<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>goons Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/tag/goons/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/tag/goons/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Sat, 21 Oct 2023 01:20:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.1.1</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>goons Archives - Valanchery Online</title>
	<link>https://www.valanchery.in/tag/goons/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ വിദ്യാർഥികളുടെ പഠനസംഘത്തിന് നേരെയുണ്ടായ ഗുണ്ടാ അക്രമം: ഒളിത്താവളം വളഞ്ഞ് അഞ്ചുപേരെ അറസ്റ്റുചെയ്തു</title>
		<link>https://www.valanchery.in/arangottukara-goons-arrested-for-attacking-students-of-kmct-college-kuttippuram/</link>
					<comments>https://www.valanchery.in/arangottukara-goons-arrested-for-attacking-students-of-kmct-college-kuttippuram/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 21 Oct 2023 01:20:07 +0000</pubDate>
				<category><![CDATA[Assault]]></category>
		<category><![CDATA[arangottukara]]></category>
		<category><![CDATA[arrest]]></category>
		<category><![CDATA[goons]]></category>
		<category><![CDATA[jabir]]></category>
		<category><![CDATA[jubair]]></category>
		<category><![CDATA[junaid]]></category>
		<category><![CDATA[kmct kuttippuram]]></category>
		<category><![CDATA[thadathil tours]]></category>
		<guid isPermaLink="false">https://www.valanchery.in/?p=39063</guid>

					<description><![CDATA[<p>കൂറ്റനാട് : ആറങ്ങോട്ടുകരയിൽ വിദ്യാർഥികളുടെ പഠനസംഘത്തിന് നേരെയുണ്ടായ അക്രമത്തിലുൾപ്പെട്ട അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ഇരുമ്പകശ്ശേരി സ്വദേശികളും സഹോദരങ്ങളുമായ പള്ളത്ത് വീട്ടിൽ ജുനൈദ് (23), ജുബൈർ (26), ജാബിർ (28) എന്നിവരെയും തിരുമിറ്റക്കോട് സ്വദേശി പുത്തൻമഠത്തിൽ രാഹുൽ (24), തൃശ്ശൂർ ചൂണ്ടൽ കൂനംമൂച്ചി സ്വദേശി അബു (29) എന്നിവരെയുമാണ് ഷൊർണൂർ ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വൈകീട്ടാണ് കുറ്റിപ്പുറം [&#8230;]</p>
<p>The post <a href="https://www.valanchery.in/arangottukara-goons-arrested-for-attacking-students-of-kmct-college-kuttippuram/">കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ വിദ്യാർഥികളുടെ പഠനസംഘത്തിന് നേരെയുണ്ടായ ഗുണ്ടാ അക്രമം: ഒളിത്താവളം വളഞ്ഞ് അഞ്ചുപേരെ അറസ്റ്റുചെയ്തു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കൂറ്റനാട് : ആറങ്ങോട്ടുകരയിൽ വിദ്യാർഥികളുടെ പഠനസംഘത്തിന് നേരെയുണ്ടായ അക്രമത്തിലുൾപ്പെട്ട അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ഇരുമ്പകശ്ശേരി സ്വദേശികളും സഹോദരങ്ങളുമായ പള്ളത്ത് വീട്ടിൽ ജുനൈദ് (23), ജുബൈർ (26), ജാബിർ (28) എന്നിവരെയും തിരുമിറ്റക്കോട് സ്വദേശി പുത്തൻമഠത്തിൽ രാഹുൽ (24), തൃശ്ശൂർ ചൂണ്ടൽ കൂനംമൂച്ചി സ്വദേശി അബു (29) എന്നിവരെയുമാണ് ഷൊർണൂർ ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വൈകീട്ടാണ് കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന പഠനസംഘത്തിന് നേരേ അക്രമം നടന്നത്. പെൺകുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്ത വിദ്യാർഥികളെ അഞ്ചുപേരും ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റ് വളഞ്ഞാണ് പോലീസ് അഞ്ചുപേരെയും പിടികൂടിയത്.<br />
