പർധയുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മാറാക്കര:സമൂഹമാധ്യമങ്ങൾ വഴി മത സ്പർധ ജനിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകൽ ഷെയർ ചെയ്ത അധ്യാപകനെതിനെ പരാതി. മാറാക്കര വി.വി.എം.എച് സ്കൂളിലെ ഹൈ‌സ്‌കൂൾ അസിസ്റ്റന്റായി ജോലി നോക്കിവരുന്ന പി‌ബി ഹരിലാൽ എന്ന അധ്യാപകനെതിരായാണ് പരാതി. അഭിഭാഷകനായ ജാബിർ ആണ് കാടാമ്പുഴ സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmlmtvnews%2Fphotos%2Fa.462488113905246.1073741828.449198208567570%2F1001050416715677%2F%3Ftype%3D3&amp;width=500" width="500" height="531" frameborder="0" scrolling="no"></iframe><br />
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരം കുറ്റകരമായ പ്രവൃത്തിയാണ് അധ്യാപകൻ ചെയ്തത് എന്ന് പരാതിയിൽ പറയുന്നു. പ്രസ്തുത അധ്യാപകനെതിരെ സമൂഹത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള പരാതികൾ പോലീസിൽ വന്നിരുന്നു. യുവജനസംഘടനയായ ഡി‌വൈ‌എഫ്‌ഐ, വിദ്യാർഥി സംഘടനയായ കെ‌എസ്‌യു തുടങ്ങിയവരും അധ്യാപകനെതിരെ കാടാമ്പുഴ പോലീസിൽ പരാതി നൽകി.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FJABIRAdvocateKPZ%2Fposts%2F2057237987650264&amp;width=500" width="500" height="646" frameborder="0" scrolling="no"></iframe><br />
സംഭവം വിവാദമായതിനെത്തുടർന്ന് മാപ് പറഞ്ഞ് തടിയൂരാനുള്ള നീക്കമാണ് അധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. താൻ മുമ്പ് ഷെയർ ചെയ്ത മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്ത ഇയാൾ നിരുപാധികം മാപ് പറയുന്ന സ്റ്റാറ്റസ് ആണ് ഇപ്പോൾ പ്രദർശിപ്പിച്ചിട്ടുള്ളത്.കശ്മീരിൽ പൈശാചിക അക്രമണത്തിന് വിധേയയായ ബാലികയെ പരിഹസിക്കുന്ന വിധമുള്ള പോസ്റ്റും ലീഗ് നേതാക്കളെ അപഹസിക്കുന്ന തരത്തിലുള്ള ചിത്രവും ഷെയർ ചെയ്തവയിൽ പെടുന്നു.<br />
അടുത്തകാലത്തെ പോസ്റ്റുകൾ മാത്രമാണ് എടുത്ത് കളഞ്ഞിരിക്കുന്നതെന്നതാണ് വസ്തുത. അധ്യാപകന്റെ ഫേസ്‌ബുക്ക് അക്കൌണ്ട് പരിശോധിച്ചാൽ മുമ്പും ഇയാൾ ഇത്തരം വർഗീയ വിധ്വേഷം വളർത്തുന്ന പോസ്റ്റുകൾ ചെയ്തിരുന്നത് ഇപ്പോഴും കാണാം.ഇതിന് മുമ്പും ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്ത് വിവാദത്തിൽ ഉൾപ്പെട്ടയാളാണ് ഈ അധ്യാപകൻ എന്ന് നാട്ടുകാർ പറയുന്നു. അന്ന് സ്വാധീനങ്ങൾ ഉപയോഗപെടുത്തി ശിക്ഷണ നടപടികളിൽ നിന്നും രക്ഷപ്പെട്ടതായും പറയപ്പെടുന്നു.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fvkjeseek%2Fvideos%2F1665928190190371%2F&amp;show_text=0&amp;width=560" width="560" height="308" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe><br />
സംഭവം വൻ വിവാദമായ പശ്ചാത്തലത്തിൽ അടിയന്തിര പി‌ടി‌എ മീറ്റിങ്ങ് വിളിച്ചു ചേർക്കുകയും സ്കൂൾ മാനേജ്‌മെന്റ് ഇയാളെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തിട്ടുള്ളതായാണ് അറിവ്. സ്കൂളിന്റെ ഫേസ്‌ബുക്ക് അക്കൌണ്ടിൽ ഇക്കാര്യം സ്ഥിതീകരിച്ചുകൊണ്ടുള്ള അറിയിപ് വന്നിട്ടുണ്ട്.<br />
