<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>scam Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/tag/scam/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/tag/scam/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Thu, 19 Nov 2020 02:01:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>scam Archives - Valanchery Online</title>
	<link>https://www.valanchery.in/tag/scam/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. രാജിവെക്കണം -യുവജനതാദൾ (എസ്)</title>
		<link>https://www.valanchery.in/yuvajanatadal-demanded-the-resignation-of-ibrahim-kunju-from-his-mla-post/</link>
					<comments>https://www.valanchery.in/yuvajanatadal-demanded-the-resignation-of-ibrahim-kunju-from-his-mla-post/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 19 Nov 2020 02:01:46 +0000</pubDate>
				<category><![CDATA[Politics]]></category>
		<category><![CDATA[arrest]]></category>
		<category><![CDATA[ibrahim kunju]]></category>
		<category><![CDATA[mla]]></category>
		<category><![CDATA[palarivattom bridge]]></category>
		<category><![CDATA[resignation]]></category>
		<category><![CDATA[scam]]></category>
		<category><![CDATA[yuvajanatadal]]></category>
		<guid isPermaLink="false">https://www.valanchery.in/?p=23341</guid>

					<description><![CDATA[<p>വളാഞ്ചേരി : പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് യുവജനതാദൾ (എസ്) സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്ന ലീഗ് നേതൃത്വവും യു.ഡി.എഫും മലയാളികളുടെ പൊതുബോധത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളിയും ജനറൽസെക്രട്ടറി പി.കെ. അനീഷും പ്രസ്താവനയിൽ പറഞ്ഞു.</p>
<p>The post <a href="https://www.valanchery.in/yuvajanatadal-demanded-the-resignation-of-ibrahim-kunju-from-his-mla-post/">ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. രാജിവെക്കണം -യുവജനതാദൾ (എസ്)</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി : പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് യുവജനതാദൾ (എസ്) സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്ന ലീഗ് നേതൃത്വവും യു.ഡി.എഫും മലയാളികളുടെ പൊതുബോധത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളിയും ജനറൽസെക്രട്ടറി പി.കെ. അനീഷും പ്രസ്താവനയിൽ പറഞ്ഞു.</p>
<p>The post <a href="https://www.valanchery.in/yuvajanatadal-demanded-the-resignation-of-ibrahim-kunju-from-his-mla-post/">ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. രാജിവെക്കണം -യുവജനതാദൾ (എസ്)</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/yuvajanatadal-demanded-the-resignation-of-ibrahim-kunju-from-his-mla-post/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വളാഞ്ചേരി നഗരസഭാ ഭരണസമിതിയുടെ രാജിയാവശ്യപ്പെട്ട് സി.പി.എം പൊതുയോഗം സംഘടിപ്പിച്ചു</title>
		<link>https://www.valanchery.in/cpim-conducts-meeting-at-valanchery/</link>
					<comments>https://www.valanchery.in/cpim-conducts-meeting-at-valanchery/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 23 Sep 2018 10:23:49 +0000</pubDate>
				<category><![CDATA[Politics]]></category>
		<category><![CDATA[chairperson]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[resign]]></category>
		<category><![CDATA[scam]]></category>
		<category><![CDATA[valanchery]]></category>
		<guid isPermaLink="false">https://www.valanchery.in/?p=10033</guid>

					<description><![CDATA[<p>വളാഞ്ചേരി: നഗരസഭാ ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. വളാഞ്ചേരി ലോക്കൽ കമ്മിറ്റി പൊതുയോഗം സംഘടിപ്പിച്ചു. ഭരണസമിതിയിലെ ചില കൗൺസിലർമാർ അഴിമതിക്ക് കൂട്ടുനിൽക്കുന്നതായും തന്നെ ഭരിക്കാൻ അനുവദിക്കുന്നില്ലെന്നും പറഞ്ഞ് നഗരസഭാധ്യക്ഷ രാജിവെച്ചൊഴിഞ്ഞതും അഴിമതി, വികസനമുരടിപ്പ് എന്നീ വിഷയങ്ങളും വിശദീകരിക്കുന്നതിനായിരുന്നു പൊതുയോഗം. ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ.എം. ഫിറോസ്ബാബു അധ്യക്ഷനായി. ടി.പി. അബ്ദുൾഗഫൂർ, ടി.പി. രഘുനാഥ്, പി.പി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.</p>
<p>The post <a href="https://www.valanchery.in/cpim-conducts-meeting-at-valanchery/">വളാഞ്ചേരി നഗരസഭാ ഭരണസമിതിയുടെ രാജിയാവശ്യപ്പെട്ട് സി.പി.എം പൊതുയോഗം സംഘടിപ്പിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി: നഗരസഭാ ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. വളാഞ്ചേരി ലോക്കൽ കമ്മിറ്റി പൊതുയോഗം സംഘടിപ്പിച്ചു. ഭരണസമിതിയിലെ ചില കൗൺസിലർമാർ അഴിമതിക്ക് കൂട്ടുനിൽക്കുന്നതായും തന്നെ ഭരിക്കാൻ അനുവദിക്കുന്നില്ലെന്നും പറഞ്ഞ് നഗരസഭാധ്യക്ഷ രാജിവെച്ചൊഴിഞ്ഞതും അഴിമതി, വികസനമുരടിപ്പ് എന്നീ വിഷയങ്ങളും വിശദീകരിക്കുന്നതിനായിരുന്നു പൊതുയോഗം.<br />
<img fetchpriority="high" decoding="async" src="https://scontent.fmaa1-3.fna.fbcdn.net/v/t1.0-9/42270087_1130192983797284_2363188386052702208_n.jpg?_nc_cat=104&#038;oh=dd5687dc3838f6c73b9b6a7164d45c82&#038;oe=5C14E22B" width="960" height="480" alt="cpim" class="aligncenter size-large" /><br />
ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ.എം. ഫിറോസ്ബാബു അധ്യക്ഷനായി. ടി.പി. അബ്ദുൾഗഫൂർ, ടി.പി. രഘുനാഥ്, പി.പി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.</p>
<p>The post <a href="https://www.valanchery.in/cpim-conducts-meeting-at-valanchery/">വളാഞ്ചേരി നഗരസഭാ ഭരണസമിതിയുടെ രാജിയാവശ്യപ്പെട്ട് സി.പി.എം പൊതുയോഗം സംഘടിപ്പിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/cpim-conducts-meeting-at-valanchery/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കല്‍പകഞ്ചേരി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റം; പ്രതിപക്ഷം ഇറങ്ങിപ്പോയി</title>
		<link>https://www.valanchery.in/opposition-walked-out-from-panchayath-meeting-in-kalpakanchery-citing-scam/</link>
					<comments>https://www.valanchery.in/opposition-walked-out-from-panchayath-meeting-in-kalpakanchery-citing-scam/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 14 Sep 2018 02:14:00 +0000</pubDate>
				<category><![CDATA[Politics]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[iuml]]></category>
