<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>reservation Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/tag/reservation/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/tag/reservation/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Fri, 01 Sep 2023 01:20:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>reservation Archives - Valanchery Online</title>
	<link>https://www.valanchery.in/tag/reservation/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ടി.ടി.ഇ. ബലമായി പുറത്താക്കിയ അമ്മയെ കണ്ടെത്താൻ മകൾ ചങ്ങല വലിച്ച്‌ വണ്ടി നിർത്തി; സംഭവം കുറ്റിപ്പുറത്ത്</title>
		<link>https://www.valanchery.in/tte-pulled-a-lady-passenger-out-of-the-reservation-compartment-at-kuttippuram/</link>
					<comments>https://www.valanchery.in/tte-pulled-a-lady-passenger-out-of-the-reservation-compartment-at-kuttippuram/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 01 Sep 2023 01:20:24 +0000</pubDate>
				<category><![CDATA[Incidents]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[passenger]]></category>
		<category><![CDATA[railway]]></category>
		<category><![CDATA[reservation]]></category>
		<guid isPermaLink="false">https://www.valanchery.in/?p=38707</guid>

					<description><![CDATA[<p>കുറ്റിപ്പുറം : ടി.ടി.ഇ. ബലമായി തീവണ്ടിയിൽനിന്ന്‌ പുറത്താക്കിയ വയോധികയായ അമ്മയെ കണ്ടെത്തുന്നതിനായി സഹയാത്രികരുടെ സഹായത്തോടെ മകൾ ചങ്ങല വലിച്ച് തീവണ്ടി നിർത്തി. മംഗലാപുരത്ത്‌ നിന്ന്‌ ചെന്നൈയിലേക്ക് പോകുകയായിരുന്ന ചെന്നൈ മെയിലാണ് കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തിനടുത്ത പേരശ്ശന്നൂരിൽ ചങ്ങല വലിച്ച് യുവതി ﻿നിർത്തിയത്. കഞ്ചിക്കോട് സ്വദേശികളായ അമ്മയും അവരുടെ മക്കളും കോഴിക്കോടുനിന്നാണ് നാട്ടിലേക്ക് വരുന്നതിനായി മെയിലിൽ കയറിയത്. തീവണ്ടിയുടെ ജനറൽ കമ്പാർട്ടുമെന്റുകളിൽ യാത്രക്കാരുടെ വലിയ [&#8230;]</p>
<p>The post <a href="https://www.valanchery.in/tte-pulled-a-lady-passenger-out-of-the-reservation-compartment-at-kuttippuram/">ടി.ടി.ഇ. ബലമായി പുറത്താക്കിയ അമ്മയെ കണ്ടെത്താൻ മകൾ ചങ്ങല വലിച്ച്‌ വണ്ടി നിർത്തി; സംഭവം കുറ്റിപ്പുറത്ത്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം : ടി.ടി.ഇ. ബലമായി തീവണ്ടിയിൽനിന്ന്‌ പുറത്താക്കിയ വയോധികയായ അമ്മയെ കണ്ടെത്തുന്നതിനായി സഹയാത്രികരുടെ സഹായത്തോടെ മകൾ ചങ്ങല വലിച്ച് തീവണ്ടി നിർത്തി. മംഗലാപുരത്ത്‌ നിന്ന്‌ ചെന്നൈയിലേക്ക് പോകുകയായിരുന്ന ചെന്നൈ മെയിലാണ് കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തിനടുത്ത പേരശ്ശന്നൂരിൽ ചങ്ങല വലിച്ച് യുവതി ﻿നിർത്തിയത്. കഞ്ചിക്കോട് സ്വദേശികളായ അമ്മയും അവരുടെ മക്കളും കോഴിക്കോടുനിന്നാണ് നാട്ടിലേക്ക് വരുന്നതിനായി മെയിലിൽ കയറിയത്. തീവണ്ടിയുടെ ജനറൽ കമ്പാർട്ടുമെന്റുകളിൽ യാത്രക്കാരുടെ വലിയ തിരക്കായിരുന്നു. തീവണ്ടി പോകാൻനേരമാണ് ഈ കുടുംബം എത്തുന്നത്. തിരക്കിനിടയിൽ ഇവർ കയറിയത് റിസർവേഷൻ കമ്പാർട്ടുമെന്റിലായിരുന്നു.<br />
<img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2020/05/train-1024x576.jpg" alt="train" width="1024" height="576" class="aligncenter size-large wp-image-19564" srcset="https://www.valanchery.in/wp-content/uploads/2020/05/train-1024x576.jpg?v=1589156304 1024w, https://www.valanchery.in/wp-content/uploads/2020/05/train-300x169.jpg?v=1589156304 300w, https://www.valanchery.in/wp-content/uploads/2020/05/train-768x432.jpg?v=1589156304 768w, https://www.valanchery.in/wp-content/uploads/2020/05/train-150x84.jpg?v=1589156304 150w, https://www.valanchery.in/wp-content/uploads/2020/05/train-500x281.jpg?v=1589156304 500w, https://www.valanchery.in/wp-content/uploads/2020/05/train.jpg?v=1589156304 1280w" sizes="(max-width: 1024px) 100vw, 1024px" /><br />
