<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>viral Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/tag/viral/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/tag/viral/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Sat, 24 Apr 2021 13:25:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.1</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>viral Archives - Valanchery Online</title>
	<link>https://www.valanchery.in/tag/viral/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ കുറിപ്പ് വൈറലാകുന്നു</title>
		<link>https://www.valanchery.in/the-facebook-post-by-valanchery-sho-pm-shameer-is-trending-on-social-media/</link>
					<comments>https://www.valanchery.in/the-facebook-post-by-valanchery-sho-pm-shameer-is-trending-on-social-media/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 24 Apr 2021 13:25:49 +0000</pubDate>
				<category><![CDATA[Long Term]]></category>
		<category><![CDATA[Viral]]></category>
		<category><![CDATA[athavanad]]></category>
		<category><![CDATA[case]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[murder]]></category>
		<category><![CDATA[police]]></category>
		<category><![CDATA[post]]></category>
		<category><![CDATA[subeera farhath]]></category>
		<category><![CDATA[valanchery]]></category>
		<category><![CDATA[viral]]></category>
		<guid isPermaLink="false">https://www.valanchery.in/?p=26243</guid>

					<description><![CDATA[<p>വളാഞ്ചേരി: ആതവനാട് ചോറ്റൂർ സ്വദേശിനി സുബീറ ഫർഹത്തിൻ്റെ തിരോധാനം അന്വേഷിച്ച് അവരുടെ കൊലപാതകിയെ കണ്ടെത്തിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മാർച്ച് പത്തിന് കാണാതായ ആതവനാട് കഞ്ഞിപ്പുരയിലെ ചോറ്റൂർ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)ന്റെ മൃതദേഹം 20-ന് വൈകീട്ടാണ് ഫർഹത്തിന്റെ വീടിനടുത്തുള്ള ചെങ്കൽക്വാറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിലായ യുവതിയുടെ അയൽവാസി വരിക്കോടൻ അൻവർ(38)തെളിവെടുപ്പിനായി [&#8230;]</p>
<p>The post <a href="https://www.valanchery.in/the-facebook-post-by-valanchery-sho-pm-shameer-is-trending-on-social-media/">സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ കുറിപ്പ് വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി: ആതവനാട് ചോറ്റൂർ സ്വദേശിനി സുബീറ ഫർഹത്തിൻ്റെ തിരോധാനം അന്വേഷിച്ച് അവരുടെ കൊലപാതകിയെ കണ്ടെത്തിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മാർച്ച് പത്തിന് കാണാതായ ആതവനാട് കഞ്ഞിപ്പുരയിലെ ചോറ്റൂർ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)ന്റെ മൃതദേഹം 20-ന് വൈകീട്ടാണ് ഫർഹത്തിന്റെ വീടിനടുത്തുള്ള ചെങ്കൽക്വാറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിലായ യുവതിയുടെ അയൽവാസി വരിക്കോടൻ അൻവർ(38)തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിലാണ്. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ പി.എം ഷമീറിൻ്റെ വികാരപരമായ പോസ്റ്റാണ് വായിച്ചവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതും ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതും. സുബീറ ഫർഹത്തിൻ്റെ കാണാതായതിന് 41 ദിവസങ്ങൾക്ക് ശേഷമാണ് അവരുടെ മൃതദേഹം കണ്ടെടുക്കുന്നത്. അന്വേഷണാവശ്യങ്ങൾക്കായി മകളുടെ സ്വകാര്യ വസ്തുക്കൾ അവശ്യപ്പെട്ട് ചെന്ന പോലീസുകാർക്ക് തൻ്റെ മകൾ മറ്റെവിടെയോ ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസത്തിൽ അവൾക്ക് വേണ്ടെതെല്ലാം കൊടുത്തുവിടുകയായിരുന്നുവത്രെ. ഏതൊരു മക്കളും വീട്ടിൽ നിന്ന് യാത്രപറഞ്ഞിറങ്ങിപോയതിനുശേഷം അവർ ഇനി ജീവനോടെ തിരിച്ചെത്തില്ല എന്ന് മാതാപിതാക്കൾ എങ്ങനെ ഉൾകൊള്ളുമെന്ന വേദനയും ആ വാക്കുകളിൽ കാണാം.<br />
<strong>കുറിപ്പ് വായിക്കാം</strong><br />
*സുബീറ ഫർഹത്തിൻ്റെ തിരോധാനം* .<br />
 *ഒരു നൊമ്പരക്കാഴ്ച*<br />
വളാഞ്ചേരി കഞ്ഞിപുരയിൽ ഒരു മാസത്തിലേറെയായി കാണാതായ 21 കാരിയുടെ മൃതദേഹം കിട്ടിയതും വളരെ വിദഗ്ദമായ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയതും സർവീസ് ജീവിതത്തിലെ അവിസ്മരണീയവും അഭിമാനകരവും ആയ സംഭവമാണ്. പെൺകുട്ടിയെ കാണാതായതിനു തൊട്ടുപിറകെ ബന്ധുക്കളുടേയും നാട്ടുകാരുടേയും വിശ്വാസം ഏറ്റെടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിഞ്ഞതുകൊണ്ടാണ് പോലീസിനെതിരെ യാതൊരുവിധ ആക്ഷേപങ്ങളും ഇല്ലാതെ കേസ് അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞത്.  സുബീറ എന്ന പെൺകുട്ടി രാവിലെ 9 മണിക്ക് സാധാരണ പോകാറുള്ളത് പോലെ തൊട്ടടുത്ത ടൗണിലെ ക്ലിനിക്കിലേക്ക് ജോലിക്ക് പോയതായിരുന്നു. അതിനുശേഷം നാൽപ്പതാം ദിവസം പെൺകുട്ടിയെ സ്വന്തം വീടിന് 300 മീറ്റർ അകലെയുള്ള പറമ്പിൽ കുഴിച്ചു മൂടപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് നാടും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഒഴുകി. കേസന്വേഷണത്തിന് ഭാഗമായി ശാസ്ത്രീയ പരിശോധനക്ക് പെൺകുട്ടി ഉപയോഗിച്ചിരുന്ന സ്വകാര്യ വസ്തുക്കൾ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ പോലീസുകാരെ പെൺകുട്ടിയുടെ വീട്ടിലേക്ക് അയക്കുകയുണ്ടായി. ഒരു ദുരന്തം നടന്നാൽ അത് ഏറ്റവും അവസാനം അറിയുന്നത് ബന്ധപ്പെട്ട വീട്ടുകാർ ആയിരിക്കും എന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണ്. ഇവിടെയും അനുഭവം മറ്റൊന്നായിരുന്നില്ല.സ്വന്തം മകളെ കണ്ടെത്തി എന്ന പ്രതീക്ഷ നിറഞ്ഞ മനസ്സോടെ കൂടിയാണ് പെറ്റമ്മ പോലീസുകാരെ സ്വീകരിച്ചത്. ആ ഉമ്മ നൽകിയ വസ്തുക്കളുമായി പോലീസുകാർ സ്റ്റേഷനിലേക്ക് തിരിച്ചെത്തി. അത്  തുറന്നുനോക്കിയപ്പോൾ അതിലെ കാഴ്ച ദയനീയമായിരുന്നു. ഒരു പെൺകുട്ടിക്ക് ധരിക്കുവാൻ ആവശ്യമായ എല്ലാ വസ്ത്രങ്ങളും ഒരു ബ്രഷ്, പേസ്റ്റ് ഒരു ചെറിയ കുപ്പി വാസന  പൗഡർ എന്നിവയാണ് അതിലുണ്ടായിരുന്നത്. ഏതോ ദുരവസ്ഥയിൽ നിന്നും തന്റെ മകളെ കണ്ടെത്തി എന്ന പ്രതീക്ഷ ആയിരിക്കാം ആ ഉമ്മയെ ഈ വസ്തുക്കൾ തന്നയക്കാൻ പ്രേരിപ്പിച്ചത്. തൻ്റെ മകൾ മണ്ണിൽ അലിഞ്ഞു ചേർന്ന കാര്യം ആ ഉമ്മയുണ്ടോ അറിയുന്നു? ഒരു മാതാവിനു മാത്രമല്ലേ അത്തരം പ്രതീക്ഷകൾ വച്ചു പുലർത്താൻ പറ്റൂ..ഔദ്യോഗിക ജീവിതത്തിൽ പലപ്പോഴും പല രീതിയിലുള്ള സംഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആ ഉമ്മയുടെ പ്രതീക്ഷ ഒരു തീരാ വേദനയായി അവശേഷിക്കും. ദൈവം അവരുടെ മനസ്സിന് ശാന്തി നൽകട്ടെ<img src="https://s.w.org/images/core/emoji/17.0.2/72x72/1f614.png" alt="😔" class="wp-smiley" style="height: 1em; max-height: 1em;" /><br />
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FP.M.Shemeer%2Fposts%2F3885753648126683&#038;width=500&#038;show_text=true&#038;appId=1995006287273188&#038;height=804" width="500" height="804" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe></p>
<p>The post <a href="https://www.valanchery.in/the-facebook-post-by-valanchery-sho-pm-shameer-is-trending-on-social-media/">സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ കുറിപ്പ് വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/the-facebook-post-by-valanchery-sho-pm-shameer-is-trending-on-social-media/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവകവി നാസര്‍ ഇരിമ്പിളിയത്തിന്‍റെ &#8216;തനിനിറം&#8217; എന്ന കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു</title>
		<link>https://www.valanchery.in/the-poem-by-nazer-irimbiliyam-is-getting-viral-on-social-media/</link>
					<comments>https://www.valanchery.in/the-poem-by-nazer-irimbiliyam-is-getting-viral-on-social-media/#respond</comments>
		
		<dc:creator><![CDATA[Jishad VK]]></dc:creator>
