<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nipah Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/tag/nipah/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/tag/nipah/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Wed, 21 May 2025 09:04:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>nipah Archives - Valanchery Online</title>
	<link>https://www.valanchery.in/tag/nipah/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വളാഞ്ചേരിയിലെ നിപ, സംശയമുന വവ്വാലുകളിലേക്ക്; കേന്ദ്ര സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും</title>
		<link>https://www.valanchery.in/central-team-to-submit-report-on-nipah-issue-at-valanchery/</link>
					<comments>https://www.valanchery.in/central-team-to-submit-report-on-nipah-issue-at-valanchery/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 21 May 2025 09:04:43 +0000</pubDate>
				<category><![CDATA[Epidemic]]></category>
		<category><![CDATA[bat]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[valanchery]]></category>
		<guid isPermaLink="false">https://www.valanchery.in/?p=42185</guid>

					<description><![CDATA[<p>: വളാഞ്ചേരിയിൽ നിപ ബാധിച്ച സ്ത്രീയുടെ വീട്ടുപരിസരത്ത് വവ്വാലുകളുടെ സ്ഥിര സാന്നിദ്ധ്യം സ്ഥിരീകരിച്ച് കേന്ദ്ര സംഘം. വീടിന്റെ പരിസരത്ത് ധാരാളം പഴങ്ങളുണ്ട് എന്നതിനാൽ പഴംതീനി വവ്വാലുകളാണ് ഇവിടെ എത്തുന്നത്. ഇവയുടെ വിസർജ്യത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് ഭോപ്പാലിലെ ഐ.സി.എ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വവ്വാൽ കടിച്ച മാങ്ങയുടെയും ഇന്നലെ ചക്ക, ഇരുമ്പൻ പുളി [&#8230;]</p>
<p>The post <a href="https://www.valanchery.in/central-team-to-submit-report-on-nipah-issue-at-valanchery/">വളാഞ്ചേരിയിലെ നിപ, സംശയമുന വവ്വാലുകളിലേക്ക്; കേന്ദ്ര സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>: വളാഞ്ചേരിയിൽ നിപ ബാധിച്ച സ്ത്രീയുടെ വീട്ടുപരിസരത്ത് വവ്വാലുകളുടെ സ്ഥിര സാന്നിദ്ധ്യം സ്ഥിരീകരിച്ച് കേന്ദ്ര സംഘം. വീടിന്റെ പരിസരത്ത് ധാരാളം പഴങ്ങളുണ്ട് എന്നതിനാൽ പഴംതീനി വവ്വാലുകളാണ് ഇവിടെ എത്തുന്നത്. ഇവയുടെ വിസർജ്യത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് ഭോപ്പാലിലെ ഐ.സി.എ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വവ്വാൽ കടിച്ച മാങ്ങയുടെയും ഇന്നലെ ചക്ക, ഇരുമ്പൻ പുളി തുടങ്ങിയവയുടെയും സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇവയും പരിശോധനയ്ക്ക് അയക്കും. രോഗി ചികിത്സ തേടിയ വിവിധ ഇടങ്ങളിൽ ഉൾപ്പെടെ കേന്ദ്ര സംഘമെത്തി പരിശോധിച്ചിട്ടുണ്ട്. പഠന റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് ഉടൻ കൈമാറും. സ്ത്രീക്ക് നിപ ബാധിക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങൾ ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും കേന്ദ്ര സംഘം ചോദിച്ചറിഞ്ഞു. നിപ രോഗി ചികിത്സയിലുള്ള പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തി ഡോക്ടർമാരോടും ബന്ധുക്കളോടും കാര്യങ്ങൾ അന്വേഷിച്ചു. വവ്വാൽ കഴിച്ച പഴങ്ങൾ വഴിയാണോ നിപ പകർന്നതെന്ന സംശയത്തെ തുടർന്നാണ് രോഗിയുടെ വളാഞ്ചേരിയിലെ വീട്ടുപരിസരത്ത് എത്തി പഴങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചത്. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) സംഘമാണ് ജില്ലയിൽ അന്വേഷണം നടത്തുന്നത്.</p>
<p>The post <a href="https://www.valanchery.in/central-team-to-submit-report-on-nipah-issue-at-valanchery/">വളാഞ്ചേരിയിലെ നിപ, സംശയമുന വവ്വാലുകളിലേക്ക്; കേന്ദ്ര സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/central-team-to-submit-report-on-nipah-issue-at-valanchery/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ; വളാഞ്ചേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു</title>
		<link>https://www.valanchery.in/nipaj-valanchery-municipality-meeting-2025/</link>
					<comments>https://www.valanchery.in/nipaj-valanchery-municipality-meeting-2025/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 10 May 2025 18:08:33 +0000</pubDate>
				<category><![CDATA[Long Term]]></category>
		<category><![CDATA[Meeting]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[valanchery municipality]]></category>
		<guid isPermaLink="false">https://www.valanchery.in/?p=42115</guid>

