<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mother Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/tag/mother/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/tag/mother/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Thu, 03 Nov 2022 04:28:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0.3</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>mother Archives - Valanchery Online</title>
	<link>https://www.valanchery.in/tag/mother/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കുറ്റിപ്പാല ചെട്ടിയാംകിണറിൽ ഉമ്മയും രണ്ടു മക്കളും മരിച്ച നിലയിൽ</title>
		<link>https://www.valanchery.in/mother-and-children-found-dead-in-kuttippala/</link>
					<comments>https://www.valanchery.in/mother-and-children-found-dead-in-kuttippala/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 03 Nov 2022 04:28:47 +0000</pubDate>
				<category><![CDATA[Suicide]]></category>
		<category><![CDATA[die]]></category>
		<category><![CDATA[klari]]></category>
		<category><![CDATA[mother]]></category>
		<category><![CDATA[perumanna]]></category>
		<guid isPermaLink="false">https://www.valanchery.in/?p=35696</guid>

					<description><![CDATA[<p>പെരുമണ്ണ ക്ലാരി: കുറ്റിപ്പാല ചെട്ടിയാംകിണറിൽ മതാവും രണ്ടു മക്കളും മരിച്ച നിലയിൽ കണ്ടെത്തി.മതാവ് സഫുവ (26)ഫാത്തിമ മർഷീഹ (4) മറിയം (1) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് കാലത്തു 5:30 ഓടുകൂടിയാണ് സംഭവം എന്ന്‌ റിപ്പോർട്ട് ചെയ്തതത്. കൽപകഞ്ചെരി പൊലീസ് കേസ് എടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നു. സിഫ്വയെ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളെ വിഷം കൊടുത്ത നിലയിലുമാണ് കണ്ടെത്തിയത്</p>
<p>The post <a href="https://www.valanchery.in/mother-and-children-found-dead-in-kuttippala/">കുറ്റിപ്പാല ചെട്ടിയാംകിണറിൽ ഉമ്മയും രണ്ടു മക്കളും മരിച്ച നിലയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>പെരുമണ്ണ ക്ലാരി: കുറ്റിപ്പാല ചെട്ടിയാംകിണറിൽ മതാവും രണ്ടു മക്കളും മരിച്ച നിലയിൽ കണ്ടെത്തി.മതാവ് സഫുവ (26)ഫാത്തിമ മർഷീഹ (4) മറിയം (1) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് കാലത്തു 5:30 ഓടുകൂടിയാണ് സംഭവം എന്ന്‌ റിപ്പോർട്ട് ചെയ്തതത്. കൽപകഞ്ചെരി പൊലീസ് കേസ് എടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നു. സിഫ്വയെ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളെ വിഷം കൊടുത്ത നിലയിലുമാണ് കണ്ടെത്തിയത് </p>
<p>The post <a href="https://www.valanchery.in/mother-and-children-found-dead-in-kuttippala/">കുറ്റിപ്പാല ചെട്ടിയാംകിണറിൽ ഉമ്മയും രണ്ടു മക്കളും മരിച്ച നിലയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/mother-and-children-found-dead-in-kuttippala/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തവനൂരിൽ അമ്മയും കുഞ്ഞും വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ</title>
		<link>https://www.valanchery.in/mother-and-daughter-found-dead-in-their-home/</link>
					<comments>https://www.valanchery.in/mother-and-daughter-found-dead-in-their-home/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 16 Nov 2021 00:59:24 +0000</pubDate>
				<category><![CDATA[Suicide]]></category>
		<category><![CDATA[burn]]></category>
		<category><![CDATA[death]]></category>
		<category><![CDATA[infant]]></category>
		<category><![CDATA[mother]]></category>
		<category><![CDATA[tavanur]]></category>
		<guid isPermaLink="false">https://www.valanchery.in/?p=30649</guid>

					<description><![CDATA[<p>തവനൂർ: മാതാവിനെയും കുഞ്ഞിനെയും ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കൂടല്ലൂർ പന്തപ്പുലാക്കൽ ഹംസ – ഫാത്തിമ ദമ്പതികളുടെ മകളും അയങ്കലം ഉണ്ണിയമ്പലം ബസ് സ്റ്റോപ്പിനു സമീപം വടക്കത്ത് വളപ്പിൽ ബത് ബസതിന്റെ ഭാര്യയുമായ സുഹൈല നസ്റിൻ (19), മകൾ ഫാത്തിമ സഹറ (8 മാസം) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് 4ന് ആണു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽനിന്ന് തീ ഉയരുന്നതു [&#8230;]</p>
<p>The post <a href="https://www.valanchery.in/mother-and-daughter-found-dead-in-their-home/">തവനൂരിൽ അമ്മയും കുഞ്ഞും വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>തവനൂർ: മാതാവിനെയും കുഞ്ഞിനെയും ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കൂടല്ലൂർ പന്തപ്പുലാക്കൽ ഹംസ – ഫാത്തിമ ദമ്പതികളുടെ മകളും അയങ്കലം ഉണ്ണിയമ്പലം ബസ് സ്റ്റോപ്പിനു സമീപം വടക്കത്ത് വളപ്പിൽ ബത് ബസതിന്റെ ഭാര്യയുമായ സുഹൈല നസ്റിൻ (19), മകൾ ഫാത്തിമ സഹറ (8 മാസം) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.<br />
<img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2021/11/WhatsApp-Image-2021-11-15-at-20.57.07-1024x683.jpeg" alt="suicide-tavanur" width="1024" height="683" class="aligncenter size-large wp-image-30650" srcset="https://www.valanchery.in/wp-content/uploads/2021/11/WhatsApp-Image-2021-11-15-at-20.57.07-1024x683.jpeg?v=1637024107 1024w, https://www.valanchery.in/wp-content/uploads/2021/11/WhatsApp-Image-2021-11-15-at-20.57.07-300x200.jpeg?v=1637024107 300w, https://www.valanchery.in/wp-content/uploads/2021/11/WhatsApp-Image-2021-11-15-at-20.57.07-768x512.jpeg?v=1637024107 768w, https://www.valanchery.in/wp-content/uploads/2021/11/WhatsApp-Image-2021-11-15-at-20.57.07-1536x1024.jpeg?v=1637024107 1536w, https://www.valanchery.in/wp-content/uploads/2021/11/WhatsApp-Image-2021-11-15-at-20.57.07-1300x867.jpeg?v=1637024107 1300w, https://www.valanchery.in/wp-content/uploads/2021/11/WhatsApp-Image-2021-11-15-at-20.57.07-128x86.jpeg?v=1637024107 128w, https://www.valanchery.in/wp-content/uploads/2021/11/WhatsApp-Image-2021-11-15-at-20.57.07.jpeg?v=1637024107 1920w" sizes="(max-width: 1024px) 100vw, 1024px" /><br />