ഈ കുടുംബം ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ജനറൽ കമ്പാർട്ടുമെന്റിൽ സ്ഥലമില്ലാത്തതിനാൽ റിസർവേഷൻ കമ്പാർട്ടുമെന്റിൽ നിന്ന് യാത്ര ചെയ്തത്. തീവണ്ടി തിരൂരിൽ എത്തിയപ്പോൾ പരിശോധനക്കായി എത്തിയ ടി.ടി.ഇ. അനധികൃതമായി റിസർവേഷൻ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുന്നവരോട് അടുത്ത സ്റ്റേഷനായ കുറ്റിപ്പുറത്ത് ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ കുറ്റിപ്പുറത്ത് എത്തിയപ്പോൾ തീവണ്ടിയിൽനിന്ന്‌ ഇറങ്ങാൻ യാത്രക്കാർ തയ്യാറായില്ല. ഇറങ്ങാൻ വിസമ്മതിച്ച സ്ത്രീകളടക്കമുള്ള യാത്രക്കാരോട് പിന്നീട് വളരെ മോശമായാണ് ടി.ടി. ഇ. പെരുമാറിയതെന്നാണ് യാത്രക്കാർ പറയുന്നത്. ഇതിനിടെയാണ് കഞ്ചിക്കോട് സ്വദേശിനിയായ വയോധികയെയും മറ്റു സഹയാത്രികരെയും ടി.ടി.ഇ. ബലം പ്രയോഗിച്ച് കുറ്റിപ്പുറത്ത് ഇറക്കിവിട്ടത്.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2017/08/kuttippuram-railway-1024x575.jpg" alt="kuttippuram" width="1024" height="575" class="aligncenter size-large wp-image-3587" srcset="https://www.valanchery.in/wp-content/uploads/2017/08/kuttippuram-railway-1024x575.jpg 1024w, https://www.valanchery.in/wp-content/uploads/2017/08/kuttippuram-railway-300x169.jpg 300w, https://www.valanchery.in/wp-content/uploads/2017/08/kuttippuram-railway-150x84.jpg 150w, https://www.valanchery.in/wp-content/uploads/2017/08/kuttippuram-railway-500x281.jpg 500w, https://www.valanchery.in/wp-content/uploads/2017/08/kuttippuram-railway.jpg 1200w" sizes="(max-width: 1024px) 100vw, 1024px" /><br />
എന്നാൽ വയോധികയുടെ മകൾ ഇതിനിടെ തീവണ്ടിയിൽ തിരികെ കയറിപ്പറ്റിയിരുന്നു. കുറ്റിപ്പുറം വിട്ടതിനുശേഷമാണ് അമ്മയെ കാണാതായ വിവരം മകൾ അറിയുന്നത്. ഇതോടെ ബഹളംവെച്ച യുവതി സഹയാത്രികരുടെ സഹായത്തോടെ എടച്ചലത്ത് വെച്ച് ചങ്ങല വലിച്ച് തീവണ്ടി നിർത്തി. റെയിൽപ്പാളത്തിലൂടെ രണ്ട് കിലോമീറ്ററിലധികം രാത്രിയിൽ നടന്നാണ് യുവതി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഭയന്നിരുന്ന അമ്മയുടെ അടുത്ത് എത്തുന്നത്. ടി.ടി.ഇയുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരേ അമ്മയും മകളും കുറ്റിപ്പുറം സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി.</p>
<p>The post <a href="https://www.valanchery.in/tte-pulled-a-lady-passenger-out-of-the-reservation-compartment-at-kuttippuram/">ടി.ടി.ഇ. ബലമായി പുറത്താക്കിയ അമ്മയെ കണ്ടെത്താൻ മകൾ ചങ്ങല വലിച്ച്‌ വണ്ടി നിർത്തി; സംഭവം കുറ്റിപ്പുറത്ത്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/tte-pulled-a-lady-passenger-out-of-the-reservation-compartment-at-kuttippuram/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സംവരണം: നിലവിലെ സ്ഥിതി തുടരാം</title>
		<link>https://www.valanchery.in/status-quo-in-the-reservations-for-local-bodies/</link>
					<comments>https://www.valanchery.in/status-quo-in-the-reservations-for-local-bodies/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 15 Dec 2020 01:45:43 +0000</pubDate>
				<category><![CDATA[Law & Order]]></category>
		<category><![CDATA[local bodies]]></category>
		<category><![CDATA[president]]></category>
		<category><![CDATA[reservation]]></category>
		<category><![CDATA[status quo]]></category>
		<guid isPermaLink="false">https://www.valanchery.in/?p=23784</guid>

