<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cheat Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/tag/cheat/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/tag/cheat/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Sat, 07 May 2022 01:36:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>cheat Archives - Valanchery Online</title>
	<link>https://www.valanchery.in/tag/cheat/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പുത്തനത്താണിയിൽ ഓട്ടം വിളിച്ചയാൾ വാടക നൽകാതെ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് മുങ്ങിയതായി പരാതി</title>
		<link>https://www.valanchery.in/autorickshaw-driver-cheated-in-puthanathani/</link>
					<comments>https://www.valanchery.in/autorickshaw-driver-cheated-in-puthanathani/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 07 May 2022 01:36:12 +0000</pubDate>
				<category><![CDATA[Uncategorized]]></category>
		<category><![CDATA[auto]]></category>
		<category><![CDATA[auto driver]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[police]]></category>
		<category><![CDATA[puthanathani]]></category>
		<guid isPermaLink="false">https://www.valanchery.in/?p=33242</guid>

					<description><![CDATA[<p>ആതവനാട്: ഓട്ടോ സവാരി കഴിഞ്ഞ് വാടക നൽകാതെ മുങ്ങിയതായി പരാതി. ചങ്ങരംകുളത്ത് നിന്ന് ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ച് പുത്തനത്താണി വരെ പോയശേഷം വാടക കൊടുക്കാതെ യുവാവ് ഓടിരക്ഷപ്പെട്ടതായി പരാതി. സി.സി.ടി.വി. ദൃശ്യം സഹിതം ഓട്ടോ ഡ്രൈവർ പോലീസിൽ പരാതി നൽകി. വ്യാഴാഴ്ച 11.30-ന് മൂക്കുതല സ്വദേശിയായ അഭിലാഷിന്റെ ഓട്ടോയിൽ കയറിയ യുവാവ് തൊട്ടടുത്ത ബാറിൽ ഇറങ്ങി. ഓട്ടോ ഡ്രൈവറുടെ മൊബൈൽ നമ്പർ വാങ്ങിയ [&#8230;]</p>
<p>The post <a href="https://www.valanchery.in/autorickshaw-driver-cheated-in-puthanathani/">പുത്തനത്താണിയിൽ ഓട്ടം വിളിച്ചയാൾ വാടക നൽകാതെ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് മുങ്ങിയതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>ആതവനാട്: ഓട്ടോ സവാരി കഴിഞ്ഞ് വാടക നൽകാതെ മുങ്ങിയതായി പരാതി. ചങ്ങരംകുളത്ത് നിന്ന് ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ച് പുത്തനത്താണി വരെ പോയശേഷം വാടക കൊടുക്കാതെ യുവാവ് ഓടിരക്ഷപ്പെട്ടതായി പരാതി. സി.സി.ടി.വി. ദൃശ്യം സഹിതം ഓട്ടോ ഡ്രൈവർ പോലീസിൽ പരാതി നൽകി. വ്യാഴാഴ്ച 11.30-ന് മൂക്കുതല സ്വദേശിയായ അഭിലാഷിന്റെ ഓട്ടോയിൽ കയറിയ യുവാവ് തൊട്ടടുത്ത ബാറിൽ ഇറങ്ങി. ഓട്ടോ ഡ്രൈവറുടെ മൊബൈൽ നമ്പർ വാങ്ങിയ ഇദ്ദേഹം അൽപ്പസമയത്തിനുശേഷം ഓട്ടമുണ്ടെന്ന് പറഞ്ഞ് വീണ്ടും വിളിച്ചാണ് പുത്തനത്താണിയിൽ പോയത്. പോകുംവഴി കുറ്റിപ്പുറത്തെ ബാറിലും കയറി. പുത്തനത്താണിയിലെത്തി വണ്ടി നിർത്തിയതോടെ വാടക കൊടുക്കാതെ ഓടിരക്ഷപ്പെട്ട ഇയാളുടെ സി.സി.ടി.വി. ദൃശ്യം സഹിതം ലഭിച്ച പരാതി പ്രകാരം പോലീസ് അന്വേഷണമാരംഭിച്ചു.</p>
<p>The post <a href="https://www.valanchery.in/autorickshaw-driver-cheated-in-puthanathani/">പുത്തനത്താണിയിൽ ഓട്ടം വിളിച്ചയാൾ വാടക നൽകാതെ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് മുങ്ങിയതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/autorickshaw-driver-cheated-in-puthanathani/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കുറ്റിപ്പുറം സ്വദേശി തൃശൂരിൽ പിടിയിൽ</title>
		<link>https://www.valanchery.in/kuttippuram-man-arrested-in-fraud-case-at-thrissur/</link>
					<comments>https://www.valanchery.in/kuttippuram-man-arrested-in-fraud-case-at-thrissur/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 10 Feb 2022 02:55:26 +0000</pubDate>
				<category><![CDATA[Fraud]]></category>
		<category><![CDATA[arrest]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[gold]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[police]]></category>
		<category><![CDATA[thrissur]]></category>
		<guid isPermaLink="false">https://www.valanchery.in/?p=31985</guid>

					<description><![CDATA[<p>തൃശ്ശൂർ : സിനിമയിലവസരം വാഗ്ദാനം ചെയ്ത് യുവതിയുടെ സ്വർണം കവർന്നയാൾ അറസ്റ്റിൽ. കുറ്റിപ്പുറം ബംഗ്ളാംകുന്നിൽ മേലേതിൽ വീട്ടിൽ മൊയ്തീൻകുട്ടിയെയാണ് (47) ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയുടെ വാഗ്ദാനത്തിനിരയായി ഒട്ടേറെ സ്ത്രീകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു. സിനിമയിൽ അവസരവും ജോലിയും വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒന്നേമുക്കാൽ [&#8230;]</p>
<p>The post <a href="https://www.valanchery.in/kuttippuram-man-arrested-in-fraud-case-at-thrissur/">സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കുറ്റിപ്പുറം സ്വദേശി തൃശൂരിൽ പിടിയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>തൃശ്ശൂർ : സിനിമയിലവസരം വാഗ്ദാനം ചെയ്ത് യുവതിയുടെ സ്വർണം കവർന്നയാൾ അറസ്റ്റിൽ. കുറ്റിപ്പുറം ബംഗ്ളാംകുന്നിൽ മേലേതിൽ വീട്ടിൽ മൊയ്തീൻകുട്ടിയെയാണ് (47) ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയുടെ വാഗ്ദാനത്തിനിരയായി ഒട്ടേറെ സ്ത്രീകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു.<br />
<img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2022/02/WhatsApp-Image-2022-02-10-at-08.17.13.jpeg" alt="moideenkutty-fraud-kuttippuram" width="1005" height="742" class="aligncenter size-full wp-image-31987" srcset="https://www.valanchery.in/wp-content/uploads/2022/02/WhatsApp-Image-2022-02-10-at-08.17.13.jpeg?v=1644461523 1005w, https://www.valanchery.in/wp-content/uploads/2022/02/WhatsApp-Image-2022-02-10-at-08.17.13-300x221.jpeg?v=1644461523 300w, https://www.valanchery.in/wp-content/uploads/2022/02/WhatsApp-Image-2022-02-10-at-08.17.13-768x567.jpeg?v=1644461523 768w" sizes="(max-width: 1005px) 100vw, 1005px" /><br />