					<description><![CDATA[<p>വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിൽ രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടയ്‌മെൻറ് സോണുകളായി ജില്ലാ കളക്ടർ വി.ആർ വിനോദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു.വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ (ഡിവിഷൻ 1), താണിയപ്പൻ കുന്ന് (ഡിവിഷൻ 2), കക്കാട്ടുപാറ (ഡിവിഷൻ 3), കാവുംപുറം (ഡിവിഷൻ 4), മാറാക്കര [&#8230;]</p>
<p>The post <a href="https://www.valanchery.in/nipaj-valanchery-municipality-meeting-2025/">നിപ; വളാഞ്ചേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിൽ രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടയ്‌മെൻറ് സോണുകളായി ജില്ലാ കളക്ടർ വി.ആർ വിനോദ്  പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു.വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ (ഡിവിഷൻ 1), താണിയപ്പൻ കുന്ന് (ഡിവിഷൻ 2), കക്കാട്ടുപാറ (ഡിവിഷൻ 3), കാവുംപുറം (ഡിവിഷൻ 4), മാറാക്കര പഞ്ചായത്തിലെ മജീദ് കുണ്ട് (വാർഡ് 9), മലയിൽ (വാർഡ് 11), നീരടി (വാർഡ് 12), എടയൂർ പഞ്ചായത്തിലെ വലാർത്തപടി (വാർഡ് 17), ആതവനാട് ഗ്രാമപഞ്ചായത്തിലെ കരിപ്പോൾ (വാർഡ് 6) എന്നിവയാണ് കണ്ടയ്‌മെൻറ് സോണുകളാക്കിയത്. രോഗ വ്യാപനം തടയാനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനുമാണ് ഈ വാർഡുകളെ കണ്ടയ്‌മെൻറ് സോണുകളാക്കിയത്. കണ്ടെയ്ൻമെന്റ് സോണുകളാക്കിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടില്ല. ഈ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്നും മദ്രസ്സകൾ, അംഗനവാടികൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല.എന്നാൽ മെഡിക്കൽ സ്റ്റോറുകൾ  സാധാരണ രീതിയിൽ പ്രവർത്തിക്കും.പനി,ചർദ്ദി മറ്റു നിപ രോഗലക്ഷണമുള്ളവർ സ്വായം ചികിത്സ നടത്താതെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടേണ്ടതാണ്.നഗരസഭയിലെ കണ്ടെയ്മെൻ്റ് സോണിൽ ഉൾപെടാത്ത സ്ഥലങ്ങളിൽ സാമൂഹ്യ അകലം പാലിച്ച്,മാസ്ക്ക് ധരിച്ച് പരിപാടികൾ നടത്താവുന്നതാണ്.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ ഇ.പി അച്ചുതൻ,ശിഹാബ് പാറക്കൽ,വീരാൻക്കുട്ടി പറശ്ശേരി,നഗരസഭ സെക്രട്ടറി എച്ച്.സീന,കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പി.ഫാത്തിമ,ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പി ജോർജ്,നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി സലീം,ക്ലർക്കുമാരായ ഷൈലജ,ഗോകുൽ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി,എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ തുടങ്ങിയവർ സംബന്ധിച്ചു.</p>
<p>The post <a href="https://www.valanchery.in/nipaj-valanchery-municipality-meeting-2025/">നിപ; വളാഞ്ചേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/nipaj-valanchery-municipality-meeting-2025/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ; വളാഞ്ചേരിയിൽ പൊതു ജനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ പ്രവർത്തകർ</title>
		<link>https://www.valanchery.in/alert-for-the-people-issued-in-valanchery-on-account-of-nipah-declaration/</link>
					<comments>https://www.valanchery.in/alert-for-the-people-issued-in-valanchery-on-account-of-nipah-declaration/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 08 May 2025 17:44:25 +0000</pubDate>
				<category><![CDATA[Epidemic]]></category>
		<category><![CDATA[Public Awareness]]></category>
		<category><![CDATA[alert]]></category>
		<category><![CDATA[issue]]></category>
		<category><![CDATA[nipah]]></category>
		<guid isPermaLink="false">https://www.valanchery.in/?p=42108</guid>

					<description><![CDATA[<p>വളാഞ്ചേരി മുൻസിപ്പൽ പരിധിയിൽ നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ ബാധകമായിട്ടുള്ളവർ ഇതോടൊപ്പം പേരും ഫോൺ നമ്പറും നൽകിയിട്ടുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്. 1. പെട്ടെന്നുള്ള പനി 2. ബോധാവസ്ഥയിലുള്ള വ്യത്യാസം 3. അപസ്മാരം 4. പെട്ടെന്നുള്ള പനിയോടൊപ്പമുള്ള ചുമയും ശ്വാസതടസവും 5. നിങ്ങൾക്ക് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടോ? 6. നിങ്ങളുടെ സമീപപ്രദേശങ്ങളിൽ രോഗ കാരണം [&#8230;]</p>
<p>The post <a href="https://www.valanchery.in/alert-for-the-people-issued-in-valanchery-on-account-of-nipah-declaration/">നിപ; വളാഞ്ചേരിയിൽ പൊതു ജനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ പ്രവർത്തകർ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി മുൻസിപ്പൽ പരിധിയിൽ നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ ബാധകമായിട്ടുള്ളവർ ഇതോടൊപ്പം പേരും ഫോൺ നമ്പറും നൽകിയിട്ടുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്.<br />