					<description><![CDATA[<p>കൊച്ചി :തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവി തുടർച്ചയായി വനിതാ &#8211; പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ നിലവിലെ സംവരണ സ്ഥിതി പുന: ക്രമീകരിക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തിരഞ്ഞെടുപ്പു നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ കോടതി ഇടപെടുന്നത് ഇലക്ഷൻ പ്രക്രിയയെ ബാധിക്കുമെന്നാരോപിച്ച് ഇലക്ഷൻ കമ്മിഷനും സംസ്ഥാന സർക്കാരും നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ [&#8230;]</p>
<p>The post <a href="https://www.valanchery.in/status-quo-in-the-reservations-for-local-bodies/">തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സംവരണം: നിലവിലെ സ്ഥിതി തുടരാം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊച്ചി :തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവി തുടർച്ചയായി വനിതാ &#8211; പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ നിലവിലെ സംവരണ സ്ഥിതി പുന: ക്രമീകരിക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തിരഞ്ഞെടുപ്പു നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ കോടതി ഇടപെടുന്നത് ഇലക്ഷൻ പ്രക്രിയയെ ബാധിക്കുമെന്നാരോപിച്ച് ഇലക്ഷൻ കമ്മിഷനും സംസ്ഥാന സർക്കാരും നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.<br />
എന്നാൽ, അദ്ധ്യക്ഷ പദവി സംവരണം 50 ശതമാനത്തിൽ കൂടരുതെന്നും ,റൊട്ടേഷൻ ഉറപ്പാക്കണമെന്നുമുള്ള ഭരണഘടനാ വ്യവസ്ഥ പാലിച്ചില്ലെന്നു പരാതിയുള്ളവർക്ക് ഇലക്ഷനു ശേഷം ചോദ്യം ചെയ്യാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതോടെ ,സംവരണത്തിൽ നിലവിലെ സ്ഥിതി തുടരാം.തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവി തുടർച്ചയായി സംവരണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കി നിലവിലെ സംവരണ സ്ഥിതി പുന: ക്രമീകരിക്കണമെന്ന് നവംബർ 16 നാണ് സിംഗിൾബെഞ്ച് നിർദ്ദേശിച്ചത്. സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കാതെയാണ് സംവരണമെന്നും വിലയിരുത്തിയിരുന്നു. തുടർന്നാണ് സംവരണം പുന: ക്രമീകരിക്കാൻ ഉത്തരവിട്ടത്. തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ ഈ കേസിൽ ഇടപെട്ടതു ഉചിതമായില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പു നടപടികൾ തടസപ്പെടുത്താതെ സംവരണം പുന: ക്രമീകരിക്കാനാവില്ല. ഇതു ഭരണഘടനാ വ്യവസ്ഥകൾക്കും പൊന്നുസ്വാമി കേസിലെ സുപ്രീം കോടതി വിധിക്കും വിരുദ്ധമാണ്. അദ്ധ്യക്ഷ പദവിയുടെ സംവരണം പുന: ക്രമീകരിക്കുന്നത് സങ്കീർണ്ണമായ പ്രക്രിയയാണ്.പഞ്ചായത്ത്, നഗരസഭാ ഭരണസമിതിയംഗങ്ങളെയും അദ്ധ്യക്ഷരെയും തിരഞ്ഞെടുക്കാനുള്ള അധികാരം ഇലക്ഷൻ കമ്മിഷനാണ്. അദ്ധ്യക്ഷ പദവിയുടെ സംവരണത്തിൽ പരാതി ഉന്നയിക്കാൻ സമയം നൽകേണ്ടതായിരുന്നു. ഭാവിയിൽ ഇതു പാലിക്കണം. സംവരണം 50 ശതമാനത്തിൽ കൂടിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. ഇക്കാര്യം വീണ്ടും ഉന്നയിക്കാൻ തടസമില്ലെന്നും വിഷയം പിന്നീടു പരിഗണിക്കുമ്പോൾ ഇൗ വിധിയിലെ പരാമർശങ്ങൾ ബാധകമാകരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.</p>
<p>The post <a href="https://www.valanchery.in/status-quo-in-the-reservations-for-local-bodies/">തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സംവരണം: നിലവിലെ സ്ഥിതി തുടരാം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/status-quo-in-the-reservations-for-local-bodies/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകൾ പ്രഖ്യാപിച്ചു</title>
		<link>https://www.valanchery.in/the-reservation-divisions-for-the-local-body-election-in-kuttippuram-block-panchayath-announced/</link>
					<comments>https://www.valanchery.in/the-reservation-divisions-for-the-local-body-election-in-kuttippuram-block-panchayath-announced/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 06 Oct 2020 06:38:26 +0000</pubDate>