പോസ്റ്റ് ഇപ്രകാരമാണ്:</p>
<blockquote><p>പ്രിയ സുഹൃത്തുക്കളെ,<br />
ഇന്ന് ലോകം മൊത്തം വിലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന കാശ്മീർ പ്രശ്നത്തോടനുബന്ധിച്ച് മാറാക്കര VVMHSS ലെ അധ്യാപകനായ ശ്രീ-ഹരിലാൽ അദ്ധേഹത്തിന്റെ ഫെയ്സ് ബുക്ക് പേജിൽ വിഭാഗീയതയും വർഗീയതയും പകർത്തുന്ന പോസ്റ്ററുകൾ ഷെയർ ചെയ്തത് വലിയ വിവാദമായിരിക്കുകയാണല്ലോ. അതിനെ തുടർന്ന് നടക്കുന്ന ചർച്ചകളും പ്രതിഷേധങ്ങളും പ്രകടനങ്ങളും എന്തിനേറെ പറയുന്നു-കാടാമ്പുഴ സ്റ്റേഷനിൽ 2 പരാതികൾ വരെ ലഭിച്ച ഈ സാഹചര്യത്തിൽ സ്കൂൾ മേലധികാരി എന്ന നിലക്ക് വിഷയം നാം ഗൗരവത്തിലെടുക്കുന്നു. ഒരു വ്യക്തി ചെയ്ത തെറ്റിന് നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ത്ഥാപനത്തിന്റെ വിശ്വാസ്യതയും നിലവാരവും ചോദ്യം ചെയ്യപ്പെടാൻ പാടില്ല-നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ നിലനിൽപിനും മുന്നോട്ടുള്ള വളർച്ചക്കും നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും പ്രസ്തുത അധ്യാപകനെതിരെ മാതൃകാപരമായ ശിക്ഷാ നടപടി എന്ന നിലക്ക് സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു.<br />
എന്ന്<br />
ബഷീർ ചോലയിൽ<br />
മനേജർ<br />
വി.വി.എം.എച്ച്.എസ്.എസ്<br />
മാറാക്കര<br />
പി.ഒ. കാടാമ്പുഴ
</p></blockquote>
<p>മേൽപറഞ്ഞ പോസ്റ്റ് ഇവിടെ വായിക്കാം<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMarakkaraVVMHSS%2Fposts%2F1557522224346470&amp;width=500" width="500" height="310" frameborder="0" scrolling="no"></iframe></p>
<p>The post <a href="https://www.valanchery.in/case-registered-against-harilal-of-vvmhs-marakkara-for-making-irresponsible-fb-post-that-could-create-communal-issues/">കാടാമ്പുഴയിൽ മതസ്പർധയുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/case-registered-against-harilal-of-vvmhs-marakkara-for-making-irresponsible-fb-post-that-could-create-communal-issues/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഫെയ്സ്ബുക്ക്‌ വിവാദങ്ങളിലൊന്നും തളരുന്ന ഒരു ജനതയല്ല മലപ്പുറംകാർ!&#8217; വൈറലായി ഗായകന്‍ ഷഹബാസ് അമന്റെ പോസ്റ്റ്</title>
		<link>https://www.valanchery.in/shahabaz-aman-facebook-post-about-malappuram-is-getting-viral/</link>
					<comments>https://www.valanchery.in/shahabaz-aman-facebook-post-about-malappuram-is-getting-viral/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 28 Nov 2017 00:09:57 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[fb post]]></category>
		<category><![CDATA[post]]></category>
		<category><![CDATA[shahabaz aman]]></category>
		<guid isPermaLink="false">https://www.valanchery.in/?p=5471</guid>