<img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2023/10/wp-1697759408970-1024x576.jpg" alt="kmct-bus-attack" width="1024" height="576" class="aligncenter size-large wp-image-39059" srcset="https://www.valanchery.in/wp-content/uploads/2023/10/wp-1697759408970-1024x576.jpg?v=1697759409 1024w, https://www.valanchery.in/wp-content/uploads/2023/10/wp-1697759408970-300x169.jpg?v=1697759409 300w, https://www.valanchery.in/wp-content/uploads/2023/10/wp-1697759408970-768x432.jpg?v=1697759409 768w, https://www.valanchery.in/wp-content/uploads/2023/10/wp-1697759408970.jpg?v=1697759409 1280w" sizes="(max-width: 1024px) 100vw, 1024px" /><br />
സംഭവം നടന്ന് മിനിറ്റുകൾക്കകം ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം ഷൊർണൂർ ഡിവൈ.എസ്.പി. പി.സി. ഹരിദാസ് സ്ഥലത്തെത്തുകയും ചാലിശ്ശേരി എസ്.എച്ച്.ഒ. കെ. സതീഷ് കുമാർ, എസ്.ഐ.മാരായ ഋഷി പ്രസാദ്, ജോളി സെബാസ്റ്റ്യൻ, ജെ. റഷീദലി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. അബ്ദുൾ റഷീദ്, രാജേഷ്, കെ. രജീഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തു.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2023/10/image-15.jpg" alt="arangottukara-goons" width="464" height="209" class="aligncenter size-full wp-image-39064" srcset="https://www.valanchery.in/wp-content/uploads/2023/10/image-15.jpg?v=1697850821 464w, https://www.valanchery.in/wp-content/uploads/2023/10/image-15-300x135.jpg?v=1697850821 300w" sizes="(max-width: 464px) 100vw, 464px" /><br />
ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ സംഭവത്തിന്റെ ദ്യശ്യങ്ങൾ നിരീക്ഷിച്ചും മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയും മണിക്കൂറുകൾക്കകം പ്രതികളെയും അവർക്ക് രക്ഷപ്പെടുന്നതിന് വാഹനം നൽകി, ഒപ്പം യാത്രചെയ്ത് ഒളിത്താവളം ഒരുക്കിയവരെയും പോലീസ് തിരിച്ചറിഞ്ഞു. കരിങ്കല്ലത്താണിയിൽ ഇവർ തങ്ങിയ ഫ്ളാറ്റിലെത്തിയ പോലീസ് ഒളിത്താവളം വളഞ്ഞതോടെ പ്രതികൾ രക്ഷപ്പെടാൻ വലിയ ശ്രമമാണ് നടത്തിയത്. പിടികൂടാൻ ശ്രമിച്ചപ്പോൾ ആയുധങ്ങൾകൊണ്ട് എതിർത്തെങ്കിലും ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. </p>
<p>The post <a href="https://www.valanchery.in/arangottukara-goons-arrested-for-attacking-students-of-kmct-college-kuttippuram/">കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ വിദ്യാർഥികളുടെ പഠനസംഘത്തിന് നേരെയുണ്ടായ ഗുണ്ടാ അക്രമം: ഒളിത്താവളം വളഞ്ഞ് അഞ്ചുപേരെ അറസ്റ്റുചെയ്തു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/arangottukara-goons-arrested-for-attacking-students-of-kmct-college-kuttippuram/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം</title>
		<link>https://www.valanchery.in/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/</link>
					<comments>https://www.valanchery.in/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 17 Nov 2013 02:22:31 +0000</pubDate>
				<category><![CDATA[Incidents]]></category>
		<category><![CDATA[affair]]></category>