തിങ്കളാഴ്ച വൈകിട്ട് 4ന് ആണു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽനിന്ന് തീ ഉയരുന്നതു കണ്ട് വീട്ടുകാർ ബഹളംവച്ചതോടെ സമീപവാസികളെത്തി മുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയെങ്കിലും ഇരുവരും മരിച്ചിരുന്നു. ഒന്നര വർഷം മുൻപാണ് സുഹൈലയും ബത് ബസതും വിവാഹിതരായത്. ബത് ബസത് വിദേശത്താണ്. ഇന്ന് തിരൂർ ആർഡിഒയുടെയും കുറ്റിപ്പുറം പൊലീസിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും.</p>
<p>The post <a href="https://www.valanchery.in/mother-and-daughter-found-dead-in-their-home/">തവനൂരിൽ അമ്മയും കുഞ്ഞും വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/mother-and-daughter-found-dead-in-their-home/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോട്ടക്കലിൽ പീഢനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് വീഡിയോ കണ്ട് പ്രസവിച്ചു; യുവാവ് അറസ്റ്റിൽ</title>
		<link>https://www.valanchery.in/teenage-mother-gave-birth-to-a-kid-by-looking-into-youtube-video/</link>
					<comments>https://www.valanchery.in/teenage-mother-gave-birth-to-a-kid-by-looking-into-youtube-video/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 27 Oct 2021 13:20:25 +0000</pubDate>
				<category><![CDATA[POCSO]]></category>
		<category><![CDATA[mother]]></category>
		<category><![CDATA[teenage]]></category>
		<category><![CDATA[video]]></category>
		<category><![CDATA[watch]]></category>
		<category><![CDATA[youtube]]></category>
		<guid isPermaLink="false">https://www.valanchery.in/?p=30330</guid>

					<description><![CDATA[<p>കോട്ടക്കൽ: അവിഹിത ഗർഭം ധരിച്ച 17കാരി വീട്ടിൽ പ്രസവിച്ചു.യൂ ട്യൂബ് വീഡിയോ നോക്കി വീട്ടിൽ തന്നെയാണ് വിദ്യാർഥിനി പ്രസവിച്ചത്.ഗർഭത്തിന് ഉത്തരവാദിയായ അയൽവാസിയായ 21 കാരനെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നെങ്കിലും ആശുപത്രി അധികൃതരും സംഭവം അധികൃതരിൽ നിന്നും മറച്ചുവെച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞും, മാതാവും ആരോഗ്യത്തോടെയിരിക്കുന്നു. പ്ലസ് വൺ വിദ്യാർഥിനിയുടെ വീട്ടുകാരുടെ നിസഹായാവസ്ഥ മുതലെടുത്ത് [&#8230;]</p>
<p>The post <a href="https://www.valanchery.in/teenage-mother-gave-birth-to-a-kid-by-looking-into-youtube-video/">കോട്ടക്കലിൽ പീഢനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് വീഡിയോ കണ്ട് പ്രസവിച്ചു; യുവാവ് അറസ്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കോട്ടക്കൽ: അവിഹിത ഗർഭം ധരിച്ച 17കാരി വീട്ടിൽ പ്രസവിച്ചു.യൂ ട്യൂബ് വീഡിയോ നോക്കി വീട്ടിൽ തന്നെയാണ് വിദ്യാർഥിനി പ്രസവിച്ചത്.ഗർഭത്തിന് ഉത്തരവാദിയായ അയൽവാസിയായ 21 കാരനെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നെങ്കിലും ആശുപത്രി അധികൃതരും സംഭവം അധികൃതരിൽ നിന്നും മറച്ചുവെച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞും, മാതാവും ആരോഗ്യത്തോടെയിരിക്കുന്നു. പ്ലസ് വൺ വിദ്യാർഥിനിയുടെ വീട്ടുകാരുടെ നിസഹായാവസ്ഥ മുതലെടുത്ത് ബലപ്രയോഗത്തിലൂടെയാണ് പല തവണ പീഡനത്തിനിരയാക്കിയത്.വീട്ടുകാരറിയാതെ പൊക്കിൾക്കൊടി മുറിക്കുന്നതടക്കം യൂട്യൂബിൽ നോക്കിയാണ് ചെയ്തത്.</p>
<p>The post <a href="https://www.valanchery.in/teenage-mother-gave-birth-to-a-kid-by-looking-into-youtube-video/">കോട്ടക്കലിൽ പീഢനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് വീഡിയോ കണ്ട് പ്രസവിച്ചു; യുവാവ് അറസ്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/teenage-mother-gave-birth-to-a-kid-by-looking-into-youtube-video/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുമ്പിടി കൂട്ടക്കടവിൽ പുഴയിൽ കുളിക്കുന്നതിനിടെ ഇരിമ്പിളിയം സ്വദേശികളായ ഉമ്മയും മകനും മുങ്ങി മരിച്ചു</title>
		<link>https://www.valanchery.in/mom-and-son-drowned-at-kuttakadavu-in-anakkara/</link>
					<comments>https://www.valanchery.in/mom-and-son-drowned-at-kuttakadavu-in-anakkara/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 15 Aug 2021 14:15:07 +0000</pubDate>
				<category><![CDATA[Accidents]]></category>
		<category><![CDATA[drown]]></category>
		<category><![CDATA[irimbiliyam]]></category>
		<category><![CDATA[kuttakadavu]]></category>
		<category><![CDATA[mother]]></category>
		<category><![CDATA[son]]></category>
		<category><![CDATA[vendallur]]></category>
		<guid isPermaLink="false">https://www.valanchery.in/?p=28675</guid>

					<description><![CDATA[<p>ആനക്കര: ആനക്കര കൂട്ടക്കടവിൽ പുഴയിൽ കുളിക്കുന്നതിനിടെ ഇരിമ്പിളിയം സ്വദേശികൾ മുങ്ങി മരിച്ചു. ഇരിമ്പിളിയം വെണ്ടല്ലൂർ കാളിയത്ത് അസീസിൻ്റെ ഭാര്യ ബേബി ഫെമിന (37), മകൻ ഷരീഫ് (7) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയ്കും അഞ്ചിനുമിടയിലായിരുന്നു സംഭവം. തൻ്റെ കൂടല്ലൂരിലെ വീട്ടിലെത്തിയതായിരുന്നു ഫെമിനയും മക്കളും. പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ മകൻ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് രക്ഷിക്കുന്നതിനിടെയാണ് മാതാവും ചുഴിയിൽ പെട്ടത്. ഇവർ കുളിക്കാനിറങ്ങിയ ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന [&#8230;]</p>
<p>The post <a href="https://www.valanchery.in/mom-and-son-drowned-at-kuttakadavu-in-anakkara/">കുമ്പിടി കൂട്ടക്കടവിൽ പുഴയിൽ കുളിക്കുന്നതിനിടെ ഇരിമ്പിളിയം സ്വദേശികളായ ഉമ്മയും മകനും മുങ്ങി മരിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>ആനക്കര: ആനക്കര കൂട്ടക്കടവിൽ പുഴയിൽ കുളിക്കുന്നതിനിടെ ഇരിമ്പിളിയം സ്വദേശികൾ മുങ്ങി മരിച്ചു. ഇരിമ്പിളിയം വെണ്ടല്ലൂർ കാളിയത്ത് അസീസിൻ്റെ ഭാര്യ ബേബി ഫെമിന (37), മകൻ ഷരീഫ് (7) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയ്കും അഞ്ചിനുമിടയിലായിരുന്നു സംഭവം. തൻ്റെ കൂടല്ലൂരിലെ വീട്ടിലെത്തിയതായിരുന്നു ഫെമിനയും മക്കളും. പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ മകൻ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് രക്ഷിക്കുന്നതിനിടെയാണ് മാതാവും ചുഴിയിൽ പെട്ടത്. ഇവർ കുളിക്കാനിറങ്ങിയ ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂടല്ലൂർ കൂട്ടക്കടവ് പാലത്തിന്റെ സമീപ പ്രദേശത്ത് പൊതുവേ ഒഴുക്ക് കൂടുതലാണെന്ന് പ്രദേശവാസികൾ പറഞ്ഞു.<br />
