എം.ഇ.എസ്. എന്‍ജി. കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍കെട്ടിടത്തിന് മുകളില്‍ കണ്ട ആളെ സെക്യൂരിറ്റി ജീവനക്കാരന്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
പരിശോധനയ്ക്കിറങ്ങിയ ജനറല്‍ മാനേജരും കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനെ അവഗണിച്ചു.
വീട്ടമ്മയായ യുവതിയെ മര്‍ദിച്ച് കെട്ടി പെട്ടിയിലാക്കി മുളകുപൊടി വിതറിയെന്നത് വെറും കെട്ടുകഥയെന്ന് തെളിഞ്ഞു.