		<pubDate>Wed, 31 Jul 2019 10:54:30 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[nazer irimbiliyam]]></category>
		<category><![CDATA[poem]]></category>
		<category><![CDATA[thaniniram]]></category>
		<category><![CDATA[viral]]></category>
		<guid isPermaLink="false">https://www.valanchery.in/?p=14985</guid>

					<description><![CDATA[<p>മതഭ്രാന്ത് പിടിച്ച മനുഷ്യന്‍ അവന്‍റെ ജീവിതത്തേയും ചുറ്റുപാടിനേയും മതചിഹ്നങ്ങളാക്കി മാറ്റിയത് ആശങ്കയോടെയാണ് കവി നോക്കിക്കാണുന്നത്. തുളസിച്ചെടിയും ആല്‍മരവും ഹിന്ദുവാകുന്ന കാലത്ത് ഈന്തപ്പനയും മൈലാഞ്ചിച്ചെടിയും മുസ്ലിമായി മാറുന്നുണ്ടെന്ന് കവിത ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളും പക്ഷികളും ഭക്ഷ്യവിഭവങ്ങളും മതത്തിന്‍റെ അടയാളങ്ങളിലേക്ക ചുരുങ്ങുമ്പോള്‍ സൂര്യനും ചന്ദ്രനും മതചിഹ്നങ്ങളായി തന്നെ നിലനില്‍ക്കുന്നുവെന്നും കവിത പറയുന്നുണ്ട്. ആകാശവും ഭൂമിയും ഇതുവരെ ആരും സ്വന്തമാക്കിയില്ലെങ്കിലും അവര്‍ തനിനിറം വ്യക്തമാക്കുമോ എന്ന ആശങ്കയിലാണ് നാസര്‍ [&#8230;]</p>
<p>The post <a href="https://www.valanchery.in/the-poem-by-nazer-irimbiliyam-is-getting-viral-on-social-media/">യുവകവി നാസര്‍ ഇരിമ്പിളിയത്തിന്‍റെ &#8216;തനിനിറം&#8217; എന്ന കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മതഭ്രാന്ത് പിടിച്ച മനുഷ്യന്&#x200d; അവന്&#x200d;റെ ജീവിതത്തേയും ചുറ്റുപാടിനേയും മതചിഹ്നങ്ങളാക്കി മാറ്റിയത് ആശങ്കയോടെയാണ് കവി നോക്കിക്കാണുന്നത്. തുളസിച്ചെടിയും ആല്&#x200d;മരവും ഹിന്ദുവാകുന്ന കാലത്ത് ഈന്തപ്പനയും മൈലാഞ്ചിച്ചെടിയും മുസ്ലിമായി മാറുന്നുണ്ടെന്ന് കവിത ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളും പക്ഷികളും ഭക്ഷ്യവിഭവങ്ങളും മതത്തിന്&#x200d;റെ അടയാളങ്ങളിലേക്ക ചുരുങ്ങുമ്പോള്&#x200d; സൂര്യനും ചന്ദ്രനും മതചിഹ്നങ്ങളായി തന്നെ നിലനില്&#x200d;ക്കുന്നുവെന്നും കവിത പറയുന്നുണ്ട്.<br />
<img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2019/07/poem-nassar-irimbiliyam.jpg" alt="poem" width="739" height="449" class="aligncenter size-full wp-image-14986" /><br />
ആകാശവും ഭൂമിയും ഇതുവരെ ആരും സ്വന്തമാക്കിയില്ലെങ്കിലും അവര്&#x200d; തനിനിറം വ്യക്തമാക്കുമോ എന്ന ആശങ്കയിലാണ് നാസര്&#x200d; ഇരിമ്പിളിയം തന്&#x200d;റെ കവിത അവസാനിപ്പിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് സോഷ്യല്&#x200d;മീഡിയ തനിനിറം എന്ന കവിത ഏറ്റെടുത്തത്. വളാഞ്ചേരി സ്വദേശിയും മാധ്യമപ്രവര്&#x200d;ത്തകനുമായ നാസര്&#x200d; ഇരിമ്പിളിയം ഇതിനകം രണ്ട് കവിതാസമാഹാരങ്ങള്&#x200d; പുറത്തിറക്കിയിട്ടുണ്ട്. നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധായകന്&#x200d; കൂടിയാണ് നാസര്&#x200d;.</p>
<p>The post <a href="https://www.valanchery.in/the-poem-by-nazer-irimbiliyam-is-getting-viral-on-social-media/">യുവകവി നാസര്‍ ഇരിമ്പിളിയത്തിന്‍റെ &#8216;തനിനിറം&#8217; എന്ന കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/the-poem-by-nazer-irimbiliyam-is-getting-viral-on-social-media/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;ഇതിന് മുമ്പ് മറ്റൊരാളെ കൊണ്ട് ഞാൻ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല, എന്നാൽ ആ റെക്കോഡ് ഇന്ന് തകർന്നു&#8221;, കുറിപ്പുമായി സച്ചിൻ</title>
		<link>https://www.valanchery.in/sachins-tweet-about-letting-someone-else-to-shave-him-for-the-first-time-goes-viral/</link>
					<comments>https://www.valanchery.in/sachins-tweet-about-letting-someone-else-to-shave-him-for-the-first-time-goes-viral/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 04 May 2019 02:31:47 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[barber girls]]></category>
		<category><![CDATA[gillette]]></category>
		<category><![CDATA[girls]]></category>
		<category><![CDATA[sachin]]></category>
		<category><![CDATA[sachin tendulkar]]></category>
		<category><![CDATA[shave]]></category>
		<category><![CDATA[tweet]]></category>
		<category><![CDATA[viral]]></category>
		<guid isPermaLink="false">https://www.valanchery.in/?p=13210</guid>

					<description><![CDATA[<p>അച്ചന്റെ ബാർബർ ഷോപ്പിൽ പുരുഷൻമാരെപ്പോലെ വസ്ത്രം ധരിച്ചായിരുന്നു ആ സഹോദരിമാർ ജോലിക്കെത്തിയിരുന്നത്. അവിടെ ഷേവ് ചെയ്യാനെത്തുന്ന പുരുഷൻമാർക്ക് അപരിചിതത്വം തോന്നാതിരിക്കാനായിരുന്നു അത്. ഉത്തർപ്രദേശിലെ ബൻവാരി ടോലയിലെ സഹോദരിമാരായ ജ്യോതിയുടെയും നേഹയുടെയും ജീവിതമാണിത്. സ്കൂളിൽ പോകുന്നത് മുടക്കാതെയായിരുന്നു ബാർബർ ഷോപ്പിൽ അവർ റേസർ ബ്ലേഡും കത്രികയും എടുത്തത്. നാട്ടുകാർ ആദ്യം ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതുമാറി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഇവർക്ക് [&#8230;]</p>
<p>The post <a href="https://www.valanchery.in/sachins-tweet-about-letting-someone-else-to-shave-him-for-the-first-time-goes-viral/">&#8220;ഇതിന് മുമ്പ് മറ്റൊരാളെ കൊണ്ട് ഞാൻ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല, എന്നാൽ ആ റെക്കോഡ് ഇന്ന് തകർന്നു&#8221;, കുറിപ്പുമായി സച്ചിൻ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>അച്ചന്റെ ബാർബർ ഷോപ്പിൽ പുരുഷൻമാരെപ്പോലെ വസ്ത്രം ധരിച്ചായിരുന്നു ആ സഹോദരിമാർ ജോലിക്കെത്തിയിരുന്നത്. അവിടെ ഷേവ് ചെയ്യാനെത്തുന്ന പുരുഷൻമാർക്ക് അപരിചിതത്വം തോന്നാതിരിക്കാനായിരുന്നു അത്. ഉത്തർപ്രദേശിലെ ബൻവാരി ടോലയിലെ സഹോദരിമാരായ ജ്യോതിയുടെയും നേഹയുടെയും ജീവിതമാണിത്. സ്കൂളിൽ പോകുന്നത് മുടക്കാതെയായിരുന്നു ബാർബർ ഷോപ്പിൽ അവർ റേസർ ബ്ലേഡും കത്രികയും എടുത്തത്. നാട്ടുകാർ ആദ്യം ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതുമാറി.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2019/05/sachin.jpg" alt="sachin" width="1126" height="628" class="aligncenter size-full wp-image-13211" /><br />
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഇവർക്ക് പിന്തുണനൽകാൻ ബാർബർ ഷോപ്പിലെത്തി. ബൻവാരി ടോലയിലെ ബാർബർ ഷോപ്പിലെത്തി ഷേവ് ചെയ്തായിരുന്നു സച്ചിൻ തന്റെ പിന്തുണ അറിയിച്ചത്. . ഇതിന്റെ ചിത്രം സച്ചിൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. എന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണിത്. ഇതിന് മുമ്പ് മുമ്പ് മറ്റൊരാളെ കൊണ്ട് ഞാൻ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല. എന്നാൽ ആ റെക്കോഡ് ഇന്ന് തകർന്നു. ഈ &#8216;ബാർബർ ഷോപ്പ് ഗേൾസിനെ പരിചയപ്പെടാനായതുതന്നെ ഒരു ബഹുമതിയായി കാണുന്നുവെന്ന് സച്ചിൻ ട്വിറ്രറിൽ കുറിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">A First for me! You may not know this, but I have never gotten a shave from someone else before. That record has been shattered today. Such an honour to meet the <a href="https://twitter.com/hashtag/BarbershopGirls?src=hash&amp;ref_src=twsrc%5Etfw">#BarbershopGirls</a> and present them the <a href="https://twitter.com/GilletteIndia?ref_src=twsrc%5Etfw">@GilletteIndia</a> Scholarship.<a href="https://twitter.com/hashtag/ShavingStereotypes?src=hash&amp;ref_src=twsrc%5Etfw">#ShavingStereotypes</a><a href="https://twitter.com/hashtag/DreamsDontDiscriminate?src=hash&amp;ref_src=twsrc%5Etfw">#DreamsDontDiscriminate</a> <a href="https://t.co/DNmA8iRYsb">pic.twitter.com/DNmA8iRYsb</a></p>