1. പെട്ടെന്നുള്ള പനി<br />
2. ബോധാവസ്ഥയിലുള്ള വ്യത്യാസം<br />
3. അപസ്മാരം<br />
4. പെട്ടെന്നുള്ള പനിയോടൊപ്പമുള്ള ചുമയും ശ്വാസതടസവും<br />
5. നിങ്ങൾക്ക് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടോ?<br />
6. നിങ്ങളുടെ സമീപപ്രദേശങ്ങളിൽ രോഗ കാരണം സ്ഥിരീകരിക്കാതെ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ?<br />
7. പന്നികളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടോ<br />
8. വവ്വാലുകളുടെ സാന്നിധ്യം ഉണ്ടോ?<br />
9. മൃഗങ്ങളിൽ അസ്വാഭാവികമായ മരണങ്ങൾ സംഭവിച്ചിട്ടുണ്ടോ<br />
10. വവ്വാലുകളുടെ വിസർജ്യവുമായി നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ സമ്പർക്കം ഉണ്ടായിട്ടുണ്ടോ?<br />
11. പനങ്കള്ള് തെങ്ങിൻ കള്ള് വിതരണം ചെയ്യുന്ന സ്ഥലങ്ങളുണ്ടോ?<br />
<img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2018/05/nipah-fever.jpg" alt="" width="845" height="440" class="aligncenter size-full wp-image-8260" srcset="https://www.valanchery.in/wp-content/uploads/2018/05/nipah-fever.jpg 845w, https://www.valanchery.in/wp-content/uploads/2018/05/nipah-fever-300x156.jpg 300w, https://www.valanchery.in/wp-content/uploads/2018/05/nipah-fever-150x78.jpg 150w, https://www.valanchery.in/wp-content/uploads/2018/05/nipah-fever-500x260.jpg 500w" sizes="(max-width: 845px) 100vw, 845px" /><br />
<img src="https://s.w.org/images/core/emoji/17.0.2/72x72/1f6d1.png" alt="🛑" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/17.0.2/72x72/1f6d1.png" alt="🛑" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/17.0.2/72x72/1f6d1.png" alt="🛑" class="wp-smiley" style="height: 1em; max-height: 1em;" /> ശ്രദ്ധിക്കുക <img src="https://s.w.org/images/core/emoji/17.0.2/72x72/1f6d1.png" alt="🛑" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/17.0.2/72x72/1f6d1.png" alt="🛑" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/17.0.2/72x72/1f6d1.png" alt="🛑" class="wp-smiley" style="height: 1em; max-height: 1em;" /><br />
പക്ഷികൾ വവ്വാലുകൾ മറ്റു ജീവികൾ കടിച്ചതോ ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണു കിടക്കുന്നതുമായ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല പഴം പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പനി, ശർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ആരോഗ്യപ്രവർ/ത്തകരെ വിവരം അറിയിക്കേണ്ടതുമാണ്.<br />
Beerankutty JHI:<br />
Phone Number.. 9744403211<br />
Shamna A JPHN<br />
Phone Number..<br />
9567408450</p>
<p>The post <a href="https://www.valanchery.in/alert-for-the-people-issued-in-valanchery-on-account-of-nipah-declaration/">നിപ; വളാഞ്ചേരിയിൽ പൊതു ജനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ പ്രവർത്തകർ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/alert-for-the-people-issued-in-valanchery-on-account-of-nipah-declaration/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വളാഞ്ചേരിയിലെ നിപ സ്ഥിരീകരണം; അടിയന്തിര യോഗം വിളിച്ച് ആരോഗ്യ മന്ത്രി, മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം</title>
		<link>https://www.valanchery.in/health-minister-veena-geroge-called-meeting-to-counter-nipah-epidemic-in-valanchery/</link>
					<comments>https://www.valanchery.in/health-minister-veena-geroge-called-meeting-to-counter-nipah-epidemic-in-valanchery/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 08 May 2025 17:23:21 +0000</pubDate>
				<category><![CDATA[Epidemic]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[veena george]]></category>
		<guid isPermaLink="false">https://www.valanchery.in/?p=42104</guid>

					<description><![CDATA[<p>മലപ്പുറം: ജില്ലയിലെ വളാഞ്ചേരി നഗരസഭയില്‍ നിപ സ്ഥിരീകരിച്ചതായി ആരോഗ്യ- കുടംബക്ഷേമ വകുപ്പു വീണ ജോര്‍ജ്. നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന 42 കാരിക്കാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ അവര്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏപ്രില്‍ 25 ന് പനി ബാധിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയ ഇവര്‍ പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മെയ് ഒന്നിന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തുകയായിരുന്നു. [&#8230;]</p>