		<category><![CDATA[kalpakanchery]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">https://www.valanchery.in/?p=9911</guid>

					<description><![CDATA[<p>കല്‍പകഞ്ചേരി: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ഇരുപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി. പഞ്ചായത്ത് പ്രസിഡൻറ് പി.ഡബ്ല്യു.ഡി കരാറുകാരനില്‍നിന്ന് കമീഷന്‍ ആവശ്യപ്പെട്ടുവെന്ന പരാതിക്ക് ശേഷമുള്ള ആദ്യ യോഗമായിരുന്നു വ്യാഴാഴ്ച നടന്നത്. യോഗം ആരംഭിച്ച ഉടനെ വിവാദ വിഷയത്തി​െൻറ വിശദീകരണം പ്രതിപക്ഷാംഗം ഷരീഫ് കള്ളിയത്ത് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യോഗം ബഹളത്തില്‍ മുങ്ങി. സഭ്യതക്ക് നിരക്കാത്ത പദങ്ങള്‍ ഉപയോഗിച്ച് ഇരുപക്ഷവും പരസ്പരം വാക്പോര് നടത്തി. പിന്നീട് പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍നിന്ന് [&#8230;]</p>
<p>The post <a href="https://www.valanchery.in/opposition-walked-out-from-panchayath-meeting-in-kalpakanchery-citing-scam/">കല്‍പകഞ്ചേരി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റം; പ്രതിപക്ഷം ഇറങ്ങിപ്പോയി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കല്&#x200d;പകഞ്ചേരി: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്&#x200d; ഇരുപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി. പഞ്ചായത്ത് പ്രസിഡൻറ് പി.ഡബ്ല്യു.ഡി കരാറുകാരനില്&#x200d;നിന്ന് കമീഷന്&#x200d; ആവശ്യപ്പെട്ടുവെന്ന പരാതിക്ക് ശേഷമുള്ള ആദ്യ യോഗമായിരുന്നു വ്യാഴാഴ്ച നടന്നത്. യോഗം ആരംഭിച്ച ഉടനെ വിവാദ വിഷയത്തി​െൻറ വിശദീകരണം പ്രതിപക്ഷാംഗം ഷരീഫ് കള്ളിയത്ത് ആവശ്യപ്പെടുകയായിരുന്നു. തുടര്&#x200d;ന്ന് യോഗം ബഹളത്തില്&#x200d; മുങ്ങി. സഭ്യതക്ക് നിരക്കാത്ത പദങ്ങള്&#x200d; ഉപയോഗിച്ച് ഇരുപക്ഷവും പരസ്പരം വാക്പോര് നടത്തി. പിന്നീട് പ്രതിപക്ഷ അംഗങ്ങള്&#x200d; യോഗത്തില്&#x200d;നിന്ന് ഇറങ്ങിപ്പോയി.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2018/08/ad-post-e1536333826185.jpg" alt="ad" width="467" height="321" class="aligncenter size-full wp-image-9714" srcset="https://www.valanchery.in/wp-content/uploads/2018/08/ad-post-e1536333826185.jpg 467w, https://www.valanchery.in/wp-content/uploads/2018/08/ad-post-e1536333826185-300x206.jpg 300w, https://www.valanchery.in/wp-content/uploads/2018/08/ad-post-e1536333826185-150x103.jpg 150w" sizes="(max-width: 467px) 100vw, 467px" /><br />
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കരാറുകാരനില്&#x200d;നിന്ന് കമീഷന്&#x200d; ആവശ്യപ്പെട്ടു എന്ന ആരോപണം സമൂഹ മാധ്യമങ്ങളിലും പ്രദേശത്തും ചൂടേറിയ ചര്&#x200d;ച്ചക്ക് വഴി വെച്ചിട്ടുണ്ട്. പ്രസിഡൻറ് കമീഷന്&#x200d; ആവശ്യപ്പെട്ട് കരാറുകാരനുമായി സംസാരിക്കുന്ന ശബ്ദരേഖ വന്നത് ലീഗ് അനുകൂല വാട്സ്ആപ് ഗ്രൂപ്പായ ഐ.യു.എം.എല്&#x200d; ജി.സി.സി വാട്സ്ആപ് ഗ്രൂപ്പിലാണ്. പാര്&#x200d;ട്ടിക്കാരനായ കരാറുകാരന്&#x200d; പാര്&#x200d;ട്ടി പ്രതിനിധിയായ പ്രസിഡൻറിനെതിരെ രംഗത്ത് വന്നതും ലീഗ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്&#x200d; പാര്&#x200d;ട്ടി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ബന്ധപ്പെട്ടവര്&#x200d; പറയുന്നത്. വിഷയം ശക്തമായ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. ഇതി​െൻറ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10ന് ഡി.വൈ.എഫ്.ഐ പഞ്ചായത്ത് ഓഫിസിലേക്ക് മാര്&#x200d;ച്ച് നടത്തും.</p>
<p>The post <a href="https://www.valanchery.in/opposition-walked-out-from-panchayath-meeting-in-kalpakanchery-citing-scam/">കല്‍പകഞ്ചേരി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റം; പ്രതിപക്ഷം ഇറങ്ങിപ്പോയി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/opposition-walked-out-from-panchayath-meeting-in-kalpakanchery-citing-scam/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജലനിധിയുടെ ഫണ്ട് കൈമാറ്റം; കുറ്റിപ്പുറത്ത് ലീഗിനെതിരെ കോൺഗ്രസ‌്</title>
		<link>https://www.valanchery.in/iuml-inc-feud-continues-in-kuttippuram-panchayath-as-in-leader-spke-against-iuml-about-the-jalanidhi-scam/</link>
					<comments>https://www.valanchery.in/iuml-inc-feud-continues-in-kuttippuram-panchayath-as-in-leader-spke-against-iuml-about-the-jalanidhi-scam/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 10 Aug 2018 02:30:11 +0000</pubDate>
				<category><![CDATA[Politics]]></category>
		<category><![CDATA[inc]]></category>
		<category><![CDATA[iuml]]></category>
		<category><![CDATA[jalanidhi]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">https://www.valanchery.in/?p=9385</guid>

					<description><![CDATA[<p>കുറ്റിപ്പുറം: ജലനിധി പദ്ധതിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിളിച്ചുചേർത്ത അവലോകനയോഗത്തിൽ, ഫണ്ട് കൈമാറ്റത്തെച്ചൊല്ലി രാഷ്ട്രീയ പാർട്ടികളുടെ വാക്പോര്. വർഷങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്തിലെ ജലനിധി പദ്ധതി കാര്യക്ഷമമായി പൂർത്തീകരിക്കാത്ത കരാറുകാരന് പണം കൈമാറുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസും സിപിഎമ്മും യോഗത്തിൽ പ്രതിഷേധമുയർത്തി. ജലനിധി കരാറുകാരനിൽനിന്ന‌് ലീഗ് നേതാക്കൾ വൻതുക കൈക്കൂലിയും പാർടി ഓഫീസിലേക്ക് എയർകണ്ടീഷനും ആവശ്യപ്പെട്ടെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡ​ന്റ് പാറക്കൽ ബഷീർ ആരോപിച്ചു. [&#8230;]</p>
<p>The post <a href="https://www.valanchery.in/iuml-inc-feud-continues-in-kuttippuram-panchayath-as-in-leader-spke-against-iuml-about-the-jalanidhi-scam/">ജലനിധിയുടെ ഫണ്ട് കൈമാറ്റം; കുറ്റിപ്പുറത്ത് ലീഗിനെതിരെ കോൺഗ്രസ‌്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം: ജലനിധി പദ്ധതിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിളിച്ചുചേർത്ത അവലോകനയോഗത്തിൽ, ഫണ്ട് കൈമാറ്റത്തെച്ചൊല്ലി രാഷ്ട്രീയ പാർട്ടികളുടെ വാക്പോര്. വർഷങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്തിലെ ജലനിധി പദ്ധതി കാര്യക്ഷമമായി പൂർത്തീകരിക്കാത്ത കരാറുകാരന് പണം കൈമാറുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസും സിപിഎമ്മും യോഗത്തിൽ പ്രതിഷേധമുയർത്തി.<br />