<img decoding="async" src="https://1.bp.blogspot.com/-_MLj73Ochok/YRkUIxeOL9I/AAAAAAAAMbc/kIpeX-PgJO0L7XdmMT-ztuP5qKYuqdLiQCLcBGAsYHQ/s16000/malappuram-missing.jpg" width="761" height="400" class="alignnone size-large" /><br />
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ മൃതദേഹം കരയ്ക്കെത്തിച്ചു. ശരീഫിന്റെ മൃതദേഹം കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിലും മാതാവിന്റെ മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. തൃത്താല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.</p>
<p>The post <a href="https://www.valanchery.in/mom-and-son-drowned-at-kuttakadavu-in-anakkara/">കുമ്പിടി കൂട്ടക്കടവിൽ പുഴയിൽ കുളിക്കുന്നതിനിടെ ഇരിമ്പിളിയം സ്വദേശികളായ ഉമ്മയും മകനും മുങ്ങി മരിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/mom-and-son-drowned-at-kuttakadavu-in-anakkara/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടുകൾ വീട്ടുകാര്യമാണ് പൈങ്കണ്ണൂരിലെ ഈ അമ്മയ്ക്കും മകൾക്കും</title>
		<link>https://www.valanchery.in/mother-and-daughter-from-painkannoor-contest-for-bjp-in-the-local-body-elections/</link>
					<comments>https://www.valanchery.in/mother-and-daughter-from-painkannoor-contest-for-bjp-in-the-local-body-elections/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 10 Dec 2020 08:11:05 +0000</pubDate>
				<category><![CDATA[Election]]></category>
		<category><![CDATA[bjp]]></category>
		<category><![CDATA[candidates]]></category>
		<category><![CDATA[chathanoor]]></category>
		<category><![CDATA[contest]]></category>
		<category><![CDATA[daughter]]></category>
		<category><![CDATA[engineering]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[mother]]></category>
		<guid isPermaLink="false">https://www.valanchery.in/?p=23702</guid>

					<description><![CDATA[<p>കുറ്റിപ്പുറം:കുറ്റിപ്പുറം പൈങ്കണ്ണൂരിലെ പാലക്കോട്ടിൽ ഹരിദാസൻ്റെ വീട്ടിൽ വോട്ട് ചർച്ചകൾ സജീവമാണ്. അതും പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ വിശേഷങ്ങളാണ് ഇവർക്ക് പങ്ക് വെക്കാനുള്ളത്. അമൃതാ ഹരിദാസും ഇവരുടെ അമ്മ രാധ മണിയുമാണ് ഒരേ പാർട്ടിക്ക് വേണ്ടി തെരെഞ്ഞടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നത്. 21 കാരിയായ അമൃതയും 42 കാരിയായ രാധ മണിയും ബി.ജെ.പി സ്ഥാനാർത്ഥികളായിട്ടാണ് കന്നിയങ്കത്തിന്‌ ഇറങ്ങിയിരിക്കുന്നത. രാധാമണി കുറ്റിപ്പുറം പഞ്ചായത്തിലെ ഒൻപതാം വാർഡിലും മകൾ അമൃത [&#8230;]</p>
<p>The post <a href="https://www.valanchery.in/mother-and-daughter-from-painkannoor-contest-for-bjp-in-the-local-body-elections/">വോട്ടുകൾ വീട്ടുകാര്യമാണ് പൈങ്കണ്ണൂരിലെ ഈ അമ്മയ്ക്കും മകൾക്കും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം:കുറ്റിപ്പുറം പൈങ്കണ്ണൂരിലെ പാലക്കോട്ടിൽ ഹരിദാസൻ്റെ വീട്ടിൽ വോട്ട് ചർച്ചകൾ സജീവമാണ്. അതും പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ വിശേഷങ്ങളാണ് ഇവർക്ക് പങ്ക് വെക്കാനുള്ളത്. അമൃതാ ഹരിദാസും ഇവരുടെ അമ്മ രാധ മണിയുമാണ് ഒരേ പാർട്ടിക്ക് വേണ്ടി തെരെഞ്ഞടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നത്. 21 കാരിയായ അമൃതയും 42 കാരിയായ രാധ മണിയും ബി.ജെ.പി സ്ഥാനാർത്ഥികളായിട്ടാണ് കന്നിയങ്കത്തിന്‌ ഇറങ്ങിയിരിക്കുന്നത. രാധാമണി കുറ്റിപ്പുറം പഞ്ചായത്തിലെ ഒൻപതാം വാർഡിലും മകൾ അമൃത പന്ത്രണ്ടാം വാർഡിലുമാണ് എൻ.ഡി.എ മുന്നണിക്ക് വേണ്ടി ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതൽ അമ്മയും മകളും തെരെഞ്ഞടുപ്പ് പ്രചാരണ രംഗത്ത് ഏറെ സജീവമായി കഴിഞ്ഞു. രാവിലെ വീട്ടിലെ ജോലികൾ തകൃതിയിൽ തീർത്ത് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങും. പിന്നെ രണ്ട് വഴിക്ക് തിരിയും. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യാർത്ഥിക്കാൻ. ഇത്തവണ തങ്ങൾക്ക് ഒരവസരം തരണമെന്ന് ഇരുവരും വോട്ടർമാരോട് ആവശ്യപ്പെടുന്നു.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2020/11/WhatsApp-Image-2020-11-26-at-15.03.51-1024x768.jpeg" alt="bjp-candidates-kuttippuram" width="1024" height="768" class="aligncenter size-large wp-image-23492" srcset="https://www.valanchery.in/wp-content/uploads/2020/11/WhatsApp-Image-2020-11-26-at-15.03.51-1024x768.jpeg?v=1606444695 1024w, https://www.valanchery.in/wp-content/uploads/2020/11/WhatsApp-Image-2020-11-26-at-15.03.51-300x225.jpeg?v=1606444695 300w, https://www.valanchery.in/wp-content/uploads/2020/11/WhatsApp-Image-2020-11-26-at-15.03.51-768x576.jpeg?v=1606444695 768w, https://www.valanchery.in/wp-content/uploads/2020/11/WhatsApp-Image-2020-11-26-at-15.03.51-800x600.jpeg?v=1606444695 800w, https://www.valanchery.in/wp-content/uploads/2020/11/WhatsApp-Image-2020-11-26-at-15.03.51-150x113.jpeg?v=1606444695 150w, https://www.valanchery.in/wp-content/uploads/2020/11/WhatsApp-Image-2020-11-26-at-15.03.51-500x375.jpeg?v=1606444695 500w, https://www.valanchery.in/wp-content/uploads/2020/11/WhatsApp-Image-2020-11-26-at-15.03.51.jpeg?v=1606444695 1280w" sizes="(max-width: 1024px) 100vw, 1024px" /><br />
വാർഡുകളുടെയും നാടിൻ്റെയും സമഗ്ര വികസനത്തിനും കുടിവെളള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനും തങ്ങൾക്ക് ഒരു വോട്ട് നൽകണമെന്ന് ഇരുവരും ആവശ്യപ്പെടുന്നു. യു.ഡി.എഫിന് മുൻതൂക്കമുളള വാർഡുകളാണ് രണ്ടും. കഴിഞ്ഞ തവണ ഒൻപതാം വാർഡിൽ 457 വോട്ടുകൾക്ക് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിലൂടെ വാർഡ് പിടിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് രാധാമണി. യുവ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ചാണ് അമൃതയുടെ പ്രവർത്തനം. പരമ്പരാഗതമായി യു.ഡി.എഫിനെയും എൽ.ഡിഎഫിനെയും തുണക്കുന്ന വോട്ടർമാർ ഇത്തവണ തന്നെ സ്വീകരിക്കുമെന്ന് അമൃത പറയുന്നു. പാർട്ടി ഇത്തവണ കൂടുതൽ പ്രധാന്യം നൽകിയത് യുവത്വത്തിനായത് കൊണ്ടാണ് അമ്മക്കും മകൾക്കും സീറ്റ് ലഭിച്ചെതെന്ന് രാധമണിയുടെ ഭർത്താവും ബി.ജെ.പി കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റുമായ ഹരിദാസ് പറയുന്നു. കുടുംബശ്രീ സി.ഡി.എസ് അംഗമായ രാധാമണി ബി.ജെ.പി മണ്ഡലം സിമിതി അംഗമാണ്. കുറ്റിപ്പുറം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് കൊല്ലം ചാത്തന്നൂർ എം.ഇ.എസ് കോളേജിലെ നാലാം വർഷ ബിടെക് വിദ്യാർത്ഥിനിയായ അമൃത.</p>