<p>The post <a href="https://www.valanchery.in/health-minister-veena-geroge-called-meeting-to-counter-nipah-epidemic-in-valanchery/">വളാഞ്ചേരിയിലെ നിപ സ്ഥിരീകരണം; അടിയന്തിര യോഗം വിളിച്ച് ആരോഗ്യ മന്ത്രി, മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ജില്ലയിലെ വളാഞ്ചേരി നഗരസഭയില്&#x200d; നിപ സ്ഥിരീകരിച്ചതായി ആരോഗ്യ- കുടംബക്ഷേമ വകുപ്പു വീണ ജോര്&#x200d;ജ്. നഗരസഭയിലെ രണ്ടാം വാര്&#x200d;ഡില്&#x200d; താമസിക്കുന്ന 42 കാരിക്കാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്&#x200d; അവര്&#x200d; പെരിന്തല്&#x200d;മണ്ണയിലെ ആശുപത്രിയില്&#x200d; ചികിത്സയിലാണ്. ഏപ്രില്&#x200d; 25 ന് പനി ബാധിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്&#x200d; ചികിത്സ തേടിയ ഇവര്&#x200d; പിന്നീട് ഡോക്ടറുടെ നിര്&#x200d;ദ്ദേശ പ്രകാരം മെയ് ഒന്നിന് പെരിന്തല്&#x200d;മണ്ണയിലെ ആശുപത്രിയില്&#x200d; എത്തുകയായിരുന്നു. സംസ്ഥാനത്ത് നടത്തിയ ടെസ്റ്റില്&#x200d; നിപ കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് പുനെ വൈറോളജി ലാബില്&#x200d; നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗിയുടെ അടുത്ത ബന്ധുക്കള്&#x200d; ഉള്&#x200d;പ്പെടെ ഹൈറിസ്‌ക് വിഭാഗത്തില്&#x200d; പെട്ട ഏഴു പേരുടെ 21 സാമ്പിളുകള്&#x200d; പരിശോധിച്ചതില്&#x200d; എല്ലാം നെഗറ്റീവായതായി മന്ത്രി അറിയിച്ചു.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2018/05/nipah-fever.jpg" alt="" width="845" height="440" class="aligncenter size-full wp-image-8260" srcset="https://www.valanchery.in/wp-content/uploads/2018/05/nipah-fever.jpg 845w, https://www.valanchery.in/wp-content/uploads/2018/05/nipah-fever-300x156.jpg 300w, https://www.valanchery.in/wp-content/uploads/2018/05/nipah-fever-150x78.jpg 150w, https://www.valanchery.in/wp-content/uploads/2018/05/nipah-fever-500x260.jpg 500w" sizes="(max-width: 845px) 100vw, 845px" /><br />
നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്&#x200d;ന്ന് അടിയന്തരമായി ജില്ലയിലെത്തിയ മന്ത്രി വൈകീട്ട് കളക്ടറേറ്റില്&#x200d; ഉന്നതതല യോഗം വിളിച്ച് ചേര്&#x200d;ത്ത് സ്ഥിതിഗതികള്&#x200d; വിലയിരുത്തുകയും ഉദ്യോഗസ്ഥര്&#x200d;ക്ക് ആവശ്യമായ നിര്&#x200d;ദ്ദേശങ്ങള്&#x200d; നല്&#x200d;കുകയും ചെയ്തു. രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്&#x200d; കൂടി യോഗത്തില്&#x200d; ഓണ്&#x200d;ലൈനായി പങ്കെടുത്തു. രോഗിക്ക് മോണോ ക്ലോണല്&#x200d; ആന്റി ബോഡി നല്&#x200d;കാന്&#x200d; സംസ്ഥാന മെഡിക്കല്&#x200d; ബോര്&#x200d;ഡ് ശുപാര്&#x200d;ശ ചെയതതായും ആശുപത്രി എത്തിക്കല്&#x200d; കമ്മിറ്റിയുടെ അനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് അത് നല്&#x200d;കുമെന്നും മന്ത്രി അറിയിച്ചു. രോഗി ചികിത്സയിലുള്ള ആശുപത്രിയില്&#x200d; തന്നെ തുടരുന്നതാണ് പ്രോട്ടോക്കോള്&#x200d; എങ്കിലും ബന്ധുക്കള്&#x200d; ആവശ്യപ്പെടുന്ന പക്ഷം മഞ്ചേരി മെഡിക്കല്&#x200d; കോളെജിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കും.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2025/05/veena-george.png" alt="veena-george" width="900" height="600" class="aligncenter size-full wp-image-42106" srcset="https://www.valanchery.in/wp-content/uploads/2025/05/veena-george.png 900w, https://www.valanchery.in/wp-content/uploads/2025/05/veena-george-300x200.png 300w, https://www.valanchery.in/wp-content/uploads/2025/05/veena-george-768x512.png 768w, https://www.valanchery.in/wp-content/uploads/2025/05/veena-george-128x86.png 128w, https://www.valanchery.in/wp-content/uploads/2025/05/veena-george-500x333.png 500w" sizes="(max-width: 900px) 100vw, 900px" /><br />
രോഗം സ്ഥിരീകരിച്ച മേഖലയിലെ മൂന്ന് കിലോമീറ്റര്&#x200d; ചുറ്റളവില്&#x200d; കണ്ടെയ്ന്&#x200d;മെന്റ് സോണാകും. ഇത് സംബന്ധിച്ച് പൊതുജനാരോഗ്യ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ജില്ലാ കളക്ടര്&#x200d; പ്രത്യേക ഉത്തരവിറക്കും. വളാഞ്ചേരി നഗരസഭ, മാറാക്കര, എടയൂര്&#x200d; പഞ്ചായത്ത് പരിധിയില്&#x200d; ഉള്&#x200d;പ്പെടുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും നിയന്ത്രണങ്ങള്&#x200d; ഉണ്ടാകുക. നിപ പ്രോട്ടോക്കോളിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള 25 കമ്മിറ്റികള്&#x200d; രൂപീകരിച്ച് പ്രവര്&#x200d;ത്തനം തുടങ്ങി. രോഗിയുമായി സമ്പര്&#x200d;ക്കത്തിലുള്ളവരെ കണ്ടെത്തുന്നതിന് ഊര്&#x200d;ജിതമായ നടപടികള്&#x200d; ആരംഭിച്ചിട്ടുണ്ട്. അധികം സമ്പര്&#x200d;ക്കത്തിന് സാധ്യതയില്ലെന്നാണ് കണ്ടെത്തിയതെങ്കിലും സൂക്ഷ്മമായ പരിശോധന നടത്തും. ഹൈസ് റിസ്‌ക്, ലോ റിസ്‌ക് വിഭാഗത്തില്&#x200d; പെട്ട സമ്പര്&#x200d;ക്കത്തിലുള്ള എല്ലാവരും 21 ദിവസം നിര്&#x200d;ബന്ധമായും നിരീക്ഷണത്തില്&#x200d; കഴിയണം.</p>