ജലനിധി കരാറുകാരനിൽനിന്ന‌് ലീഗ് നേതാക്കൾ വൻതുക കൈക്കൂലിയും പാർടി ഓഫീസിലേക്ക് എയർകണ്ടീഷനും ആവശ്യപ്പെട്ടെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡ​ന്റ് പാറക്കൽ ബഷീർ ആരോപിച്ചു. ബുധനാഴ്ച പകൽ പഞ്ചായത്ത് ഓഫീസ് മീറ്റിങ‌് ഹാളിൽ ചേർന്ന ജലനിധി അവലോകനയോഗത്തിലാണ് കോൺഗ്രസ‌് നേതാവ‌് ലീഗിനെതിരെ ആഞ്ഞടിച്ചത‌്. ലീഗ് സംസ്ഥാന സെക്രട്ടറികൂടിയായ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ‌്, മറ്റ് മെമ്പർമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി സി കെ ജയകുമാർ, ഏരിയാ കമ്മിറ്റിയംഗം വി കെ രാജീവ്, മറ്റ് രാഷ്ട്രീയ പാർടി പ്രതിനിധികൾ, ജലനിധി ഉദ്യോഗസ്ഥർ, പഞ്ചായത്ത്  അസിസ്റ്റന്റ് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രൂക്ഷപ്രതികരണം. പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് അഴിമതി കാട്ടിയതായുള്ള ആരോപണത്തെ തുടർന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ലുഖ്മാൻ തങ്ങൾ യോഗം അവസാനിക്കും മുൻപ് ഇറങ്ങിപ്പോയി.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2018/08/jalanidhi-fund-e1533867790713.jpg" alt="jalanidhi" width="960" height="540" class="aligncenter size-full wp-image-9387" srcset="https://www.valanchery.in/wp-content/uploads/2018/08/jalanidhi-fund-e1533867790713.jpg 960w, https://www.valanchery.in/wp-content/uploads/2018/08/jalanidhi-fund-e1533867790713-300x169.jpg 300w, https://www.valanchery.in/wp-content/uploads/2018/08/jalanidhi-fund-e1533867790713-150x84.jpg 150w, https://www.valanchery.in/wp-content/uploads/2018/08/jalanidhi-fund-e1533867790713-500x281.jpg 500w" sizes="(max-width: 960px) 100vw, 960px" /><br />
ജലനിധി പദ്ധതി ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിൽ കഴിഞ്ഞദിവസം കരാറുകാരന് 50 ലക്ഷം രൂപ കൈമാറിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ അടക്കമുള്ളവർ യോഗത്തിൽ ബഹളംവച്ചു. നേരത്തേ നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കരാറുകാരന് ഉടൻ പണം നൽകേണ്ടെന്നും അവലോകന യോഗത്തിന് ശേഷം പണം അനുവദിച്ചാൽ മതി എന്നും തീരുമാനം എടുത്തിരുന്നു.<br />
ഭരണസമിതിയോഗ തീരുമാനം അവഗണിച്ച് പഞ്ചായത്ത് സെക്രട്ടറി സ്കീം ലെവൽ കമ്മിറ്റി മുഖേന കരാറുകാരന് 50 ലക്ഷം രൂപ അനുവദിച്ചത് ശരിയായ നടപടിയല്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും കോൺഗ്രസ് നേതാക്കാൾ ചൂണ്ടിക്കാട്ടി. ജലനിധിയുടെ പ്രവർത്തികൾക്കായുള്ള ഫണ്ട് കഴിഞ്ഞ മാർച്ചിൽ എത്തിയിട്ടും വിതരണം ചെയ്യാൻ പഞ്ചായത്ത് നടപടി എടുത്തില്ലെന്നാണ് നിലവിലെ സ്കീം ലെവൽ കമ്മിറ്റി ഭാരവാഹികളുടെ ആരോപണം. ജലനിധി കരാറുകാരന് കുടിശികയായി ഒരു കോടിയോളം രൂപ നൽകാനുണ്ട്. ഫണ്ട് എത്തി അഞ്ചു ദിവസത്തിനകം ഇത് വിതരണം ചെയ്യണമെന്നാണ് ചട്ടം.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/05/image-3.jpg" alt="jaanidhi" width="607" height="341" class="aligncenter size-full wp-image-8236" srcset="https://www.valanchery.in/wp-content/uploads/2018/05/image-3.jpg 607w, https://www.valanchery.in/wp-content/uploads/2018/05/image-3-300x169.jpg 300w, https://www.valanchery.in/wp-content/uploads/2018/05/image-3-150x84.jpg 150w, https://www.valanchery.in/wp-content/uploads/2018/05/image-3-500x281.jpg 500w" sizes="auto, (max-width: 607px) 100vw, 607px" /><br />
എന്നാൽ പഞ്ചായത്ത് ഭരണം നടത്തുന്ന ലീഗ് ഫണ്ട് തടഞ്ഞുവച്ചിരിക്കുകയായിരുന്നെന്നും ഫണ്ട് അനുവദിക്കുന്നതിനായി സെക്രട്ടറി മുഖേന കരാറുകാരനോട് വൻ തുക കമ്മിഷൻ ചോദിച്ചെന്നും ആരോപണം ഉയർന്നു.ഇതിനായി ലീഗ് നേതാക്കൾ വൻതുക കമീഷൻ ചോദിച്ചെന്നും അത് നൽകാത്തതിനാലാണ് തുക തടഞ്ഞതെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. തൃശൂർ സ്വദേശിയായ കരാറുകാരൻ പാണക്കാട്ടെത്തി ലീഗ് ജില്ലാ പ്രസിഡന്റിനോട് പരാതി ബോധിപ്പിച്ചിരുന്നു.  തുടർന്ന് ലീഗ് ജില്ലാ സെക്രട്ടറി ഉമ്മർ അറക്കലിനെ അന്വേഷണത്തിന‌് നിയോഗിച്ചതാണറിയുന്നത‌്. അതിനിടയിലാണ് കോൺഗ്രസ് നേതാവ് തന്നെ പരസ്യആരോപണം ഉന്നയിച്ചത‌്. ആരോപണം നിഷേധിച്ച് ലുഖ്മാൻ തങ്ങൾ യോഗം ബഹിഷ്ക്കരിക്കുകയായിരുന്നു. കുറ്റിപ്പുറം പഞ്ചായത്തിലെ പ്രസിഡന്റ് പദവി കോൺഗ്രസിന് വിട്ടുനൽകാൻ തയാറാകാത്തതിനെ തുടർന്നാണ് ചിലർ ഇത്തരം ആരോപണം ഉയർത്തുന്നതെന്ന നിലപാടിലാണ് മുസ്‌‌ലിം ലീഗ്.</p>
<p>The post <a href="https://www.valanchery.in/iuml-inc-feud-continues-in-kuttippuram-panchayath-as-in-leader-spke-against-iuml-about-the-jalanidhi-scam/">ജലനിധിയുടെ ഫണ്ട് കൈമാറ്റം; കുറ്റിപ്പുറത്ത് ലീഗിനെതിരെ കോൺഗ്രസ‌്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/iuml-inc-feud-continues-in-kuttippuram-panchayath-as-in-leader-spke-against-iuml-about-the-jalanidhi-scam/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിക്ഷേപകരെ കബളിപ്പിച്ച് അവതാര്‍ ഗോള്‍ഡ് ഉടമകള്‍ മുങ്ങിയതായി പരാതി</title>
		<link>https://www.valanchery.in/avatar-gold-scam/</link>
					<comments>https://www.valanchery.in/avatar-gold-scam/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 27 Sep 2016 23:34:02 +0000</pubDate>
				<category><![CDATA[Public Issue]]></category>
		<category><![CDATA[avatar gold]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[deposit]]></category>
		<category><![CDATA[edappal]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">http://www.valanchery.in/?p=2810</guid>

					<description><![CDATA[<p>എടപ്പാള്‍: സാധാരണക്കാരില്‍ നിന്നും നിക്ഷേപങ്ങള്‍ സമാഹരിച്ച് തട്ടിപ്പ് നടത്തി അവതാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന സ്ഥാപന ഉടമയും സഹോദരങ്ങളും മുങ്ങിയതായി പരാതി. സ്ഥാപന ഉടമയായ യു അബ്ദുള്ളയും രണ്ടു സഹോദരങ്ങളും സ്ഥാപനങ്ങള്‍ പൂട്ടി തങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരെ പറ്റിച്ച് നാടുവിട്ടതായി കളമശ്ശേരി സ്വദേശികളായ ഇബ്രാഹിംകുഞ്ഞ്, അബ്ദുല്‍ സത്താര്‍, സുവിന്‍ ഫയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിനുള്ള സ്വര്‍ണം വാങ്ങാന്‍ [&#8230;]</p>