<p>The post <a href="https://www.valanchery.in/mother-and-daughter-from-painkannoor-contest-for-bjp-in-the-local-body-elections/">വോട്ടുകൾ വീട്ടുകാര്യമാണ് പൈങ്കണ്ണൂരിലെ ഈ അമ്മയ്ക്കും മകൾക്കും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/mother-and-daughter-from-painkannoor-contest-for-bjp-in-the-local-body-elections/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരൂരിൽ തീവണ്ടിയിൽ നിന്ന് വീണ കൈക്കുഞ്ഞ് മരിച്ചു; പിറകെ ചാടിയ മാതാവ് പരിക്കേറ്റ നിലയിൽ</title>
		<link>https://www.valanchery.in/baby-killed-after-falling-off-a-moving-train-at-tirur-and-his-mother-is-hospitalised-with-injuries/</link>
					<comments>https://www.valanchery.in/baby-killed-after-falling-off-a-moving-train-at-tirur-and-his-mother-is-hospitalised-with-injuries/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 19 Nov 2019 00:06:14 +0000</pubDate>
				<category><![CDATA[Incidents]]></category>
		<category><![CDATA[baby]]></category>
		<category><![CDATA[Fall]]></category>
		<category><![CDATA[injured]]></category>
		<category><![CDATA[mother]]></category>
		<category><![CDATA[tirur]]></category>
		<category><![CDATA[track]]></category>
		<category><![CDATA[train]]></category>
		<guid isPermaLink="false">https://www.valanchery.in/?p=16628</guid>

					<description><![CDATA[<p>തിരൂരിൽ ഒന്നരമാസം പ്രായമായ കുട്ടിയെ ട്രെയിൻതട്ടി മരണപ്പെട്ട നിലയിലും ഏതാനും മീറ്ററുകൾ ദൂരെ കുട്ടിയുടെ അമ്മയെ പരിക്കേറ്റ നിലയിലും കണ്ടെത്തി. ഗുരുവായൂർ കോട്ടപ്പടി ഇരിങ്ങപ്പുറം സ്വദേശി കോവിൽ രാജൻ-പ്രജിഷ ദമ്പതികളുടെ ഒന്നരമാസം പ്രായമായ മകളെ തിരൂരിൽ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന അമ്മ പ്രജീഷയെ പരിക്കേറ്റ നിലയിലും കണ്ടെത്തി. ഗുരുവായൂരിലെ ഭർതൃവീട്ടിൽ നിന്നും പ്രജീഷയുടെ ഫറോക്കിലെ വീട്ടിലേക്ക് പോകാൻ പട്ടാമ്പിയിൽ [&#8230;]</p>
<p>The post <a href="https://www.valanchery.in/baby-killed-after-falling-off-a-moving-train-at-tirur-and-his-mother-is-hospitalised-with-injuries/">തിരൂരിൽ തീവണ്ടിയിൽ നിന്ന് വീണ കൈക്കുഞ്ഞ് മരിച്ചു; പിറകെ ചാടിയ മാതാവ് പരിക്കേറ്റ നിലയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>തിരൂരിൽ ഒന്നരമാസം പ്രായമായ കുട്ടിയെ ട്രെയിൻതട്ടി മരണപ്പെട്ട നിലയിലും ഏതാനും മീറ്ററുകൾ ദൂരെ കുട്ടിയുടെ അമ്മയെ പരിക്കേറ്റ നിലയിലും കണ്ടെത്തി. ഗുരുവായൂർ കോട്ടപ്പടി ഇരിങ്ങപ്പുറം സ്വദേശി കോവിൽ രാജൻ-പ്രജിഷ ദമ്പതികളുടെ ഒന്നരമാസം പ്രായമായ മകളെ തിരൂരിൽ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന അമ്മ പ്രജീഷയെ പരിക്കേറ്റ നിലയിലും കണ്ടെത്തി.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2019/11/train-tirur.jpg" alt="train-tirur" width="598" height="458" class="aligncenter size-full wp-image-16631" /><br />
ഗുരുവായൂരിലെ ഭർതൃവീട്ടിൽ നിന്നും പ്രജീഷയുടെ ഫറോക്കിലെ വീട്ടിലേക്ക് പോകാൻ പട്ടാമ്പിയിൽ നിന്നും ട്രെയിൻ കയറിയതായിരുന്നു. കുട്ടി വീണതോടെ പിറകെ അമ്മയും ചാടുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം തിരൂർ ഫയർ സ്റ്റേഷന് സമീപത്തുനിന്നും കുറച്ച് മാറിയും പരിക്കേറ്റ മാതാവിനെ സമീപത്ത് തന്നെ ട്രാക്കിലും കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ പ്രജീഷയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതശരീരം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.</p>
<p>The post <a href="https://www.valanchery.in/baby-killed-after-falling-off-a-moving-train-at-tirur-and-his-mother-is-hospitalised-with-injuries/">തിരൂരിൽ തീവണ്ടിയിൽ നിന്ന് വീണ കൈക്കുഞ്ഞ് മരിച്ചു; പിറകെ ചാടിയ മാതാവ് പരിക്കേറ്റ നിലയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/baby-killed-after-falling-off-a-moving-train-at-tirur-and-his-mother-is-hospitalised-with-injuries/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊളത്തൂര്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ‌് അറസ‌്റ്റിൽ</title>
		<link>https://www.valanchery.in/kolathur-woman-cheated-by-facebook-friend/</link>
					<comments>https://www.valanchery.in/kolathur-woman-cheated-by-facebook-friend/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 01 Oct 2018 01:23:23 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[friend]]></category>
		<category><![CDATA[idukki]]></category>
		<category><![CDATA[kolathur]]></category>
		<category><![CDATA[mother]]></category>
		<category><![CDATA[rajakkad]]></category>
		<category><![CDATA[sex]]></category>
		<guid isPermaLink="false">https://www.valanchery.in/?p=10116</guid>

					<description><![CDATA[<p>കുളത്തൂർ: ഫേസ‌് ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശിയായ യുവാവ‌് അറസ‌്റ്റിൽ. കുളത്തൂരിൽ താമസിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശി ജെയ്സൺ പി ജോസഫിനെ (28 )യാണ‌് ഇടുക്കി ജില്ലയിലെ രാജാക്കാട്ടില്‍ പിടികൂടിയത്. യുവതിയെ കൊളത്തൂരിലേക്ക് വിവാഹം ചെയ്തുകൊണ്ടുവന്നതായിരുന്നു. കൊളത്തൂർ അഡീഷണൽ എസ്ഐ പി സദാനന്ദൻ, [&#8230;]</p>
<p>The post <a href="https://www.valanchery.in/kolathur-woman-cheated-by-facebook-friend/">കൊളത്തൂര്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ‌് അറസ‌്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുളത്തൂർ: ഫേസ‌് ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശിയായ യുവാവ‌് അറസ‌്റ്റിൽ. കുളത്തൂരിൽ താമസിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയായ   യുവതിയെ പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശി ജെയ്സൺ പി ജോസഫിനെ (28 )യാണ‌് ഇടുക്കി ജില്ലയിലെ രാജാക്കാട്ടില്&#x200d; പിടികൂടിയത്. യുവതിയെ കൊളത്തൂരിലേക്ക് വിവാഹം ചെയ്തുകൊണ്ടുവന്നതായിരുന്നു.<br />