സിനിമയിൽ അവസരവും ജോലിയും വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒന്നേമുക്കാൽ പവന്റെ കൈച്ചെയിൻ തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ ഒക്ടോബറിൽ തൃശ്ശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ വെച്ചാണ് ഇയാളെ യുവതി പരിചയപ്പെടുന്നത്. ബിസിനസ്സുകാരനും സിനിമാ നിർമാതാവുമാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ വ്യാജപേരും വിലാസവുമാണ് യുവതിക്ക് നൽകിയത്. പരാതിയെത്തുടർന്ന് ഇയാളുടെ ഫോൺനമ്പർ പിന്തുടർന്ന് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ ആർ. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.</p>
<p>The post <a href="https://www.valanchery.in/kuttippuram-man-arrested-in-fraud-case-at-thrissur/">സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കുറ്റിപ്പുറം സ്വദേശി തൃശൂരിൽ പിടിയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/kuttippuram-man-arrested-in-fraud-case-at-thrissur/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനെന്ന വ്യാജേന ഹോട്ടലുകളിൽ തട്ടിപ്പു നടത്തിയ മധ്യവസ്ക്കൻ അറസ്റ്റിൽ</title>
		<link>https://www.valanchery.in/man-who-disguised-as-a-health-department-official-commits-fraud-arrested/</link>
					<comments>https://www.valanchery.in/man-who-disguised-as-a-health-department-official-commits-fraud-arrested/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 03 Apr 2021 04:47:04 +0000</pubDate>
				<category><![CDATA[Fraud]]></category>
		<category><![CDATA[Uncategorized]]></category>
		<category><![CDATA[arrest]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[hotel]]></category>
		<category><![CDATA[kottakkal]]></category>
		<category><![CDATA[man]]></category>
		<guid isPermaLink="false">https://www.valanchery.in/?p=25826</guid>

					<description><![CDATA[<p>കോട്ടക്കൽ : ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന കോട്ടക്കൽ ചങ്കുവെട്ടി യിലുള്ള ഹോട്ടലിൽ ആൾമാറാട്ടം നടത്തി ചതി ചെയ്ത കേസിലെ പ്രതി കോട്ടക്കൽ പോലീസിന്റെ പിടിയിലായി. പറപ്പൂർ സ്വദേശി കല്ലക്കാട്ടുകുഴിക്കൽ അബ്ദുൽ ഷരീഫ്(56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചങ്കുവെട്ടി യിലുള്ള ഹോട്ടലിൽ നിന്നും പ്രതി ഭക്ഷണം കഴിച്ചു പാർസലും വാങ്ങിയ പ്രതി ബില്ല് നൽകിയ ജീവനക്കാരനെ താൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് [&#8230;]</p>
<p>The post <a href="https://www.valanchery.in/man-who-disguised-as-a-health-department-official-commits-fraud-arrested/">ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനെന്ന വ്യാജേന ഹോട്ടലുകളിൽ തട്ടിപ്പു നടത്തിയ മധ്യവസ്ക്കൻ അറസ്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കോട്ടക്കൽ : ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന കോട്ടക്കൽ ചങ്കുവെട്ടി യിലുള്ള ഹോട്ടലിൽ ആൾമാറാട്ടം നടത്തി ചതി ചെയ്ത കേസിലെ പ്രതി കോട്ടക്കൽ പോലീസിന്റെ പിടിയിലായി. പറപ്പൂർ സ്വദേശി കല്ലക്കാട്ടുകുഴിക്കൽ അബ്ദുൽ ഷരീഫ്(56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചങ്കുവെട്ടി യിലുള്ള ഹോട്ടലിൽ നിന്നും പ്രതി ഭക്ഷണം കഴിച്ചു പാർസലും വാങ്ങിയ പ്രതി ബില്ല് നൽകിയ ജീവനക്കാരനെ താൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ജീവനക്കാരൻ ആണെന്നും തന്നോട് കളിച്ചാൽ ശരിയാകും എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഹോട്ടൽ അധികൃതർ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന ആളാണെന്നു തിരിച്ചറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പ്രതി ഇത്തരത്തിൽ വിവിധ വകുപ്പുകളിലും ഉദ്യോഗസ്ഥരെ വിളിച്ച് ശല്യപ്പെടുത്താലുണ്ടെന്നും പല കടകളിലും ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി കോട്ടക്കൽ പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഇന്ന് ഹാജരാക്കും.</p>
<p>The post <a href="https://www.valanchery.in/man-who-disguised-as-a-health-department-official-commits-fraud-arrested/">ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനെന്ന വ്യാജേന ഹോട്ടലുകളിൽ തട്ടിപ്പു നടത്തിയ മധ്യവസ്ക്കൻ അറസ്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/man-who-disguised-as-a-health-department-official-commits-fraud-arrested/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹാലോചന നടത്തി സ്വർണം തട്ടൽ: യുവാവ്‌ പിടിയിൽ</title>
		<link>https://www.valanchery.in/man-arrested-for-cheating-after-marriage/</link>
					<comments>https://www.valanchery.in/man-arrested-for-cheating-after-marriage/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 28 Nov 2020 03:02:06 +0000</pubDate>
				<category><![CDATA[Fraud]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[marriage]]></category>
		<guid isPermaLink="false">https://www.valanchery.in/?p=23501</guid>

					<description><![CDATA[<p>പെരിന്തൽമണ്ണ: നിർധന കുടുംബങ്ങളിൽനിന്നും ജോലിക്ക് പോകുന്ന പെൺകുട്ടികളുടെ വീടുകളിൽ ചെന്ന് വിവാഹ ആലോചന നടത്തി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചശേഷം സ്വർണാഭരണങ്ങൾ സൂത്രത്തിൽ തട്ടിയെടുത്ത്‌ മുങ്ങുന്ന വിരുതൻ പൊലീസ്‌ പിടിയിലായി. മേലാറ്റൂർ എടപ്പറ്റ തോട്ടുകുഴി കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് റിയാസ് എന്ന മണവാളൻ റിയാസാണ് (38) പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ രണ്ട് പെൺകുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹം ആലോചിച്ചശേഷം മൊബൈൽ [&#8230;]</p>