<p>മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് പരിശോധന നടത്തും. പ്രദേശത്ത് ഒരു പൂച്ച ചത്തതായി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്&#x200d; മൃഗസംരക്ഷണ വകുപ്പു മുഖേന സാമ്പിള്&#x200d; ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. നഗരസഭയിലും സമീപ പഞ്ചായത്തുകലിലും പനി സര്&#x200d;വേ നടത്തും. ആശുപത്രികള്&#x200d; ഇന്&#x200d;ഫെക്ഷന്&#x200d; കണ്&#x200d;ട്രോള്&#x200d; പ്രോട്ടോക്കോള്&#x200d; കര്&#x200d;ശനമായി പാലിക്കാന്&#x200d; മന്ത്രി നിര്&#x200d;ദ്ദേശം നല്&#x200d;കി.</p>
<p>നിപ പശ്ചാത്തലത്തില്&#x200d; ജില്ലയില്&#x200d; പൊതുവായി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിര്&#x200d;ദ്ദേശം നല്&#x200d;കി. എല്ലാവരും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്&#x200d; ഉപയോഗിക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്&#x200d;ക്കാറിന്റെ നാലാം വാര്&#x200d;ഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നില്&#x200d; നടക്കുന്ന എന്റെ കേരളം പ്രദര്&#x200d;ശന- വിപണന മേളയില്&#x200d; മാസ്‌കും സാനിറ്റൈസറും നിര്&#x200d;ബന്ധമാക്കും. അനാവശ്യമായ ആശുപത്രി സന്ദര്&#x200d;ശനങ്ങള്&#x200d; ഒഴിവാക്കണമെന്നും മന്ത്രി നിര്&#x200d;ദ്ദേശം നല്&#x200d;കി.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2017/12/valanchery-muncipality.jpg" alt="valanchery-muncipality" width="542" height="320" class="aligncenter size-full wp-image-5806" srcset="https://www.valanchery.in/wp-content/uploads/2017/12/valanchery-muncipality.jpg 542w, https://www.valanchery.in/wp-content/uploads/2017/12/valanchery-muncipality-300x177.jpg 300w, https://www.valanchery.in/wp-content/uploads/2017/12/valanchery-muncipality-150x89.jpg 150w, https://www.valanchery.in/wp-content/uploads/2017/12/valanchery-muncipality-500x295.jpg 500w" sizes="auto, (max-width: 542px) 100vw, 542px" /><br />
മന്ത്രിയുടെ നേതൃത്വത്തില്&#x200d; കളക്ടറേറ്റ് കോണ്&#x200d;ഫ്രന്&#x200d;സ് ഹാളില്&#x200d; നടന്ന യോഗത്തില്&#x200d; കോട്ടക്കല്&#x200d; നിയജക മണ്ഡലം എം.എല്&#x200d;.എ ആബിദ് ഹുസൈന്&#x200d; തങ്ങള്&#x200d;, ആരോഗ്യ വകുപ്പ് അഡീഷണല്&#x200d; ചീഫ് സെക്രട്ടറി ഡോ. രാജന്&#x200d; എന്&#x200d; ഖോബ്രഗഡെ, ജില്ലാ കളക്ടര്&#x200d; വി.ആര്&#x200d; വിനോദ്, ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേഷന്&#x200d; മിഷന്&#x200d; ഡയറക്ടര്&#x200d; ഡോ. വിനയ് ഗോയല്&#x200d;, ആരോഗ്യ വകുപ്പ് ഡയരക്ടര്&#x200d; ഡോ.കെ.ജെ റീന, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്&#x200d; ഡോ. തോമസ് മാത്യു (ഓണ്&#x200d;ലൈന്&#x200d;), അഡീഷണല്&#x200d; ഡയറക്ടര്&#x200d; ഡോ. റീത, ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d; ഡോ.ആര്&#x200d; രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്&#x200d; തുടങ്ങിയവര്&#x200d; പങ്കെടുത്തു.</p>
<p>The post <a href="https://www.valanchery.in/health-minister-veena-geroge-called-meeting-to-counter-nipah-epidemic-in-valanchery/">വളാഞ്ചേരിയിലെ നിപ സ്ഥിരീകരണം; അടിയന്തിര യോഗം വിളിച്ച് ആരോഗ്യ മന്ത്രി, മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/health-minister-veena-geroge-called-meeting-to-counter-nipah-epidemic-in-valanchery/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: മലപ്പുറത്തും ജാഗ്രതാ നിർദേശം</title>
		<link>https://www.valanchery.in/alert-issued-in-malappuram-district-on-the-verge-of-confirmation-in-kozhikode/</link>
					<comments>https://www.valanchery.in/alert-issued-in-malappuram-district-on-the-verge-of-confirmation-in-kozhikode/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 13 Sep 2023 01:21:27 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[nipah]]></category>
		<guid isPermaLink="false">https://www.valanchery.in/?p=38803</guid>

					<description><![CDATA[<p>മലപ്പുറം : അയൽജില്ലയായ കോഴിക്കോട്ട് രണ്ട് നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറത്തും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം. നിലവിലെ സമ്പർക്കപ്പട്ടികയിൽ ജില്ലയിൽനിന്നുള്ളവർ ഇല്ലെന്നാണ് വിവരം. വേണ്ട മുൻകരുതലുകളെടുക്കാൻ ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നിർദേശം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 2018-ൽ മലപ്പുറത്ത് നിപ മരണം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് കർശന സുരക്ഷാനടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. 2021 സെപ്‌റ്റംബറിൽ കോഴിക്കോട് ജില്ലയിൽ [&#8230;]</p>