കൊളത്തൂർ അഡീഷണൽ എസ്ഐ പി സദാനന്ദൻ, സിപിഒമാരായ മുഹമ്മദ് ഷജീർ, എം കെ മിഥുൻ, സുജിത്ത് പി കൊള്ളിത്തോട്, ഷാജിമോൾ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത‌്.  പെരിന്തൽമണ്ണ ജുഡീഷൽ ഫസ്റ്റ് ക്ലാസ്  കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു.</p>
<p>The post <a href="https://www.valanchery.in/kolathur-woman-cheated-by-facebook-friend/">കൊളത്തൂര്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ‌് അറസ‌്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/kolathur-woman-cheated-by-facebook-friend/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മനുഷ്യ മനസ്സിലെ കരുണയുടെ അതിരുകളില്ലാത്ത ആഴം വിളിച്ചോതി പാണക്കാട്ടെ മണ്ണിൽ വച്ച് ആയിശുമ്മ അലിക്ക് മാപ്പ് നൽകി</title>
		<link>https://www.valanchery.in/mother-of-a-slain-son-in-saudi-pardoned-his-murderer-awaiting-his-death-sentence-in-saudi-prison/</link>
					<comments>https://www.valanchery.in/mother-of-a-slain-son-in-saudi-pardoned-his-murderer-awaiting-his-death-sentence-in-saudi-prison/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 31 May 2018 02:06:40 +0000</pubDate>
				<category><![CDATA[Good Samaritan]]></category>
		<category><![CDATA[ksa]]></category>
		<category><![CDATA[mother]]></category>
		<category><![CDATA[panakkad]]></category>
		<category><![CDATA[pardon]]></category>
		<category><![CDATA[saudi arabia]]></category>
		<category><![CDATA[son]]></category>
		<category><![CDATA[thangal]]></category>
		<guid isPermaLink="false">https://www.valanchery.in/?p=8375</guid>

					<description><![CDATA[<p>മലപ്പുറം: ആയിഷ ബീവി നൽകിയ പ്രതീക്ഷയുടെ മധുരംകൊണ്ട് നോമ്പുതുറന്ന്, റസിയയും ബന്ധുക്കളും ഉത്തർപ്രദേശിലേക്കു തിരികെപ്പോവുകയാണ്. ഇനി സൗദിയിലെ തൂക്കുമരത്തിൽനിന്ന് രക്ഷപ്പെട്ട് ഭർത്താവ് മുഹറം അലി ഷഫീഉല്ല (38) എത്തുന്നതും കാത്തിരിക്കും റസിയയും മൂന്നുമക്കളും. സൗദിയിൽ കൊലക്കേസിൽ പ്രതിയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അലിക്ക് അയാളുടെ കത്തിക്കിരയായ ഒറ്റപ്പാലം പത്തൊൻപതാംമൈൽ സ്വദേശി മുഹമ്മദ് ആഷിഫി(24)ന്റെ കുടുംബം ഇന്നലെ മാപ്പുനൽകി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടുമുറ്റത്ത് [&#8230;]</p>
<p>The post <a href="https://www.valanchery.in/mother-of-a-slain-son-in-saudi-pardoned-his-murderer-awaiting-his-death-sentence-in-saudi-prison/">മനുഷ്യ മനസ്സിലെ കരുണയുടെ അതിരുകളില്ലാത്ത ആഴം വിളിച്ചോതി പാണക്കാട്ടെ മണ്ണിൽ വച്ച് ആയിശുമ്മ അലിക്ക് മാപ്പ് നൽകി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ആയിഷ ബീവി നൽകിയ പ്രതീക്ഷയുടെ മധുരംകൊണ്ട് നോമ്പുതുറന്ന്, റസിയയും ബന്ധുക്കളും ഉത്തർപ്രദേശിലേക്കു തിരികെപ്പോവുകയാണ്. ഇനി സൗദിയിലെ തൂക്കുമരത്തിൽനിന്ന് രക്ഷപ്പെട്ട് ഭർത്താവ് മുഹറം അലി ഷഫീഉല്ല (38) എത്തുന്നതും കാത്തിരിക്കും റസിയയും മൂന്നുമക്കളും. സൗദിയിൽ കൊലക്കേസിൽ പ്രതിയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അലിക്ക് അയാളുടെ കത്തിക്കിരയായ ഒറ്റപ്പാലം പത്തൊൻപതാംമൈൽ സ്വദേശി മുഹമ്മദ് ആഷിഫി(24)ന്റെ കുടുംബം ഇന്നലെ മാപ്പുനൽകി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടുമുറ്റത്ത് വികാരനിർഭരമായ രംഗങ്ങൾക്കൊടുവിൽ, ആഷിഫിന്റെ മാതാവ് ആയിഷ ബീവി മാപ്പുനൽകൽ രേഖയിൽ ഒപ്പുവച്ചു. അൽഹസ കേരള മുസ്‌ലിം കൾച്ചറൽ സെന്റർ (കെഎംസിസി) പ്രവർത്തകർ അത് കോടതിക്കു സമർപ്പിക്കുന്നതോടെ മോചനത്തിന്റെ വാതിൽ തുറക്കുമെന്നാണു പ്രതീക്ഷ. മനോനില തെറ്റിയ അലി ഇപ്പോൾ സൗദിയിലെ മാനസികാരോഗ്യകേന്ദ്രത്തിലാണ്.<br />
<img loading="lazy" decoding="async" class="aligncenter size-full wp-image-8376" src="https://www.valanchery.in/wp-content/uploads/2018/05/mother-pardoned-her-sons-murderer-at-panakkad.jpg" alt="pardoned" width="960" height="681" srcset="https://www.valanchery.in/wp-content/uploads/2018/05/mother-pardoned-her-sons-murderer-at-panakkad.jpg 960w, https://www.valanchery.in/wp-content/uploads/2018/05/mother-pardoned-her-sons-murderer-at-panakkad-300x213.jpg 300w, https://www.valanchery.in/wp-content/uploads/2018/05/mother-pardoned-her-sons-murderer-at-panakkad-150x106.jpg 150w, https://www.valanchery.in/wp-content/uploads/2018/05/mother-pardoned-her-sons-murderer-at-panakkad-500x355.jpg 500w" sizes="auto, (max-width: 960px) 100vw, 960px" /><br />
അൽഹസയിലെ പെട്രോൾ പമ്പ് ജീവനക്കാരായിരുന്നു ആഷിഫും ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശി അലിയും. സ്വബോധത്തിലല്ലാത്ത ഏതോ നിമിഷത്തിലാവണം ഉറങ്ങിക്കിടക്കുകയായിരുന്ന ആഷിഫിനെ അലി കഴുത്തറുത്തു കൊന്നു. ആറുവർഷം മുൻപാണ് സംഭവം. ആഷിഫിനുവേണ്ടി കെഎംസിസി നിയമപോരാട്ടം നടത്തി. അതിനിടെ, മനോനില തെറ്റിയ അലിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. 2017 നവംബറിൽ കോടതി വധശിക്ഷ വിധിച്ചു. മാനസികാരോഗ്യകേന്ദ്രത്തിലായതിനാൽ ശിക്ഷ നടപ്പാക്കുന്നത് നീണ്ടു. അലിയുടെ ദുരവസ്ഥയറിഞ്ഞ കെഎംസിസി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ ഭാര്യയോ മാതാവോ മാപ്പുനൽകിയാൽ ഇളവനുവദിക്കാമെന്ന സൗദി നിയമത്തിലായി പ്രതീക്ഷ. കെഎംസിസി തന്നെ സാദിഖലി തങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചയ്ക്കു വഴിയൊരുക്കുകയായിരുന്നു.</p>
<div id="fb-root"></div>
<p><script>(function(d, s, id) {  var js, fjs = d.getElementsByTagName(s)[0];  if (d.getElementById(id)) return;  js = d.createElement(s); js.id = id;  js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v3.0';  fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk'));</script></p>
<div class="fb-video" data-href="https://www.facebook.com/sayyidmunavvaralishihab/videos/1892436140796242/?hc_ref=ART8AHQqVYWiidUHLJjv8jnRligSKOeFIHvl0T0_RZrnQxzofwzT9_tD5tfm_Aeg0NU" data-width="1060">