<p>&mdash; Sachin Tendulkar (@sachin_rt) <a href="https://twitter.com/sachin_rt/status/1124325335430885376?ref_src=twsrc%5Etfw">May 3, 2019</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>The post <a href="https://www.valanchery.in/sachins-tweet-about-letting-someone-else-to-shave-him-for-the-first-time-goes-viral/">&#8220;ഇതിന് മുമ്പ് മറ്റൊരാളെ കൊണ്ട് ഞാൻ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല, എന്നാൽ ആ റെക്കോഡ് ഇന്ന് തകർന്നു&#8221;, കുറിപ്പുമായി സച്ചിൻ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/sachins-tweet-about-letting-someone-else-to-shave-him-for-the-first-time-goes-viral/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുവാരകുണ്ടിലെ ഉരുൾപൊട്ടലിൽ പോലീസ് നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വൈറലകുന്നു</title>
		<link>https://www.valanchery.in/the-viral-video-of-police-rescuing-a-man-in-malappuram/</link>
					<comments>https://www.valanchery.in/the-viral-video-of-police-rescuing-a-man-in-malappuram/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 14 Aug 2018 02:55:17 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[karuvarakundu]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[man]]></category>
		<category><![CDATA[rescuing]]></category>
		<category><![CDATA[viral]]></category>
		<guid isPermaLink="false">https://www.valanchery.in/?p=9459</guid>

					<description><![CDATA[<p>മലപ്പുറം: ഉരുൾപൊട്ടൽ ശക്തമായി ബാധിച്ച കരുവാരക്കുണ്ട്, നിലമ്പൂർ പോലീസും സൈന്യവും നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസകൾക്കതീതമാണ്. അത്തരത്തിലൊരു രക്ഷാപ്രവത്തനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ആഗസ്റ്റ് 8ന് കരുവാരകുണ്ട് മേഖലയിലുണ്ടായ പ്രകൃതിക്ഷോഭത്തെ തുടര്ന്ന് കരുവാരകുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിൽ കേരളാംകുണ്ട് ടൂറിസം പദ്ധതിക്ക് മുകളിലായി മണലിയാംപാടം എന്ന സ്ഥലത്തുണ്ടായ ഉരുള്പൊ ട്ടലിൽ അവിടെ തോട്ടം നോക്കി നടത്തിവരുന്ന മങ്കട സ്വദേശിയായ ബേബി എന്നയാള്‍ [&#8230;]</p>
<p>The post <a href="https://www.valanchery.in/the-viral-video-of-police-rescuing-a-man-in-malappuram/">കരുവാരകുണ്ടിലെ ഉരുൾപൊട്ടലിൽ പോലീസ് നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വൈറലകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ഉരുൾപൊട്ടൽ ശക്തമായി ബാധിച്ച കരുവാരക്കുണ്ട്, നിലമ്പൂർ പോലീസും സൈന്യവും നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസകൾക്കതീതമാണ്. അത്തരത്തിലൊരു രക്ഷാപ്രവത്തനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. <img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/08/police-rescue-1.jpg" alt="police-malappuram" width="625" height="451" class="aligncenter size-full wp-image-9461" srcset="https://www.valanchery.in/wp-content/uploads/2018/08/police-rescue-1.jpg 625w, https://www.valanchery.in/wp-content/uploads/2018/08/police-rescue-1-300x216.jpg 300w, https://www.valanchery.in/wp-content/uploads/2018/08/police-rescue-1-150x108.jpg 150w, https://www.valanchery.in/wp-content/uploads/2018/08/police-rescue-1-500x361.jpg 500w" sizes="auto, (max-width: 625px) 100vw, 625px" /><br />
ആഗസ്റ്റ് 8ന് കരുവാരകുണ്ട് മേഖലയിലുണ്ടായ പ്രകൃതിക്ഷോഭത്തെ തുടര്ന്ന്  കരുവാരകുണ്ട് പോലീസ് സ്റ്റേഷന്&#x200d; പരിധിയിൽ കേരളാംകുണ്ട് ടൂറിസം പദ്ധതിക്ക് മുകളിലായി മണലിയാംപാടം എന്ന സ്ഥലത്തുണ്ടായ ഉരുള്പൊ ട്ടലിൽ അവിടെ തോട്ടം നോക്കി നടത്തിവരുന്ന മങ്കട സ്വദേശിയായ ബേബി എന്നയാള്&#x200d; 24 മണിക്കൂറായി അപകടാവസ്ഥയിൽ ഒറ്റപ്പെട്ടു കഴിയുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പെരിന്തല്മടണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രന്റെ നിര്ദ്ദേ ശത്തിൽ കരുവാരകുണ്ട് പോലീസ് സ്റ്റേഷന്&#x200d; സബ് ഇന്പെ്റെക്ടർ ജ്യോതീന്ദ്ര കുമാര്&#x200d;, കരുവാരകുണ്ട് പോലീസ് സ്റ്റേഷന്&#x200d; സീനിയർ സി.പി.ഒ സെബാസ്റ്റ്യന്&#x200d; രാജേഷ്, പെരിന്തല്മറണ്ണ ഡി.വൈ.എസ്.പിയുടെ ഡ്രൈവര്&#x200d; എസ്.സി.പി.ഒ മോഹന്ദാണസ് എന്നിവർ മണലിയാംപാടത്ത് ഉണ്ടായ അതീവ ഗുരുതരാവസ്ഥയിലുള്ള 4 ഉരുള്പൊ ട്ടലുകളും ആയതിലെ വിള്ളലുകളും മറികടന്ന് വീണ്ടും ഉരുള്പൊ്ട്ടലുകൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ കൂടി 3 കിലോമീറ്ററോളം നടന്ന് പ്രതികൂല കാലാവസ്ഥയേയും സാഹചര്യങ്ങളേയും മറികടന്ന് സഞ്ചരിച്ച് എത്തി. അവിടെ നിന്നും ബേബി എന്നയാളെ അതി സാഹസികമായി രക്ഷപ്പെടുത്തുന്നതിന്&#x200d;െറ വീഡിയോ ദൃശ്യം ഇപ്പോൾ വൈറലായിരിക്കുന്നത്. കരുവാരകുണ്ട് മേഖലയിൽ ഉരുള്പൊ ട്ടലുകൾ ഉണ്ടായ സ്ഥലങ്ങളില്&#x200d; നിന്നും ഇത്തരത്തിൽ ഒറ്റപ്പെട്ടു പോയ അപകടാവസ്ഥയിലായ 60 ഓളം ആളുകളെ രണ്ട് ദിവസങ്ങളിലായി രക്ഷപ്പെടുത്താൻ കരുവാരകുണ്ട് പോലീസിന് കഴിഞ്ഞിട്ടുണ്ട്.<br />
<iframe loading="lazy" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fmalappurampolice%2Fvideos%2F450166072147846%2F&#038;show_text=0&#038;width=560" width="560" height="420" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe></p>
<p>The post <a href="https://www.valanchery.in/the-viral-video-of-police-rescuing-a-man-in-malappuram/">കരുവാരകുണ്ടിലെ ഉരുൾപൊട്ടലിൽ പോലീസ് നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വൈറലകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/the-viral-video-of-police-rescuing-a-man-in-malappuram/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എടയൂർ സ്വദേശിയുടെ കോമഡി ഉത്സവം മിമിക്രി പ്രകടനം വൈറലാകുന്നു; വീഡിയോ കാണാം</title>
		<link>https://www.valanchery.in/comedy-utsavam-performance-by-abbas-from-edayur-is-now-viral-on-web/</link>
					<comments>https://www.valanchery.in/comedy-utsavam-performance-by-abbas-from-edayur-is-now-viral-on-web/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 06 Jul 2018 03:02:17 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[abbas]]></category>
		<category><![CDATA[comdey utsavam]]></category>
		<category><![CDATA[edayur]]></category>
		<category><![CDATA[mannathuparamba]]></category>
		<category><![CDATA[viral]]></category>
		<guid isPermaLink="false">https://www.valanchery.in/?p=8893</guid>

					<description><![CDATA[<p>എടയൂർ: ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവർക്കിടയിലെ ഒളിഞ്ഞിരിക്കുന്ന പ്രതിഭകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്തിവരുന്ന പരിപാടിയാണ് ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം വരുന്ന കോമഡി ഉത്സവം എന്ന സൂപ്പർ ഹിറ്റ് പരിപാടി. നാട്ടിലും വിദേശത്തുമുള്ള നിരവധി പ്രതിഭകൾക്ക് ഈ പരിപാടിയിലൂടെ പ്രകടനം നടത്താൻ അവസരം നൽകുകയും അതിൽ നിരവധി പേർക്ക് സിനിമകളിൽ അവസരം ലഭിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഒരു പ്രതിഭയാണ് മലപ്പുറം ജില്ലയിലെ എടയൂർ [&#8230;]</p>
<p>The post <a href="https://www.valanchery.in/comedy-utsavam-performance-by-abbas-from-edayur-is-now-viral-on-web/">എടയൂർ സ്വദേശിയുടെ കോമഡി ഉത്സവം മിമിക്രി പ്രകടനം വൈറലാകുന്നു; വീഡിയോ കാണാം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>എടയൂർ: ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവർക്കിടയിലെ ഒളിഞ്ഞിരിക്കുന്ന പ്രതിഭകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്തിവരുന്ന പരിപാടിയാണ് ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം വരുന്ന കോമഡി ഉത്സവം എന്ന സൂപ്പർ ഹിറ്റ് പരിപാടി. നാട്ടിലും വിദേശത്തുമുള്ള നിരവധി പ്രതിഭകൾക്ക് ഈ പരിപാടിയിലൂടെ പ്രകടനം നടത്താൻ അവസരം നൽകുകയും അതിൽ നിരവധി പേർക്ക് സിനിമകളിൽ അവസരം ലഭിക്കുകയും ചെയ്തിരുന്നു.<br />