					<description><![CDATA[<p>മലപ്പുറം: ഫേസ്ബുക്ക് വിവാദങ്ങളിലൊന്നും തളരുന്ന ജനതയല്ല മലപ്പുറത്തുകാരെന്ന് ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍. തങ്ങളെ പറ്റി ആരൊക്കെ മോശമായി പറഞ്ഞാലും പോയി പണി നാക്കാന്‍ പറയല്‍ മലപ്പുറത്തുകാരുടെ ശീലമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇനി ലോകത്ത് സ്‌കോപ്പുള്ള നാട് മലപ്പുറമാണെന്നും അദ്ദേഹം പറയുന്നുണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപം. ഫെയ്സ്ബുക്ക്‌ വിവാദങ്ങളിലൊന്നും തളരുന്ന ഒരു ജനതയല്ല മലപ്പുറംകാർ! തങ്ങളെപ്പറ്റി ആരൊക്കെ മോശമായിപ്പറയുന്നുണ്ട്‌ എന്ന് കേട്ടാലും അത്‌ [&#8230;]</p>
<p>The post <a href="https://www.valanchery.in/shahabaz-aman-facebook-post-about-malappuram-is-getting-viral/">&#8216;ഫെയ്സ്ബുക്ക്‌ വിവാദങ്ങളിലൊന്നും തളരുന്ന ഒരു ജനതയല്ല മലപ്പുറംകാർ!&#8217; വൈറലായി ഗായകന്‍ ഷഹബാസ് അമന്റെ പോസ്റ്റ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<div class="catimg">
<p>മലപ്പുറം: ഫേസ്ബുക്ക് വിവാദങ്ങളിലൊന്നും തളരുന്ന ജനതയല്ല മലപ്പുറത്തുകാരെന്ന് <span id="more-5471"></span>ഗസല്&#x200d; ഗായകന്&#x200d; ഷഹബാസ് അമന്&#x200d;. തങ്ങളെ പറ്റി ആരൊക്കെ മോശമായി പറഞ്ഞാലും പോയി പണി നാക്കാന്&#x200d; പറയല്&#x200d; മലപ്പുറത്തുകാരുടെ ശീലമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്&#x200d; പറയുന്നു. ഇനി ലോകത്ത് സ്‌കോപ്പുള്ള നാട് മലപ്പുറമാണെന്നും അദ്ദേഹം പറയുന്നുണ്ട്.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണരൂപം.</strong></p>
<p>ഫെയ്സ്ബുക്ക്‌ വിവാദങ്ങളിലൊന്നും തളരുന്ന ഒരു ജനതയല്ല മലപ്പുറംകാർ! തങ്ങളെപ്പറ്റി ആരൊക്കെ മോശമായിപ്പറയുന്നുണ്ട്‌ എന്ന് കേട്ടാലും അത്‌ വെറും സ്കിന്നിൽ തട്ടിത്തെറിക്കുന്നത്‌ അതിന്റെ മനസ്സിനു കാൽപ്പന്തിന്റെ പുറംകട്ടി ആയതോണ്ടും കറങ്ങുന്ന ഭൂമിയുടെ ഉരുളിച്ച ആയതോണ്ടും ഖൽബിന്റെ ഉള്ളിൽ പന്തിന്റെ ഉള്ളിലെന്ന പോലെ പകയോ പരിഭവമോ “ഒന്നും” ഇല്ലാത്തതു കൊണ്ടും ആണു. “പോയി പണി നോക്കാം പറെ ” എന്നത്‌ ഞങ്ങളുടെ ഒരു സ്ലോഗൺ ആണു.അതേ സമയം വിവരമുള്ള ഏതൊരു ജീവിയും സ്നേഹത്തോടെ പറയുന്ന എന്തൊരു കാര്യവും ബോധ്യപ്പെട്ടാൽ ഹൃദയാ വഹിക്കുന്നവരുമാണു! എല്ലാ കാര്യങ്ങളും ബോധ്യപ്പെടുക കേവലം സയൻസിന്റെ പശ്ചാത്തലത്തിലൊന്ന്വല്ല.സയൻസടക്കം ‌ മനസ്സിലാവുന്നത്‌ വിശ്വാസബോധ്യങ്ങളുടെ തന്നെ വേറൊരു പശ്ചാത്തലത്തിൽ അല്ലേ‌! അതിനു തന്നെ വേറെ ഒരു പശ്ചാത്തലം ണ്ടാവും.പടച്ചോനേ..പശ്ചാത്തലം കൊണ്ട്‌ ചിരിം കളിം! അതിനൊക്കെ ഒറ്റവാക്കിൽ ലളിത വിശദീകരണം കൊടുക്കാൻ വരട്ടെ.ഈ ഭൂമിക്ക്‌ തന്നെ ആകെ കാൽ വയസ്സൊക്കെ അല്ലേ ആയ്ട്ട്ണ്ടാവ്വൊള്ളു.സമയണ്ടല്ലോ.തെരക്കൂട്ടണ്ട.</p>