				<category><![CDATA[Election]]></category>
		<category><![CDATA[division]]></category>
		<category><![CDATA[election 2020]]></category>
		<category><![CDATA[kuttippuram block]]></category>
		<category><![CDATA[reservation]]></category>
		<guid isPermaLink="false">https://www.valanchery.in/?p=22425</guid>

					<description><![CDATA[<p>വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ സംവരണ ഡിവിഷനുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. ആകെയുള്ള 16 ഡിവിഷനുകളിൽ എട്ടെണ്ണം വനിതകൾക്കും ഒരെണ്ണം പട്ടികജാതി ജനറൽ വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. രണ്ടത്താണി, വടക്കുമ്പ്രം, എടയൂർ, പൂക്കാട്ടിരി, കുളക്കാട്, നടുവട്ടം, കുറുമ്പത്തൂർ, കടുങ്ങാത്തുകുണ്ട് എന്നിവയാണ് വനിതകൾക്കായി സംവരണം ചെയ്തവയാണ്.</p>
<p>The post <a href="https://www.valanchery.in/the-reservation-divisions-for-the-local-body-election-in-kuttippuram-block-panchayath-announced/">കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകൾ പ്രഖ്യാപിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ സംവരണ ഡിവിഷനുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. ആകെയുള്ള 16 ഡിവിഷനുകളിൽ എട്ടെണ്ണം വനിതകൾക്കും ഒരെണ്ണം പട്ടികജാതി ജനറൽ വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. രണ്ടത്താണി, വടക്കുമ്പ്രം, എടയൂർ, പൂക്കാട്ടിരി, കുളക്കാട്, നടുവട്ടം, കുറുമ്പത്തൂർ, കടുങ്ങാത്തുകുണ്ട് എന്നിവയാണ് വനിതകൾക്കായി സംവരണം ചെയ്തവയാണ്. </p>
<p>The post <a href="https://www.valanchery.in/the-reservation-divisions-for-the-local-body-election-in-kuttippuram-block-panchayath-announced/">കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകൾ പ്രഖ്യാപിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/the-reservation-divisions-for-the-local-body-election-in-kuttippuram-block-panchayath-announced/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെഎസ്ആർടിസി ബംഗളൂരു ബസിന് തിരൂരിൽ റിസർവേഷൻ പോയിന്റ‌്</title>
		<link>https://www.valanchery.in/ksrtc-started-a-reservation-point-at-tirur-bus-stand-for-its-bangalore-buses/</link>
					<comments>https://www.valanchery.in/ksrtc-started-a-reservation-point-at-tirur-bus-stand-for-its-bangalore-buses/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 28 May 2019 00:00:07 +0000</pubDate>
				<category><![CDATA[Travel]]></category>
		<category><![CDATA[bangalore]]></category>
		<category><![CDATA[bus]]></category>
		<category><![CDATA[ksrtc]]></category>
		<category><![CDATA[reservation]]></category>
		<category><![CDATA[tirur]]></category>
		<guid isPermaLink="false">https://www.valanchery.in/?p=13800</guid>

					<description><![CDATA[<p>തിരൂർ: കെഎസ്ആർടിസി ബംഗളൂരു ബസുകൾക്ക് തിരൂരിൽ റിസർവേഷൻ പോയിന്റ് അനുവദിച്ചു. പിറവം, പൊന്നാനി എന്നിവിടങ്ങളിൽനിന്നുള്ള ബസുകൾക്കാണ് പുതിയ സൗകര്യം. എറണാകുളത്തുനിന്നുള്ള കൊല്ലൂർ ബസിനും റിസർവേഷൻ അനുവദിച്ചു. പിറവത്തുനിന്നുള്ള ബസ് രാത്രി 12.30–-നാണ് തിരൂരിലെത്തുക. ബംഗളൂരുവിൽ രാവിലെ 10.30ന് എത്തും. സുൽത്താൻ ബത്തേരി, മൈസൂരു വഴി പോകുന്ന ബസിന് 555 രൂപയാണ് റിസർവേഷൻ ടിക്കറ്റ് നിരക്ക്. പകൽ 3.10ന് മടങ്ങുന്ന ബസ‌് രാത്രി 12.10ന് [&#8230;]</p>