ഇത്തരത്തിൽ ഒരു പ്രതിഭയാണ് മലപ്പുറം ജില്ലയിലെ എടയൂർ പഞ്ചായത്തിലെ മണ്ണത്ത്പറമ്പിൽ താമസിക്കുന്ന അബ്ബാസ് മൂതിക്കൽ എന്ന പ്രവാസി കലാകാരൻ. ദുബൈയിൽ ജുമൈറ ഹോട്ടലിൽ ജോലി ചെയ്തു വരുന്ന അബ്ബാസ് ഒരു മികച്ച മിമിക്രി കലാകാരൻ കൂടിയാണ്. ഇദ്ദേഹത്തിന്റ്റെ പ്രകടനമാണ് നാടൊട്ടുക്കും ഇന്ന് വീക്ഷിച്ചു കൊണ്ടിരിക്കുന്നത്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-06-at-08.16.23.jpeg" alt="comedy-utsavam" width="720" height="479" class="aligncenter size-full wp-image-8894" srcset="https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-06-at-08.16.23.jpeg 720w, https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-06-at-08.16.23-300x200.jpeg 300w, https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-06-at-08.16.23-128x86.jpeg 128w, https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-06-at-08.16.23-150x100.jpeg 150w, https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-06-at-08.16.23-500x333.jpeg 500w" sizes="auto, (max-width: 720px) 100vw, 720px" /><br />
കോമഡി ഉത്സവത്തിലെ കോമ്പറ്റീഷൻ സെഗ്മെന്റിലാണ് അബ്ബാസ് മാറ്റുരച്ചത്. കണ്ണാടി എന്ന വാർത്താഥിഷ്ടിത പരിപാടി അവതരിപ്പിച്ചിരുന്ന അന്തരിച്ച മാധ്യമപ്രവർത്തകൻ ഗോപകുമാർ, നടന്മാരായ എൻ.എൻ പിള്ള, ലാലു അലക്സ് എന്നിവരായിരുന്നു അനുകരിക്കാനായി അബ്ബാസ് തിരഞ്ഞെടുത്തത്. ഇവ മൂന്നും അതിന്റെ തികവോടെ തന്നെ അബ്ബാസിന് അവതരിപ്പിക്കാൻ കഴിഞ്ഞു. വിധികർത്താക്കളുടെ പ്രശംസയും അദ്ദേഹം കരസ്തമാക്കി. ഇദ്ദേഹത്തിന്റെ പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.<br />
വീഡിയോ കാണാം<br />
<iframe loading="lazy" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fflowersonair%2Fvideos%2F1869722286406752%2F&#038;show_text=0&#038;width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe></p>
<p>The post <a href="https://www.valanchery.in/comedy-utsavam-performance-by-abbas-from-edayur-is-now-viral-on-web/">എടയൂർ സ്വദേശിയുടെ കോമഡി ഉത്സവം മിമിക്രി പ്രകടനം വൈറലാകുന്നു; വീഡിയോ കാണാം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/comedy-utsavam-performance-by-abbas-from-edayur-is-now-viral-on-web/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മങ്കടയിൽ വിരണ്ടോടിയ പോത്ത് വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി-വീഡിയോ കാണാം</title>
		<link>https://www.valanchery.in/buffalo-attacked-lady-at-mankada/</link>
					<comments>https://www.valanchery.in/buffalo-attacked-lady-at-mankada/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 10 May 2018 02:34:48 +0000</pubDate>
				<category><![CDATA[Accidents]]></category>
		<category><![CDATA[atack]]></category>
		<category><![CDATA[beef]]></category>
		<category><![CDATA[buffalo]]></category>
		<category><![CDATA[cctv]]></category>
		<category><![CDATA[mankada]]></category>
		<category><![CDATA[viral]]></category>
		<guid isPermaLink="false">https://www.valanchery.in/?p=8131</guid>

					<description><![CDATA[<p>മങ്കട: വിരണ്ടോടിയ പോത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ഇടിച്ചു വീഴ്ത്തി. ഇവരുടെ മേൽ പോത്ത് മറിഞ്ഞു വീണെങ്കിലും നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. സംഭവം നടന്ന് നിമിഷങ്ങൾക്കകം തൊട്ടടുത്ത കടയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മങ്കട മേലേ അങ്ങാടിയിലായിരുന്നു സംഭവം. നാട്ടുകാർ ഓടിക്കൂടി പോത്തിന്റെ അടിയിൽ അകപ്പെട്ട വീട്ടമ്മയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അറവിനായി [&#8230;]</p>
<p>The post <a href="https://www.valanchery.in/buffalo-attacked-lady-at-mankada/">മങ്കടയിൽ വിരണ്ടോടിയ പോത്ത് വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി-വീഡിയോ കാണാം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മങ്കട: വിരണ്ടോടിയ പോത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ഇടിച്ചു വീഴ്ത്തി. ഇവരുടെ മേൽ പോത്ത് മറിഞ്ഞു വീണെങ്കിലും നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. സംഭവം നടന്ന് നിമിഷങ്ങൾക്കകം തൊട്ടടുത്ത കടയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മങ്കട മേലേ അങ്ങാടിയിലായിരുന്നു സംഭവം. നാട്ടുകാർ ഓടിക്കൂടി പോത്തിന്റെ അടിയിൽ അകപ്പെട്ട വീട്ടമ്മയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അറവിനായി കൊണ്ടുവന്ന പോത്ത് വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെ ചേരിയം അങ്ങാടിക്ക് സമീപത്തുനിന്നാണ് ഓടിയത്. വഴിയിൽ സ്‌കൂട്ടർ യാത്രക്കാരിയുടെ നേരെയും പോത്തിന്റെ ആക്രമണശ്രമമുണ്ടായി.<br />
<iframe loading="lazy" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fvengadnews%2Fvideos%2F1650480145030440%2F&#038;show_text=0&#038;width=560" width="560" height="313" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe></p>
<p>The post <a href="https://www.valanchery.in/buffalo-attacked-lady-at-mankada/">മങ്കടയിൽ വിരണ്ടോടിയ പോത്ത് വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി-വീഡിയോ കാണാം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/buffalo-attacked-lady-at-mankada/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നവര്‍ക്ക് ജലീലിന്റെ ചുട്ട മറുപടി വൈറലാകുന്നു</title>
		<link>https://www.valanchery.in/the-reply-by-minister-kt-jaleel-is-getting-viral-on-facebook/</link>
					<comments>https://www.valanchery.in/the-reply-by-minister-kt-jaleel-is-getting-viral-on-facebook/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 23 Apr 2018 00:43:05 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[fascist]]></category>
		<category><![CDATA[jaleel]]></category>
		<category><![CDATA[minister]]></category>
		<category><![CDATA[tanur]]></category>
		<category><![CDATA[violence]]></category>
		<category><![CDATA[viral]]></category>
		<guid isPermaLink="false">https://www.valanchery.in/?p=7875</guid>

					<description><![CDATA[<p>മലപ്പുറം: താനൂരില്‍ ഹര്‍ത്താലില്‍ തകര്‍ത്ത കടകകള്‍ പുനഃസ്ഥാപിക്കാനും ആക്രമണങ്ങളിലെ മുറിവുണക്കാനും താന്‍ ഇടപെട്ടതിനെതിരെ രംഗത്തുവന്ന  വെല്‍ഫെയര്‍ പാര്‍ടിക്കും   ബിജെപി നേതാക്കള്‍ക്കും ചുട്ട മറുപടിയുമായി മന്ത്രി കെ ടി ജലീല്‍. വര്‍ഗീയ ചേരിതിരിവുണ്ടാക്കി മുതലെടുക്കാന്‍ തുനിഞ്ഞവരെ തന്റെയും എംഎല്‍എയുടെയും ഇടപെടല്‍ നിരാശരാക്കിയെന്ന് മന്ത്രി ഫേസ‌്ബുക്ക‌് പോസ‌്റ്റിൽ പറഞ്ഞു. സംഘി ബന്ധമുണ്ടെന്ന് പറയപ്പെടുന്നവര്‍ കുഴിച്ചകുഴിയില്‍ പാവം ചെറുപ്പക്കാരെ &#8216;ധാര്‍മിക പിന്തുണ&#8217; നല്‍കി ചാടിച്ച വിരുതന്‍മാര്‍ (അക്കൂട്ടത്തില്‍ [&#8230;]</p>
<p>The post <a href="https://www.valanchery.in/the-reply-by-minister-kt-jaleel-is-getting-viral-on-facebook/">വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നവര്‍ക്ക് ജലീലിന്റെ ചുട്ട മറുപടി വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: താനൂരില്&#x200d; ഹര്&#x200d;ത്താലില്&#x200d; തകര്&#x200d;ത്ത കടകകള്&#x200d; പുനഃസ്ഥാപിക്കാനും ആക്രമണങ്ങളിലെ മുറിവുണക്കാനും താന്&#x200d; ഇടപെട്ടതിനെതിരെ രംഗത്തുവന്ന  വെല്&#x200d;ഫെയര്&#x200d; പാര്&#x200d;ടിക്കും   ബിജെപി നേതാക്കള്&#x200d;ക്കും ചുട്ട മറുപടിയുമായി മന്ത്രി കെ ടി ജലീല്&#x200d;. വര്&#x200d;ഗീയ ചേരിതിരിവുണ്ടാക്കി മുതലെടുക്കാന്&#x200d; തുനിഞ്ഞവരെ തന്റെയും എംഎല്&#x200d;എയുടെയും ഇടപെടല്&#x200d; നിരാശരാക്കിയെന്ന് മന്ത്രി ഫേസ‌്ബുക്ക‌് പോസ‌്റ്റിൽ പറഞ്ഞു. സംഘി ബന്ധമുണ്ടെന്ന് പറയപ്പെടുന്നവര്&#x200d; കുഴിച്ചകുഴിയില്&#x200d; പാവം ചെറുപ്പക്കാരെ &#8216;ധാര്&#x200d;മിക പിന്തുണ&#8217; നല്&#x200d;കി ചാടിച്ച വിരുതന്&#x200d;മാര്&#x200d; (അക്കൂട്ടത്തില്&#x200d; ചില ചാനലുകളുംപെടും) ജാള്യം മറച്ചുവയ്ക്കാന്&#x200d; പെടാപ്പാട്പെടുന്നത് രസകരമാണ‌്.<br />