<p>The post <a href="https://www.valanchery.in/alert-issued-in-malappuram-district-on-the-verge-of-confirmation-in-kozhikode/">നിപ: മലപ്പുറത്തും ജാഗ്രതാ നിർദേശം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം : അയൽജില്ലയായ കോഴിക്കോട്ട് രണ്ട് നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറത്തും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം. നിലവിലെ സമ്പർക്കപ്പട്ടികയിൽ ജില്ലയിൽനിന്നുള്ളവർ ഇല്ലെന്നാണ് വിവരം. വേണ്ട മുൻകരുതലുകളെടുക്കാൻ ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നിർദേശം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 2018-ൽ മലപ്പുറത്ത് നിപ മരണം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് കർശന സുരക്ഷാനടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. 2021 സെപ്‌റ്റംബറിൽ കോഴിക്കോട് ജില്ലയിൽ 12 വയസ്സുള്ള കുട്ടി നിപ ബാധിച്ച് മരിച്ചപ്പോഴും മലപ്പുറത്ത് ജാഗ്രതാ നിർദേശമുണ്ടായിരുന്നു.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/05/nipah-fever.jpg" alt="" width="845" height="440" class="aligncenter size-full wp-image-8260" srcset="https://www.valanchery.in/wp-content/uploads/2018/05/nipah-fever.jpg 845w, https://www.valanchery.in/wp-content/uploads/2018/05/nipah-fever-300x156.jpg 300w, https://www.valanchery.in/wp-content/uploads/2018/05/nipah-fever-150x78.jpg 150w, https://www.valanchery.in/wp-content/uploads/2018/05/nipah-fever-500x260.jpg 500w" sizes="auto, (max-width: 845px) 100vw, 845px" /><br />
<strong>നിപയും ലക്ഷണങ്ങളും</strong><br />
തലച്ചോറിനെ ബാധിക്കുന്ന എൻസെഫലിറ്റീസ് രോഗം ഉണ്ടാക്കുന്ന വൈറസാണ് നിപ വൈറസ്. തുടക്കത്തിൽ പനിയോടുകൂടിയുള്ള ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന തുടങ്ങിയവാണു ലക്ഷണങ്ങൾ. തുടർന്ന് ഛർദി, കാഴ്‌ചമങ്ങൽ, സ്ഥലകാലവിഭ്രാന്തി, ശ്വാസതടസ്സം, അപസ്‌മാരം, ബോധക്ഷയം എന്നീ ലക്ഷണങ്ങളും വരാം. വൈറസ് ശരീരത്തിനുള്ളിൽ കടന്ന് നാലുമുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ചിലപ്പോൾ 21 ദിവസം വരെയാകാം.</p>
<p>The post <a href="https://www.valanchery.in/alert-issued-in-malappuram-district-on-the-verge-of-confirmation-in-kozhikode/">നിപ: മലപ്പുറത്തും ജാഗ്രതാ നിർദേശം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/alert-issued-in-malappuram-district-on-the-verge-of-confirmation-in-kozhikode/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: മലപ്പുറം ജില്ലയിൽ കൺട്രോൾ റൂം തുറന്നു</title>
		<link>https://www.valanchery.in/the-control-room-opened-in-malappuram-in-connection-with-the-nipah-case-reported-in-kozhikode/</link>
					<comments>https://www.valanchery.in/the-control-room-opened-in-malappuram-in-connection-with-the-nipah-case-reported-in-kozhikode/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 06 Sep 2021 00:50:27 +0000</pubDate>
				<category><![CDATA[Public Awareness]]></category>
		<category><![CDATA[control room]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[nipah]]></category>
		<guid isPermaLink="false">https://www.valanchery.in/?p=29198</guid>

					<description><![CDATA[<p>മലപ്പുറം : ജില്ലയിൽ ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടാൽ അധികൃതരെ അറിയിക്കണമെന്ന് ഡി.എം.ഒ. ഡോ. കെ. സക്കീന അറിയിച്ചു. അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങണം. സമ്പർക്കം പരമാവധി ഒഴിവാക്കണം. രോഗലക്ഷണമുള്ളവർ ജില്ലാ കൺട്രോൾറൂമിൽ അറിയിക്കണം. ഫോൺ: 04832 737857, 733251, 733252, 733253.</p>
<p>The post <a href="https://www.valanchery.in/the-control-room-opened-in-malappuram-in-connection-with-the-nipah-case-reported-in-kozhikode/">നിപ: മലപ്പുറം ജില്ലയിൽ കൺട്രോൾ റൂം തുറന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം : ജില്ലയിൽ ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടാൽ അധികൃതരെ അറിയിക്കണമെന്ന് ഡി.എം.ഒ. ഡോ. കെ. സക്കീന അറിയിച്ചു. അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങണം. സമ്പർക്കം പരമാവധി ഒഴിവാക്കണം. രോഗലക്ഷണമുള്ളവർ ജില്ലാ കൺട്രോൾറൂമിൽ അറിയിക്കണം. ഫോൺ: 04832 737857, 733251, 733252, 733253.</p>