<p>The post <a href="https://www.valanchery.in/avatar-gold-scam/">നിക്ഷേപകരെ കബളിപ്പിച്ച് അവതാര്‍ ഗോള്‍ഡ് ഉടമകള്‍ മുങ്ങിയതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>എടപ്പാള്&#x200d;: സാധാരണക്കാരില്&#x200d; നിന്നും നിക്ഷേപങ്ങള്&#x200d; സമാഹരിച്ച് തട്ടിപ്പ് നടത്തി അവതാര്&#x200d; ഗോള്&#x200d;ഡ് ആന്റ് ഡയമണ്ട് എന്ന സ്ഥാപന ഉടമയും സഹോദരങ്ങളും മുങ്ങിയതായി പരാതി. <span id="more-2810"></span>സ്ഥാപന ഉടമയായ യു അബ്ദുള്ളയും രണ്ടു സഹോദരങ്ങളും സ്ഥാപനങ്ങള്&#x200d; പൂട്ടി തങ്ങള്&#x200d; ഉള്&#x200d;പ്പെടെയുള്ള നിക്ഷേപകരെ പറ്റിച്ച് നാടുവിട്ടതായി കളമശ്ശേരി സ്വദേശികളായ ഇബ്രാഹിംകുഞ്ഞ്, അബ്ദുല്&#x200d; സത്താര്&#x200d;, സുവിന്&#x200d; ഫയാസ് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞു. പെണ്&#x200d;മക്കളുടെ വിവാഹ ആവശ്യത്തിനുള്ള സ്വര്&#x200d;ണം വാങ്ങാന്&#x200d; പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായവരില്&#x200d; അധികവും. സ്വര്&#x200d;ണാഭരണങ്ങള്&#x200d; നിക്ഷേപമായി സ്വീകരിക്കുന്ന <img loading="lazy" decoding="async" class="alignleft size-full wp-image-2817" src="http://www.valanchery.in/wp-content/uploads/2016/09/Avathar_new_logo.jpg" alt="avathar_new_logo" width="500" height="160" srcset="https://www.valanchery.in/wp-content/uploads/2016/09/Avathar_new_logo.jpg 500w, https://www.valanchery.in/wp-content/uploads/2016/09/Avathar_new_logo-300x96.jpg 300w, https://www.valanchery.in/wp-content/uploads/2016/09/Avathar_new_logo-150x48.jpg 150w" sizes="auto, (max-width: 500px) 100vw, 500px" />പുതിയ പദ്ധതി ആവിഷ്‌കരിച്ചാണ് തട്ടിപ്പ് നടത്തിയത്. 2015 നവംബര്&#x200d; മാസം വരെ തങ്ങള്&#x200d;ക്ക് ലാഭ വിഹിതം ലഭിച്ചിരുന്നതായും പിന്നീട് അത് മുടങ്ങുകയായിരുന്നുവെന്നും  ഇവര്&#x200d; പറയുന്നു. കേരളത്തില്&#x200d; എടപ്പാള്&#x200d;, തൃശൂര്&#x200d;, ഇടപ്പള്ളി ലുലുമാള്&#x200d;, കാടാംപുഴ, മഞ്ചേരി എന്നിവിടങ്ങളിലും തമിഴ്‌നാട്ടില്&#x200d; തൃശ്ശിനാപ്പള്ളിയിലും വിദേശത്ത് ദുബായ്, അബുദാബി, ഖത്തര്&#x200d; എന്നിവിടങ്ങളിലും ഷോറൂമുകള്&#x200d; ഉണ്ടായിരുന്നു. 2016 മാര്&#x200d;ച്ച്, ഏപ്രില്&#x200d; മാസത്തോടെ കാടാംപുഴയും, മഞ്ചേരിയും ഒഴികെ മറ്റെല്ലാ ഷോറൂമുകളും പൂട്ടി. കാടാംപുഴയിലെയും മഞ്ചേരിയിലെയും ഷോറൂം മറ്റാര്&#x200d;ക്കോ വിറ്റു. ഇപ്പോള്&#x200d; വേറെ പേരുകളിലാണ് ജുവലറി പ്രവര്&#x200d;ത്തിക്കുന്നത്. തൃത്താലയിലുള്ള മൂന്ന് ബംഗ്ലാവൂകള്&#x200d; പൂട്ടിയാണ് ഇവര്&#x200d; സ്ഥലം വിട്ടിരിക്കുന്നതെന്നും പരാതിക്കാര്&#x200d; ആരോപിച്ചു. കളമശ്ശേരി പോലിസില്&#x200d; ഇവര്&#x200d; ഇത് സംബന്ധിച്ച്്് പരാതി നല്&#x200d;കിയിട്ടുണ്ട്. കൂടാതെ തൃശൂര്&#x200d;, ചങ്ങരംകുളം, തൃത്താല എന്നീ സ്റ്റേഷനുകളില്&#x200d; തട്ടിപ്പ് സംബന്ധിച്ച് പരാതികള്&#x200d; ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും എന്നാല്&#x200d;  കേസ്  ഒതുക്കുകയാണ് പോലിസ് ചെയ്യുന്നതെന്നും ഇവര്&#x200d; പറയുന്നു.</p>
<p>&nbsp;</p>
<p>Summary:Avatar Gold scam. The proprietors of the avatar jewellery group are reportedly absconding after receiving deposits from customers.</p>
<p>The post <a href="https://www.valanchery.in/avatar-gold-scam/">നിക്ഷേപകരെ കബളിപ്പിച്ച് അവതാര്‍ ഗോള്‍ഡ് ഉടമകള്‍ മുങ്ങിയതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/avatar-gold-scam/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു</title>
		<link>https://www.valanchery.in/%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4/</link>
					<comments>https://www.valanchery.in/%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 08 Nov 2013 04:59:43 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[biju]]></category>
		<category><![CDATA[case]]></category>
		<category><![CDATA[driving]]></category>
		<category><![CDATA[fake]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[license]]></category>
		<category><![CDATA[nair]]></category>
		<category><![CDATA[police]]></category>
		<category><![CDATA[radhakrishnan]]></category>
		<category><![CDATA[sarita s nair]]></category>
		<category><![CDATA[saritha]]></category>
		<category><![CDATA[scam]]></category>
		<category><![CDATA[solar]]></category>
		<category><![CDATA[tirur]]></category>
		<guid isPermaLink="false">http://www.valanchery.in/?p=1697</guid>

					<description><![CDATA[<p>സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ വ്യാജ ഡ്രൈവിങ് ലൈസന്‍സ് കൈവശംവെച്ച സംഭവത്തില്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് തിരൂര്‍ കോടതിയില്‍നിന്ന് സരിതയെ കസ്റ്റഡിയില്‍ വാങ്ങിയത്. കുറ്റിപ്പുറം എസ്.ഐ ബേബി സരിതയില്‍നിന്ന് മൊഴിയെടുത്തു. കേസില്‍ മൂന്നാം പ്രതിയാണ് സരിത. സോളാര്‍ കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ വാഴക്കാല ചെമ്പ്മുക്കിലുള്ള ഇവരുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന [&#8230;]</p>
<p>The post <a href="https://www.valanchery.in/%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4/">സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>സോളാര്&#x200d; കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ വ്യാജ ഡ്രൈവിങ് ലൈസന്&#x200d;സ് കൈവശംവെച്ച സംഭവത്തില്&#x200d; കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. <span id="more-1697"></span>വ്യാഴാഴ്ച ഉച്ചയ്ക്കാണ് തിരൂര്&#x200d; കോടതിയില്&#x200d;നിന്ന് സരിതയെ കസ്റ്റഡിയില്&#x200d; വാങ്ങിയത്. കുറ്റിപ്പുറം എസ്.ഐ ബേബി സരിതയില്&#x200d;നിന്ന് മൊഴിയെടുത്തു. കേസില്&#x200d; മൂന്നാം പ്രതിയാണ് സരിത.</p>
<p>സോളാര്&#x200d; കേസില്&#x200d; അറസ്റ്റിലായതിനെത്തുടര്&#x200d;ന്ന് പെരുമ്പാവൂര്&#x200d; ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തില്&#x200d; വാഴക്കാല ചെമ്പ്മുക്കിലുള്ള ഇവരുടെ വാടക ക്വാര്&#x200d;ട്ടേഴ്‌സില്&#x200d; പരിശോധന നടത്തുന്നതിനിടെയാണ് സരിതയുടെ പേരിലുള്ള ഡ്രൈവിങ് ലൈസന്&#x200d;സ് ലഭിച്ചത്. കൊല്ലം ആര്&#x200d;.ടി.ഓഫീസില്&#x200d;നിന്ന് അനുവദിച്ച ലൈസന്&#x200d;സ് കൊല്ലം പരവൂര്&#x200d; സ്വദേശിയുടെ പേരിലുള്ളതാണെന്ന് അന്വേഷണത്തില്&#x200d; കണ്ടെത്തിയിരുന്നു. സരിതയെ ചോദ്യം ചെയ്തപ്പോള്&#x200d; ടീം സോളാര്&#x200d; കമ്പനിയിലെ മണിമോന്&#x200d; ആണ് ലൈസന്&#x200d;സ് തരപ്പെടുത്തിയതെന്ന് മൊഴിനല്&#x200d;കി.</p>
<p>തുടര്&#x200d;ന്ന് കൊടുങ്ങല്ലൂര്&#x200d; സ്വദേശിയായ ഇയാളെ അറസ്റ്റുചെയ്തു. തൃക്കണാപുരം ചാലക്കാട്ട് വളപ്പില്&#x200d; ബാദുഷയാണ് ലൈസന്&#x200d;സ് നിര്&#x200d;മിച്ചുനല്&#x200d;കിയതെന്നായിരുന്നു ഇയാളുടെ മൊഴി.</p>
<p>ബാദുഷ ഒളിവില്&#x200d; പോയതിനെ തുടര്&#x200d;ന്ന് പെരുമ്പാവൂര്&#x200d; പോലീസ് കുറ്റിപ്പുറം പോലീസിന് കേസ് കൈമാറുകയായിരുന്നു. മണിമോനെ ഒന്നാംപ്രതിയായും ബാദുഷ രണ്ടാംപ്രതിയായായും സരിതയേയും ബിജുവിനേയും മൂന്നും നാലും പ്രതികളായും ചേര്&#x200d;ത്താണ് കുറ്റിപ്പുറം പോലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരുന്നത്. ബാദുഷയെ പരിചയമില്ലെന്നും ബിജു രാധാകൃഷ്ണനാണ് ലൈസന്&#x200d;സ് നിര്&#x200d;മിച്ചതെന്നും സരിത പോലീസിന് മൊഴിനല്&#x200d;കി.</p>