താനൂരില്&#x200d; പൂര്&#x200d;ണമായും തകര്&#x200d;ന്ന രണ്ട് കച്ചവട സ്ഥാപനങ്ങളേയുള്ളൂ. കെ ആര്&#x200d; ബാലന്റെ കെആര്&#x200d; ബേക്കറിയും ചന്ദ്രന്റെ പടക്കക്കടയും. ബിജെപിയും സംഘപരിവാരങ്ങളും ബേക്കറിയും  പടക്കക്കടയും പൂര്&#x200d;ണമായും തകര്&#x200d;ന്നതിന്റെ ദൃശ്യങ്ങള്&#x200d; സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് കോപ്പ് കൂട്ടാനും മലപ്പുറത്തിന്റെ മതേതര മുഖത്ത് കരിവാരിത്തേക്കാനും കൊണ്ട്പിടിച്ച് ശ്രമിക്കുന്നതിനിടയിലാണ് ഞങ്ങള്&#x200d; താനൂരിലെത്തുന്നത്. കെ ആര്&#x200d; ബാലന്&#x200d; ഇനി സ്ഥാപനം അവിടെ പുനരാരംഭിക്കാന്&#x200d; താല്&#x200d;പ്പര്യമില്ലെന്ന് ഞങ്ങളെ അറിയിച്ചു. അതെങ്ങാനും സംഭവിച്ചാല്&#x200d; എന്താകുമായിരുന്നു സ്ഥിതിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ജില്ലയുടെയും മലപ്പുറത്തെ ഭൂരിപക്ഷ സമുദായത്തിന്റെയും യശസ്സ് ഉയര്&#x200d;ത്താനേ ഞങ്ങള്&#x200d; ശ്രമിച്ചുള്ളു.  കേരളത്തിന്റെ പൊതുബോധം സര്&#x200d;വാത്മനാ അതിനെ സ്വാഗതംചെയ‌്തു.<br />
ലീഗിന്റെ മനപ്രയാസം ലീഗിനെ അടുത്തറിയുന്നവര്&#x200d;ക്ക് എളുപ്പം  മനസ്സിലാക്കാനാകും. അവര്&#x200d; ചെയ്യേണ്ടിയിരുന്ന ഒരു കാര്യം അവരെക്കാള്&#x200d; കാര്യക്ഷമമായി യഥാസമയത്ത് യാഥാര്&#x200d;ഥ്യമാക്കാന്&#x200d; &#8216;മുസ്ലിം വിരുദ്ധരെന്ന്&#8217; ലീഗ് നാഴികക്ക് നാല്&#x200d;പ്പത് വട്ടം ആരോപിക്കുന്നവര്&#x200d;ക്ക് സാധിച്ചത് അത്ര പെട്ടെന്ന് സമുദായ സംഘടനക്ക്  ദഹിക്കാനിടയില്ല. ആ ഈര്&#x200d;ഷ്യ ലീഗ് സ്‌നേഹിതന്&#x200d;മാര്&#x200d; കരഞ്ഞ് തീര്&#x200d;ത്തല്ലേ പറ്റൂ. ഞങ്ങളുടെ ഇടപെടല്&#x200d; എങ്ങിനെയാണ് വെല്&#x200d;ഫെയര്&#x200d; പാര്&#x200d;ടിക്കാര്&#x200d; പ്രചരിപ്പിക്കുംപോലെ മലപ്പുറത്തിന് അപകീര്&#x200d;ത്തികരമാവുക എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. രാജ്യത്തിന് തന്നെ മാതൃകയാകുന്ന സല്&#x200d;കൃത്യത്തിനാണ് താനൂരില്&#x200d; തുടക്കമിട്ടത്. മുസ്ലിം സമുദായത്തില്&#x200d; ഒരു ചെറു ന്യൂനപക്ഷത്തിന്റെ പിന്തുണപോലും അവകാശപ്പെടാന്&#x200d; കഴിയാത്ത കടലാസുപാര്&#x200d;ടിക്കാര്&#x200d;ക്ക് ഇതിനെതിരെ ഉറക്കെ ഉറക്കെ മതിവരുവോളം കുരയ്ക്കാം. ജനങ്ങളുടെ അകന്ന് കൊണ്ടിരിക്കുന്ന മനസ്സുകളെ അടുപ്പിക്കാനാകുന്ന പ്രവർത്തനം തുടരും. അതിന്റെ പേരില്&#x200d; എത്ര ഭീകരമായി ഭര്&#x200d;സിക്കാന്&#x200d; തുനിഞ്ഞാലും ഒരു പുല്ലു വിലപോലും അവയ്ക്കൊന്നും സമൂഹം  കല്&#x200d;പ്പിക്കില്ല. ശരിയെന്ന് തോന്നുന്ന പന്ഥാവിലൂടെ സധൈര്യം ഞങ്ങള്&#x200d; മുന്നോട്ട് പോകും.  വിജയം ആര്&#x200d;ക്കെന്ന് കാത്തിരുന്ന് കാണാമെന്നും പോസ‌്റ്റിൽ പറഞ്ഞു.<br />
പോസ്റ്റിന്റെ പൂർണ്ണ രൂപം:</p>
<blockquote><p>BJP ക്കും വെൽഫെയർ പാർട്ടിക്കും ഒരേ സ്വരം ഒരേ നിറം !&#8230;&#8230;&#8230;.!<br />
&#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211; &#8211;<br />
താനൂരിലുണ്ടായ അനിഷ്ട സംഭവങ്ങളോടുള്ള എന്റെ പ്രതികരണത്തിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് വെൽഫെയർ പാർട്ടിയും വി.മുരളീധരൻ എം.പി ഉൾപ്പടെയുള്ള ബി.ജെ.പി. നേതാക്കളും രംഗത്ത് വന്നത് ഞങ്ങളുടെ ഇടപെടലുകൾ ഫലം കണ്ടുവെന്നതിന്റെ സുവ്യക്തമായ സാക്ഷ്യപത്രങ്ങളായേ കാണാനാകു . കഴിഞ്ഞ ദിവസം നടന്ന &#8220;വ്യാജ ഹർത്താലി&#8221; നെ വാർത്തകൾ നൽകി പ്രോൽസാഹിപ്പിച്ചും സോഷ്യൽ മീഡിയയിൽ പിന്തുണ പറയാതെ പറഞ്ഞും വീട്ടിലിരിക്കുന്നവരെ തെരുവിലിറക്കിയത് കൊണ്ട് , വല്ല നേട്ടവുമുണ്ടായാൽ അത് കീശയിലാക്കാനും കോട്ടമുണ്ടായാൽ പാപഭാരം അങ്ങാടികളിൽ അഴിഞ്ഞാടിയ ചെറുപ്പക്കാരുടെ പിരടിയിൽ കെട്ടിവെച്ച് തടിയൂരാനും ലക്ഷ്യമിട്ട് ചില ബുദ്ധിരാക്ഷസൻമാർ നടത്തിയ ഗിമ്മിക്കുകൾ കണ്ടവർക്കൊക്കെ പെട്ടന്ന് പിടികിട്ടിയിട്ടുണ്ടാകും . കൈ നനയാതെ മീൻപിടിക്കാനാകാത്തതിലെ ദു:ഖം മുഴുവൻ അവരുടെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട് . സംഘി ബന്ധമുണ്ടെന്ന് പറയപ്പെടുന്നവർ കുഴിച്ച കുഴിയിൽ പാവം ചെറുപ്പക്കാരെ &#8220;ധാർമ്മിക പിന്തുണ&#8221; നൽകി ചാടിച്ച വിരുതൻമാർ (അക്കൂട്ടത്തിൽ ചില ചാനലുകളും പെടും) ജാള്യത മറച്ചുവെക്കാൻ പെടാപ്പാട് പെടുന്നത് രസകരമാണ്.<br />
താനൂരിൽ പൂർണ്ണമായും തകർന്ന രണ്ടേരണ്ട് കച്ചവട സ്ഥാപനങ്ങളേയുളളു . ഒന്ന് കെ.ആർ ബാലന്റെ കെ.ആർ ബേക്കറിയും ചന്ദ്രന്റെ പടക്കക്കടയുമാണവ. സാധാരണ ഇത്തരമൊരു ഹർത്താലിന് സംഭവിക്കുന്ന ഒരു തോണ്ടലിനും പിച്ചലിലിനുമപ്പുറം തൊട്ടടുത്ത ദിവസം കട തുറക്കാനാകാത്ത വിധം മറ്റൊരു കടയിലും ഹർത്താലുകാരുടെ ആവേശ പ്രകടനത്തിൽ ഒന്നും സംഭവിച്ചിട്ടില്ല . ബി.ജെ.പിയും സംഘ് പരിവാരങ്ങളും ബാലേട്ടന്റെ ബേക്കറിയും ചന്ദ്രേട്ടന്റെ പടക്കക്കടയും പൂർണ്ണമായും തകർന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് കോപ്പ് കൂട്ടാനും മലപ്പുറത്തിന്റെ മതേതര മുഖത്ത് കരിവാരിത്തേക്കാനും കൊണ്ട്പിടിച്ച് ശ്രമിക്കുന്നതിനിടയിലാണ് ഞങ്ങൾ താനൂരിലെത്തുന്നത് . കെ.ആർ ബാലൻ ഇനി സ്ഥാപനം അവിടെ പുനരാരംഭിക്കാൻ താൽപര്യമില്ലെന്ന് ഞങ്ങളെ അറിയിച്ചു . അതെങ്ങാനും സംഭവിച്ചാൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ . എന്നന്നേകുമുള്ള കറുകറുത്ത പാടായി മലപ്പുറത്തിന്റെ മതേതര മുഖത്ത് അത് പരുപരുത്ത് നിൽക്കുമായിരുന്നു . അത്തരമൊരു സാഹചര്യം കണ്ടില്ലെന്ന് നടിച്ച് പതിവു സന്ദർശനമാക്കി ഞങ്ങളുടെ സാന്നിദ്ധ്യത്തെ മാറ്റണമെന്നും ഒരെലയനക്കം പോലും സൃഷ്ടിക്കാതെ ഔദ്യോഗിക സംഘം മടങ്ങിപ്പോരണമെന്നും ആയിരുന്നു ഇരു സമുദായങ്ങളിലെയും പ്രതിലോമകാരികൾ ആഗ്രഹിച്ചത് . കുട്ടനെയും മുട്ടനെയും കൂട്ടിയിടിപ്പിച്ച് രക്തമൂറ്റിക്കുടിച്ച് തുള്ളിച്ചാടാൻ മോഹിച്ച കലാപക്കൊതിയർക്ക് ഞങ്ങളുടെ പ്രഖ്യാപനം ഇടിത്തീയായി അനുഭവപ്പെട്ടത് സ്വാഭാവികം.<br />
മലപ്പുറം ജില്ലയുടെയും മലപ്പുറത്തെ ഭൂരിപക്ഷ സമുദായത്തിന്റെയും യശസ്സ് ഉയർത്താനേ ഞങ്ങൾ ശ്രമിച്ചുള്ളു . കേരളത്തിന്റെ പൊതുബോധം സർവ്വാത്മനാ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തു . BJP ഇതിനെ എതിർത്തത് അവരുടെ അനന്തമായ രാഷ്ട്രീയ സാധ്യതയുടെ കവാടങ്ങൾ അടയാൻ പ്രസ്തുത നീക്കം നിമിത്തമായി എന്നത് കൊണ്ടാണെന്ന് ആർക്കാണ് അറിയാത്തത് ? അതേ സമയം വെൽഫെയർ പാർട്ടിയുടെ ഉറഞ്ഞ് തുള്ളൽ എന്തിന് വേണ്ടിയായിരുന്നു ? വല്ല കുഴപ്പവും പെറ്റുവീണ നാട്ടിലുണ്ടായാൽ &#8220;ഹുകൂമത്തേ ഇലാഹി&#8221; യുടെ (ദൈവീക ഭരണക്രമം നിലനിൽക്കുന്ന) നാടുകളിലേക്ക് &#8220;ഹിജ്റ&#8221; അഥവാ പലായനം നടത്താൻ ഇക്കൂട്ടർക്ക് കഴിഞ്ഞേക്കാം . മലപ്പുറത്തെ തൊണ്ണൂറ്റി ഒൻപതേ മുക്കാൽ ശതമാനം വരുന്ന നിഷ്കപടരായ മനുഷ്യർ എങ്ങോട്ട് പോകും ? അവർക്ക് പോകാനും വരാനും കിടക്കാനും മയങ്ങാനും അവസാനം ശാശ്വത നിദ്ര പൂകാനും ഈ മണ്ണല്ലേ ഉള്ളു . ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാവണം ഇങ്ങിനെയൊരു സൽകൃത്യത്തിലേക്കായി അഞ്ച് മിനുട്ടിനിടയിൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച് കിട്ടിയ സുഹൃത്തുക്കൾ ഓരോരുത്തരും അവരവർക്ക് കഴിയുന്ന സംഖ്യ നൽകാമെന്നേറ്റത് . അവരുടെ പേരു വിവരങ്ങളാണ്<br />
കഴിഞ്ഞ ദിവസം എന്റെ fb പോസ്റ്റിൽ സൂചിപ്പിച്ചിരുന്നത് . ഒരാളും ഞാൻ പങ്കുവെച്ച ആശയത്തോട് എതിര് പറഞ്ഞില്ലെന്നത് അവരിലൊക്കെ നിറഞ്ഞ് തുളുമ്പുന്ന നീതിബോധത്തിന്റെ പ്രതിഫലനമായിരുന്നു . ഇത്തരമൊരു സംരഭത്തിൽ ഭാഗഭാക്കാകാൻ താൽപര്യമുള്ള എന്റെ സുഹൃത്ത് ചേന്നര സി.പി കുഞ്ഞിമൂസ ഉൾപ്പടെ നിരവധി പേരാണ് കാര്യങ്ങളറിഞ്ഞ് അവരുടെ സന്നദ്ധത അറിയിച്ച് പിന്നീട് വിളിച്ചത് . മതം &#8220;മദ&#8221;ത്തിന് വഴിമാറിക്കൊടുക്കാത്തവരുടെ സന്മനസ്സിന് ഇതിലധികം മറ്റെന്ത് തെളിവ് വേണം ? അക്രമിക്കപ്പെട്ട പത്തൊൻപത് കടകളിൽ പതിനാറെണ്ണവും മുസ്ലിങ്ങളുടെ സ്ഥാപനങ്ങളാണെന്നും അവിടെയൊക്കെ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്നും വാർത്തകൾ പടച്ചു വിടുന്ന വെൽഫെയർകാർക്കും സംപ്രേക്ഷണം ചെയ്യുന്ന വഴിത്തിരിവ് ചാനലിനും ഉത്തമ ബോദ്ധ്യമുണ്ടെങ്കിൽ &#8220;പരമത&#8221; സ്നേഹികൾക്ക് ചുട്ടമറുപടി കൊടുക്കാൻ &#8220;സ്വമത&#8221; പ്രേമികൾക്ക് മറ്റൊരു സഹായ നിധി രൂപീകരിച്ച് നഷ്ടം നികത്തിക്കൊടുക്കുന്നതിന് ആരും തടസ്സം നിന്നിട്ടില്ലല്ലോ?<br />