<p>The post <a href="https://www.valanchery.in/man-arrested-for-cheating-after-marriage/">വിവാഹാലോചന നടത്തി സ്വർണം തട്ടൽ: യുവാവ്‌ പിടിയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>പെരിന്തൽമണ്ണ: നിർധന കുടുംബങ്ങളിൽനിന്നും ജോലിക്ക് പോകുന്ന പെൺകുട്ടികളുടെ  വീടുകളിൽ ചെന്ന് വിവാഹ ആലോചന നടത്തി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചശേഷം സ്വർണാഭരണങ്ങൾ സൂത്രത്തിൽ തട്ടിയെടുത്ത്‌ മുങ്ങുന്ന വിരുതൻ പൊലീസ്‌ പിടിയിലായി. മേലാറ്റൂർ എടപ്പറ്റ തോട്ടുകുഴി കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് റിയാസ് എന്ന മണവാളൻ റിയാസാണ് (38) പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ രണ്ട് പെൺകുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹം ആലോചിച്ചശേഷം മൊബൈൽ ഫോണിലൂടെ അടുത്ത് ആഭരണം മാറ്റി പുതിയ ഫാഷനിലുള്ളത് വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് പെരിന്തൽമണ്ണ ടൗണിലേക്ക് സ്ത്രീകളെ വരുത്തി ആഭരണങ്ങളുമായി മുങ്ങുകയാണ് പതിവ്. ഇത്തരത്തിൽ പണം സമ്പാദിച്ച് മേലാറ്റൂരിൽ ഫ്ളാറ്റ് വാടകയ്‌ക്കെടുത്ത് ആർഭാടജീവിതം നയിച്ചു വരികയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതി സമാനരീതിയിൽ കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയതായി പൊലീസ് അറിയിച്ചു. പരാതികൾ ലഭിക്കുന്ന മുറയ്ക്ക് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും. പ്രതി വിൽപ്പന നടത്തിയ ഏഴുപവൻ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ എ.എസ്.പി ഹേമലതയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർ സി.കെ നാസർ, എസ്.ഐ രമാദേവി, എ.എസ്‌.ഐമാരായ സലീം, ഷാജി, സി.പി.ഒമാരായ സജീർ, കബീർ, മിഥുൻ, പ്രഭുൽ, ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.</p>
<p>The post <a href="https://www.valanchery.in/man-arrested-for-cheating-after-marriage/">വിവാഹാലോചന നടത്തി സ്വർണം തട്ടൽ: യുവാവ്‌ പിടിയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/man-arrested-for-cheating-after-marriage/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടതുസർക്കാരിന്റെ നാലാം വാർഷികദിനം വഞ്ചനാദിനമാണെന്ന് ആരോപിച്ച് മന്ത്രി കെ.ടി. ജലീലിന്റെ വീട് യുവമോർച്ച ഉപരോധിച്ചു</title>
		<link>https://www.valanchery.in/yuva-morcha-protested-in-front-of-minister-kt-jaleels-residence-at-valanchery-accusing-the-left-front-cheated-the-people-of-kerala/</link>
					<comments>https://www.valanchery.in/yuva-morcha-protested-in-front-of-minister-kt-jaleels-residence-at-valanchery-accusing-the-left-front-cheated-the-people-of-kerala/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 26 May 2020 02:35:29 +0000</pubDate>
				<category><![CDATA[Politics]]></category>
		<category><![CDATA[Protest]]></category>
		<category><![CDATA[anniversary]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[governement]]></category>
		<category><![CDATA[kt jaleel]]></category>
		<category><![CDATA[residence]]></category>
		<category><![CDATA[valanchery]]></category>
		<category><![CDATA[yuva morcha]]></category>
		<guid isPermaLink="false">https://www.valanchery.in/?p=19914</guid>

					<description><![CDATA[<p>വളാഞ്ചേരി: ഇടതുസർക്കാരിന്റെ നാലാം വാർഷികദിനം വഞ്ചനാദിനമാണെന്ന് ആരോപിച്ച് മന്ത്രി കെ.ടി. ജലീലിന്റെ വളാഞ്ചേരിയിലുള്ള വീട്ടിന്‌ മുന്നിൽ യുവമോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റി ഉപരോധസമരം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ധർണയ്ക്ക് നിയോജകമണ്ഡലം പ്രസിഡന്റ് അഖിൽ കാർത്തിവെൽ, മണ്ഡലം കമ്മിറ്റിയംഗം ശ്രീരാഗ്, വളാഞ്ചേരി മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.പി. സനൂപ്, ഷിനോസ് എന്നിവർ നേതൃത്വം നൽകി.</p>
<p>The post <a href="https://www.valanchery.in/yuva-morcha-protested-in-front-of-minister-kt-jaleels-residence-at-valanchery-accusing-the-left-front-cheated-the-people-of-kerala/">ഇടതുസർക്കാരിന്റെ നാലാം വാർഷികദിനം വഞ്ചനാദിനമാണെന്ന് ആരോപിച്ച് മന്ത്രി കെ.ടി. ജലീലിന്റെ വീട് യുവമോർച്ച ഉപരോധിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി: ഇടതുസർക്കാരിന്റെ നാലാം വാർഷികദിനം വഞ്ചനാദിനമാണെന്ന് ആരോപിച്ച് മന്ത്രി കെ.ടി. ജലീലിന്റെ വളാഞ്ചേരിയിലുള്ള വീട്ടിന്‌ മുന്നിൽ യുവമോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റി ഉപരോധസമരം സംഘടിപ്പിച്ചു.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2020/05/wp-1590459612843-1024x768.jpg" alt="yuva-morcha-jaleel" width="1024" height="768" class="aligncenter size-large wp-image-19915" srcset="https://www.valanchery.in/wp-content/uploads/2020/05/wp-1590459612843-1024x768.jpg?v=1590459649 1024w, https://www.valanchery.in/wp-content/uploads/2020/05/wp-1590459612843-300x225.jpg?v=1590459649 300w, https://www.valanchery.in/wp-content/uploads/2020/05/wp-1590459612843-768x576.jpg?v=1590459649 768w, https://www.valanchery.in/wp-content/uploads/2020/05/wp-1590459612843-800x600.jpg?v=1590459649 800w, https://www.valanchery.in/wp-content/uploads/2020/05/wp-1590459612843-150x113.jpg?v=1590459649 150w, https://www.valanchery.in/wp-content/uploads/2020/05/wp-1590459612843-500x375.jpg?v=1590459649 500w, https://www.valanchery.in/wp-content/uploads/2020/05/wp-1590459612843.jpg?v=1590459649 1080w" sizes="(max-width: 1024px) 100vw, 1024px" /><br />
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ധർണയ്ക്ക് നിയോജകമണ്ഡലം പ്രസിഡന്റ് അഖിൽ കാർത്തിവെൽ, മണ്ഡലം കമ്മിറ്റിയംഗം ശ്രീരാഗ്, വളാഞ്ചേരി മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.പി. സനൂപ്, ഷിനോസ് എന്നിവർ നേതൃത്വം നൽകി.</p>
<p>The post <a href="https://www.valanchery.in/yuva-morcha-protested-in-front-of-minister-kt-jaleels-residence-at-valanchery-accusing-the-left-front-cheated-the-people-of-kerala/">ഇടതുസർക്കാരിന്റെ നാലാം വാർഷികദിനം വഞ്ചനാദിനമാണെന്ന് ആരോപിച്ച് മന്ത്രി കെ.ടി. ജലീലിന്റെ വീട് യുവമോർച്ച ഉപരോധിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/yuva-morcha-protested-in-front-of-minister-kt-jaleels-residence-at-valanchery-accusing-the-left-front-cheated-the-people-of-kerala/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓട്ടോ ഡ്രൈവർമാരെ പറ്റിച്ച് മുങ്ങി നടന്നിരുന്നയാൾ തൃത്താല പോലീസിന്റെ പിടിയിലായി</title>
		<link>https://www.valanchery.in/fraud-who-cheats-the-auto-drivers-caught-in-trithala/</link>
					<comments>https://www.valanchery.in/fraud-who-cheats-the-auto-drivers-caught-in-trithala/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 21 May 2019 02:29:53 +0000</pubDate>