<blockquote cite="https://www.facebook.com/sayyidmunavvaralishihab/videos/1892436140796242/" class="fb-xfbml-parse-ignore"><p><a href="https://www.facebook.com/sayyidmunavvaralishihab/videos/1892436140796242/"></a></p>
<p>&quot;അള്ളാഹുവിനെ മുൻനിർത്തി എന്റെ മകന് വേണ്ടി ഞാൻ മാപ്പ്   നൽകുന്നു&quot; ഇത്രയും പറഞ്ഞ് ആ ഉമ്മ മകനെ കുറിച്ചുള്ള അറ്റമില്ലാത്ത ഓർമ്മകളുടെ തളളിച്ചയിൽ വിതുമ്പി കരഞ്ഞു.മനുഷ്യ മനസ്സിന്റെ കരുണയുടെ ആഴം അതിരുകളില്ലാത്തതാണ്.സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിദ്ധ്യത്തിൽ അത്തരമൊരു കരുണയുടെയും പരിത്യാഗത്തിന്റെയും കഥയാണ് ഇന്നത്തെ ദിവസം പാണക്കാട് വെച്ച് സാക്ഷാത്കരിച്ചിരിക്കുന്നത്.ആറ് വർഷങ്ങൾക്ക് മുമ്പ് സൗദിയിലെ അൽ അസ്ഹയിൽ വെച്ച് കൊല ചെയ്യപ്പെട്ട പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് ആസിഫിന്റെ മാതാവ് ആയിശുമ്മയാണ് സഊദിയിൽ വധശിക്ഷ കാത്തിരിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ പ്രതി മുഹറം അലി ഷഫീലിന് നിരുപാധികം മാപ്പ് നൽകിയത്.കുവൈത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അർജ്ജുനന്റെ മോചനത്തിന് ശേഷം കണ്ടു നിന്നവരുടെ കണ്ണുകൾ ഈറനണിയിച്ച മറ്റൊരു സംഗമത്തിനാണ് ഇന്ന് പാണക്കാട് സാക്ഷ്യം വഹിച്ചത്. സർവ്വശക്തന് സ്തുതി.ഒരാൾ കൂടി ഈ പരിശുദ്ധ മാസത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. ഈ ഉദ്യമത്തിന് നിരന്തരം പ്രയത്നിച്ച അൽ അസ്ഹ കെ എം സി സി ക്ക് അ ഭിനന്ദനങ്ങൾ.മറക്കാനും പൊറുക്കാനും ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനുമുള്ള സ്നേഹത്തിന്റെ സാഗരസമാനമായൊരു ഹൃദയമാണ് മറ്റെന്തിനെക്കാളും ശ്രേഷ്മമായിട്ടുള്ളത്. അത്തരം മനസ്സുകളുടെ ചരിത്രമാണ് വിപ്ലവങ്ങളിൽ വെച്ചേറ്റവും വലിയ സമ്മോഹനമായ വിപ്ലവങ്ങൾ ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്.</p>
<p>Posted by <a href="https://www.facebook.com/sayyidmunavvaralishihab/">Sayyid Munavvar Ali Shihab Thangal</a> on Wednesday, May 30, 2018</p></blockquote>
</div>
<p>The post <a href="https://www.valanchery.in/mother-of-a-slain-son-in-saudi-pardoned-his-murderer-awaiting-his-death-sentence-in-saudi-prison/">മനുഷ്യ മനസ്സിലെ കരുണയുടെ അതിരുകളില്ലാത്ത ആഴം വിളിച്ചോതി പാണക്കാട്ടെ മണ്ണിൽ വച്ച് ആയിശുമ്മ അലിക്ക് മാപ്പ് നൽകി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/mother-of-a-slain-son-in-saudi-pardoned-his-murderer-awaiting-his-death-sentence-in-saudi-prison/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമ്മയുടെ കുഴിമാടത്തിനു മുകളിൽ ദേശീയപാത സർവ്വെ അടയാളപ്പെടുത്തുന്നത് നോക്കി നിൽക്കുന്ന മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു</title>
		<link>https://www.valanchery.in/haunting-image-of-a-lad-watching-his-mothers-grave-gets-marked-for-national-highway-getting-viral/</link>
					<comments>https://www.valanchery.in/haunting-image-of-a-lad-watching-his-mothers-grave-gets-marked-for-national-highway-getting-viral/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 05 Apr 2018 01:40:05 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[grave]]></category>
		<category><![CDATA[mother]]></category>
		<category><![CDATA[nh-66]]></category>
		<category><![CDATA[photography]]></category>
		<category><![CDATA[son]]></category>
		<category><![CDATA[survey]]></category>
		<category><![CDATA[viral]]></category>
		<category><![CDATA[watch]]></category>
		<guid isPermaLink="false">https://www.valanchery.in/?p=7615</guid>

					<description><![CDATA[<p>കോട്ടക്കൽ: ദേശീയ പത 66 ന്റെ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി നടന്നുവരുന്ന സർവ്വെ മലപ്പുറം ജില്ലയിലൂടെ ആണ് നിലവിൽ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും വൻ ജനപ്രതിഷേധത്തിനിടയാക്കിയ സർവ്വെ നടപടികൾ നടന്നു വരികവെ ചില വികാരനിർഭര നിമിഷങ്ങളിലൂടെയും കടന്നു പോകുന്നു. അത്തരത്തിലൊരു സന്ദർഭമാണ് എടരിക്കോടിനടുത്ത് കഴിഞ്ഞ ദിവസം ഉണ്ടായത്. തന്റെ അമ്മയെ മറവ് ചെയ്ത കുഴിമാടത്തിൽ സർവ്വെക്കായി അടയാളപ്പെടുത്തുന്നതു നിസ്‌സഹായതയോടെ നോക്കി നിൽക്കുന്ന മകന്റെ ചിത്രമാണ് [&#8230;]</p>
<p>The post <a href="https://www.valanchery.in/haunting-image-of-a-lad-watching-his-mothers-grave-gets-marked-for-national-highway-getting-viral/">അമ്മയുടെ കുഴിമാടത്തിനു മുകളിൽ ദേശീയപാത സർവ്വെ അടയാളപ്പെടുത്തുന്നത് നോക്കി നിൽക്കുന്ന മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കോട്ടക്കൽ: ദേശീയ പത 66 ന്റെ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി നടന്നുവരുന്ന സർവ്വെ മലപ്പുറം ജില്ലയിലൂടെ ആണ് നിലവിൽ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും വൻ ജനപ്രതിഷേധത്തിനിടയാക്കിയ സർവ്വെ നടപടികൾ നടന്നു വരികവെ ചില വികാരനിർഭര നിമിഷങ്ങളിലൂടെയും കടന്നു പോകുന്നു.<img loading="lazy" decoding="async" class="size-full wp-image-7617 aligncenter" src="https://www.valanchery.in/wp-content/uploads/2018/04/29793161_1244206459016217_4707235065228811203_n.jpg" alt="grave-survey" width="740" height="960" srcset="https://www.valanchery.in/wp-content/uploads/2018/04/29793161_1244206459016217_4707235065228811203_n.jpg 740w, https://www.valanchery.in/wp-content/uploads/2018/04/29793161_1244206459016217_4707235065228811203_n-231x300.jpg 231w, https://www.valanchery.in/wp-content/uploads/2018/04/29793161_1244206459016217_4707235065228811203_n-150x195.jpg 150w, https://www.valanchery.in/wp-content/uploads/2018/04/29793161_1244206459016217_4707235065228811203_n-385x500.jpg 385w" sizes="auto, (max-width: 740px) 100vw, 740px" /><br />
അത്തരത്തിലൊരു സന്ദർഭമാണ് എടരിക്കോടിനടുത്ത് കഴിഞ്ഞ ദിവസം ഉണ്ടായത്. തന്റെ അമ്മയെ മറവ് ചെയ്ത കുഴിമാടത്തിൽ സർവ്വെക്കായി അടയാളപ്പെടുത്തുന്നതു നിസ്‌സഹായതയോടെ നോക്കി നിൽക്കുന്ന മകന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsudhakaran.kottakkal%2Fposts%2F1244206552349541&amp;width=500" width="500" height="613" frameborder="0" scrolling="no"></iframe><br />