<p>The post <a href="https://www.valanchery.in/ksrtc-started-a-reservation-point-at-tirur-bus-stand-for-its-bangalore-buses/">കെഎസ്ആർടിസി ബംഗളൂരു ബസിന് തിരൂരിൽ റിസർവേഷൻ പോയിന്റ‌്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>തിരൂർ: കെഎസ്ആർടിസി ബംഗളൂരു  ബസുകൾക്ക് തിരൂരിൽ റിസർവേഷൻ പോയിന്റ് അനുവദിച്ചു. പിറവം, പൊന്നാനി എന്നിവിടങ്ങളിൽനിന്നുള്ള ബസുകൾക്കാണ് പുതിയ സൗകര്യം. എറണാകുളത്തുനിന്നുള്ള കൊല്ലൂർ ബസിനും റിസർവേഷൻ അനുവദിച്ചു.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2018/03/Screenshot_20180318-050511_01-1024x605.png" alt="ksrtc attacked" width="1024" height="605" class="aligncenter size-large wp-image-7267" srcset="https://www.valanchery.in/wp-content/uploads/2018/03/Screenshot_20180318-050511_01-1024x605.png 1024w, https://www.valanchery.in/wp-content/uploads/2018/03/Screenshot_20180318-050511_01-300x177.png 300w, https://www.valanchery.in/wp-content/uploads/2018/03/Screenshot_20180318-050511_01-1300x768.png 1300w, https://www.valanchery.in/wp-content/uploads/2018/03/Screenshot_20180318-050511_01-150x89.png 150w, https://www.valanchery.in/wp-content/uploads/2018/03/Screenshot_20180318-050511_01-500x295.png 500w, https://www.valanchery.in/wp-content/uploads/2018/03/Screenshot_20180318-050511_01.png 1541w" sizes="(max-width: 1024px) 100vw, 1024px" /><br />
പിറവത്തുനിന്നുള്ള ബസ് രാത്രി 12.30–-നാണ് തിരൂരിലെത്തുക. ബംഗളൂരുവിൽ രാവിലെ 10.30ന് എത്തും. സുൽത്താൻ ബത്തേരി, മൈസൂരു വഴി പോകുന്ന ബസിന് 555 രൂപയാണ് റിസർവേഷൻ ടിക്കറ്റ് നിരക്ക്. പകൽ 3.10ന് മടങ്ങുന്ന ബസ‌് രാത്രി 12.10ന് തിരൂരിലെത്തും. പൊന്നാനി ബസ‌് രാത്രി ഏഴിന് തിരൂരിൽനിന്ന് പുറപ്പെട്ട് രാവിലെ 5.45ന് ബംഗളൂരുവിൽ എത്തും. 634 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട്, മാനന്തവാടി, മൈസൂരു വഴിയാണ് ഇത‌് ബംഗളൂരുവിലെത്തുക. വൈകിട്ട് 5.30ന് മടങ്ങുന്ന ബസ് പുലർച്ചെ നാലോടെ തിരൂരിലെത്തും.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2017/11/ksrtc-pamba-bus.jpg" alt="ksrtc bus" width="600" height="451" class="aligncenter size-full wp-image-5251" srcset="https://www.valanchery.in/wp-content/uploads/2017/11/ksrtc-pamba-bus.jpg 600w, https://www.valanchery.in/wp-content/uploads/2017/11/ksrtc-pamba-bus-300x226.jpg 300w, https://www.valanchery.in/wp-content/uploads/2017/11/ksrtc-pamba-bus-150x113.jpg 150w, https://www.valanchery.in/wp-content/uploads/2017/11/ksrtc-pamba-bus-500x376.jpg 500w" sizes="auto, (max-width: 600px) 100vw, 600px" /><br />
നേരത്തെ, കൊടുങ്ങല്ലൂരിൽനിന്ന് സർവീസ് നടത്തിയിരുന്ന കൊല്ലൂർ ബസ‌് ഒരാഴ്ചയായി എറണാകുളത്തുനിന്നാണ് പുറപ്പെടുന്നത്. വൈകിട്ട് 6.50ന് തിരൂരിൽനിന്ന് പുറപ്പെട്ടാൽ പുലർച്ചെ 4.30ന് കൊല്ലൂരിലെത്തും. കണ്ണൂർ, മംഗളൂരു വഴി 547 രൂപക്ക് കൊല്ലൂരിലെത്താം. വൈകിട്ട് 5.30–-നാണ് കൊല്ലൂരിൽനിന്നുള്ള മടക്കയാത്ര. പുലർച്ചെ മൂന്നിന് തിരൂരിലെത്തും. വിവിധ ആവശ്യങ്ങൾക്ക് ബംഗളൂരുവിനെ ആശ്രയിക്കുന്നവർ തിരൂരിൽ ഒട്ടേറെയുണ്ട്. ബംഗളൂരുവിലേക്കുള്ള യശ്വന്ത‌്പുര എക്‌സ് പ്രസിന് പലപ്പോഴും റിസർവേഷന് ലഭിക്കില്ല. ഇതിനാൽ കുടുംബങ്ങൾ ഉൾപ്പടെ സ്വകാര്യ ബസുകളെയാണ് ബംഗളൂരുയാത്രക്ക് ആശ്രയിക്കാറ്. എല്ലാ ബസുകളിലും കഴുത്തറപ്പൻ നിരക്കാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ കെഎസ‌്ആർടിസിയുടെ നടപടി ഏറെ ആശ്വാസമാകും.<br />
Summary: ksrtc started a reservation point at tirur bus stand for its Bangalore buses</p>
<p>The post <a href="https://www.valanchery.in/ksrtc-started-a-reservation-point-at-tirur-bus-stand-for-its-bangalore-buses/">കെഎസ്ആർടിസി ബംഗളൂരു ബസിന് തിരൂരിൽ റിസർവേഷൻ പോയിന്റ‌്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/ksrtc-started-a-reservation-point-at-tirur-bus-stand-for-its-bangalore-buses/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാതിയുടെ പേരില്‍ ലഭിക്കുന്ന ടീച്ചര്‍ ജോലി തനിക്ക് വേണ്ടെന്ന് പ്രിന്‍സിപ്പലിനോട് തുറന്നടിച്ച യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.</title>