				<category><![CDATA[Fraud]]></category>
		<category><![CDATA[auto drivers]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[trithala]]></category>
		<guid isPermaLink="false">https://www.valanchery.in/?p=13685</guid>

					<description><![CDATA[<p>പടിഞ്ഞാറങ്ങാടി: വാടകക്ക് ഓട്ടോ വിളിക്കുകയും ബാങ്ക് ജോലിക്കാരനാണെന്ന് പരിചയപ്പെടുത്തുകയും ചെയ്ത് ഡ്രൈവർമാരിൽ നിന്നും തൽക്കാലത്തേക്കാണ്, വക്കീലിന്ന് നൽകാനെന്നും തിരിച്ച് ബാങ്കിലെത്തിയാൽ തരാമെന്നും പറഞ്ഞ് പൈസയും വാങ്ങി മുങ്ങി നടന്നിരുന്ന ആളാണ് തൃത്താല പോലീസിന്റെ പിടിയിയിലായത്. വടക്കാഞ്ചേരി, കാഞ്ഞിരക്കോട്, പള്ളിമണ്ണ സ്വദേശി ഗോവിന്ദൻകുട്ടി നായരുടെ മകൻ രാജൻനായർ (74) ആണ് എന്നാണ് ഇയാൾ പറയുന്നത്. കാര്യമായ രേഖകളോ തിരിച്ചൽ കാർഡോ ഇദ്ദേഹത്തിന്റെ പക്കലില്ല. ചങ്ങരംകുളം, [&#8230;]</p>
<p>The post <a href="https://www.valanchery.in/fraud-who-cheats-the-auto-drivers-caught-in-trithala/">ഓട്ടോ ഡ്രൈവർമാരെ പറ്റിച്ച് മുങ്ങി നടന്നിരുന്നയാൾ തൃത്താല പോലീസിന്റെ പിടിയിലായി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>പടിഞ്ഞാറങ്ങാടി: വാടകക്ക് ഓട്ടോ വിളിക്കുകയും ബാങ്ക് ജോലിക്കാരനാണെന്ന് പരിചയപ്പെടുത്തുകയും ചെയ്ത് ഡ്രൈവർമാരിൽ നിന്നും തൽക്കാലത്തേക്കാണ്, വക്കീലിന്ന് നൽകാനെന്നും തിരിച്ച് ബാങ്കിലെത്തിയാൽ തരാമെന്നും പറഞ്ഞ് പൈസയും വാങ്ങി മുങ്ങി നടന്നിരുന്ന ആളാണ് തൃത്താല പോലീസിന്റെ പിടിയിയിലായത്. വടക്കാഞ്ചേരി, കാഞ്ഞിരക്കോട്, പള്ളിമണ്ണ സ്വദേശി ഗോവിന്ദൻകുട്ടി നായരുടെ മകൻ രാജൻനായർ (74) ആണ് എന്നാണ് ഇയാൾ പറയുന്നത്.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2019/05/auto-fraud.jpg" alt="auto-fraud" width="546" height="472" class="aligncenter size-full wp-image-13687" /><br />
കാര്യമായ രേഖകളോ തിരിച്ചൽ കാർഡോ ഇദ്ദേഹത്തിന്റെ പക്കലില്ല. ചങ്ങരംകുളം, പൊന്നാനി, എടപ്പാൾ, കൂറ്റനാട്, തൃത്താല തുടങ്ങീ വിവിധ ഭാഗങ്ങളിലെ ഓട്ടോ ഡ്രൈവർമാരെയാണ് ഇയാൾ ഇത്തരത്തിൽ പറ്റിച്ചിട്ടുള്ളത്. 2015 മുതൽ ഇയാളുടെ സ്ഥിരം പരിപാടിയാണ്. പാലക്കാട്, മലപ്പുറം, ഷൊർണൂർ ഭാഗങ്ങളിൽ സമാനമായി ഓട്ടോ ഡ്രൈവർമാരെ പറ്റിച്ചിട്ടുണ്ട്. നാലോളം ചീറ്റിംഗ് കേസിലും ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.</p>
<p>The post <a href="https://www.valanchery.in/fraud-who-cheats-the-auto-drivers-caught-in-trithala/">ഓട്ടോ ഡ്രൈവർമാരെ പറ്റിച്ച് മുങ്ങി നടന്നിരുന്നയാൾ തൃത്താല പോലീസിന്റെ പിടിയിലായി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/fraud-who-cheats-the-auto-drivers-caught-in-trithala/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒൻപതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ അറസ്റ്റിൽ</title>
		<link>https://www.valanchery.in/fraud-who-cheated-on-7-women-caught-by-kolathur-police/</link>
					<comments>https://www.valanchery.in/fraud-who-cheated-on-7-women-caught-by-kolathur-police/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 23 Oct 2018 00:57:46 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[kolathur]]></category>
		<category><![CDATA[ornaments]]></category>
		<category><![CDATA[wedding]]></category>
		<guid isPermaLink="false">https://www.valanchery.in/?p=10394</guid>

					<description><![CDATA[<p>കുളത്തൂർ: മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഒൻപതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ പെരിന്തൽമണ്ണയിൽ പൊലീസ‌് പിടിയിലായി. പ്രതി പാലക്കാട‌് മുണ്ടൂർ അരക്കാട്ടുപറമ്പിൽ സലീം എന്ന ഉണ്ണികൃഷ്ണനെയാണ‌് അറസ്റ്റ‌് ചെയ്തത‌്. പെരിന്തൽ മണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചെമ്മലശേരി കൊളത്തൂർ സ്വദേശിനിയുടെ പരാതിയിലാണ‌് അറസ്റ്റ‌്. കൊളത്തൂർ എസ്ഐ പി സദാനന്ദൻ, എഎസ്ഐ റെജിമോൻ ജോസഫ്, [&#8230;]</p>
<p>The post <a href="https://www.valanchery.in/fraud-who-cheated-on-7-women-caught-by-kolathur-police/">ഒൻപതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ അറസ്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുളത്തൂർ: മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഒൻപതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ പെരിന്തൽമണ്ണയിൽ പൊലീസ‌് പിടിയിലായി. പ്രതി പാലക്കാട‌് മുണ്ടൂർ അരക്കാട്ടുപറമ്പിൽ സലീം എന്ന ഉണ്ണികൃഷ്ണനെയാണ‌് അറസ്റ്റ‌് ചെയ്തത‌്. പെരിന്തൽ മണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്&#x200d;ഡ് ചെയ്തു. ചെമ്മലശേരി കൊളത്തൂർ സ്വദേശിനിയുടെ പരാതിയിലാണ‌് അറസ്റ്റ‌്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/08/Ads.jpg" alt="Ads" width="584" height="350" class="aligncenter size-full wp-image-9314" srcset="https://www.valanchery.in/wp-content/uploads/2018/08/Ads.jpg 584w, https://www.valanchery.in/wp-content/uploads/2018/08/Ads-300x180.jpg 300w, https://www.valanchery.in/wp-content/uploads/2018/08/Ads-150x90.jpg 150w, https://www.valanchery.in/wp-content/uploads/2018/08/Ads-500x300.jpg 500w" sizes="auto, (max-width: 584px) 100vw, 584px" /><br />
കൊളത്തൂർ എസ്ഐ പി സദാനന്ദൻ, എഎസ്ഐ റെജിമോൻ ജോസഫ്, സീനിയർ സിപിഒമാരായ കെ എം വിവേക്, കെ സുനിൽ, ഷാജഹാൻ, സിപിഒമാരായ ദീപക്, യു പി ഷറഫുദീൻ, ഡബ്ല്യുസിപിഒ  റീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.</p>
<p>The post <a href="https://www.valanchery.in/fraud-who-cheated-on-7-women-caught-by-kolathur-police/">ഒൻപതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ അറസ്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/fraud-who-cheated-on-7-women-caught-by-kolathur-police/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസുഖം മാറ്റി തരാമെന്ന വ്യാജേന സ്വര്‍ണ്ണവും പണവും തട്ടി; വളാഞ്ചേരി സ്വദേശി വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍</title>
		<link>https://www.valanchery.in/fake-saint-from-valanchery-arrested-for-cheating-in-kozhikode/</link>