ലീഗിന്റെ മനപ്രയാസം ലീഗിനെ അടുത്തറിയുന്നവർക്ക് എളുപ്പം മനസ്സിലാക്കാനാകും . അവർ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം അവരെക്കാൾ കാര്യക്ഷമമായി യഥാസമയത്ത് യാഥാർത്യമാക്കാൻ &#8220;മുസ്ലിം വിരുദ്ധരെന്ന്&#8221; ലീഗ് നാഴികക്ക് നാൽപത് വട്ടം ആരോപിക്കുന്നവർക്ക് സാധിച്ചത് അത്ര പെട്ടന്ന് സമുദായ സംഘടനക്ക് ദഹിക്കാനിടയില്ല . ആ ഈർഷ്യം ലീഗ് സ്നേഹിതൻമാർ കരഞ്ഞ് തീർത്തല്ലേ പറ്റു.<br />
ഞങ്ങളുടെ ഇടപെടൽ എങ്ങിനെയാണ് വെൽഫെയർ പാർട്ടിക്കാർ പ്രചരിപ്പിക്കും പോലെ മലപ്പുറത്തിന് അപകീർത്തികരമാവുക എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല . രാജ്യത്തിന് തന്നെ മാതൃകയാകുന്ന സൽകൃത്യത്തിനാണ് താനൂരിൽ തുടക്കമിട്ടത് . മുസ്ലിം സമുദായത്തിൽ ഒരു ന്യൂനാൽ ന്യൂനപക്ഷത്തിന്റെ പിന്തുണ പോലും അവകാശപ്പെടാൻ കഴിയാത്ത കടലാസു പാർട്ടിക്കാർക്ക് ഇതിനെതിരെ ഉറക്കെ ഉറക്കെ മതിവരുവോളം കുരക്കാം. ജനങ്ങളുടെ അകന്ന് കൊണ്ടിരിക്കുന്ന മനസ്സുകളെ അടുപ്പിക്കാൻ ഞങ്ങളെക്കൊണ്ടാവുന്നപ്രവർത്തനങ്ങൾ ഞങ്ങൾ നടത്തിക്കൊണ്ടേ ഇരിക്കും . അതിന്റെ പേരിൽ എത്ര ഭീകരമായി ഭൽസിക്കാൻ തുനിഞ്ഞാലും ഒരു പുല്ലു വിലപോലും അവക്കൊന്നും സമൂഹം കൽപിക്കില്ല . ശരിയെന്ന് തോന്നുന്ന പന്ഥാവിലൂടെ സധൈര്യം ഞങ്ങൾ മുന്നോട്ട് പോകും . കാലം സാക്ഷി , വിജയം ആർക്കെന്ന് കാത്തിരുന്ന് കാണാം . നിങ്ങൾക്ക് നിങ്ങുളുടെ വഴി ഞങ്ങൾക്ക് ഞങ്ങളുടെ വഴി..</p></blockquote>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdrkt.jaleel%2Fposts%2F1701097206645752&amp;width=500" width="500" height="768" frameborder="0" scrolling="no"></iframe></p>
<p>The post <a href="https://www.valanchery.in/the-reply-by-minister-kt-jaleel-is-getting-viral-on-facebook/">വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നവര്‍ക്ക് ജലീലിന്റെ ചുട്ട മറുപടി വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/the-reply-by-minister-kt-jaleel-is-getting-viral-on-facebook/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമ്മയുടെ കുഴിമാടത്തിനു മുകളിൽ ദേശീയപാത സർവ്വെ അടയാളപ്പെടുത്തുന്നത് നോക്കി നിൽക്കുന്ന മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു</title>
		<link>https://www.valanchery.in/haunting-image-of-a-lad-watching-his-mothers-grave-gets-marked-for-national-highway-getting-viral/</link>
					<comments>https://www.valanchery.in/haunting-image-of-a-lad-watching-his-mothers-grave-gets-marked-for-national-highway-getting-viral/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 05 Apr 2018 01:40:05 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[grave]]></category>
		<category><![CDATA[mother]]></category>
		<category><![CDATA[nh-66]]></category>
		<category><![CDATA[photography]]></category>
		<category><![CDATA[son]]></category>
		<category><![CDATA[survey]]></category>
		<category><![CDATA[viral]]></category>
		<category><![CDATA[watch]]></category>
		<guid isPermaLink="false">https://www.valanchery.in/?p=7615</guid>

					<description><![CDATA[<p>കോട്ടക്കൽ: ദേശീയ പത 66 ന്റെ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി നടന്നുവരുന്ന സർവ്വെ മലപ്പുറം ജില്ലയിലൂടെ ആണ് നിലവിൽ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും വൻ ജനപ്രതിഷേധത്തിനിടയാക്കിയ സർവ്വെ നടപടികൾ നടന്നു വരികവെ ചില വികാരനിർഭര നിമിഷങ്ങളിലൂടെയും കടന്നു പോകുന്നു. അത്തരത്തിലൊരു സന്ദർഭമാണ് എടരിക്കോടിനടുത്ത് കഴിഞ്ഞ ദിവസം ഉണ്ടായത്. തന്റെ അമ്മയെ മറവ് ചെയ്ത കുഴിമാടത്തിൽ സർവ്വെക്കായി അടയാളപ്പെടുത്തുന്നതു നിസ്‌സഹായതയോടെ നോക്കി നിൽക്കുന്ന മകന്റെ ചിത്രമാണ് [&#8230;]</p>
<p>The post <a href="https://www.valanchery.in/haunting-image-of-a-lad-watching-his-mothers-grave-gets-marked-for-national-highway-getting-viral/">അമ്മയുടെ കുഴിമാടത്തിനു മുകളിൽ ദേശീയപാത സർവ്വെ അടയാളപ്പെടുത്തുന്നത് നോക്കി നിൽക്കുന്ന മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കോട്ടക്കൽ: ദേശീയ പത 66 ന്റെ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി നടന്നുവരുന്ന സർവ്വെ മലപ്പുറം ജില്ലയിലൂടെ ആണ് നിലവിൽ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും വൻ ജനപ്രതിഷേധത്തിനിടയാക്കിയ സർവ്വെ നടപടികൾ നടന്നു വരികവെ ചില വികാരനിർഭര നിമിഷങ്ങളിലൂടെയും കടന്നു പോകുന്നു.<img loading="lazy" decoding="async" class="size-full wp-image-7617 aligncenter" src="https://www.valanchery.in/wp-content/uploads/2018/04/29793161_1244206459016217_4707235065228811203_n.jpg" alt="grave-survey" width="740" height="960" srcset="https://www.valanchery.in/wp-content/uploads/2018/04/29793161_1244206459016217_4707235065228811203_n.jpg 740w, https://www.valanchery.in/wp-content/uploads/2018/04/29793161_1244206459016217_4707235065228811203_n-231x300.jpg 231w, https://www.valanchery.in/wp-content/uploads/2018/04/29793161_1244206459016217_4707235065228811203_n-150x195.jpg 150w, https://www.valanchery.in/wp-content/uploads/2018/04/29793161_1244206459016217_4707235065228811203_n-385x500.jpg 385w" sizes="auto, (max-width: 740px) 100vw, 740px" /><br />
അത്തരത്തിലൊരു സന്ദർഭമാണ് എടരിക്കോടിനടുത്ത് കഴിഞ്ഞ ദിവസം ഉണ്ടായത്. തന്റെ അമ്മയെ മറവ് ചെയ്ത കുഴിമാടത്തിൽ സർവ്വെക്കായി അടയാളപ്പെടുത്തുന്നതു നിസ്‌സഹായതയോടെ നോക്കി നിൽക്കുന്ന മകന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsudhakaran.kottakkal%2Fposts%2F1244206552349541&amp;width=500" width="500" height="613" frameborder="0" scrolling="no"></iframe><br />
കോട്ടക്കലിലെ ഫോട്ടോ ജേർണലിസ്റ്റായ സുധാകരൻ പകർത്തിയ ചിത്രമാണ് ഇത്. മുൻപ് പ്രഖ്യാപിച്ച അലൈൻ‌മെന്റിൽ നിന്നും വ്യത്യാസപ്പെടുത്തി പുതിയ അലൈൻ‌മെന്റ് വൻ ജനകീയ പ്രതിഷേധത്തിനിടവച്ചിരികുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി സ്ത്രീകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹര സമരം ചിനക്കലിൽ ആരംഭിച്ചിട്ടുണ്ട്.</p>
<p>The post <a href="https://www.valanchery.in/haunting-image-of-a-lad-watching-his-mothers-grave-gets-marked-for-national-highway-getting-viral/">അമ്മയുടെ കുഴിമാടത്തിനു മുകളിൽ ദേശീയപാത സർവ്വെ അടയാളപ്പെടുത്തുന്നത് നോക്കി നിൽക്കുന്ന മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/haunting-image-of-a-lad-watching-his-mothers-grave-gets-marked-for-national-highway-getting-viral/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫേസ്ബുക്കില്‍ നിന്ന് ഒന്നിറങ്ങി വരാമോ? വര്‍ഗീയത അരങ്ങുവാഴുമ്പോള്‍ നമ്മുടെ ഗ്രാമീണ മനസുകളില്‍ ഇന്നും സ്‌നേഹം നിറഞ്ഞുനില്‍ക്കുന്നു: ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ വീഡിയോ വൈറലാകുന്നു</title>
		<link>https://www.valanchery.in/facebook-live-video-by-skssf-leader-basheer-faizy-deshamangalam-went-viral/</link>
					<comments>https://www.valanchery.in/facebook-live-video-by-skssf-leader-basheer-faizy-deshamangalam-went-viral/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 11 Dec 2017 00:22:54 +0000</pubDate>