		<link>https://www.valanchery.in/the-facebook-post-by-a-smart-teacher-who-give-away-her-job-which-was-offered-to-her-on-the-basis-of-her-caste-is-getting-viral/</link>
					<comments>https://www.valanchery.in/the-facebook-post-by-a-smart-teacher-who-give-away-her-job-which-was-offered-to-her-on-the-basis-of-her-caste-is-getting-viral/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 16 Jul 2018 13:03:10 +0000</pubDate>
				<category><![CDATA[Protest]]></category>
		<category><![CDATA[candidate]]></category>
		<category><![CDATA[caste]]></category>
		<category><![CDATA[casteism]]></category>
		<category><![CDATA[ezhava]]></category>
		<category><![CDATA[job]]></category>
		<category><![CDATA[perinthalmanna\college]]></category>
		<category><![CDATA[reservation]]></category>
		<guid isPermaLink="false">https://www.valanchery.in/?p=9075</guid>

					<description><![CDATA[<p>പെരിന്തല്‍മണ്ണ: ലെക്ച്ചർ ഒഴിവിലേക്ക് അഭിമുഖത്തിനെത്തിയ യുവതിയോട് ജോലി തരുന്നത് സമുദായം നോക്കിയിട്ടാണെ പ്രിന്‍സിപ്പാള്‍ പറഞ്ഞതായി ആരോപണം. ഇതേ തുടര്‍ന്ന് ജോലി നിരാകരിച്ച യുവതി സംഭവം ഫേസ്‌ബുക്കില്‍ വിവരിച്ചതോടെയാണ് പുറം‌ലോകമറിഞ്ഞത്. പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ കോളേജില്‍ ഇംഗ്ലീഷ് ലെക്‍ചര്‍ ആയി ജോലിക്ക് പോയ ശ്രീലക്ഷ്മി എന്ന യുവതിക്കാണ് ഇന്റര്‍വ്യൂക്കു ശേഷം ശമ്പളത്തെക്കുറിച്ചുള്ള വിലപേശുന്നതിനിടെ പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്ന് ഞെട്ടിക്കുന്ന മറുപടി വന്നത്. &#8221; ഈഴവ [&#8230;]</p>
<p>The post <a href="https://www.valanchery.in/the-facebook-post-by-a-smart-teacher-who-give-away-her-job-which-was-offered-to-her-on-the-basis-of-her-caste-is-getting-viral/">ജാതിയുടെ പേരില്‍ ലഭിക്കുന്ന ടീച്ചര്‍ ജോലി തനിക്ക് വേണ്ടെന്ന് പ്രിന്‍സിപ്പലിനോട് തുറന്നടിച്ച യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>പെരിന്തല്&#x200d;മണ്ണ: ലെക്ച്ചർ ഒഴിവിലേക്ക് അഭിമുഖത്തിനെത്തിയ യുവതിയോട് ജോലി തരുന്നത് സമുദായം നോക്കിയിട്ടാണെ പ്രിന്&#x200d;സിപ്പാള്&#x200d; പറഞ്ഞതായി ആരോപണം. ഇതേ തുടര്&#x200d;ന്ന് ജോലി നിരാകരിച്ച യുവതി സംഭവം ഫേസ്‌ബുക്കില്&#x200d; വിവരിച്ചതോടെയാണ് പുറം‌ലോകമറിഞ്ഞത്.<br />
പെരിന്തല്&#x200d;മണ്ണയിലെ ഒരു സ്വകാര്യ കോളേജില്&#x200d; ഇംഗ്ലീഷ് ലെക്&#x200d;ചര്&#x200d; ആയി ജോലിക്ക് പോയ ശ്രീലക്ഷ്മി എന്ന യുവതിക്കാണ് ഇന്റര്&#x200d;വ്യൂക്കു ശേഷം ശമ്പളത്തെക്കുറിച്ചുള്ള വിലപേശുന്നതിനിടെ പ്രിന്&#x200d;സിപ്പലിന്റെ ഭാഗത്തു നിന്ന് ഞെട്ടിക്കുന്ന മറുപടി വന്നത്. &#8221; ഈഴവ എന്ന് സെർട്ടിഫിക്കറ്റിൽ കണ്ടതുകൊണ്ടാണ് കുട്ടിയെ സെലക്റ്റ് ചെയ്ത്. ഇവിടിരുന്ന ആൾ മാപ്ലയാണ്, അതാണ് അയാളെ പുറത്തു വിട്ടത്,<br />
കോളേജ് ഇതാണ് പറഞ്ഞിട്ട് കാര്യമില്ല, കണ്ടില്ലേ അഡ്മിഷൻ എടുക്കാൻ വരുന്നതും, പഠിക്കുന്നതും മുഴുവൻ മാപ്ലാരാണ്. അതോണ്ട് ഇതും വെറും ശമ്പളക്കാര്യമായി കരുതരുത്..<br />
നമ്മടെ കൂട്ടത്തിൽ ഒരെണ്ണം കൂട്ടാലോ എന്ന് കരുതിയാണ്..! മനസ്സിലായോ ?&#8221;<br />