		<category><![CDATA[assault]]></category>
		<category><![CDATA[attack]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[escape]]></category>
		<category><![CDATA[extramarital]]></category>
		<category><![CDATA[fail]]></category>
		<category><![CDATA[goons]]></category>
		<category><![CDATA[hired]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[love]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ponnani]]></category>
		<category><![CDATA[possessive]]></category>
		<category><![CDATA[prank]]></category>
		<category><![CDATA[ramya]]></category>
		<category><![CDATA[remya]]></category>
		<category><![CDATA[suresh]]></category>
		<category><![CDATA[wife]]></category>
		<guid isPermaLink="false">http://www.valanchery.in/?p=1748</guid>

					<description><![CDATA[<p>വീട്ടമ്മയായ യുവതിയെ മര്‍ദിച്ച് കെട്ടി പെട്ടിയിലാക്കി മുളകുപൊടി വിതറിയെന്നത് വെറും കെട്ടുകഥയെന്ന് തെളിഞ്ഞു. പൊന്നാനി സി.ഐ അബ്ദുള്‍മുനീറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം ചോദ്യം ചെയ്തപ്പോഴാണ് എല്ലാം നാടകമായിരുന്നുവെന്ന് യുവതി സമ്മതിച്ചത്. ഭര്‍ത്താവില്‍നിന്ന് മതിയായ പരിചരണവും സ്‌നേഹവും കിട്ടുന്നില്ലെന്ന തോന്നലിനെ തുടര്‍ന്നാണ് ഇത്തരമൊരു നുണക്കഥ യുവതി മെനഞ്ഞെടുത്തത്. തണ്ടിലത്തിനടുത്ത് മാത്തൂരില്‍ വാടകവീട്ടില്‍ താമസിക്കുന്ന മംഗലം സ്വദേശി ചിറ്റേത്തില്‍ സുരേഷിന്റെ ഭാര്യ രമ്യ(25)യാണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ [&#8230;]</p>
<p>The post <a href="https://www.valanchery.in/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/">വീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വീട്ടമ്മയായ യുവതിയെ മര്&#x200d;ദിച്ച് കെട്ടി പെട്ടിയിലാക്കി മുളകുപൊടി വിതറിയെന്നത് വെറും കെട്ടുകഥയെന്ന് തെളിഞ്ഞു. <span id="more-1748"></span>പൊന്നാനി സി.ഐ അബ്ദുള്&#x200d;മുനീറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം ചോദ്യം ചെയ്തപ്പോഴാണ് എല്ലാം നാടകമായിരുന്നുവെന്ന് യുവതി സമ്മതിച്ചത്. ഭര്&#x200d;ത്താവില്&#x200d;നിന്ന് മതിയായ പരിചരണവും സ്‌നേഹവും കിട്ടുന്നില്ലെന്ന തോന്നലിനെ തുടര്&#x200d;ന്നാണ് ഇത്തരമൊരു നുണക്കഥ യുവതി മെനഞ്ഞെടുത്തത്.</p>
<p>തണ്ടിലത്തിനടുത്ത് മാത്തൂരില്&#x200d; വാടകവീട്ടില്&#x200d; താമസിക്കുന്ന മംഗലം സ്വദേശി ചിറ്റേത്തില്&#x200d; സുരേഷിന്റെ ഭാര്യ രമ്യ(25)യാണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആക്രമണത്തിനിരയായെന്ന് പറഞ്ഞത്. സുരേഷ് പുറത്തുപോയ ഉടനെ വീട്ടിലെത്തിയ മൂന്നംഗസംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെട്ട് മര്&#x200d;ദിക്കുകയുമായിരുന്നുവെന്നായിരുന്നു യുവതിയുടെ മൊഴി. സുരേഷിന് മറ്റൊരുസ്ത്രീയുമായുള്ള ബന്ധം ഒതുക്കിത്തീര്&#x200d;ക്കാന്&#x200d; രണ്ട്‌ലക്ഷം രൂപ നല്&#x200d;കണമെന്നാണ് സംഘം ആവശ്യപ്പെട്ടതെന്നും യുവതി പോലീസിന് ആദ്യം മൊഴിനല്&#x200d;കിയിരുന്നു.</p>
<p>സുരേഷിന്റെ ഫോണ്&#x200d;കോളുകള്&#x200d; പരിശോധിച്ചതില്&#x200d;നിന്നുതന്നെ സംഭവവുമായി ഇയാള്&#x200d;ക്ക് ബന്ധമില്ലെന്നുള്ള സൂചനകള്&#x200d; പോലീസിന് ലഭിച്ചു. പിന്നീട്, ചോദ്യം ചെയ്തപ്പോള്&#x200d; യുവതി എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു.</p>