<p>വ്യാഴാഴ്ച രാവിലെ 10 മണിയോടെ തിരൂര്&#x200d; മജിസ്‌ട്രേറ്റ് കോടതിയില്&#x200d; ഹാജരാക്കിയ സരിതയെ റിമാന്&#x200d;ഡ് രേഖപ്പെടുത്തി പോലീസ് കസ്റ്റഡിയില്&#x200d; വിട്ടുകൊടുത്തു. കുറ്റിപ്പുറം എസ്.ഐ പി.കെ. രാജ്‌മോഹന്&#x200d; രണ്ടു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും സരിതയുടെ അഭിഭാഷകന്&#x200d; എതിര്&#x200d;ത്തതോടെ വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെയാണ് കസ്റ്റഡി അനുവദിച്ചത്. തുടര്&#x200d;ന്നാണ് കുറ്റിപ്പുറത്തേക്ക് കൊണ്ടുപോയത്.</p>
<p>കൊട്ടാരക്കര കോടതിയില്&#x200d; മറ്റൊരു കേസില്&#x200d; ഹാജരാക്കേണ്ടതിനാലാണ് ബിജു രാധാകൃഷ്ണനെ വ്യാഴാഴ്ച തിരൂരില്&#x200d; ഹാജരാക്കാതിരുന്നത്.</p>
<p>Summary: Sarita S Nair, the main accused in the Solar scam, has been brought to Kuttippuram Police station to take her statement in relation with possessing fake driving license.</p>
<p>The post <a href="https://www.valanchery.in/%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4/">സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബ്ദുല്‍ നൂറിന് തോക്ക്‌ നല്‍കിയ എടപ്പാള്‍ സ്വദേശി അറസ്റ്റില്‍</title>
		<link>https://www.valanchery.in/%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%82%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c/</link>
					<comments>https://www.valanchery.in/%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%82%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 03 Nov 2013 11:33:02 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[abdul noor]]></category>
		<category><![CDATA[arrest]]></category>
		<category><![CDATA[edappal]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[pistol]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">http://www.valanchery.in/?p=1666</guid>

					<description><![CDATA[<p>കോടികളുടെ നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍ നൂറി (38)നെ അന്വേഷണസംഘം തെളിവെടുപ്പിനായി കുറ്റിപ്പുറത്തെത്തിച്ചു. അബ്ദുല്‍നൂറിന് തോക്കും തിരകളും നല്‍കിയ സംഭവത്തില്‍ എടപ്പാള്‍ സ്വദേശിയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. വട്ടംകുളം മൂതൂര്‍ പുലാപറമ്പില്‍ ഹംസ മുസ്‌ലിയാര്‍ (62) ആണ് അറസ്റ്റിലായത്. പ്രതിയെ ഞായറാഴ്ച മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കും. എസ്.ഐ പി.കെ. രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സുരക്ഷാ സന്നാഹവുമായി ശനിയാഴ്ച പുലര്‍ച്ചെ 5.30- [&#8230;]</p>
<p>The post <a href="https://www.valanchery.in/%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%82%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c/">അബ്ദുല്‍ നൂറിന് തോക്ക്‌ നല്‍കിയ എടപ്പാള്‍ സ്വദേശി അറസ്റ്റില്‍</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കോടികളുടെ നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്&#x200d; നൂറി (38)നെ അന്വേഷണസംഘം തെളിവെടുപ്പിനായി കുറ്റിപ്പുറത്തെത്തിച്ചു. <span id="more-1666"></span>അബ്ദുല്&#x200d;നൂറിന് തോക്കും തിരകളും നല്&#x200d;കിയ സംഭവത്തില്&#x200d; എടപ്പാള്&#x200d; സ്വദേശിയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. വട്ടംകുളം മൂതൂര്&#x200d; പുലാപറമ്പില്&#x200d; ഹംസ മുസ്‌ലിയാര്&#x200d; (62) ആണ് അറസ്റ്റിലായത്. പ്രതിയെ ഞായറാഴ്ച മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കും.</p>
<p>എസ്.ഐ പി.കെ. രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സുരക്ഷാ സന്നാഹവുമായി ശനിയാഴ്ച പുലര്&#x200d;ച്ചെ 5.30- ഓടെയാണ് അബ്ദുല്&#x200d; നൂറുമായി അന്വേഷണസംഘം തെളിവെടുപ്പിനെത്തിയത്. കുറ്റിപ്പുറം തെക്കേ അങ്ങാടിയിലുള്ള അദ്ദേഹത്തിന്റെ തറവാട്ടുവീട്ടിലാണ് ആദ്യമെത്തിച്ചത്. മൂന്ന് മണിക്കൂറോളം ക്രൈംബ്രാഞ്ച് സംഘം ഇവിടെ പരിശോധനനടത്തി. അബ്ദുല്&#x200d;നൂറിന്റെ പാസ്‌പോര്&#x200d;ട്ട് കണ്ടെടുത്തു. തുടര്&#x200d;ന്ന് നിക്ഷേപകരില്&#x200d;നിന്ന് പണം സ്വീകരിച്ചിരുന്ന തിരൂര്&#x200d; റോഡിലെ ഷാന്&#x200d; എന്റര്&#x200d;പ്രൈസസ് എന്ന സ്ഥാപനത്തിലും എത്തിച്ച് തെളിവെടുത്തു.</p>
<p>2008 നവംബര്&#x200d; 12ന് അബ്ദുല്&#x200d;നൂറിന്റെ വീട്ടില്&#x200d; പോലീസ് നടത്തിയ പരിശോധനയില്&#x200d; നാടന്&#x200d; തോക്കും തിരകളും കണ്ടെടുത്തിരുന്നു. ഭാരതപ്പുഴയില്&#x200d;നിന്ന് ലഭിച്ചതാണ് തോക്ക് എന്നാണ് അന്ന് നൂര്&#x200d; പോലീസിനോട് പറഞ്ഞത്. എന്നാല്&#x200d;, അന്വേഷണസംഘം ഇപ്പോള്&#x200d; നടത്തിയ ചോദ്യംചെയ്യലിലാണ് എടപ്പാളിലെ ഹംസ മുസ്‌ലിയാരാണ് തനിക്ക് തോക്ക് നല്&#x200d;കിയതെന്ന് നൂര്&#x200d; വെളിപ്പെടുത്തിയത്.</p>
<p>ഒമ്പതോടെ കുറ്റിപ്പുറത്തെ തെളിവെടുപ്പ് പൂര്&#x200d;ത്തിയാക്കി അന്വേഷണസംഘം നൂറിനേയുംകൂട്ടി ഹംസ മുസ്‌ലിയാരുടെ മൂതൂരിലെ വീട്ടിലെത്തി. ബന്ധുവീട്ടിലേക്ക് പോയിരുന്ന ഹംസമുസ്‌ലിയാരെ അന്വേഷണസംഘം വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നു. ലൈസന്&#x200d;സില്ലാത്ത തോക്ക് കൈവശംവെച്ചതിനും കൈമാറ്റം ചെയ്തതിനുമാണ് ഹംസയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്.</p>
<p>ഹംസയുടെ വീട്ടില്&#x200d; നടത്തിയ പരിശോധനയില്&#x200d; അബ്ദുല്&#x200d;നൂറിന് പണംനല്&#x200d;കിയതിന്റെ രേഖകള്&#x200d; കണ്ടെടുത്തു. കൂടാതെ, എയര്&#x200d; ഗണ്&#x200d;, വാള്&#x200d;, കത്തി, മൂര്&#x200d;ച്ചയുള്ള മറ്റ് വിവിധതരം ആയുധങ്ങള്&#x200d; എന്നിവയും ലഭിച്ചു. ലൈസന്&#x200d;സ് ആവശ്യമില്ലാത്ത വിഭാഗത്തില്&#x200d; പെടുന്നതാണ് തോക്ക് എന്നാണ് ഹംസ മുസ്‌ലിയാര്&#x200d; അന്വേഷണസംഘത്തിന് മൊഴിനല്&#x200d;കിയത്. ഇക്കാര്യം ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ച് വരുകയാണ്.</p>
<p>ഹംസ മുസ്‌ലിയാര്&#x200d;ക്ക് തോക്കുനല്&#x200d;കിയ പോത്തനൂര്&#x200d; സ്വദേശി മരിച്ചതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ചോദ്യംചെയ്യല്&#x200d; പൂര്&#x200d;ത്തിയാക്കി അബ്ദുല്&#x200d;നൂറിനെ ഞായറാഴ്ച മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കും.</p>
<p>പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി കെ. വിജയന്റെ നിര്&#x200d;ദേശപ്രകാരം സി.ഐമാരായ എം. മുഹമ്മദ് ഹനീഫ, കെ.എം. പ്രസാദ്, എസ്.ഐമാരായ ശിവപ്രസാദ്, അബ്ദുല്&#x200d;കരീം, മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.</p>
<p>Summary: The person who gave the pistol to abdul noor arrested at Edappal</p>