					<comments>https://www.valanchery.in/fake-saint-from-valanchery-arrested-for-cheating-in-kozhikode/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 20 Sep 2018 23:55:14 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[gold]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[kundamangalam]]></category>
		<category><![CDATA[nri wives]]></category>
		<category><![CDATA[ornaments]]></category>
		<category><![CDATA[saint]]></category>
		<category><![CDATA[sick]]></category>
		<category><![CDATA[valanchery]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.valanchery.in/?p=9990</guid>

					<description><![CDATA[<p>കുന്ദമംഗലം: അസുഖം മാറ്റി തരാമെന്ന വ്യാജേന നിരവധി പേരില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍. വളാഞ്ചേരി സ്വദേശി അബ്ദുള്‍ ഹക്കീമാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ നിരവധി പേരാണ് പരാതിയുമായി കുന്ദമംഗലം സ്റ്റേഷനിലെത്തുന്നത്. അസുഖം മാറ്റി തരാമെന്ന് പറഞ്ഞ് പണവും സ്വര്‍ണ്ണവും തട്ടുന്ന വ്യാജ സിദ്ധനാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥിരാജിന്റെ നേതൃത്വത്തിലുളള സംഘമാണ് മലപ്പുറം [&#8230;]</p>
<p>The post <a href="https://www.valanchery.in/fake-saint-from-valanchery-arrested-for-cheating-in-kozhikode/">അസുഖം മാറ്റി തരാമെന്ന വ്യാജേന സ്വര്‍ണ്ണവും പണവും തട്ടി; വളാഞ്ചേരി സ്വദേശി വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുന്ദമംഗലം: അസുഖം മാറ്റി തരാമെന്ന വ്യാജേന നിരവധി പേരില്&#x200d; നിന്ന് സ്വര്&#x200d;ണ്ണവും പണവും തട്ടിയെടുത്ത വ്യാജ സിദ്ധന്&#x200d; കോഴിക്കോട്ട് പിടിയില്&#x200d;. വളാഞ്ചേരി സ്വദേശി അബ്ദുള്&#x200d; ഹക്കീമാണ് പോലീസിന്റെ പിടിയിലായത്. ഇയാള്&#x200d;ക്കെതിരെ നിരവധി പേരാണ് പരാതിയുമായി കുന്ദമംഗലം സ്റ്റേഷനിലെത്തുന്നത്. അസുഖം മാറ്റി തരാമെന്ന് പറഞ്ഞ് പണവും സ്വര്&#x200d;ണ്ണവും തട്ടുന്ന വ്യാജ സിദ്ധനാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്&#x200d; പൃഥിരാജിന്റെ നേതൃത്വത്തിലുളള സംഘമാണ് മലപ്പുറം വളാഞ്ചേരി സ്വദേശി അബ്ദുള്&#x200d; ഹക്കീമിനെ പിടികൂടിയത്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/09/fake-saint.jpg" alt="fake saint" width="600" height="350" class="aligncenter size-full wp-image-9991" srcset="https://www.valanchery.in/wp-content/uploads/2018/09/fake-saint.jpg 600w, https://www.valanchery.in/wp-content/uploads/2018/09/fake-saint-300x175.jpg 300w, https://www.valanchery.in/wp-content/uploads/2018/09/fake-saint-150x88.jpg 150w, https://www.valanchery.in/wp-content/uploads/2018/09/fake-saint-500x292.jpg 500w" sizes="auto, (max-width: 600px) 100vw, 600px" /><br />
ചാത്തമംഗലം മലയമ്മയിലെ നിരവധി പേരെ ഇയാള്&#x200d; കബളിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചു. പുളളന്നൂര്&#x200d; സ്വദേശിനി നല്&#x200d;കിയ പരാതിയിലാണ് അറസ്റ്റ്. മകന്റെ വിദ്യാഭ്യാസ പരമായ പ്രശ്‌നങ്ങള്&#x200d; മാറ്റി തരാമെന്ന് പറഞ്ഞാണ് ഇയാള്&#x200d; ഇവരില്&#x200d; നിന്ന് 9 പവന്&#x200d; സ്വര്&#x200d;ണ്ണവും 12000 രൂപയും കവര്&#x200d;ന്നത്. ആദ്യ തവണ ഹക്കീം ഇവര്&#x200d;ക്ക് ജപിച്ച കിഴി നല്&#x200d;കി 6 ദിവസത്തിന് ശേഷം വരാന്&#x200d;നിര്&#x200d;ദ്ദേശിച്ചു. രണ്ടാം തവണ സര്&#x200d;ണ്ണവും പണവും ആവശ്യപ്പെട്ടു. ഇവ കിഴിയില്&#x200d; കെട്ടി നല്&#x200d;കി. കിഴി തുറന്ന് നോക്കരുതെന്നും 6 ദിവസത്തിന് ശേഷം തിരികെ വരണമെന്നും നിര്&#x200d;ദ്ദേശിച്ചു. വീണ്ടും എത്തിയ ഘട്ടത്തില്&#x200d; കിഴി മന്ത്രിച്ച്‌ നല്&#x200d;കുകയും ഇത് തുറന്ന് നോക്കിയാല്&#x200d; വീട്ടില്&#x200d; ആര്&#x200d;ക്കെങ്കിലും ഭ്രാന്താവുമെന്നും തട്ടിവിട്ടു.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/08/ad-post-e1536333826185.jpg" alt="ad" width="467" height="321" class="aligncenter size-full wp-image-9714" srcset="https://www.valanchery.in/wp-content/uploads/2018/08/ad-post-e1536333826185.jpg 467w, https://www.valanchery.in/wp-content/uploads/2018/08/ad-post-e1536333826185-300x206.jpg 300w, https://www.valanchery.in/wp-content/uploads/2018/08/ad-post-e1536333826185-150x103.jpg 150w" sizes="auto, (max-width: 467px) 100vw, 467px" /><br />
ഇതനുസരിച്ച്‌ കുറച്ച്‌ ദിവസങ്ങള്&#x200d;ക്ക് ശേഷം കിഴി തുറന്ന് നോക്കിയപ്പോഴാണ് സ്വര്&#x200d;ണ്ണവും പണവും നഷ്ടമായ വിവരം വീട്ടുകാര്&#x200d; അറിഞ്ഞത്. ഒരു സ്ഥലത്ത് തട്ടിപ്പ് നടത്തി മുങ്ങുന്ന ശീലമാണ് ഇയാള്&#x200d;ക്കെന്ന് കുന്ദമംഗലം എസ് ഐ കൈലാസ്‌നാഥ് പറഞ്ഞു. ഒരു വര്&#x200d;ഷമായി തട്ടിപ്പ് നടത്തുന്ന ഇയാള്&#x200d; 43 പവന്&#x200d; സ്വര്&#x200d;ണ്ണവും 10 ലക്ഷം രൂപയും സിദ്ധന്&#x200d; ചമഞ്ഞ് തട്ടിയതായി ചോദ്യം ചെയ്യലില്&#x200d; സമ്മതിച്ചു. കൊടുളളി കേന്ദ്രീകരിച്ചാണ് സ്വര്&#x200d;ണ്ണം വില്&#x200d;പ്പന നടത്തിയത്. 12 പേര്&#x200d;് ഇതിനകം പരാതിയുമായി കുന്ദമംഗലം സ്റ്റേഷനില്&#x200d; എത്തി.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/09/fake-saint-1.jpg" alt="fake-saint" width="991" height="637" class="aligncenter size-full wp-image-9992" srcset="https://www.valanchery.in/wp-content/uploads/2018/09/fake-saint-1.jpg 991w, https://www.valanchery.in/wp-content/uploads/2018/09/fake-saint-1-300x193.jpg 300w, https://www.valanchery.in/wp-content/uploads/2018/09/fake-saint-1-150x96.jpg 150w, https://www.valanchery.in/wp-content/uploads/2018/09/fake-saint-1-500x321.jpg 500w" sizes="auto, (max-width: 991px) 100vw, 991px" /><br />
കൂടാതെ 6 പേരെ കൂടി കബളിപ്പിച്ചതായി ഇയാള്&#x200d; മൊഴി നല്&#x200d;കിയിട്ടുണ്ട്. മൂന്ന് വിവാഹം കഴിച്ച ഇയാള്&#x200d;, ഇപ്പോള്&#x200d; കൂടെ താമസിക്കുന്ന സ്ത്രീയുടെ കുട്ടിയെ പീഡിപ്പിക്കുന്നതായും പരാതി ഉണ്ട്. കുട്ടിയുടെ പിതാവ് നല്&#x200d;കിയ പരാതിയും പോലീസ് അന്വേഷിച്ചു വരുന്നു.</p>