കോട്ടക്കലിലെ ഫോട്ടോ ജേർണലിസ്റ്റായ സുധാകരൻ പകർത്തിയ ചിത്രമാണ് ഇത്. മുൻപ് പ്രഖ്യാപിച്ച അലൈൻ‌മെന്റിൽ നിന്നും വ്യത്യാസപ്പെടുത്തി പുതിയ അലൈൻ‌മെന്റ് വൻ ജനകീയ പ്രതിഷേധത്തിനിടവച്ചിരികുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി സ്ത്രീകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹര സമരം ചിനക്കലിൽ ആരംഭിച്ചിട്ടുണ്ട്.</p>
<p>The post <a href="https://www.valanchery.in/haunting-image-of-a-lad-watching-his-mothers-grave-gets-marked-for-national-highway-getting-viral/">അമ്മയുടെ കുഴിമാടത്തിനു മുകളിൽ ദേശീയപാത സർവ്വെ അടയാളപ്പെടുത്തുന്നത് നോക്കി നിൽക്കുന്ന മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/haunting-image-of-a-lad-watching-his-mothers-grave-gets-marked-for-national-highway-getting-viral/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിതാവിനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് കുട്ടികൾ സമൂഹമാധ്യമത്തിൽ: മാതാപിതാക്കൾക്കെതിരെ കേസ്</title>
		<link>https://www.valanchery.in/case-registered-against-the-parents-of-the-siblings-who-apear-on-facebook-live-and-appeal-to-save-their-dad/</link>
					<comments>https://www.valanchery.in/case-registered-against-the-parents-of-the-siblings-who-apear-on-facebook-live-and-appeal-to-save-their-dad/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 23 Feb 2018 01:34:33 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[father]]></category>
		<category><![CDATA[mother]]></category>
		<category><![CDATA[nilambur]]></category>
		<category><![CDATA[pathanamthitta]]></category>
		<category><![CDATA[siblings]]></category>
		<guid isPermaLink="false">https://www.valanchery.in/?p=6954</guid>

					<description><![CDATA[<p>എടക്കര : പിതാവിനെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു സമൂഹമാധ്യമത്തിൽ കുട്ടികൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. അമ്മ അച്ഛനെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നുമുള്ള സഹോദരങ്ങളുടെ വിഡിയോ വൈറലായിരുന്നു. നിലമ്പൂർ സ്വദേശികളായ ഇവർ ഇപ്പോൾ പിതാവിനൊപ്പം പത്തനംതിട്ടയിലാണ്. സ്വന്തം മാതാവ് പിതാവിനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും പിതാവിനെ രക്ഷിക്കണമെന്നും കരഞ്ഞ് അപേക്ഷിക്കുന്ന പതിനാറുകാരിയുടെയും പത്തുവയസുകാരന്‍റെയും വീഡിയോ കഴിഞ്ഞ ദിവസം സമൂഹ [&#8230;]</p>
<p>The post <a href="https://www.valanchery.in/case-registered-against-the-parents-of-the-siblings-who-apear-on-facebook-live-and-appeal-to-save-their-dad/">പിതാവിനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് കുട്ടികൾ സമൂഹമാധ്യമത്തിൽ: മാതാപിതാക്കൾക്കെതിരെ കേസ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>എടക്കര : പിതാവിനെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു സമൂഹമാധ്യമത്തിൽ കുട്ടികൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. അമ്മ അച്ഛനെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നുമുള്ള സഹോദരങ്ങളുടെ വിഡിയോ വൈറലായിരുന്നു. നിലമ്പൂർ സ്വദേശികളായ ഇവർ ഇപ്പോൾ പിതാവിനൊപ്പം പത്തനംതിട്ടയിലാണ്.</p>
<p>സ്വന്തം മാതാവ് പിതാവിനെ അപായപ്പെടുത്താന്&#x200d; ശ്രമിക്കുന്നതായും പിതാവിനെ രക്ഷിക്കണമെന്നും കരഞ്ഞ് അപേക്ഷിക്കുന്ന പതിനാറുകാരിയുടെയും പത്തുവയസുകാരന്&#x200d;റെയും വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമം വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ജില്ലാ ചൈല്&#x200d;ഡ് പ്രൊട്ടക്ഷന്&#x200d; ഓഫീസറുടെ നിര്&#x200d;ദേശ പ്രകാരം ചൈല്&#x200d;ഡ് റെസ്ക്യു ഓഫീസര്&#x200d;മാര്&#x200d; റാന്നി ഗ്രാമ പഞ്ചായത്ത് മുഖേനെയും വിദ്യാഭ്യാസ വകുപ്പ് മുഖേനെയും അന്വേഷണം നടത്തി കുട്ടികള്&#x200d; താമസിക്കുന്ന വാടക വീടും പഠിക്കുന്ന സ്കൂളും കണ്ടെത്തുകയായിരുന്നു.</p>
<p>കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ&#x200d; മാതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. അതേസമയം, കുട്ടികളെ ഉപയോഗിച്ച് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന മാതാവിന്റെ പരാതിയിൽ ഐടി ആക്ട് പ്രകാരം പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശത്തെ തുടർന്ന് പോത്തുകല്ല് എസ്ഐ കെ.ദിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഒന്നര വർഷത്തോളമായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. കുട്ടികൾ രണ്ടുപേരും പിതാവിനൊപ്പം പത്തനംതിട്ടയിലാണ്. മാതാവ് നിലമ്പൂരിലാണ്.</p>
<p>The post <a href="https://www.valanchery.in/case-registered-against-the-parents-of-the-siblings-who-apear-on-facebook-live-and-appeal-to-save-their-dad/">പിതാവിനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് കുട്ടികൾ സമൂഹമാധ്യമത്തിൽ: മാതാപിതാക്കൾക്കെതിരെ കേസ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/case-registered-against-the-parents-of-the-siblings-who-apear-on-facebook-live-and-appeal-to-save-their-dad/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി കെ.ടി.ജലീലിന്റെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി</title>
		<link>https://www.valanchery.in/youth-congress-marc-to-minister-kt-jaleels-office-at-edappal/</link>
					<comments>https://www.valanchery.in/youth-congress-marc-to-minister-kt-jaleels-office-at-edappal/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 27 Sep 2016 01:57:51 +0000</pubDate>
				<category><![CDATA[Protest]]></category>
		<category><![CDATA[death]]></category>
		<category><![CDATA[edappal]]></category>
		<category><![CDATA[ifthiquarudheen p]]></category>
		<category><![CDATA[kt jaleel]]></category>
		<category><![CDATA[mother]]></category>
		<category><![CDATA[starved]]></category>
		<category><![CDATA[youth congress]]></category>
		<guid isPermaLink="false">http://www.valanchery.in/?p=2803</guid>