<p>The post <a href="https://www.valanchery.in/%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%82%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c/">അബ്ദുല്‍ നൂറിന് തോക്ക്‌ നല്‍കിയ എടപ്പാള്‍ സ്വദേശി അറസ്റ്റില്‍</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%82%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുരക്ഷാഭീഷണി; അബ്ദുല്‍നൂറിനെ തെളിവെടുപ്പിനെത്തിച്ചില്ല</title>
		<link>https://www.valanchery.in/%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b5%82/</link>
					<comments>https://www.valanchery.in/%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b5%82/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 02 Nov 2013 00:33:43 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[Public Issue]]></category>
		<category><![CDATA[abdul noor]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[kuttippuram investment scam]]></category>
		<category><![CDATA[noor]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">http://www.valanchery.in/?p=1636</guid>

					<description><![CDATA[<p>കോടികളുടെ നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍ നൂറിനെ സുരക്ഷാ ഭീഷണിമൂലം അന്വേഷണസംഘം വെള്ളിയാഴ്ച തെളിവെടുപ്പിനായി കുറ്റിപ്പുറത്തെത്തിച്ചില്ല. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ വെള്ളിയാഴ്ച കുറ്റിപ്പുറത്ത് യോഗം ചേര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിയുമായി എത്തിയാല്‍ സുരക്ഷാപ്രശ്‌നങ്ങളുണ്ടാകുമെന്നതിനാലാണ് തെളിവെടുപ്പ് അടുത്തദിവസത്തേയ്ക്ക് മാറ്റിയത്. കസ്റ്റഡി കാലാവധി ഞായറാഴ്ച പൂര്‍ത്തിയാകുന്നതിനാല്‍ ശനിയാഴ്ചതന്നെ കുറ്റിപ്പുറത്തെത്തിച്ച് തെളിവെടുക്കുമെന്നാണ് അന്വേഷണസംഘം അറിയിച്ചിട്ടുള്ളത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സി.ഐ. എം. മുഹമ്മദ് ഹനീഫയുടെ [&#8230;]</p>
<p>The post <a href="https://www.valanchery.in/%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b5%82/">സുരക്ഷാഭീഷണി; അബ്ദുല്‍നൂറിനെ തെളിവെടുപ്പിനെത്തിച്ചില്ല</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കോടികളുടെ നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്&#x200d; നൂറിനെ സുരക്ഷാ ഭീഷണിമൂലം അന്വേഷണസംഘം വെള്ളിയാഴ്ച തെളിവെടുപ്പിനായി കുറ്റിപ്പുറത്തെത്തിച്ചില്ല. <span id="more-1636"></span></p>
<p>പണം നഷ്ടപ്പെട്ട നിക്ഷേപകര്&#x200d; വെള്ളിയാഴ്ച കുറ്റിപ്പുറത്ത് യോഗം ചേര്&#x200d;ന്നിരുന്നു. ഈ സാഹചര്യത്തില്&#x200d; പ്രതിയുമായി എത്തിയാല്&#x200d; സുരക്ഷാപ്രശ്‌നങ്ങളുണ്ടാകുമെന്നതിനാലാണ് തെളിവെടുപ്പ് അടുത്തദിവസത്തേയ്ക്ക് മാറ്റിയത്. കസ്റ്റഡി കാലാവധി ഞായറാഴ്ച പൂര്&#x200d;ത്തിയാകുന്നതിനാല്&#x200d; ശനിയാഴ്ചതന്നെ കുറ്റിപ്പുറത്തെത്തിച്ച് തെളിവെടുക്കുമെന്നാണ് അന്വേഷണസംഘം അറിയിച്ചിട്ടുള്ളത്.</p>
<p>കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സി.ഐ. എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്&#x200d; അബ്ദുല്&#x200d;നൂറിനെ ചോദ്യംചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്&#x200d; ശനിയാഴ്ചയോടുകൂടി പൂര്&#x200d;ത്തിയാകും. ബിനാമികളുടെ പേരുകള്&#x200d; നൂര്&#x200d; വെളിപ്പെടുത്തിയ സാഹചര്യത്തില്&#x200d; അവരെക്കൂടി കേസില്&#x200d; പ്രതിചേര്&#x200d;ത്തേയ്ക്കുമെന്നാണ് സൂചന. അതിനിടെ ചില ബിനാമികള്&#x200d; നേരിട്ട് പരാതിക്കാരുമായി ബന്ധപ്പെട്ട് കേസ് ഒത്തുതീര്&#x200d;പ്പാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.</p>
<p>നിക്ഷേപകരില്&#x200d;നിന്ന് പിടിച്ചെടുത്ത പണം എന്തിനാണ് വിനിയോഗിച്ചതെന്ന കാര്യമാണ് പ്രധാനമായും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. ആഡംബര ജീവിതം നയിച്ചതിനുശേഷം ബാക്കിവരുന്ന പണം വിശ്വസ്തരുടെ ബിസിനസില്&#x200d; മുതല്&#x200d;മുടക്കുകയായിരുന്നുവെന്നാണ് നൂര്&#x200d; അന്വേഷണസംഘത്തോട് പറഞ്ഞിട്ടുള്ളത്. ചിലര്&#x200d;ക്ക് പണം നല്&#x200d;കിയതിന് മാത്രമാണ് നൂറിന്റെ കയ്യില്&#x200d; രേഖകളുള്ളൂവെന്നാണ് വിവരം. പ്രസ്തുത രേഖകള്&#x200d; കോടതിയില്&#x200d; നേരിട്ട് ഹാജരാക്കാണ് നൂര്&#x200d; നീക്കം നടത്തുന്നതെന്നും വിവരമുണ്ട്.</p>
<p>2008 നവംബര്&#x200d; 12നാണ് കുറ്റിപ്പുറം തിരൂര്&#x200d; റോഡിലുള്ള ഷാന്&#x200d; എന്റര്&#x200d;പ്രൈസസ് സ്ഥാപനത്തില്&#x200d; പോലീസ് പരിശോധന നടത്തി അബ്ദുല്&#x200d;നൂറിനേയും സഹായികളേയും അറസ്റ്റുചെയ്തത്. ജാമ്യത്തിലിറങ്ങിയ അബ്ദുല്&#x200d; നൂര്&#x200d; വിദേശത്തേയ്ക്ക് കടന്നതോടെയാണ് പണം നിക്ഷേപിച്ചവര്&#x200d; പരാതിയുമായി രംഗത്തെത്തിയത്.</p>
<p>കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷം പുതിയതായുള്ള പരാതിയില്&#x200d; നൂറിന്റെ സഹായികള്&#x200d; വീണ്ടും അറസ്റ്റിലായിരുന്നു. അതിനുശേഷമാണ് സപ്തംബര്&#x200d; നാലിന് ഇന്ത്യയിലെത്തി ഒളിവില്&#x200d; കഴിഞ്ഞിരുന്ന അബ്ദുല്&#x200d; നൂര്&#x200d; 29ന് തിരൂര്&#x200d; കോടതിയില്&#x200d; കീഴടങ്ങിയത്. ഇപ്പോള്&#x200d; റിമാന്&#x200d;ഡില്&#x200d; കഴിയുന്ന അബ്ദുല്&#x200d;നൂറിന്റെ സഹായികളുടെ ജാമ്യാപേക്ഷ മഞ്ചേരി കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.</p>
<p>Summary:Due to security reasons, the prime accused in kuttippuram investment scam Abdul noor was not brought to the scene of crime</p>
<p>The post <a href="https://www.valanchery.in/%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b5%82/">സുരക്ഷാഭീഷണി; അബ്ദുല്‍നൂറിനെ തെളിവെടുപ്പിനെത്തിച്ചില്ല</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b5%82/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് ബിനാമികളുടെ പേരുകള്‍ അബ്ദുല്‍ നൂര്‍ വെളിപ്പെടുത്തിയതായി സൂചന തെളിവെടുപ്പിനായി ഇന്ന് കുറ്റിപ്പുറത്തെത്തിക്കും</title>
		<link>https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa-%e0%b4%a4%e0%b4%9f%e0%b5%8d/</link>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 01 Nov 2013 13:28:28 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[Public Issue]]></category>
		<category><![CDATA[abdul noor]]></category>
		<category><![CDATA[kuttippuram investment scam]]></category>
		<category><![CDATA[noor]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">http://www.valanchery.in/?p=1630</guid>

					<description><![CDATA[<p>കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍നൂറി(38)നെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി. ക്രൈംബാഞ്ച് സി.ഐ. എം. മുഹമ്മദ് ഹനീഫ നല്‍കിയ ഹര്‍ജി പരിഗണിച്ച തിരൂര്‍ മജിസ്‌ട്രേട്ട് കോടതി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്. അന്വേഷണസംഘം പ്രതിയെ മലപ്പുറത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ തെളിവെടുപ്പിനായി വെള്ളിയാഴ്ച [&#8230;]</p>