<p>The post <a href="https://www.valanchery.in/fake-saint-from-valanchery-arrested-for-cheating-in-kozhikode/">അസുഖം മാറ്റി തരാമെന്ന വ്യാജേന സ്വര്‍ണ്ണവും പണവും തട്ടി; വളാഞ്ചേരി സ്വദേശി വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/fake-saint-from-valanchery-arrested-for-cheating-in-kozhikode/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആധാരം പണയം വച്ച് ലക്ഷങ്ങൾ തട്ടി: വലിയകുന്ന് സ്വദേശി അറസ്റ്റിൽ</title>
		<link>https://www.valanchery.in/valiyakunnu-man-arrested-for-cheating-in-loan/</link>
					<comments>https://www.valanchery.in/valiyakunnu-man-arrested-for-cheating-in-loan/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 28 Jun 2018 15:27:32 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[lap]]></category>
		<category><![CDATA[loan]]></category>
		<category><![CDATA[valiyakunnu]]></category>
		<guid isPermaLink="false">https://www.valanchery.in/?p=8748</guid>

					<description><![CDATA[<p>വളാഞ്ചേരി: ആധാരം പണയം വച്ച് ബാങ്കിൽ നിന്നും ലോൺ എടുത്തു നൽകാമെന്ന് പറഞ്ഞ് മറ്റൊരാൾക്ക് പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. വലിയകുന്ന് കൊട്ടാപ്പുറത്ത് മുഹമ്മദ് ഷാഫിയെയാണ് (43) വളാഞ്ചേരി സി.ഐ. പി പ്രമോദ് അറസ്റ്റ് ചെയ്തത്. മങ്കട കൂട്ടിൽ തയ്യിൽ അബ്ദുൽ നാസറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എട്ട് മാസം മുമ്പാണ് വഞ്ചന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആളുകളുമായി സൗഹൃദം സ്ഥാപിച്ച് [&#8230;]</p>
<p>The post <a href="https://www.valanchery.in/valiyakunnu-man-arrested-for-cheating-in-loan/">ആധാരം പണയം വച്ച് ലക്ഷങ്ങൾ തട്ടി: വലിയകുന്ന് സ്വദേശി അറസ്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി: ആധാരം പണയം വച്ച് ബാങ്കിൽ നിന്നും ലോൺ എടുത്തു നൽകാമെന്ന് പറഞ്ഞ് മറ്റൊരാൾക്ക് പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. വലിയകുന്ന് കൊട്ടാപ്പുറത്ത് മുഹമ്മദ് ഷാഫിയെയാണ് (43) വളാഞ്ചേരി സി.ഐ. പി പ്രമോദ് അറസ്റ്റ് ചെയ്തത്. മങ്കട കൂട്ടിൽ തയ്യിൽ അബ്ദുൽ നാസറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എട്ട് മാസം മുമ്പാണ് വഞ്ചന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആളുകളുമായി സൗഹൃദം സ്ഥാപിച്ച് പലവിധ തട്ടിപ്പുകൾ നടത്തുന്നയാളാണ് പ്രതിയെന്നും വിവിധ കേസുകളിൽ പ്രതിയായ ഇയാളെക്കുറിച്ച് മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുന്നുണ്ടെന്നും സി.ഐ പി പ്രമോദ് പറഞ്ഞു.</p>
<p>The post <a href="https://www.valanchery.in/valiyakunnu-man-arrested-for-cheating-in-loan/">ആധാരം പണയം വച്ച് ലക്ഷങ്ങൾ തട്ടി: വലിയകുന്ന് സ്വദേശി അറസ്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/valiyakunnu-man-arrested-for-cheating-in-loan/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിക്ഷേപകരെ കബളിപ്പിച്ച് അവതാര്‍ ഗോള്‍ഡ് ഉടമകള്‍ മുങ്ങിയതായി പരാതി</title>
		<link>https://www.valanchery.in/avatar-gold-scam/</link>
					<comments>https://www.valanchery.in/avatar-gold-scam/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 27 Sep 2016 23:34:02 +0000</pubDate>
				<category><![CDATA[Public Issue]]></category>
		<category><![CDATA[avatar gold]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[deposit]]></category>
		<category><![CDATA[edappal]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">http://www.valanchery.in/?p=2810</guid>

					<description><![CDATA[<p>എടപ്പാള്‍: സാധാരണക്കാരില്‍ നിന്നും നിക്ഷേപങ്ങള്‍ സമാഹരിച്ച് തട്ടിപ്പ് നടത്തി അവതാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന സ്ഥാപന ഉടമയും സഹോദരങ്ങളും മുങ്ങിയതായി പരാതി. സ്ഥാപന ഉടമയായ യു അബ്ദുള്ളയും രണ്ടു സഹോദരങ്ങളും സ്ഥാപനങ്ങള്‍ പൂട്ടി തങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരെ പറ്റിച്ച് നാടുവിട്ടതായി കളമശ്ശേരി സ്വദേശികളായ ഇബ്രാഹിംകുഞ്ഞ്, അബ്ദുല്‍ സത്താര്‍, സുവിന്‍ ഫയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിനുള്ള സ്വര്‍ണം വാങ്ങാന്‍ [&#8230;]</p>
<p>The post <a href="https://www.valanchery.in/avatar-gold-scam/">നിക്ഷേപകരെ കബളിപ്പിച്ച് അവതാര്‍ ഗോള്‍ഡ് ഉടമകള്‍ മുങ്ങിയതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>എടപ്പാള്&#x200d;: സാധാരണക്കാരില്&#x200d; നിന്നും നിക്ഷേപങ്ങള്&#x200d; സമാഹരിച്ച് തട്ടിപ്പ് നടത്തി അവതാര്&#x200d; ഗോള്&#x200d;ഡ് ആന്റ് ഡയമണ്ട് എന്ന സ്ഥാപന ഉടമയും സഹോദരങ്ങളും മുങ്ങിയതായി പരാതി. <span id="more-2810"></span>സ്ഥാപന ഉടമയായ യു അബ്ദുള്ളയും രണ്ടു സഹോദരങ്ങളും സ്ഥാപനങ്ങള്&#x200d; പൂട്ടി തങ്ങള്&#x200d; ഉള്&#x200d;പ്പെടെയുള്ള നിക്ഷേപകരെ പറ്റിച്ച് നാടുവിട്ടതായി കളമശ്ശേരി സ്വദേശികളായ ഇബ്രാഹിംകുഞ്ഞ്, അബ്ദുല്&#x200d; സത്താര്&#x200d;, സുവിന്&#x200d; ഫയാസ് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞു. പെണ്&#x200d;മക്കളുടെ വിവാഹ ആവശ്യത്തിനുള്ള സ്വര്&#x200d;ണം വാങ്ങാന്&#x200d; പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായവരില്&#x200d; അധികവും. സ്വര്&#x200d;ണാഭരണങ്ങള്&#x200d; നിക്ഷേപമായി സ്വീകരിക്കുന്ന <img loading="lazy" decoding="async" class="alignleft size-full wp-image-2817" src="http://www.valanchery.in/wp-content/uploads/2016/09/Avathar_new_logo.jpg" alt="avathar_new_logo" width="500" height="160" srcset="https://www.valanchery.in/wp-content/uploads/2016/09/Avathar_new_logo.jpg 500w, https://www.valanchery.in/wp-content/uploads/2016/09/Avathar_new_logo-300x96.jpg 300w, https://www.valanchery.in/wp-content/uploads/2016/09/Avathar_new_logo-150x48.jpg 150w" sizes="auto, (max-width: 500px) 100vw, 500px" />പുതിയ പദ്ധതി ആവിഷ്‌കരിച്ചാണ് തട്ടിപ്പ് നടത്തിയത്. 2015 നവംബര്&#x200d; മാസം വരെ തങ്ങള്&#x200d;ക്ക് ലാഭ വിഹിതം ലഭിച്ചിരുന്നതായും പിന്നീട് അത് മുടങ്ങുകയായിരുന്നുവെന്നും  ഇവര്&#x200d; പറയുന്നു. കേരളത്തില്&#x200d; എടപ്പാള്&#x200d;, തൃശൂര്&#x200d;, ഇടപ്പള്ളി ലുലുമാള്&#x200d;, കാടാംപുഴ, മഞ്ചേരി എന്നിവിടങ്ങളിലും തമിഴ്‌നാട്ടില്&#x200d; തൃശ്ശിനാപ്പള്ളിയിലും വിദേശത്ത് ദുബായ്, അബുദാബി, ഖത്തര്&#x200d; എന്നിവിടങ്ങളിലും ഷോറൂമുകള്&#x200d; ഉണ്ടായിരുന്നു. 2016 മാര്&#x200d;ച്ച്, ഏപ്രില്&#x200d; മാസത്തോടെ കാടാംപുഴയും, മഞ്ചേരിയും ഒഴികെ മറ്റെല്ലാ ഷോറൂമുകളും പൂട്ടി. കാടാംപുഴയിലെയും മഞ്ചേരിയിലെയും ഷോറൂം മറ്റാര്&#x200d;ക്കോ വിറ്റു. ഇപ്പോള്&#x200d; വേറെ പേരുകളിലാണ് ജുവലറി പ്രവര്&#x200d;ത്തിക്കുന്നത്. തൃത്താലയിലുള്ള മൂന്ന് ബംഗ്ലാവൂകള്&#x200d; പൂട്ടിയാണ് ഇവര്&#x200d; സ്ഥലം വിട്ടിരിക്കുന്നതെന്നും പരാതിക്കാര്&#x200d; ആരോപിച്ചു. കളമശ്ശേരി പോലിസില്&#x200d; ഇവര്&#x200d; ഇത് സംബന്ധിച്ച്്് പരാതി നല്&#x200d;കിയിട്ടുണ്ട്. കൂടാതെ തൃശൂര്&#x200d;, ചങ്ങരംകുളം, തൃത്താല എന്നീ സ്റ്റേഷനുകളില്&#x200d; തട്ടിപ്പ് സംബന്ധിച്ച് പരാതികള്&#x200d; ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും എന്നാല്&#x200d;  കേസ്  ഒതുക്കുകയാണ് പോലിസ് ചെയ്യുന്നതെന്നും ഇവര്&#x200d; പറയുന്നു.</p>