ഇത്തരമൊരു കാര്യം പറഞ്ഞ പ്രിന്&#x200d;സിപ്പലിനോട് താന്&#x200d; ജോലിക്കു വരാന്&#x200d; താല്പര്യമില്ലെന്ന് “സാലറിയും വർക്കിംഗ് കണ്ടീഷനുമൊക്കെയുപരി ഇത്രയും കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിൻസിപ്പൾ ഇങ്ങനെ കമ്മ്യൂണിറ്റി ബേസ്ഡ് ആയി സംസാരിക്കുന്നത് വളരെ മോശം ആണെന്ന” അഭിപ്രായം കൂടി അവർ പ്രകടിപ്പിച്ചപ്പോൾ, പ്രിൻസിപ്പാളിന്റെ രൂപവും ഭാവവും മാറി. “പഠിപ്പിക്കാൻ വരുന്നില്ലേൽ വരണ്ട, ബാക്കി കാര്യങ്ങൾ അന്വേഷിക്കണ്ട. കമ്മ്യൂണിറ്റി ബേസിൽ തന്നെയാണ് എല്ലാം ചെയ്യുന്നത്, ഇനിയും ചെയ്യും, നീ എന്തീയും? എല്ലാ മാനേജ്മെൻറുകളും ഇങ്ങനെ തന്നെയാണ്. പറ്റുന്നത് ചെയ്തോ”, എന്നായിരുന്നുവത്രെ കോളേജ് മേധാവിയുടെ പ്രതികരണം. (പ്രിൻസിപ്പാളുമായി സംസാരിച്ചതിന്റെ വോയിസ് റെക്കോഡ് കയ്യിലുണ്ടെന്നും ശ്രീലക്ഷ്മി വ്യക്തമാക്കുന്നു).<br />
<img loading="lazy" decoding="async" src="https://encrypted-tbn0.gstatic.com/images?q=tbn:ANd9GcS22VWFHo0I0CTFoIGDTBSQ1e2q5M8tKD7f-dyh2LX0X_s9W0mS" width="225" height="224" alt="casteism" class="aligncenter size-large" /><br />
<strong>ശ്രീലക്ഷിയുടെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം</strong><br />
ഏതവസ്ഥയിലാണ് ഞാനിതെഴുതുന്നതെന്ന് എങ്ങിനെ കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നറിയില്ല.<br />
നിരാശയുടേയും നിസ്സഹായതയുടേയും കൊടുമുടിയിലാണിപ്പോൾ.<br />
ഇംഗ്ലീഷ് ലിറ്റെറേച്ചറിൽ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത ശേഷം, എം.സി.ജെ യിൽ പി.ജി ചെയ്യുകയാണ് ഞാനിപ്പോൾ, വിചാരിച്ചതിലും നേരത്തെ കോഴ്സ് പൂർത്തിയാവുന്നത് കൊണ്ട്, ഒരു ജോലിക്കുള്ള അന്വേഷണത്തിലാണ് കുറച്ചു നാളായി.<br />
മലപ്പുറം ജില്ലയിലുള്ള പെരിന്തൽമണ്ണയിലെ ഒരു &#8221; പ്രമുഖ &#8221; (ഈ വാക്കുപയോഗിക്കേണ്ടി വരുന്നതിൽ വലിയ വേദനയുണ്ട് ) കോളേജിൽ കഴിഞ്ഞ 10 &#8211; ആം തിയ്യതി ഇംഗ്ലീഷ് ലെക്ച്ചർ വേക്കൻസിയിൽ ഇന്റർവ്യൂ ഉണ്ടായിരുന്നു. പത്തു മണിക്കു തന്നെ അവിടെയെത്തി. ഞങ്ങൾ അഞ്ചാറു കാൻറിടേറ്റ്സ് ഉണ്ടായിരുന്നു. പത്തു മണി മുതൽ പന്ത്രണ്ടു മണിവരെ വെയ്റ്റ് ചെയ്താണ് പ്രിൻസിപ്പാൾ ഇന്റർവ്യൂ തുടങ്ങുന്നത്. പ്രിൻസിപ്പാളുമായി സംസാരിച്ച ശേഷം അഞ്ചുപേരെയും ഡെമോ ചെയ്യാൻ ഫൈനൽ ബി.എ ക്ലാസ്സിൽ പറഞ്ഞയച്ചു. എല്ലാവരുടേയും ഡെമോ ക്ലാസ് കഴിഞ്ഞ് മുക്കാൽ മണിക്കൂറോളം വെയ്റ്റ് ചെയ്തതിനു ശേഷം എന്നെ പ്രിൻസിപ്പാൾ വിളിപ്പിച്ച് സെലക്ഷൻ കിട്ടിയെന്ന് അറിയിച്ചു. കുട്ടികളുടേയും , ഡെമോ കണ്ട ടീച്ചേഴ്സിന്റെയും അഭിപ്രായത്തിനനുസരിച്ചാണ് സെലക്ഷൻ എന്നാദ്യം പറഞ്ഞു .ശമ്പളത്തിന്റെ കാര്യത്തിലുള്ള എന്റെ വിയോജിപ്പറിയിച്ചപ്പോൾ, അയാളുടെ കൂടെയുള്ള പ്രായം ചെന്നയാളെ അയാൾ പുറത്തയച്ചു. എന്നിട്ട് എന്നോട് പറഞ്ഞു..,<br />
&#8221; ഈഴവ എന്ന് സെർട്ടിഫിക്കറ്റിൽ കണ്ടതുകൊണ്ടാണ് കുട്ടിയെ സെലക്റ്റ് ചെയ്ത്. ഇവിടിരുന്ന ആൾ മാപ്ലയാണ്, അതാണ് അയാളെ പുറത്തു വിട്ടത്,<br />
കോളേജ് ഇതാണ് പറഞ്ഞിട്ട് കാര്യമില്ല, കണ്ടില്ലേ അഡ്മിഷൻ എടുക്കാൻ വരുന്നതും, പഠിക്കുന്നതും മുഴുവൻ മാപ്ലാരാണ്. അതോണ്ട് ഇതും വെറും ശമ്പളക്കാര്യമായി കരുതരുത്..<br />
നമ്മടെ കൂട്ടത്തിൽ ഒരെണ്ണം കൂട്ടാലോ എന്ന് കരുതിയാണ്..! മനസ്സിലായോ ?&#8221;<br />
അഞ്ഞൂറിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു കോളേജിലെ പ്രിൻസിപ്പാൾ പറയുന്നത് കേട്ട് സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. എന്റെ വിയോജിപ്പറിയിച്ചപ്പോൾ തിരക്കഭിനയിച്ചും, അവിടെ കിടന്നുരുണ്ടും അയാൾ എന്തൊക്കയോ പറഞ്ഞൊപ്പിച്ചു. അഡ്മിഷന്റെ തിരക്കായതിനാൽ കൂടുതൽ സംസാരിക്കാനായില്ല. താൽപര്യമുണ്ടെങ്കിൽ 23 മുതൽ വന്നു തുടങ്ങൂ എന്ന് പറഞ്ഞ് എന്നെ പുറത്തു വിട്ടു.<br />
അയാളുടെ വാക്കുകളോട്,<br />
അവിടുത്തെ തിരക്കും, ഞെട്ടലും കാരണം കൃത്യമായി പ്രതികരിക്കാൻ കഴിയാത്തത് എന്നെ അലട്ടികൊണ്ടിരുന്നു.<br />
കോളേജിനെ കുറിച്ച് ഡീറ്റെയ്ലായി അന്വേഷിച്ചു.<br />
വർക്കിംഗ് കണ്ടീഷൻസ് വളരെ മോശമാണെന്നറിഞ്ഞു.<br />
ദിവസം അഞ്ചു അവറോളം ക്ലാസ്സെടുപ്പിക്കുന്നു, ക്ലാസ്സെടുക്കുമ്പോൾ ടീച്ചർ ഇരിക്കാൻ പാടില്ല, കുട്ടികളായി അടുക്കാൻ പാടില്ല. ടീച്ചിങ്ങിനു പുറമേ ഓഫീസ് ജോലികൾ പലതും ചെയ്യണം, എന്തിനേറേ&#8230;, ജോയിൻ ചെയ്യുമ്പോൾ പറഞ്ഞ സാലറിയല്ല ശമ്പള തീയതിയാവുമ്പോൾ കൊടുത്ത് തുടങ്ങുന്നത്.<br />