					<description><![CDATA[<p>എടപ്പാൾ:  ഭക്ഷണവും മരുന്നും ലഭിക്കാതെ വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നരിപ്പറമ്പിലെ കെ.ടി.ജലീലിന്റെ പ്രാദേശിക ഓഫിസിലേക്ക് മാർച്ച് നടത്തി. നിയോജകമണ്ഡലം എംഎൽഎകൂടിയായ മന്ത്രി കെ.ടി.ജലീലിന്റെ മണ്ഡലത്തിൽ നടന്ന സംഭവം പ്രതിഷേധാർഹമാണെന്നും കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. മാർച്ചിനു ശേഷം നടന്ന പെ‍ാതുയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ഇഫ്തിഖാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.എം.മധു ആധ്യക്ഷ്യം വഹിച്ചു. [&#8230;]</p>
<p>The post <a href="https://www.valanchery.in/youth-congress-marc-to-minister-kt-jaleels-office-at-edappal/">വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി കെ.ടി.ജലീലിന്റെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<div class="article">
<p>എടപ്പാൾ:  ഭക്ഷണവും മരുന്നും ലഭിക്കാതെ വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നരിപ്പറമ്പിലെ കെ.ടി.ജലീലിന്റെ പ്രാദേശിക ഓഫിസിലേക്ക് മാർച്ച് നടത്തി.</p>
<p><span id="more-2803"></span></p>
<p>നിയോജകമണ്ഡലം എംഎൽഎകൂടിയായ മന്ത്രി കെ.ടി.ജലീലിന്റെ മണ്ഡലത്തിൽ നടന്ന സംഭവം പ്രതിഷേധാർഹമാണെന്നും കാ<img loading="lazy" decoding="async" class=" wp-image-2804 alignleft" src="http://www.valanchery.in/wp-content/uploads/2016/09/iftikarudheen.jpg" alt="iftikarudheen" width="421" height="134" />രണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.</p>
<p>മാർച്ചിനു ശേഷം നടന്ന പെ&#x200d;ാതുയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ഇഫ്തിഖാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.എം.മധു ആധ്യക്ഷ്യം വഹിച്ചു. ഇ.പി.രാജീവ്, സി.എ.കാദർ, മുസ്തഫ മാറഞ്ചേരി, മനീഷ് കുണ്ടയാർ, പി.റംഷാദ്, റംഷാദ് അയിലക്കാട്, കണ്ണൻ നമ്പ്യാർ, ആഷിഫ് പൂക്കരത്തറ എന്നിവർ പ്രസംഗിച്ചു. മാർച്ച് ഓഫിസിനു സമീപം പെ&#x200d;ാലീസ് തടഞ്ഞു. പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ പിന്നീട് പെ&#x200d;ാലീസ് അറസ്റ്റ് ചെയ്തു നീക്കി.</p>
<p>Summary: Youth Congress conducted march towards the local camp office of the minister KT Jaleel demanding proper investigation on account of a mishap involving a 53 old mother starved to death in his constituency.</p>
</div>
<p>&nbsp;</p>
<p>The post <a href="https://www.valanchery.in/youth-congress-marc-to-minister-kt-jaleels-office-at-edappal/">വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി കെ.ടി.ജലീലിന്റെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/youth-congress-marc-to-minister-kt-jaleels-office-at-edappal/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭക്ഷണം കഴിക്കാതെ വീട്ടിനുള്ളില്‍ വീട്ടമ്മ മരിച്ച സംഭവം: മനുഷ്യാവകാശക്കമ്മിഷന്‍ കേസെടുത്തു</title>
		<link>https://www.valanchery.in/starvation-death-human-rights-commission-case/</link>
					<comments>https://www.valanchery.in/starvation-death-human-rights-commission-case/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 27 Sep 2016 01:23:55 +0000</pubDate>
				<category><![CDATA[Public Issue]]></category>
		<category><![CDATA[daughter]]></category>
		<category><![CDATA[death]]></category>
		<category><![CDATA[edappal]]></category>
		<category><![CDATA[human rights commission]]></category>
		<category><![CDATA[mother]]></category>
		<category><![CDATA[starvation]]></category>
		<guid isPermaLink="false">http://www.valanchery.in/?p=2801</guid>

					<description><![CDATA[<p>മലപ്പുറം: എടപ്പാള്‍ നഗരത്തിനുസമീപത്തെ വീട്ടില്‍ പത്തുദിവസമായി ഭക്ഷണം കഴിക്കാതെ 53- കാരി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശക്കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പട്ടിണി മരണമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത പശ്ചാത്തലത്തിലാണ് നടപടി. എടപ്പാള്‍ ആസ്പത്രിക്കുസമീപം താമസിക്കുന്ന കുന്നത്തുനാട് വീട്ടില്‍(വടക്കത്ത്)ശോഭയാണ് മരിച്ചത്. മലപ്പുറം ജില്ലാകളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എടപ്പാള്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അന്വേഷിച്ച് അടിയന്തരമായി വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം കെ. [&#8230;]</p>
<p>The post <a href="https://www.valanchery.in/starvation-death-human-rights-commission-case/">ഭക്ഷണം കഴിക്കാതെ വീട്ടിനുള്ളില്‍ വീട്ടമ്മ മരിച്ച സംഭവം: മനുഷ്യാവകാശക്കമ്മിഷന്‍ കേസെടുത്തു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<div class="BodyText">മലപ്പുറം: എടപ്പാള്&#x200d; നഗരത്തിനുസമീപത്തെ വീട്ടില്&#x200d; പത്തുദിവസമായി ഭക്ഷണം കഴിക്കാതെ 53- കാരി വീടിനുള്ളില്&#x200d; മരിച്ചനിലയില്&#x200d; കണ്ടെത്തിയ സംഭവത്തില്&#x200d;<span id="more-2801"></span></p>
<p>സംസ്ഥാന മനുഷ്യാവകാശക്കമ്മിഷന്&#x200d; സ്വമേധയാ കേസെടുത്തു. പട്ടിണി മരണമാണെന്ന് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ടുചെയ്ത പശ്ചാത്തലത്തിലാണ് നടപടി. എടപ്പാള്&#x200d; ആസ്പത്രിക്കുസമീപം താമസിക്കുന്ന കുന്നത്തുനാട് വീട്ടില്&#x200d;(വടക്കത്ത്)ശോഭയാണ് മരിച്ചത്.</p></div>
<div class="BodyText"></div>
<div class="BodyText">മലപ്പുറം ജില്ലാകളക്ടര്&#x200d;, ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d;, എടപ്പാള്&#x200d; ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവര്&#x200d; അന്വേഷിച്ച് അടിയന്തരമായി വിശദീകരണം സമര്&#x200d;പ്പിക്കണമെന്ന് കമ്മിഷന്&#x200d; അംഗം കെ. മോഹന്&#x200d; കുമാര്&#x200d; ആവശ്യപ്പെട്ടു. കേസ് അടുത്തമാസം മലപ്പുറത്ത് നടക്കുന്ന സിറ്റിങ്ങില്&#x200d; പരിഗണിക്കും.</div>
<div class="BodyText"></div>
<div class="BodyText">Summary: The Kerala state Human Rights Commission registered case on the incident involving a 53 year old mother starved to death in Edappal.</div>
<p>The post <a href="https://www.valanchery.in/starvation-death-human-rights-commission-case/">ഭക്ഷണം കഴിക്കാതെ വീട്ടിനുള്ളില്‍ വീട്ടമ്മ മരിച്ച സംഭവം: മനുഷ്യാവകാശക്കമ്മിഷന്‍ കേസെടുത്തു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/starvation-death-human-rights-commission-case/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