<p>&nbsp;</p>
<p>Summary:Avatar Gold scam. The proprietors of the avatar jewellery group are reportedly absconding after receiving deposits from customers.</p>
<p>The post <a href="https://www.valanchery.in/avatar-gold-scam/">നിക്ഷേപകരെ കബളിപ്പിച്ച് അവതാര്‍ ഗോള്‍ഡ് ഉടമകള്‍ മുങ്ങിയതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/avatar-gold-scam/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്:കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി</title>
		<link>https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%a4%e0%b5%8d-2/</link>
					<comments>https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%a4%e0%b5%8d-2/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 23 Jan 2014 13:30:42 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[abdul noor]]></category>
		<category><![CDATA[authority]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[ernakulam]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[investment]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[legal]]></category>
		<category><![CDATA[service]]></category>
		<category><![CDATA[victim]]></category>
		<guid isPermaLink="false">http://www.valanchery.in/?p=2076</guid>

					<description><![CDATA[<p>കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച കേസുകള്‍ എറണാകുളം ആസ്ഥാനമായുള്ള ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി. മുഖ്യപ്രതി അബ്ദുല്‍ നൂറിനെതിരെയുള്ള എട്ട് കേസുകളാണ് ഹൈക്കോടതി ലീഗല്‍സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റിയത്. കേസ് രമ്യമായി പരിഹരിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുന്നതിനാണ് കേസുകള്‍ അതോറിറ്റിയ്ക്ക് കൈമാറിയിട്ടുള്ളത്. മറ്റ് കോടതികളിലും നിലനില്‍ക്കുന്ന കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും അബ്ദുല്‍നൂര്‍ അഭിഭാഷകര്‍ മുഖേന നടത്തുന്നുണ്ട്. നിക്ഷേപകര്‍ക്ക് [&#8230;]</p>
<p>The post <a href="https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%a4%e0%b5%8d-2/">കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്:കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച കേസുകള്&#x200d; എറണാകുളം ആസ്ഥാനമായുള്ള ലീഗല്&#x200d; സര്&#x200d;വീസ് അതോറിറ്റിയിലേക്ക് മാറ്റി.<span id="more-2076"></span> മുഖ്യപ്രതി അബ്ദുല്&#x200d; നൂറിനെതിരെയുള്ള എട്ട് കേസുകളാണ് ഹൈക്കോടതി ലീഗല്&#x200d;സര്&#x200d;വീസ് അതോറിറ്റിയിലേക്ക് മാറ്റിയത്. കേസ് രമ്യമായി പരിഹരിക്കാന്&#x200d; കഴിയുമോ എന്ന കാര്യം പരിശോധിക്കുന്നതിനാണ് കേസുകള്&#x200d; അതോറിറ്റിയ്ക്ക് കൈമാറിയിട്ടുള്ളത്.</p>
<p>മറ്റ് കോടതികളിലും നിലനില്&#x200d;ക്കുന്ന കേസുകള്&#x200d; ലീഗല്&#x200d; സര്&#x200d;വീസ് അതോറിറ്റിയിലേക്ക് മാറ്റി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും അബ്ദുല്&#x200d;നൂര്&#x200d; അഭിഭാഷകര്&#x200d; മുഖേന നടത്തുന്നുണ്ട്. നിക്ഷേപകര്&#x200d;ക്ക് പണം തിരിച്ചുനല്&#x200d;കുമെന്നുതന്നെയാണ് അബ്ദുല്&#x200d;നൂര്&#x200d; ഇതുവരെ പ്രതികരിച്ചിട്ടുള്ളത്. എന്നാൽ, തന്റെ വിശ്വസ്തര്&#x200d; തന്നെ വഞ്ചിച്ചതിനാലാണ് വിദേശത്തേയ്ക്ക് കടക്കേണ്ടിവന്നതെന്നും സാവകാശം ലഭിച്ചാല്&#x200d; പണം മടക്കി നല്&#x200d;കുമെന്നുമാണ് തെളിവെടുപ്പിനെത്തിച്ചപ്പോള്&#x200d; അബ്ദുല്&#x200d;നൂര്&#x200d; വെളിപ്പെടുത്തിയത്.</p>
<p>Summary:The cases regarding Abdul Noor has been transferred to Kerala Legal Services Authority</p>
<p>The post <a href="https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%a4%e0%b5%8d-2/">കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്:കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%a4%e0%b5%8d-2/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം</title>
		<link>https://www.valanchery.in/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/</link>
					<comments>https://www.valanchery.in/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 17 Nov 2013 02:22:31 +0000</pubDate>
				<category><![CDATA[Incidents]]></category>
		<category><![CDATA[affair]]></category>
		<category><![CDATA[assault]]></category>
		<category><![CDATA[attack]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[escape]]></category>
		<category><![CDATA[extramarital]]></category>
		<category><![CDATA[fail]]></category>
		<category><![CDATA[goons]]></category>
		<category><![CDATA[hired]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[love]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ponnani]]></category>
		<category><![CDATA[possessive]]></category>
		<category><![CDATA[prank]]></category>
		<category><![CDATA[ramya]]></category>
		<category><![CDATA[remya]]></category>
		<category><![CDATA[suresh]]></category>
		<category><![CDATA[wife]]></category>
		<guid isPermaLink="false">http://www.valanchery.in/?p=1748</guid>