പോരാത്തതിന് ഒരു വർഷത്തെ ബോണ്ടോടു കൂടി സെർട്ടിഫിക്കറ്റുകളുടെ ഒർജിനൽ അവിടെ ഏൽപ്പിക്കുകയും വേണം.<br />
അടിമത്വത്തെ വേറെയെങ്ങിനെയാണ് ഞാൻ നിർവചിക്കേണ്ടത്..!<br />
പ്രിൻസിപ്പാളും എന്റെ പ്രിൻസിപ്പൾസുമായി ഒത്തു പോകിലെന്നുറപ്പുള്ളതു കൊണ്ട്, അയാളുടെ പേഴ്സണൽ നമ്പർ തപ്പിയെടുത്ത് ഇന്ന് അയാളെ വിളിച്ചു.<br />
അവിടെ ജോയിൻ ചെയ്യാൻ താൽപര്യമില്ലെന്നും,<br />
സാലറിയും വർക്കിംഗ് കണ്ടീഷനുമൊക്കെയുപരി ഇത്രയും കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിൻസിപ്പൾ ഇങ്ങനെ കമ്മ്യൂണിറ്റി ബേസ്ട് ആയി സംസാരിക്കുന്നത് വളരെ ഓക്ക്വേട് ആണെന്ന് പറഞ്ഞു.<br />
&#8221; പഠിപ്പിക്കാൻ വരുന്നില്ലേൽ വരണ്ട, ബാക്കി കാര്യങ്ങൾ അന്വേഷിക്കണ്ട. കമ്മ്യൂണിറ്റി ബേസിൽ തന്നെയാണ് എല്ലാം ചെയ്യുന്നത്, ഇനിയും ചെയ്യും, നീ എന്തീയും ?? എല്ലാ മാനേജ്മെൻറുകളും ഇങ്ങിനെ തന്നെയാണ്..,<br />
പറ്റുന്നത് ചെയ്തോ..<br />
( ഇത്രയും പറയുന്ന വോയ്സ് റെക്കോർഡ് എന്റെ കൈവശമുണ്ട്)<br />
എന്തൊരു അധികാര ഗർവ്വാണ് അയാളുടേത്..!<br />
എന്തൊരു പവർ പ്രിവിലേജാണ് അയാൾക്ക്&#8230;!<br />
നിലപാടും നിലവാരവുമള്ള ഒരു മനുഷ്യൻ എന്ന നിലക്ക്..,<br />
ഇതെല്ലാം അയാളുടെയും കോളേജിന്റെയും, പേരും ഡീറ്റേൽസും, കൃത്യമായ പ്രൂഫ് സഹിതം ഉച്ചത്തിൽ അലറി പറയണമെന്നുണ്ട്&#8230;<br />
എന്തൊക്കെ പറ്റുമെന്ന് കാണിച്ചും കൊടുക്കണമെന്നുണ്ട്&#8230;<br />
കഴിയുന്നില്ല&#8230;!<br />
നിസ്സഹായതയാണ്.<br />
ഒരു സാധാരണക്കാരന്റെ, ഒരു സർവൈവറുടെ നിസ്സഹായത.<br />
ഞാൻ വിരൽ ചൂണ്ടുന്നത് ഒരു മാനേജ്മെന്റിനോ, ഒരു പ്രിൻസിപ്പാളിനോ നേരെയാവില്ല..<br />
ഹീ ഈസ് റെപ്രസെന്റിങ്ങ് എ ലാർജ് മെജോരിറ്റി..<br />
എൻ അതോറിറ്റേറ്റീവ് മെജോരിറ്റി.<br />
ഇതു പുറത്തു വിട്ടാലുള്ള എന്റെ ഭാവിയെകുറിച്ച്&#8230;<br />
സർവൈവലിനെ കുറിച്ച്..<br />
സാധ്യതകളെ കുറിച്ച്..<br />
എക്സിസ്റ്റൻസ്സിനെ കുറിച്ച്..,<br />
എല്ലാമെനിക്ക് ഭയമുണ്ട്.<br />
നിലപാടിലുറച്ച് നിലവാരമുള്ള ഒരു മനുഷ്യനായി ജീവിക്കണമെന്നു കരുതുന്ന..,<br />
എനിക്ക് ഇതു തരുന്ന ഐഡന്റിറ്റി ക്രൈസിസ് ചെറുതല്ല..!<br />
&#8221; നീ എന്തീയും &#8221; എന്ന അയാളുടെ ചോദ്യം മനസ്സിൽ കിടന്ന് ആഞ്ഞടിക്കുകയാണ്..<br />
പണത്തിന്റെയും അധികാര ബലത്തിന്റയും പ്രിവിലേജിലിരുന്ന് അയാളിത് ചോദിക്കുന്നത് എന്നോടല്ല..<br />
ഈ ദുഷിച്ച വ്യവസ്ഥിതിയിൽപ്പെട്ട് എക്സിസ്റ്റൻസ്സിനു വേണ്ടി പോരുതുന്ന ഓരോ സാധാരണക്കാരനോടാണ്.<br />
അണ്ടർ പ്രിവിലേജിനോടാണ്.<br />
നിങ്ങളതിനെ കംഫർട്ട് സോണെന്ന് പറഞ്ഞ് വിമർശിച്ചോളൂ&#8230;<br />
എക്സിസ്റ്റഷ്യൽ സോണിന്റെ ക്രൈസ്സിസിനെ കുറിച്ച്,<br />
നിലപാടിനും നിലനിൽപ്പിനുമിടയിലുണ്ടാവുന്ന ഈ വടം വലികളെ കുറിച്ച്&#8230;<br />
ഈ അവസ്ഥയെ കുറിച്ച് എനിക്കാരേയും ബോധ്യപെടുത്താൻ വയ്യ.<br />
NB: ഇത്രയുമൊക്കെ നടക്കുന്ന ആ കോളേജ് കാമ്പസ് മുഴുവൻ എസ്.എഫ്.ഐ, കെ.എസ്.യൂ, എ. ബി. വി. പി എന്നീ വിദ്യാർത്ഥി സംഘടനകളുടെ കൊടികൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.<br />
വെറുതെ പറഞ്ഞു എന്നേ ഉള്ളൂ.<br />
<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D643054492729164%26id%3D100010738576444&#038;width=500" width="500" height="370" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe></p>
<p>The post <a href="https://www.valanchery.in/the-facebook-post-by-a-smart-teacher-who-give-away-her-job-which-was-offered-to-her-on-the-basis-of-her-caste-is-getting-viral/">ജാതിയുടെ പേരില്‍ ലഭിക്കുന്ന ടീച്ചര്‍ ജോലി തനിക്ക് വേണ്ടെന്ന് പ്രിന്‍സിപ്പലിനോട് തുറന്നടിച്ച യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/the-facebook-post-by-a-smart-teacher-who-give-away-her-job-which-was-offered-to-her-on-the-basis-of-her-caste-is-getting-viral/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