<p>ഒരു കാര്യം ഇന്നലിം കൂടി തോന്നി. രാത്രി ഏറെ വൈകിയും പന്തുകളി കാണാൻ കവുങ്ങ്‌ തടിന്റെ ഗാലറി നെറച്ചും ആളുള്ളേടത്തോളം കാലം മലപ്പുറത്തിന്റെ ആ തനിസ്വഭാവത്തിൽ തരിമ്പും കുറവ്‌ വരാൻ പോകുന്നില്ല! ‘പുറം ലോകം’ കണ്ട്‌ വിവരം വെച്ചു എന്ന് സ്വയം കരുതുന്ന ഇന്നെപ്പോലത്തെ കുറച്ച്‌ മലപ്പുറത്തേരുണ്ട്‌.അവരാണു മലപ്പുറത്തെക്കുറിച്ച്‌ എന്തെങ്കിലും ആക്ഷേപകരമായി കേക്കുമ്പത്തേക്ക്‌ ‘പാനിക്‌’ ആകുന്നത്‌.മാണ്ടാത്ത സാധനം മേത്ത്‌ കേറി,അവരാരിൽ യഥാർഥ മലപ്രം കൊറച്ച്‌ കമ്മിയാവ്ണീന്റെ ലക്ഷണാണത്‌. ഒന്നുല്യ! ഒറിജിനൽ മലപ്പുറം ഇങ്ങൾ മനസ്സ്‌ കരുത്‌ണീനെക്കാളും എത്രയോ അധികം മാനത്ത്‌ കരുതുന്നവരാണു! ഇവിടെ വന്ന് കൊറച്ച്‌ കാലം എട കലർന്ന് , നെരിയാണിയൊപ്പം സ്വഫ്ഫൊപ്പിച്ച്‌ നിന്ന് മനസ്സിലാക്കേണ്ട കാര്യാണത്‌. മലപ്പുറം സൂപ്പർ ആണു! പിന്നെ,ചെല തഞ്ചക്കേടുകൾ ണ്ട്‌.ഇല്ല്യാന്നല്ല.’ലോകം കണ്ടോൽക്ക്‌ ‘അറിയ,അത്‌ ഏറ്റവും കൊറവ്‌ മലപ്പുറത്താണു ന്ന് ള്ളത്‌. പിന്നെ…ഈ വിവരും പുരോഗതിം ഒക്കെ ചടക്കുമ്പൊ ഇങ്ങക്ക്‌ കൊറച്ചെങ്കിലും‌ സുദ്ധവായു കിട്ടണം ന്ന് തോന്നൂലേ? അപ്പോ പോവാനൊരു സ്ഥലം മാണ്ടേ? “ജനിച്ച നാടിനപ്പുറത്ത്‌ തന്റേത്‌ എന്ന് തോന്നുന്ന ഒരു സ്ഥലമുണ്ടെങ്കിൽ അവിടെയാണു പോകേണ്ടത്‌ ” എന്ന് ഏണസ്റ്റ്‌ ഹെമിംഗ്വേ പറഞ്ഞത്‌ ആഫ്രിക്കയെപ്പറ്റിയാണു! ആ ‘ആഫ്രിക്ക’ മലപ്പുറാണു! പോരെങ്ങക്ക്‌!? നോൺ വെജ്ജോ വെജ്ജോ എന്തോ അയ്ക്കോട്ടെ.വൈകാരികമായി നോക്ക്യാ ഒക്കെ കാക്കാമ്മാരും കാക്കച്ച്യാളും തന്നേണു ! അതൊരു പ്രത്യേക യോനർ ആണു ഭായികളേ! മേഭാഗം ഞെരടി നോക്കീറ്റ്‌ ങ്ങൾ അയ്ന്റെ ആയം അങ്ങനെ തീരുമാനിക്കണ്ട. മലപ്പുറം ആണു ഇനി ലോകത്ത്‌ സ്കോപ്പുള്ള ഒരു നാട്‌! അത്‌ പത്ക്കെ വരും! സ്ലോമോഷനിൽ പോസ്റ്റിന്റെ വലത്തേമൂലക്കെ വന്നെറങ്ങുന്ന ഒരു പന്താണത്‌! റീപ്ലേയിൽ ഇങ്ങക്കത്‌ വ്യക്തായി കാണ! സമയാവട്ടെ!</p>
<p>എല്ലാരോടും സ്നേഹം…</p>
<p><a class="_58cn" href="https://www.facebook.com/hashtag/malappuram?source=feed_text&amp;story_id=1920167234666916" data-ft="{&quot;tn&quot;:&quot;*N&quot;,&quot;type&quot;:104}"><span class="_5afx"><span class="_58cl _5afz" aria-label="hashtag">#</span><span class="_58cm">Malappuram</span></span></a> # football Gallary <a class="_58cn" href="https://www.facebook.com/hashtag/waiting?source=feed_text&amp;story_id=1920167234666916" data-ft="{&quot;tn&quot;:&quot;*N&quot;,&quot;type&quot;:104}"><span class="_5afx"><span class="_58cl _5afz" aria-label="hashtag">#</span><span class="_58cm">waiting</span></span></a>&amp;lighting Shahabaz aman</p>
</div>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D1920167234666916%26id%3D100000209736134&amp;width=500" width="500" height="605" frameborder="0" scrolling="no"></iframe></p>
<p>The post <a href="https://www.valanchery.in/shahabaz-aman-facebook-post-about-malappuram-is-getting-viral/">&#8216;ഫെയ്സ്ബുക്ക്‌ വിവാദങ്ങളിലൊന്നും തളരുന്ന ഒരു ജനതയല്ല മലപ്പുറംകാർ!&#8217; വൈറലായി ഗായകന്‍ ഷഹബാസ് അമന്റെ പോസ്റ്റ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/shahabaz-aman-facebook-post-about-malappuram-is-getting-viral/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