<p>The post <a href="https://www.valanchery.in/the-control-room-opened-in-malappuram-in-connection-with-the-nipah-case-reported-in-kozhikode/">നിപ: മലപ്പുറം ജില്ലയിൽ കൺട്രോൾ റൂം തുറന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/the-control-room-opened-in-malappuram-in-connection-with-the-nipah-case-reported-in-kozhikode/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: മലപ്പുറം ജില്ലയിലും ജാഗ്രത നിർദേശം</title>
		<link>https://www.valanchery.in/alert-issued-in-malappuram-district-in-connection-with-nipah-death-in-adjacent-kozhikode-district/</link>
					<comments>https://www.valanchery.in/alert-issued-in-malappuram-district-in-connection-with-nipah-death-in-adjacent-kozhikode-district/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 05 Sep 2021 23:42:04 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[Public Awareness]]></category>
		<category><![CDATA[alert]]></category>
		<category><![CDATA[fever]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[nipah fever]]></category>
		<guid isPermaLink="false">https://www.valanchery.in/?p=29184</guid>

					<description><![CDATA[<p>മലപ്പുറം : കോഴിക്കോട്ട് നിപ മരണമുണ്ടായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലും അതിജാഗ്രത. ഡി.എം.ഒ. ഡോ. കെ. സക്കീന, ആരോഗ്യ വിദഗ്ധർ എന്നിവരുൾപ്പെടുന്ന ജില്ലാതല ആർ.ആർ.ടി.യുടെ അടിയന്തര യോഗം മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്നു. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലം മലപ്പുറം ജില്ലയിൽനിന്ന് അധികം ദൂരെയല്ലാത്തതിനാലും 2018-ൽ മലപ്പുറത്തും നിപ മരണം ഉണ്ടായിരുന്നതിനാലും ജനങ്ങൾ ജാഗ്രത പുലർത്തണം. പ്രത്യേകിച്ച് കോഴിക്കോട് ജില്ലയുടെ അതിർത്തിയിലുള്ളവർ. [&#8230;]</p>
<p>The post <a href="https://www.valanchery.in/alert-issued-in-malappuram-district-in-connection-with-nipah-death-in-adjacent-kozhikode-district/">നിപ: മലപ്പുറം ജില്ലയിലും ജാഗ്രത നിർദേശം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം : കോഴിക്കോട്ട് നിപ മരണമുണ്ടായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലും അതിജാഗ്രത. ഡി.എം.ഒ. ഡോ. കെ. സക്കീന, ആരോഗ്യ വിദഗ്ധർ എന്നിവരുൾപ്പെടുന്ന ജില്ലാതല ആർ.ആർ.ടി.യുടെ അടിയന്തര യോഗം മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്നു. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലം മലപ്പുറം ജില്ലയിൽനിന്ന് അധികം ദൂരെയല്ലാത്തതിനാലും 2018-ൽ മലപ്പുറത്തും നിപ മരണം ഉണ്ടായിരുന്നതിനാലും ജനങ്ങൾ ജാഗ്രത പുലർത്തണം. പ്രത്യേകിച്ച് കോഴിക്കോട് ജില്ലയുടെ അതിർത്തിയിലുള്ളവർ.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/05/nipah-fever.jpg" alt="" width="845" height="440" class="aligncenter size-full wp-image-8260" srcset="https://www.valanchery.in/wp-content/uploads/2018/05/nipah-fever.jpg 845w, https://www.valanchery.in/wp-content/uploads/2018/05/nipah-fever-300x156.jpg 300w, https://www.valanchery.in/wp-content/uploads/2018/05/nipah-fever-150x78.jpg 150w, https://www.valanchery.in/wp-content/uploads/2018/05/nipah-fever-500x260.jpg 500w" sizes="auto, (max-width: 845px) 100vw, 845px" /><br />
മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന ആശുപത്രികളിലും നിപ ലക്ഷണമുള്ളവർക്കായി പ്രത്യേക ഐസൊലേഷൻ വാർഡുകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കാൻ മന്ത്രി നിർദേശംനൽകി. രോഗലക്ഷണമുള്ളവർ ആശുപത്രികളിലോ ലാബിലോ എത്തിയാൽ സ്വീകരിക്കേണ്ട മാനദണ്ഡം സംബന്ധിച്ചും രോഗപ്പകർച്ച തടയാനുള്ള നടപടികൾ സംബന്ധിച്ചും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും- മന്ത്രി പറഞ്ഞു.</p>
<p>The post <a href="https://www.valanchery.in/alert-issued-in-malappuram-district-in-connection-with-nipah-death-in-adjacent-kozhikode-district/">നിപ: മലപ്പുറം ജില്ലയിലും ജാഗ്രത നിർദേശം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/alert-issued-in-malappuram-district-in-connection-with-nipah-death-in-adjacent-kozhikode-district/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട്ടുകാർ കൂട്ടത്തോടെ മലപ്പുറത്തേക്ക്​​; മോ​േട്ടാർ വാഹന വകുപ്പ്​ സേവനങ്ങൾ നിർത്തിവെച്ചു</title>
		<link>https://www.valanchery.in/malappuram-mvd-stops-all-counter-services-on-account/</link>
					<comments>https://www.valanchery.in/malappuram-mvd-stops-all-counter-services-on-account/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 03 Jun 2018 18:32:16 +0000</pubDate>