				<category><![CDATA[Featured]]></category>
		<category><![CDATA[Viral]]></category>
		<category><![CDATA[Basheer-Faizy-Deshamangalam]]></category>
		<category><![CDATA[facebook live]]></category>
		<category><![CDATA[skssf]]></category>
		<category><![CDATA[viral]]></category>
		<guid isPermaLink="false">https://www.valanchery.in/?p=5714</guid>

					<description><![CDATA[<p>സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയത അരങ്ങുതകര്‍ക്കുമ്പോഴും നമ്മുടെ ഗ്രാമീണ മനസുകളില്‍ ഇന്നും സൗഹാര്‍ദത്തിന്റെയും പാരസ്പര്യത്തിന്റെയും നീര്‍ക്കെട്ടൊഴുകി കൊണ്ടിരിക്കുന്നുവെന്ന് കാണിക്കുന്ന പ്രമുഖ പ്രഭാഷകനും എസ്.കെ.എസ്.എസ്.എഫ് നേതാവുമായ ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ വീഡിയോ വൈറലാവുന്നു. ഗുരുവായൂരിനടുത്തെ പോര്‍ക്കളയങ്ങാട് എന്ന സ്ഥലത്തെ മതസൗഹാര്‍ദ്ദ കഥയാണ് ബഷീര്‍ ഫൈസി ദേശമംഗലം ലൈവ് വീഡിയോയിലൂടെ പറയുന്നത്. പോര്‍ക്കളയങ്ങാട് ശ്രീ അയ്യപ്പ ക്ഷേത്രവും തൊട്ടടുത്തായയുള്ള പോര്‍ക്കളയങ്ങാട് ജമാമസ്ജിദും തമ്മിലുള്ള ഐക്യമാണ് ലൈവ് വീഡിയോയില്‍ [&#8230;]</p>
<p>The post <a href="https://www.valanchery.in/facebook-live-video-by-skssf-leader-basheer-faizy-deshamangalam-went-viral/">ഫേസ്ബുക്കില്‍ നിന്ന് ഒന്നിറങ്ങി വരാമോ? വര്‍ഗീയത അരങ്ങുവാഴുമ്പോള്‍ നമ്മുടെ ഗ്രാമീണ മനസുകളില്‍ ഇന്നും സ്‌നേഹം നിറഞ്ഞുനില്‍ക്കുന്നു: ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ വീഡിയോ വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>സോഷ്യല്&#x200d; മീഡിയയില്&#x200d; വര്&#x200d;ഗീയത<span id="more-5714"></span> അരങ്ങുതകര്&#x200d;ക്കുമ്പോഴും നമ്മുടെ ഗ്രാമീണ മനസുകളില്&#x200d; ഇന്നും സൗഹാര്&#x200d;ദത്തിന്റെയും പാരസ്പര്യത്തിന്റെയും നീര്&#x200d;ക്കെട്ടൊഴുകി കൊണ്ടിരിക്കുന്നുവെന്ന് കാണിക്കുന്ന പ്രമുഖ പ്രഭാഷകനും എസ്.കെ.എസ്.എസ്.എഫ് നേതാവുമായ ബഷീര്&#x200d; ഫൈസി ദേശമംഗലത്തിന്റെ വീഡിയോ വൈറലാവുന്നു. ഗുരുവായൂരിനടുത്തെ പോര്&#x200d;ക്കളയങ്ങാട് എന്ന സ്ഥലത്തെ മതസൗഹാര്&#x200d;ദ്ദ കഥയാണ് ബഷീര്&#x200d; ഫൈസി ദേശമംഗലം ലൈവ് വീഡിയോയിലൂടെ പറയുന്നത്. പോര്&#x200d;ക്കളയങ്ങാട് ശ്രീ അയ്യപ്പ ക്ഷേത്രവും തൊട്ടടുത്തായയുള്ള പോര്&#x200d;ക്കളയങ്ങാട് ജമാമസ്ജിദും തമ്മിലുള്ള ഐക്യമാണ് ലൈവ് വീഡിയോയില്&#x200d; കാണിക്കുന്നത്. അഞ്ചുമീറ്റര്&#x200d; വ്യത്യാസത്തിലുള്ള ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്‌നേഹം ഓര്&#x200d;മ്മപ്പെടുത്താനാണ് ലൈവില്&#x200d; വന്നതെന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. 5 ലക്ഷത്തില്&#x200d;പരം ആളുകള്&#x200d; ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.</p>
<p>ക്ഷേത്രത്തിലും പള്ളിയിലും എന്തു പരിപാടി നടന്നാല്&#x200d; രണ്ടു മതവിശ്വാസികളും ഒരുമിച്ചാണ് പരിപാടികള്&#x200d; നടത്തുന്നത്. ക്ഷേത്രത്തില്&#x200d; നിന്നുള്ള അരങ്ങു കെട്ടിയിരിക്കുന്നത് തന്നെ പള്ളിയിലേക്കാണ്. ഊറൂസിന്റെ ഭാഗമായി ക്ഷേത്രത്തിലും പള്ളിയിലും ഒരേപോലെ ലൈറ്റ് ഇട്ടിട്ടുണ്ട്. ലൈറ്റ് സംവിധാനമൊരുക്കിയിരിക്കുന്നത് മഹല്ലു കമ്മറ്റിയാണ്. അതുപോലെ ക്ഷേത്രത്തില്&#x200d; എന്തെങ്കിലും പരിപാടി വന്നാല്&#x200d; ക്ഷേത്രത്തിന്റെ വകയായി പള്ളിയിലും ക്ഷേത്രത്തിലും ഒരേപോലെ തന്നെ ലൈറ്റിടും. പള്ളികളില്&#x200d; നടക്കുന്ന ചടങ്ങുകളില്&#x200d; ഹിന്ദു സഹോദരന്മാര്&#x200d; ഉള്&#x200d;പ്പടെ വോളണ്ടിയര്&#x200d;മാരായി ചടങ്ങില്&#x200d; ഉടനീളം പങ്കെടുക്കാറുണ്ട്. തിരിച്ചും നടക്കാറുണ്ടെന്നും പറയുന്നു. സോഷ്യല്&#x200d;മീഡിയയില്&#x200d; വര്&#x200d;ഗീയത വളര്&#x200d;ത്തുന്ന വീഡിയോകള്&#x200d; പ്രചരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ലൈവ് വീഡിയോ ശ്രദ്ധേയമാകുന്നത്.</p>
<p>Watch video here:<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fbasheerfaizy.deshamangalam%2Fvideos%2F1475646702532359%2F&amp;show_text=0&amp;width=267" width="267" height="476" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p>Courtesy:evisionnews</p>
<p>The post <a href="https://www.valanchery.in/facebook-live-video-by-skssf-leader-basheer-faizy-deshamangalam-went-viral/">ഫേസ്ബുക്കില്‍ നിന്ന് ഒന്നിറങ്ങി വരാമോ? വര്‍ഗീയത അരങ്ങുവാഴുമ്പോള്‍ നമ്മുടെ ഗ്രാമീണ മനസുകളില്‍ ഇന്നും സ്‌നേഹം നിറഞ്ഞുനില്‍ക്കുന്നു: ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ വീഡിയോ വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/facebook-live-video-by-skssf-leader-basheer-faizy-deshamangalam-went-viral/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്ത് ഫ്ലാഷ് മോബ് നൃത്തം ചവിട്ടിയ പെണ്‍‌കുട്ടികളെ താറടിക്കുന്നവര്‍ക്കെതിരെ രണ്ട് വര്‍ഷം മുന്‍പ് വളാഞ്ചേരിയില്‍ തെരുവ് നാടകം അവതരിപ്പിച്ച സാമൂഹിക പ്രവര്‍ത്തക ഷംന കൊളക്കാടന്റെ കുറിപ്പ് വൈറലാകുന്നു</title>
		<link>https://www.valanchery.in/shamna-kolakkodan-facebook-post-flash-mob-viral/</link>
					<comments>https://www.valanchery.in/shamna-kolakkodan-facebook-post-flash-mob-viral/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 06 Dec 2017 06:09:53 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[flash mob]]></category>
		<category><![CDATA[Shamna Kolakkodan]]></category>
		<category><![CDATA[viral]]></category>
		<guid isPermaLink="false">https://www.valanchery.in/?p=5616</guid>

					<description><![CDATA[<p>രണ്ട് കൊല്ലം മുൻപ് ശ്രീശങ്കരാചാര്യയിൽ പഠിക്കുമ്പോൾ വളാഞ്ചേരി പരിസരത്ത് ഞങ്ങൾ സുഹൃത്തുക്കൾ ചേർന്നൊരു തെരുവു നാടകം നടത്തി. ആൺ പെൺ സൗഹൃദം, സ്ത്രീ സൗഹൃദ സമൂഹം ഒക്കെത്തന്നെയായിരുന്നു പ്രമേയം. ഒട്ടും സ്വീകാര്യത ഉണ്ടാവില്ല എന്നുറപ്പുണ്ടായിട്ടും വളരെ നന്നായിത്തന്നെ അവതരിപ്പിച്ചു. അലറി വിളിച്ച പെൺകുട്ടികളെയും കൂട്ടത്തിൽ തട്ടമിട്ട പെണ്ണിനേയും ഒരിക്കലും നെഞ്ചിലേക്കടുപ്പിക്കാൻ തയ്യാറുണ്ടായിരുന്നില്ല അന്നവിടെ കൂടിയവർക്ക്. നിനക്കൊക്കെപറ്റിയ പണി വേറെയാ ടീ എന്നലറിയത്, ഇവളെയൊക്കെ [&#8230;]</p>
<p>The post <a href="https://www.valanchery.in/shamna-kolakkodan-facebook-post-flash-mob-viral/">മലപ്പുറത്ത് ഫ്ലാഷ് മോബ് നൃത്തം ചവിട്ടിയ പെണ്‍‌കുട്ടികളെ താറടിക്കുന്നവര്‍ക്കെതിരെ രണ്ട് വര്‍ഷം മുന്‍പ് വളാഞ്ചേരിയില്‍ തെരുവ് നാടകം അവതരിപ്പിച്ച സാമൂഹിക പ്രവര്‍ത്തക ഷംന കൊളക്കാടന്റെ കുറിപ്പ് വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>രണ്ട് കൊല്ലം മുൻപ് ശ്രീശങ്കരാചാര്യയിൽ പഠിക്കുമ്പോൾ<span id="more-5616"></span> വളാഞ്ചേരി പരിസരത്ത് ഞങ്ങൾ സുഹൃത്തുക്കൾ ചേർന്നൊരു തെരുവു നാടകം നടത്തി. ആൺ പെൺ സൗഹൃദം, സ്ത്രീ സൗഹൃദ സമൂഹം ഒക്കെത്തന്നെയായിരുന്നു പ്രമേയം. ഒട്ടും സ്വീകാര്യത ഉണ്ടാവില്ല എന്നുറപ്പുണ്ടായിട്ടും വളരെ നന്നായിത്തന്നെ അവതരിപ്പിച്ചു. അലറി വിളിച്ച പെൺകുട്ടികളെയും കൂട്ടത്തിൽ തട്ടമിട്ട പെണ്ണിനേയും ഒരിക്കലും നെഞ്ചിലേക്കടുപ്പിക്കാൻ തയ്യാറുണ്ടായിരുന്നില്ല അന്നവിടെ കൂടിയവർക്ക്. നിനക്കൊക്കെപറ്റിയ പണി വേറെയാ ടീ എന്നലറിയത്, ഇവളെയൊക്കെ കയറൂരി വിട്ടതാണോ എന്നൊക്കെ വിളിച്ചു കൂവിയ ചേട്ടന്മാരെ ഓർക്കുന്നുണ്ട്. തിരിച്ചൊന്നും പറയാതെ പോന്നതിലിന്ന് ഖേദമുണ്ട്. നാടകം തിരൂർ സ്റ്റാന്റിലും നടത്താൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പെൺകുട്ടികൾക്ക് നേരെയുണ്ടായ അസഭ്യവർഷങ്ങൾ കാരണം വേണ്ടെന്ന് വെച്ച് മടങ്ങുകയായിരുന്നു.<br />
എത്ര സുന്ദരമായിട്ടാണന്നറിയോ ഞങ്ങളന്നത് അവതരിപ്പിച്ചത്. വളരെ ചുരുക്കം പേരാണെങ്കിലും കാണികളിൽ ചിലർ പ്രമേയത്തെയും അവതരണത്തെയും കുറിച്ച് നല്ല രീതിയിൽ പ്രതികരിച്ചിരുന്നു.</p>