					<description><![CDATA[<p>വീട്ടമ്മയായ യുവതിയെ മര്‍ദിച്ച് കെട്ടി പെട്ടിയിലാക്കി മുളകുപൊടി വിതറിയെന്നത് വെറും കെട്ടുകഥയെന്ന് തെളിഞ്ഞു. പൊന്നാനി സി.ഐ അബ്ദുള്‍മുനീറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം ചോദ്യം ചെയ്തപ്പോഴാണ് എല്ലാം നാടകമായിരുന്നുവെന്ന് യുവതി സമ്മതിച്ചത്. ഭര്‍ത്താവില്‍നിന്ന് മതിയായ പരിചരണവും സ്‌നേഹവും കിട്ടുന്നില്ലെന്ന തോന്നലിനെ തുടര്‍ന്നാണ് ഇത്തരമൊരു നുണക്കഥ യുവതി മെനഞ്ഞെടുത്തത്. തണ്ടിലത്തിനടുത്ത് മാത്തൂരില്‍ വാടകവീട്ടില്‍ താമസിക്കുന്ന മംഗലം സ്വദേശി ചിറ്റേത്തില്‍ സുരേഷിന്റെ ഭാര്യ രമ്യ(25)യാണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ [&#8230;]</p>
<p>The post <a href="https://www.valanchery.in/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/">വീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വീട്ടമ്മയായ യുവതിയെ മര്&#x200d;ദിച്ച് കെട്ടി പെട്ടിയിലാക്കി മുളകുപൊടി വിതറിയെന്നത് വെറും കെട്ടുകഥയെന്ന് തെളിഞ്ഞു. <span id="more-1748"></span>പൊന്നാനി സി.ഐ അബ്ദുള്&#x200d;മുനീറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം ചോദ്യം ചെയ്തപ്പോഴാണ് എല്ലാം നാടകമായിരുന്നുവെന്ന് യുവതി സമ്മതിച്ചത്. ഭര്&#x200d;ത്താവില്&#x200d;നിന്ന് മതിയായ പരിചരണവും സ്‌നേഹവും കിട്ടുന്നില്ലെന്ന തോന്നലിനെ തുടര്&#x200d;ന്നാണ് ഇത്തരമൊരു നുണക്കഥ യുവതി മെനഞ്ഞെടുത്തത്.</p>
<p>തണ്ടിലത്തിനടുത്ത് മാത്തൂരില്&#x200d; വാടകവീട്ടില്&#x200d; താമസിക്കുന്ന മംഗലം സ്വദേശി ചിറ്റേത്തില്&#x200d; സുരേഷിന്റെ ഭാര്യ രമ്യ(25)യാണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആക്രമണത്തിനിരയായെന്ന് പറഞ്ഞത്. സുരേഷ് പുറത്തുപോയ ഉടനെ വീട്ടിലെത്തിയ മൂന്നംഗസംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെട്ട് മര്&#x200d;ദിക്കുകയുമായിരുന്നുവെന്നായിരുന്നു യുവതിയുടെ മൊഴി. സുരേഷിന് മറ്റൊരുസ്ത്രീയുമായുള്ള ബന്ധം ഒതുക്കിത്തീര്&#x200d;ക്കാന്&#x200d; രണ്ട്‌ലക്ഷം രൂപ നല്&#x200d;കണമെന്നാണ് സംഘം ആവശ്യപ്പെട്ടതെന്നും യുവതി പോലീസിന് ആദ്യം മൊഴിനല്&#x200d;കിയിരുന്നു.</p>
<p>സുരേഷിന്റെ ഫോണ്&#x200d;കോളുകള്&#x200d; പരിശോധിച്ചതില്&#x200d;നിന്നുതന്നെ സംഭവവുമായി ഇയാള്&#x200d;ക്ക് ബന്ധമില്ലെന്നുള്ള സൂചനകള്&#x200d; പോലീസിന് ലഭിച്ചു. പിന്നീട്, ചോദ്യം ചെയ്തപ്പോള്&#x200d; യുവതി എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു.</p>
<p>ഭര്&#x200d;ത്താവ് എവിടെയെത്തിയെന്ന് വിളിച്ചുചോദിച്ചശേഷമാണ് ദേഹത്ത് മുളകുപൊടി വിതറിയത്. പിന്നീട് കൈകള്&#x200d; സ്വയം കെട്ടിയശേഷം പെട്ടിക്കുള്ളില്&#x200d; ഇറങ്ങി ബോധരഹിതയായപോലെ കിടക്കുകയുമായിരുന്നു. ഭര്&#x200d;ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നുള്ള തരത്തില്&#x200d; പറഞ്ഞുണ്ടാക്കിയ കഥകളും നുണയായിരുന്നുവെന്ന് യുവതി പറഞ്ഞു. വീട്ടില്&#x200d; യുവതിയും ലാപ്‌ടോപ്പുമായി സഹോദരന്മാരും മുമ്പ് എത്തിയെന്നുള്ളതും കളവായിരുന്നു. പ്രത്യേകതരത്തിലുള്ള വിഷാദരോഗത്തിന് അടിമയാണ് യുവതിയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇക്കാര്യം ഭര്&#x200d;ത്താവിനും ബോധ്യമായതോടെ കഴിഞ്ഞദിവസം മുതല്&#x200d; ചികിത്സയും തുടങ്ങിയിട്ടുണ്ട്. സി.ഐയെ കൂടാതെ എസ്.സി.പി.ഒ വിനോദ്, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡിലെ രാജേഷ് എന്നിവരും പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് യുവതിക്കെതിരെ കേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് സി.ഐ പി. അബ്ദുള്&#x200d;മുനീര്&#x200d; പറഞ്ഞു.</p>
<div><b><br />
നീങ്ങിയത് ഒരാഴ്ചയോളം നീണ്ടുനിന്ന ദുരൂഹത</b></div>
<div>
<p>യുവതി എല്ലാ സത്യവും പോലീസിന് മുന്നില്&#x200d; തുറന്നുപറഞ്ഞതോടെ ഒരാഴ്ചയോളം നീണ്ടുനിന്ന ദുരൂഹതയാണ് അവസാനിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്&#x200d; ഉത്തരംമുട്ടിയ യുവതി മെനഞ്ഞെടുത്ത കഥ പോലീസിനുമുന്നില്&#x200d; വിവരിച്ചു. ഭര്&#x200d;ത്താവിന്റെ സ്‌നേഹം കിട്ടാനായിരുന്നു സ്വയം കഥയൊരുക്കി നാടകം കളിച്ചതെന്നും യുവതി പറഞ്ഞു.</p>
<p>സംഭവം മൂടിവെക്കാന്&#x200d; ഭര്&#x200d;ത്താവ് സുരേഷ് ആദ്യം ശ്രമിച്ചെങ്കിലും നാട്ടുകാര്&#x200d; ഇടപെട്ടാണ് പോലീസില്&#x200d; വിവരമറിയിച്ചത്. സംഭവം വന്&#x200d; വാര്&#x200d;ത്തയായതോടെ പോലീസ് അന്വേഷണവും ഊര്&#x200d;ജിതമാക്കി. ഇതിനിടെ സുരേഷ് സംശയത്തിന്റെ നിഴലിലായി. വാടകവീട്ടില്&#x200d;നിന്ന് താമസം മാറാന്&#x200d; വീട്ടുടമ ആവശ്യപ്പെടുകയും ചെയ്തു. നാട്ടുകാരുടെ സംശയങ്ങളെല്ലാം യുവതിയുടെ വെളിപ്പെടുത്തലോടുകൂടി കെട്ടടങ്ങി.</p></div>
<div><b><br />
ആദ്യം മരിക്കാന്&#x200d; തീരുമാനിച്ചു; പിന്നെ, നാടകത്തിലൊതുക്കി</b></div>
<div>
<p>ഭര്&#x200d;ത്താവ് തിരിച്ച് വീട്ടിലെത്തുന്നതിന് മുമ്പ് ജീവിതം അവസാനിപ്പിക്കാനാണ് ആദ്യം യുവതി തീരുമാനിച്ചത്. ഷാളില്&#x200d; കെട്ടിത്തൂങ്ങിയാലോ എന്ന് ആലോചിച്ചു. പിന്നീട്, ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയാലോ എന്ന ചിന്തയുമുണ്ടായി. പിന്നെയാണ് രണ്ടാഴ്ചമുമ്പ് തുടങ്ങിവെച്ച &#8216;നാടകം കളി&#8217; പൂര്&#x200d;ത്തിയാക്കാന്&#x200d; തീരുമാനിച്ചത്. ദേഹത്ത് മുളകുപൊടി വിതറുന്നതിന് മുമ്പ് ആദ്യം കുറച്ച് മുളകുപൊടി കലക്കിക്കുടിക്കുകയും ചെയ്തിരുന്നു.</p></div>
<div><b><br />
നുണക്കഥ പൊളിച്ചത് അവിശ്വസനീയമായ വെളിപ്പെടുത്തല്&#x200d;</b></div>
<div>
<p>കെട്ടിച്ചമച്ച കഥയിലെ അവിശ്വസനീയമായ രംഗങ്ങളാണ് യുവതി കളിച്ച നാടകം പൊളിയാനിടയാക്കിയത്. ഭര്&#x200d;ത്താവ് പുറത്തുപോയി എത്തുന്ന 10 മിനിറ്റിനുള്ളില്&#x200d; എല്ലാം സംഭവിച്ചുവെന്ന മൊഴിതന്നെയായിരുന്നു ആദ്യത്തെ പാളിച്ച. മൂവര്&#x200d;സംഘം മതില്&#x200d;ചാടിവന്നു എന്നാണ് പറഞ്ഞിരുന്നത്. മതിലിനടു ത്ത് അത്തരത്തില്&#x200d; നിന്നാല്&#x200d; അത് എല്ലാവരുടെയും ശ്രദ്ധയില്&#x200d;പെടുമായിരുന്നുവെന്നും പോലീസ് കണ്ടെത്തി. സംഘത്തെ ആരും കണ്ടവരുണ്ടായിരുന്നില്ല. യുവതിയുടെ ആഭരണങ്ങളോ മറ്റോ നഷ്ടപ്പെടുകയോ മര്&#x200d;ദനത്തില്&#x200d; ദേഹത്ത് പരിക്കേറ്റ പാടുകളോ ഉണ്ടാകാത്തതും കള്ളക്കഥ പൊളിയാന്&#x200d; കാരണമായി.</p></div>
<div></div>
<div>Summary:Possessive wife did a prank that went fail to earn her husband&#8217;s love at Kuttippuram</div>
<p>The post <a href="https://www.valanchery.in/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/">വീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