				<category><![CDATA[General]]></category>
		<category><![CDATA[counter services]]></category>
		<category><![CDATA[license]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[threat]]></category>
		<category><![CDATA[virus]]></category>
		<guid isPermaLink="false">https://www.valanchery.in/?p=8457</guid>

					<description><![CDATA[<p>മലപ്പുറം: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലുള്ളവർ കൂട്ടത്തോടെ എത്തുന്നതിനാൽ മലപ്പുറം ആർ.ടി ഒാഫിസിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഏറനാട്, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുന്ന മലപ്പുറം ആർ.ടി ഒാഫിസ് പരിധിയിലെ ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ്, ബാഡ്ജ് ടെസ്റ്റ്, ഫാസ്റ്റ് ട്രാക്ക് ഉൾപ്പെടെ കൗണ്ടർ സേവനങ്ങളാണ് ജൂൺ നാലുമുതൽ എട്ടുവരെ നിർത്തിവെച്ചത്. ഇതുസംബന്ധിച്ച് മലപ്പുറം ആർ.ടി.ഒ നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ജില്ല [&#8230;]</p>
<p>The post <a href="https://www.valanchery.in/malappuram-mvd-stops-all-counter-services-on-account/">കോഴിക്കോട്ടുകാർ കൂട്ടത്തോടെ മലപ്പുറത്തേക്ക്​​; മോ​േട്ടാർ വാഹന വകുപ്പ്​ സേവനങ്ങൾ നിർത്തിവെച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലുള്ളവർ കൂട്ടത്തോടെ എത്തുന്നതിനാൽ മലപ്പുറം ആർ.ടി ഒാഫിസിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഏറനാട്, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുന്ന മലപ്പുറം ആർ.ടി ഒാഫിസ് പരിധിയിലെ ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ്, ബാഡ്ജ് ടെസ്റ്റ്, ഫാസ്റ്റ് ട്രാക്ക് ഉൾപ്പെടെ കൗണ്ടർ സേവനങ്ങളാണ് ജൂൺ നാലുമുതൽ എട്ടുവരെ നിർത്തിവെച്ചത്. ഇതുസംബന്ധിച്ച് മലപ്പുറം ആർ.ടി.ഒ നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ജില്ല കലക്ടറാണ് സേവനങ്ങൾ നിർത്താൻ അനുമതി നൽകിയത്. നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ മോേട്ടാർ വാഹനവകുപ്പ് സേവനങ്ങൾ ഒരാഴ്ച മുമ്പ് നിർത്തിയിരുന്നു. ഇതോടെയാണ് ആവശ്യക്കാർ ജില്ലയിലെത്തിയത്. ടെസ്റ്റിനെത്തുന്നവരും ഇവരുടെ സഹായികളുമടക്കം വൻതിരക്കാണ് പൊതുവെ സൗകര്യം കുറഞ്ഞ മലപ്പുറം ആർ.ടി ഒാഫിസിൽ അനുഭവപ്പെടുന്നത്. മലപ്പുറം ജില്ലയിലെ ഡ്രൈവിങ് സ്കൂൾ മുഖേന മറ്റ് ജില്ലക്കാർക്കും ഇവിടെ ടെസ്റ്റിന് അപേക്ഷിക്കാം. ഇൗ സൗകര്യം ഉപയോഗിച്ചാണ് കോഴിക്കോട്ടുകാരുടെ ഒഴുക്ക്. സാധാരണ ജില്ലാതിർത്തിയായ രാമനാട്ടുകര പോലെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ടെസ്റ്റിനായി മലപ്പുറത്ത് എത്താറുള്ളത്. ഇന്നലെ എത്തിയത് 40 പേർ കോഴിക്കോട്ടുകാരായ 40 പേരാണ് ടെസ്റ്റിനായി ശനിയാഴ്ച മലപ്പുറം ആർ.ടി ഒാഫിസിലെത്തിയത്. ഇതിൽ കോഴിക്കോട് ടൗണിലുള്ളവരും കൊടുവള്ളിക്കാരും മുക്കത്തുകാരുമെല്ലാം ഉണ്ട്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/05/nipah-fever.jpg" alt="" width="845" height="440" class="aligncenter size-full wp-image-8260" srcset="https://www.valanchery.in/wp-content/uploads/2018/05/nipah-fever.jpg 845w, https://www.valanchery.in/wp-content/uploads/2018/05/nipah-fever-300x156.jpg 300w, https://www.valanchery.in/wp-content/uploads/2018/05/nipah-fever-150x78.jpg 150w, https://www.valanchery.in/wp-content/uploads/2018/05/nipah-fever-500x260.jpg 500w" sizes="auto, (max-width: 845px) 100vw, 845px" /><br />
പലരും മാസ്ക് ധരിച്ചാണ് ടെസ്റ്റിനെത്തിയത്. ഇത് മറ്റുള്ളവരിലും ആശങ്കയുളവാക്കി. വിദേശത്തും സ്വദേശത്തുമായി ജോലിക്ക് അപേക്ഷിേക്കണ്ടവരും മറ്റുമാണ് പ്രധാനമായും ലൈസൻസെടുക്കാൻ ജില്ല കടന്നെത്തുന്നത്. നിപ വൈറസ് ബാധയുടെ സാഹചര്യത്തിൽ കോഴിക്കോട് ആർ.ടി ഒാഫിസുകളിൽ സേവനങ്ങൾ തുടങ്ങാൻ ഇനിയും വൈകുമെന്ന ആശങ്കയാണ് പലരെയും മലപ്പുറത്തെത്തിച്ചത്. സുരക്ഷ സൗകര്യങ്ങളൊന്നുമില്ലാതെയാണ് ഉദ്യോഗസ്ഥരിൽ പലരും കൗണ്ടറിലും ടെസ്റ്റ് മൈതാനത്തും എത്തുന്നത്. വിവിധ അപേക്ഷകളുമായി എത്തുന്നവർ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ആർ.ടി ഒാഫിസിൽ ചെലവഴിക്കും. നൂറുപേർ വീതമാണ് ഒരുദിവസം ലേണേഴ്സിനും ഡ്രൈവിങ് ടെസ്റ്റിനുമെത്തുന്നത്. മോേട്ടാർ വാഹന വകുപ്പി​െൻറ കണക്ക് പ്രകാരം ദിനേന 400 പേരാണ് വിവിധ ആവശ്യങ്ങൾക്കായി മലപ്പുറം ആർ.ടി ഒാഫിസിലെത്തുന്നത്.</p>
<p>The post <a href="https://www.valanchery.in/malappuram-mvd-stops-all-counter-services-on-account/">കോഴിക്കോട്ടുകാർ കൂട്ടത്തോടെ മലപ്പുറത്തേക്ക്​​; മോ​േട്ടാർ വാഹന വകുപ്പ്​ സേവനങ്ങൾ നിർത്തിവെച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/malappuram-mvd-stops-all-counter-services-on-account/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