<p>The post <a href="https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa-%e0%b4%a4%e0%b4%9f%e0%b5%8d/">കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് ബിനാമികളുടെ പേരുകള്‍ അബ്ദുല്‍ നൂര്‍ വെളിപ്പെടുത്തിയതായി സൂചന തെളിവെടുപ്പിനായി ഇന്ന് കുറ്റിപ്പുറത്തെത്തിക്കും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കോടികള്&#x200d; നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്&#x200d;നൂറി(38)നെ അന്വേഷണസംഘം കസ്റ്റഡിയില്&#x200d; വാങ്ങി.<span id="more-1630"></span> ക്രൈംബാഞ്ച് സി.ഐ. എം. മുഹമ്മദ് ഹനീഫ നല്&#x200d;കിയ ഹര്&#x200d;ജി പരിഗണിച്ച തിരൂര്&#x200d; മജിസ്‌ട്രേട്ട് കോടതി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് പ്രതിയെ കസ്റ്റഡിയില്&#x200d; വിട്ടുനല്&#x200d;കിയിരിക്കുന്നത്.</p>
<p>അന്വേഷണസംഘം പ്രതിയെ മലപ്പുറത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്&#x200d; പൂര്&#x200d;ത്തിയായാല്&#x200d; തെളിവെടുപ്പിനായി വെള്ളിയാഴ്ച കുറ്റിപ്പുറത്തെത്തിക്കും. നിക്ഷേപകരില്&#x200d;നിന്ന് അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്&#x200d; വന്&#x200d; സുരക്ഷാസന്നാഹമൊരുക്കിയായിരിക്കും നൂറിനെ തെളിവെടുപ്പിനായി എത്തിക്കുക. തെളിവെടുപ്പ് അതീവരഹസ്യമായി നടത്താനും അന്വേഷണസംഘം നീക്കം നടത്തുന്നുണ്ട്.</p>
<p>ചോദ്യം ചെയ്യലില്&#x200d; അബ്ദുല്&#x200d; നൂര്&#x200d; സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണസംഘത്തില്&#x200d;നിന്നും ലഭിക്കുന്ന വിവരം. ബിനാമികളുടെ പേരുകള്&#x200d; വെളിപ്പെടുത്തിയതായും സൂചനയുണ്ട്. എന്നാല്&#x200d; ബിനാമികളുടെ പേരുവിവരങ്ങള്&#x200d; അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. കേസിന്റെ പുരോഗതിക്കായി ബിനാമികളേയും പ്രതിചേര്&#x200d;ക്കേണ്ടിവന്നേക്കുമെന്നതിനാലാണിത്. കോട്ടയ്ക്കല്&#x200d;, കുറ്റിപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലുള്ള പ്രധാന ബിനാമികളുടെ പേരുകളാണ് നൂര്&#x200d;വെളിപ്പെടുത്തിയതെന്നാണ് വിവരം.</p>
<p>തന്റെ കൈവശം ഇപ്പോള്&#x200d; സമ്പാദ്യമൊന്നുമില്ലെന്നും 17ഓളം ബിനാമികളുടെ പേരിലാണ് ഭൂമികളും മറ്റും വാങ്ങിക്കൂട്ടിയതെന്നുമാണ് നൂര്&#x200d; മൊഴി നല്&#x200d;കിയിട്ടുള്ളത്. മെട്രോ നഗരങ്ങളിലുള്&#x200d;പ്പെടെ കോടിക്കണക്കിന് രൂപയുടെ ഭൂമിയാണ് ബിനാമികളുടെ പേരിലുള്ളതെന്നും അവ തിരിച്ചുനല്&#x200d;കാന്&#x200d; ബിനാമികള്&#x200d; തയ്യാറാകുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ബിനാമികളില്&#x200d; പലരും ഇപ്പോള്&#x200d; വിദേശത്തേയ്ക്ക് കടന്നിരിക്കുകയാണെന്നും നൂര്&#x200d; വെളിപ്പെടുത്തിയിരുന്നു. നിക്ഷേപകരില്&#x200d;നിന്ന് ലാഭം വാഗ്ദാനം ചെയ്ത് വാങ്ങിയ പണം റിയല്&#x200d; എസ്റ്റേറ്റ് ബിസിനസിലാണ് മുതല്&#x200d;മുടക്കിയതെന്നാണ്‌നൂര്&#x200d; അന്വേഷണ ഉദ്യോഗസ്ഥര്&#x200d; മുമ്പാകെ സമ്മതിച്ചത്.</p>
<p>Summary: Abdul Noor, the prime accused in Kuttippuram investment scam will be brought to Kuttippuram</p>
<p>The post <a href="https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa-%e0%b4%a4%e0%b4%9f%e0%b5%8d/">കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് ബിനാമികളുടെ പേരുകള്‍ അബ്ദുല്‍ നൂര്‍ വെളിപ്പെടുത്തിയതായി സൂചന തെളിവെടുപ്പിനായി ഇന്ന് കുറ്റിപ്പുറത്തെത്തിക്കും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>കുറ്റിപ്പുറം നിക്ഷേപക തട്ടിപ്പ് കേസ്: മുഖ്യപ്രതി അബ്ദുൾ നൂർ കീഴടങ്ങി</title>
		<link>https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%95/</link>
					<comments>https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%95/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 30 Oct 2013 00:35:26 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[abdul noor]]></category>
		<category><![CDATA[enterprises]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[noor]]></category>
		<category><![CDATA[scam]]></category>
		<category><![CDATA[shan]]></category>
		<category><![CDATA[surrender]]></category>
		<category><![CDATA[tirur]]></category>
		<guid isPermaLink="false">http://www.valanchery.in/?p=1618</guid>

					<description><![CDATA[<p>കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി കുറ്റിപ്പുറം കമ്പാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ നൂര്‍ (38) തിരൂരില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് നൂര്‍ കോടതിയില്‍ കീഴടങ്ങിയത്. 2008ല്‍ വഞ്ചനാകേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒമ്പത് കേസ്സുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഇതില്‍ മൂന്നെണ്ണം ചെക്ക്‌കേസ്സുകളാണ്. വിദേശത്തുനിന്ന് എത്തിയ നൂര്‍ ഹൈക്കോടതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു. തുടര്‍ന്നായിരുന്നു കോടതിയില്‍ കീഴടങ്ങല്‍. [&#8230;]</p>
<p>The post <a href="https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%95/">കുറ്റിപ്പുറം നിക്ഷേപക തട്ടിപ്പ് കേസ്: മുഖ്യപ്രതി അബ്ദുൾ നൂർ കീഴടങ്ങി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി കുറ്റിപ്പുറം കമ്പാല വീട്ടില്&#x200d; മുഹമ്മദ് അബ്ദുല്&#x200d; നൂര്&#x200d; (38) തിരൂരില്&#x200d; മജിസ്‌ട്രേറ്റ് കോടതിയില്&#x200d; കീഴടങ്ങി. <span id="more-1618"></span>ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് നൂര്&#x200d; കോടതിയില്&#x200d; കീഴടങ്ങിയത്.</p>
<p>2008ല്&#x200d; വഞ്ചനാകേസില്&#x200d; ജാമ്യത്തിലിറങ്ങിയശേഷം ഇയാള്&#x200d; വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒമ്പത് കേസ്സുകളാണ് ഇയാള്&#x200d;ക്കെതിരെയുള്ളത്. ഇതില്&#x200d; മൂന്നെണ്ണം ചെക്ക്‌കേസ്സുകളാണ്. വിദേശത്തുനിന്ന് എത്തിയ നൂര്&#x200d; ഹൈക്കോടതില്&#x200d; മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ നല്&#x200d;കിയെങ്കിലും കോടതി തള്ളുകയായിരുന്നു. തുടര്&#x200d;ന്നായിരുന്നു കോടതിയില്&#x200d; കീഴടങ്ങല്&#x200d;.</p>
<p>തിരൂര്&#x200d; മജിസ്‌ട്രേറ്റ് കോടതി വഞ്ചനാകേസ്സുകളില്&#x200d; നൂറിനെ നവംബര്&#x200d; 12വരെ റിമാന്&#x200d;ഡ് ചെയ്തു. ചെക്കുകേസ്സില്&#x200d; കോടതി ജാമ്യം അനുവദിച്ചുവെങ്കിലും കീഴടങ്ങുമ്പോള്&#x200d; ജാമ്യക്കാരെ കൊണ്ടുവന്നിരുന്നില്ല. റിമാന്&#x200d;ഡിലായ നൂറിനെ തിരൂര്&#x200d; സബ്ജയിലിലേക്ക് മാറ്റി.</p>
<p>നൂറിനെ പിടികൂടാന്&#x200d; ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാളുടെ മൂന്ന് സഹായികളെ ക്രൈംബ്രാഞ്ച് നേരത്തേ അറസ്റ്റുചെയ്തിരുന്നു.</p>