<p><img loading="lazy" decoding="async" class="alignright size-large wp-image-5617" src="https://www.valanchery.in/wp-content/uploads/2017/12/street-drama-3-1024x615.jpg" alt="" width="1024" height="615" srcset="https://www.valanchery.in/wp-content/uploads/2017/12/street-drama-3-1024x615.jpg 1024w, https://www.valanchery.in/wp-content/uploads/2017/12/street-drama-3-300x180.jpg 300w, https://www.valanchery.in/wp-content/uploads/2017/12/street-drama-3-1300x780.jpg 1300w, https://www.valanchery.in/wp-content/uploads/2017/12/street-drama-3-150x90.jpg 150w, https://www.valanchery.in/wp-content/uploads/2017/12/street-drama-3-500x300.jpg 500w" sizes="auto, (max-width: 1024px) 100vw, 1024px" /></p>
<p>ഇനി ഫ്ലാഷ് മൊബിലേക്ക് വരാം.അന്നവിടെ മോശം രീതിയിൽ ആക്രോഷിച്ച ആൾക്കാരാരിൽ നിന്നും ഇപ്പറയുന്ന ഖുർആനിന്റെ നടുക്കണ്ടമായ ആൾക്കാരിലും ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല. എന്ത് സുന്ദരമായിട്ടാണ് ആ പെൺകുട്ടികൾഡാൻസ് ചെയ്തത്.മലപ്പുറത്തിന്റെ ഒത്ത നടുക്കല്ല, അതിരു കെട്ടി വിലക്കിയിട്ട് സംരക്ഷിക്കുന്ന അനേകായിരം പെൺമനസുകളിലാണവർ തുള്ളിക്കളിച്ചത്. ആ ഒരൊറ്റ ഡാൻസുകൊണ്ട് അവർ നരകത്തിൽ പോവുമെങ്കിൽ ഒന്ന് ചോദിക്കട്ടെ, ഇക്കണ്ട കാലമത്രയും പെണ്ണുങ്ങളെ സ്വർഗത്തിൽ കേറ്റാനുള്ള തത്രപ്പാടിനിടയിൽ നിങ്ങൾ (മനപൂർവ്വം)ചിലരെ വിട്ടു പോയി.</p>
<p><img loading="lazy" decoding="async" class="alignright size-large wp-image-5618" src="https://www.valanchery.in/wp-content/uploads/2017/12/street-drama-1024x615.jpg" alt="" width="1024" height="615" srcset="https://www.valanchery.in/wp-content/uploads/2017/12/street-drama-1024x615.jpg 1024w, https://www.valanchery.in/wp-content/uploads/2017/12/street-drama-300x180.jpg 300w, https://www.valanchery.in/wp-content/uploads/2017/12/street-drama-1300x780.jpg 1300w, https://www.valanchery.in/wp-content/uploads/2017/12/street-drama-150x90.jpg 150w, https://www.valanchery.in/wp-content/uploads/2017/12/street-drama-500x300.jpg 500w" sizes="auto, (max-width: 1024px) 100vw, 1024px" /></p>
<p>കള്ളുകുടിക്കണ, പെണ്ണുപിടിക്കുന്ന, പലിശ വാങ്ങുന്ന, പലിശ കൊടുക്കുന്ന, മീഡിയകളിൽ നിറഞ്ഞ് നിൽക്കുന്ന, അക്രമം കാണിക്കുന്ന, മാതാപിതാക്കളെ അനുസരിക്കാത്ത അവരെ സംരക്ഷിക്കാത്ത അനേകായിരം ആൾക്കാർ ഈ ഭൂമിയിലുണ്ട്.ഇവരെയൊന്നും നേരെയാക്കാതെ പെണ്ണുങ്ങൾ ഒന്ന് പുറത്തിറങ്ങിയാൽ, ഒന്ന് ആടിയാൽ അങ്ങ് ചീത്തയാവുമെന്നും നേരെ നരകത്തിലെത്തുമെന്ന് ഭയം കാണിക്കുന്നതിലെയും ലോജിക്ക് എന്തെന്ന് മനസിലായില്ല. ഒട്ടുമിക്ക പെൺകുട്ടികളും ഇത്തരം പരിഹാസങ്ങളും അവഗണനയും കണ്ടും കേട്ടും തന്നയാണ് വളർന്നു വരുന്നത്.ഒന്നാലോചിച്ചു നോക്കു.. നിങ്ങളുടെ ഒരൊറ്റ നോട്ടം കൊണ്ട്, വാക്കു കൊണ്ട് എത്രയെത്ര ഊർജസ്വലരായ പെൺകുഞ്ഞുങ്ങളെയാണ് നിങ്ങൾ നശിപ്പിച്ചു കളഞ്ഞത്. അതു വഴി അവളുടെ എത്ര മോഹങ്ങളാണ് നിങ്ങൾ തല്ലിക്കെടുത്തിയത്. പെണ്ണിനെ കുഴിച്ചുമൂടിയ ജാഹിലീ യ കാലത്തേക്ക് മടങ്ങണമെന്നാണോ നിങ്ങളീ കവല തോറും നടന്ന് സംസാരിക്കുന്നത്?<br />
പൂത്തിരി പോലെ കത്തി നിന്ന് ചിരിക്കണ പെങ്കുട്ട്യോളെ കണ്ടിട്ടുണ്ടോ നിങ്ങൾ? മനസിൽ സന്തോഷത്തിന്റെ ഒരായിരം പൂത്തിരി കത്തിച്ച് ചുറ്റും പ്രകാശം പരത്തുന്ന ചിലരെ..ആത്മവിശ്വാസത്തോടെ മുന്നോട്ട് നടന്ന് സമൂഹത്തെ പടുത്തുയർത്തുന്ന സ്ത്രീകളെ.. തന്നിലെ കഴിവിനെ വളർത്തി നാടിനുപകരിക്കുന്ന രീതിയിൽ മാറ്റിയെടുക്കുന്ന പെണ്ണിനെ.. ഇതാ കണ്ടോളൂ.. നരകത്തിലേക്കെന്ന് നിങ്ങൾ പറഞ്ഞ ആ പെൺകുട്ടികൾ തന്നെയായിരിക്കും നാളെയുടെ ഭാവി.അവർക്ക് പിന്നിൽ വരുന്ന ഒരായിരം പെൺമക്കൾക്ക് ഊർജം പകരാൻ അവർക്കിപ്പോഴേകഴിഞ്ഞു..<br />
<iframe loading="lazy" src="https://www.youtube.com/embed/ZQk3Isr8iys?rel=0&amp;controls=0&amp;showinfo=0" width="560" height="315" frameborder="0" allowfullscreen="allowfullscreen"></iframe><br />
പിന്നെ, പുറമെ മതം നന്നാക്കലും അകത്ത് ഉഗ്രൻ വിഷവുമായി നടക്കുന്ന മത ഭ്രാന്തന്മാരുടെ സ്ഥാനം ഇപ്പറയുന്ന നരകത്തിൽ തന്നെയാവും.<br />
പെണ്ണിനെതിരെ മതം പറഞ്ഞ് ഇതുപോലുള്ള ആയിരം ആൾക്കാരെ സൃഷ്ടിക്കുന്നതിലും വലിയ തിന്മ വേറെയുണ്ടെന്ന് തോന്നുന്നില്ല.<br />
ഇനിയും പെണ്ണുങ്ങൾ ആടും,പാടും,കൂട്ടുകൂടും. ചുറുചുറുക്കുള്ള പെൺകുട്ടികൾ തെരുവുകൾ കീഴടക്കുക തന്നെ ചെയ്യും. ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവർഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ..</p>
<p>&nbsp;</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fshamna.kolakkodan%2Fposts%2F391509364618190&amp;width=500" width="500" height="816" frameborder="0" scrolling="no"></iframe></p>
<p>The post <a href="https://www.valanchery.in/shamna-kolakkodan-facebook-post-flash-mob-viral/">മലപ്പുറത്ത് ഫ്ലാഷ് മോബ് നൃത്തം ചവിട്ടിയ പെണ്‍‌കുട്ടികളെ താറടിക്കുന്നവര്‍ക്കെതിരെ രണ്ട് വര്‍ഷം മുന്‍പ് വളാഞ്ചേരിയില്‍ തെരുവ് നാടകം അവതരിപ്പിച്ച സാമൂഹിക പ്രവര്‍ത്തക ഷംന കൊളക്കാടന്റെ കുറിപ്പ് വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/shamna-kolakkodan-facebook-post-flash-mob-viral/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഴക്കാലമെത്തിയതോടെ വളാഞ്ചേരിയിൽ പകർച്ച പനിയും</title>
		<link>https://www.valanchery.in/%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b3%e0%b4%be%e0%b4%9e/</link>
					<comments>https://www.valanchery.in/%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b3%e0%b4%be%e0%b4%9e/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 03 Jun 2013 20:02:16 +0000</pubDate>
				<category><![CDATA[Public Issue]]></category>
		<category><![CDATA[fever]]></category>
		<category><![CDATA[valanchery]]></category>
		<category><![CDATA[viral]]></category>
		<guid isPermaLink="false">http://www.valanchery.in/?p=1488</guid>

					<description><![CDATA[<p>വളാഞ്ചേരിയിലും പരിസരങ്ങളിലും വൈറല്‍ പനി പടരുന്നു. സ്വകാര്യാസ്​പത്രികളിലും ക്ലിനിക്കുകളിലും പനിബാധിതര്‍ ചികിത്സതേടി എത്തുന്നത് ഓരോ ദിവസവും കൂടിവരികയാണ്. ലാബുകളില്‍ രക്തപരിശോധനയ്ക്കായി എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ജില്ലയില്‍ മഴ തുടങ്ങിയതോടെ ഡങ്കിപ്പനിയുള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ പടരാനുള്ള സാധ്യതയും ഏറെയാണെന്ന് വളാഞ്ചേരി ഡോക്ടേഴ്‌സ് ക്ലബ്ബ് മുന്‍പ്രസിഡന്റ് ഡോ. എം. ഗോവിന്ദന്‍ പറഞ്ഞു. Summary: Viral fever spread in Valanchery</p>
<p>The post <a href="https://www.valanchery.in/%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b3%e0%b4%be%e0%b4%9e/">മഴക്കാലമെത്തിയതോടെ വളാഞ്ചേരിയിൽ പകർച്ച പനിയും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരിയിലും പരിസരങ്ങളിലും വൈറല്&#x200d; പനി പടരുന്നു. <span id="more-1488"></span>സ്വകാര്യാസ്​പത്രികളിലും ക്ലിനിക്കുകളിലും പനിബാധിതര്&#x200d; ചികിത്സതേടി എത്തുന്നത് ഓരോ ദിവസവും കൂടിവരികയാണ്. ലാബുകളില്&#x200d; രക്തപരിശോധനയ്ക്കായി എത്തുന്നവരുടെ എണ്ണവും വര്&#x200d;ധിച്ചിട്ടുണ്ട്. ജില്ലയില്&#x200d; മഴ തുടങ്ങിയതോടെ ഡങ്കിപ്പനിയുള്&#x200d;പ്പെടെയുള്ള മാരക രോഗങ്ങള്&#x200d; പടരാനുള്ള സാധ്യതയും ഏറെയാണെന്ന് വളാഞ്ചേരി ഡോക്ടേഴ്‌സ് ക്ലബ്ബ് മുന്&#x200d;പ്രസിഡന്റ് ഡോ. എം. ഗോവിന്ദന്&#x200d; പറഞ്ഞു.</p>
<p>Summary: Viral fever spread in Valanchery</p>
<p>The post <a href="https://www.valanchery.in/%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b3%e0%b4%be%e0%b4%9e/">മഴക്കാലമെത്തിയതോടെ വളാഞ്ചേരിയിൽ പകർച്ച പനിയും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b3%e0%b4%be%e0%b4%9e/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