<p>മലപ്പുറം ക്രൈംബ്രാഞ്ച് സി.ഐ എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. നൂറിനെ തെളിവെടുപ്പിനും ചോദ്യംചെയ്യാനുമായി കസ്റ്റഡിയില്&#x200d; വിട്ടുകിട്ടാന്&#x200d; ക്രൈംബ്രാഞ്ച് ബുധനാഴ്ച തിരൂര്&#x200d; മജിസ്‌ട്രേറ്റ് കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കും.</p>
<p>നൂറിനുവേണ്ടി അഡ്വ. സമദ് കോടതിയില്&#x200d; ഹാജരായി.</p>
<p>&nbsp;</p>
<p>Summary: The prime accused of the Kuttippuram investment scam Abdul Noor surrended before Tirur Magistrate court.</p>
<p>The post <a href="https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%95/">കുറ്റിപ്പുറം നിക്ഷേപക തട്ടിപ്പ് കേസ്: മുഖ്യപ്രതി അബ്ദുൾ നൂർ കീഴടങ്ങി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%95/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറ്റിപ്പുറം നിക്ഷേപക തട്ടിപ്പ്: പ്രതികൾ അറസ്റ്റിലായതോടെ നിക്ഷേപകർ പ്രതീക്ഷയിൽ</title>
		<link>https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%95-%e0%b4%a4%e0%b4%9f/</link>
					<comments>https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%95-%e0%b4%a4%e0%b4%9f/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 26 Oct 2013 14:54:30 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[enterprises]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[investment]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[noor]]></category>
		<category><![CDATA[scam]]></category>
		<category><![CDATA[shan]]></category>
		<guid isPermaLink="false">http://www.valanchery.in/?p=1593</guid>

					<description><![CDATA[<p>കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസില്‍ ഇപ്പോഴുണ്ടായ വഴിത്തിരിവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് പണം നഷ്ടപ്പെട്ടവർ. കേസിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം മൂന്നുപേരെയാണ് ഇതിനോടകം അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍ നൂറിന്റെ സഹായികളും തട്ടിപ്പ് നടത്തിയിരുന്ന ഷാന്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരുമായിരുന്ന കുറ്റിപ്പുറം വലിയപള്ളിയാലില്‍ മുഹമ്മദ് മുസ്തഫ (37), അന്നത്ത് ഫൈസല്‍ (30), വളാഞ്ചേരി വലിയകുന്ന് വലിയവളപ്പില്‍ ഹാരിസ് (35) [&#8230;]</p>
<p>The post <a href="https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%95-%e0%b4%a4%e0%b4%9f/">കുറ്റിപ്പുറം നിക്ഷേപക തട്ടിപ്പ്: പ്രതികൾ അറസ്റ്റിലായതോടെ നിക്ഷേപകർ പ്രതീക്ഷയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസില്&#x200d; ഇപ്പോഴുണ്ടായ വഴിത്തിരിവില്&#x200d; പ്രതീക്ഷയര്&#x200d;പ്പിച്ചിരിക്കുകയാണ് പണം നഷ്ടപ്പെട്ടവർ.<span id="more-1593"></span> കേസിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം മൂന്നുപേരെയാണ് ഇതിനോടകം അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്&#x200d; നൂറിന്റെ സഹായികളും തട്ടിപ്പ് നടത്തിയിരുന്ന ഷാന്&#x200d; എന്റര്&#x200d;പ്രൈസസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരുമായിരുന്ന കുറ്റിപ്പുറം വലിയപള്ളിയാലില്&#x200d; മുഹമ്മദ് മുസ്തഫ (37), അന്നത്ത് ഫൈസല്&#x200d; (30), വളാഞ്ചേരി വലിയകുന്ന് വലിയവളപ്പില്&#x200d; ഹാരിസ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം ഇപ്പോള്&#x200d; റിമാന്&#x200d;ഡിലാണ്.</p>
<p>പണം നഷ്ടപ്പെട്ട നിക്ഷേപകര്&#x200d; അഞ്ചുവര്&#x200d;ഷമായി തുടരുന്ന നിയമപോരാട്ടത്തിന്റെയും പ്രതിഷേധങ്ങളുടെയും ഫലമായിട്ടാണ് ഇപ്പോള്&#x200d; വീണ്ടും അറസ്റ്റുണ്ടായിട്ടുള്ളത്. ഇപ്പോള്&#x200d; അറസ്റ്റിലായവരെല്ലാം നേരത്തെ മുഖ്യപ്രതി അബ്ദുല്&#x200d; നൂറിനൊപ്പം അറസ്റ്റിലായതാണ്. പ്രസ്തുത കേസുകളില്&#x200d; ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി കുടുംബസമേതം വിദേശത്തേക്ക് കടക്കുകയായിരുന്നു. നൂര്&#x200d; നാട്ടിലെത്തിയെന്നുള്ള സൂചനകളും പണം നഷ്ടപ്പെട്ട രണ്ടുപേര്&#x200d; നല്&#x200d;കിയ പരാതികളുമാണ് ഇപ്പോള്&#x200d; രണ്ടും മൂന്നും നാലും പ്രതികളുടെ അറസ്റ്റിന് കാരണമായത്.</p>
<p>നൂര്&#x200d; നാട്ടിലെത്തിയിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞിരുന്ന അന്വേഷണ സംഘം ഇപ്പോള്&#x200d; നിലപാടില്&#x200d; അയവുവരുത്തിയിട്ടുണ്ട്. എവിടെയാണുള്ളതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും വിദേശത്തുനിന്ന് നൂര്&#x200d; നാട്ടിലെത്തിയിട്ടുണ്ടെന്നുതന്നെയാണ് ക്രൈംബ്രാഞ്ചും ഇപ്പോള്&#x200d; കരുതുന്നത്. നിക്ഷേപകര്&#x200d;ക്ക് പണം മടക്കിനല്&#x200d;കാനായി ബിനാമികളുമായി ചര്&#x200d;ച്ച നടത്താനാണ് നൂര്&#x200d; നാട്ടിലെത്തിയതെന്നാണ് അടുത്തവൃത്തങ്ങള്&#x200d; അറിയിച്ചിരുന്നത്. ഇതിനിടെ ഹൈക്കോടതിയില്&#x200d;നിന്ന് മുന്&#x200d;കൂര്&#x200d;ജാമ്യം നേടാനുള്ള നൂറിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. നാട്ടിലെ പ്രതികളെ അറസ്റ്റ്‌ചെയ്തതോടെ നൂറിനെയും അറസ്റ്റുചെയ്യാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണസംഘം. സഹായികളുടെ അറസ്റ്റ് നൂറിന് രക്ഷപ്പെടാനുള്ള അവസരമൊരുക്കി നല്&#x200d;കുന്നതിനാണെന്നും ആരോപണമുണ്ട്.</p>
<p>എന്നാല്&#x200d;, നൂര്&#x200d; നാട്ടിലെത്തിയിട്ടുണ്ടെങ്കില്&#x200d; വീണ്ടും വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള ശ്രമമാണ് അന്വേഷണസംഘം ഇപ്പോള്&#x200d; നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തദിവസംതന്നെ വിമാനത്താവളങ്ങളില്&#x200d; ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും അത് മാധ്യമങ്ങളില്&#x200d; പ്രസിദ്ധീകരിക്കാനും ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നുണ്ട്. ഇപ്പോള്&#x200d; അറസ്റ്റിലായവരുടെ ഫോണ്&#x200d; വിവരങ്ങള്&#x200d; പരിശോധിച്ച് നൂറിന്റെ താവളം കണ്ടെത്താനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.</p>
<p>നൂര്&#x200d; അറസ്റ്റിലാകുന്നതോടെ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്&#x200d; നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്&#x200d;. മറ്റ് പ്രതികളുടെ അറസ്റ്റ് നടന്നതോടെ ഏതുവിധേനയും പണം തിരികെ നല്&#x200d;കാന്&#x200d; നൂറിന്റെ ഭാഗത്തുനിന്നും നീക്കങ്ങളുണ്ടാകുമെന്നും നിക്ഷേപകര്&#x200d; കരുതുന്നുണ്ട്.</p>
<p>The post <a href="https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%95-%e0%b4%a4%e0%b4%9f/">കുറ്റിപ്പുറം നിക്ഷേപക തട്ടിപ്പ്: പ്രതികൾ അറസ്റ്റിലായതോടെ നിക്ഷേപകർ പ്രതീക്ഷയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%95-%e0%b4%a4%e0%b4%9f/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