<p>ഭര്&#x200d;ത്താവ് എവിടെയെത്തിയെന്ന് വിളിച്ചുചോദിച്ചശേഷമാണ് ദേഹത്ത് മുളകുപൊടി വിതറിയത്. പിന്നീട് കൈകള്&#x200d; സ്വയം കെട്ടിയശേഷം പെട്ടിക്കുള്ളില്&#x200d; ഇറങ്ങി ബോധരഹിതയായപോലെ കിടക്കുകയുമായിരുന്നു. ഭര്&#x200d;ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നുള്ള തരത്തില്&#x200d; പറഞ്ഞുണ്ടാക്കിയ കഥകളും നുണയായിരുന്നുവെന്ന് യുവതി പറഞ്ഞു. വീട്ടില്&#x200d; യുവതിയും ലാപ്‌ടോപ്പുമായി സഹോദരന്മാരും മുമ്പ് എത്തിയെന്നുള്ളതും കളവായിരുന്നു. പ്രത്യേകതരത്തിലുള്ള വിഷാദരോഗത്തിന് അടിമയാണ് യുവതിയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇക്കാര്യം ഭര്&#x200d;ത്താവിനും ബോധ്യമായതോടെ കഴിഞ്ഞദിവസം മുതല്&#x200d; ചികിത്സയും തുടങ്ങിയിട്ടുണ്ട്. സി.ഐയെ കൂടാതെ എസ്.സി.പി.ഒ വിനോദ്, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡിലെ രാജേഷ് എന്നിവരും പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് യുവതിക്കെതിരെ കേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് സി.ഐ പി. അബ്ദുള്&#x200d;മുനീര്&#x200d; പറഞ്ഞു.</p>
<div><b><br />
നീങ്ങിയത് ഒരാഴ്ചയോളം നീണ്ടുനിന്ന ദുരൂഹത</b></div>
<div>
<p>യുവതി എല്ലാ സത്യവും പോലീസിന് മുന്നില്&#x200d; തുറന്നുപറഞ്ഞതോടെ ഒരാഴ്ചയോളം നീണ്ടുനിന്ന ദുരൂഹതയാണ് അവസാനിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്&#x200d; ഉത്തരംമുട്ടിയ യുവതി മെനഞ്ഞെടുത്ത കഥ പോലീസിനുമുന്നില്&#x200d; വിവരിച്ചു. ഭര്&#x200d;ത്താവിന്റെ സ്‌നേഹം കിട്ടാനായിരുന്നു സ്വയം കഥയൊരുക്കി നാടകം കളിച്ചതെന്നും യുവതി പറഞ്ഞു.</p>
<p>സംഭവം മൂടിവെക്കാന്&#x200d; ഭര്&#x200d;ത്താവ് സുരേഷ് ആദ്യം ശ്രമിച്ചെങ്കിലും നാട്ടുകാര്&#x200d; ഇടപെട്ടാണ് പോലീസില്&#x200d; വിവരമറിയിച്ചത്. സംഭവം വന്&#x200d; വാര്&#x200d;ത്തയായതോടെ പോലീസ് അന്വേഷണവും ഊര്&#x200d;ജിതമാക്കി. ഇതിനിടെ സുരേഷ് സംശയത്തിന്റെ നിഴലിലായി. വാടകവീട്ടില്&#x200d;നിന്ന് താമസം മാറാന്&#x200d; വീട്ടുടമ ആവശ്യപ്പെടുകയും ചെയ്തു. നാട്ടുകാരുടെ സംശയങ്ങളെല്ലാം യുവതിയുടെ വെളിപ്പെടുത്തലോടുകൂടി കെട്ടടങ്ങി.</p></div>
<div><b><br />
ആദ്യം മരിക്കാന്&#x200d; തീരുമാനിച്ചു; പിന്നെ, നാടകത്തിലൊതുക്കി</b></div>
<div>
<p>ഭര്&#x200d;ത്താവ് തിരിച്ച് വീട്ടിലെത്തുന്നതിന് മുമ്പ് ജീവിതം അവസാനിപ്പിക്കാനാണ് ആദ്യം യുവതി തീരുമാനിച്ചത്. ഷാളില്&#x200d; കെട്ടിത്തൂങ്ങിയാലോ എന്ന് ആലോചിച്ചു. പിന്നീട്, ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയാലോ എന്ന ചിന്തയുമുണ്ടായി. പിന്നെയാണ് രണ്ടാഴ്ചമുമ്പ് തുടങ്ങിവെച്ച &#8216;നാടകം കളി&#8217; പൂര്&#x200d;ത്തിയാക്കാന്&#x200d; തീരുമാനിച്ചത്. ദേഹത്ത് മുളകുപൊടി വിതറുന്നതിന് മുമ്പ് ആദ്യം കുറച്ച് മുളകുപൊടി കലക്കിക്കുടിക്കുകയും ചെയ്തിരുന്നു.</p></div>
<div><b><br />
നുണക്കഥ പൊളിച്ചത് അവിശ്വസനീയമായ വെളിപ്പെടുത്തല്&#x200d;</b></div>
<div>
<p>കെട്ടിച്ചമച്ച കഥയിലെ അവിശ്വസനീയമായ രംഗങ്ങളാണ് യുവതി കളിച്ച നാടകം പൊളിയാനിടയാക്കിയത്. ഭര്&#x200d;ത്താവ് പുറത്തുപോയി എത്തുന്ന 10 മിനിറ്റിനുള്ളില്&#x200d; എല്ലാം സംഭവിച്ചുവെന്ന മൊഴിതന്നെയായിരുന്നു ആദ്യത്തെ പാളിച്ച. മൂവര്&#x200d;സംഘം മതില്&#x200d;ചാടിവന്നു എന്നാണ് പറഞ്ഞിരുന്നത്. മതിലിനടു ത്ത് അത്തരത്തില്&#x200d; നിന്നാല്&#x200d; അത് എല്ലാവരുടെയും ശ്രദ്ധയില്&#x200d;പെടുമായിരുന്നുവെന്നും പോലീസ് കണ്ടെത്തി. സംഘത്തെ ആരും കണ്ടവരുണ്ടായിരുന്നില്ല. യുവതിയുടെ ആഭരണങ്ങളോ മറ്റോ നഷ്ടപ്പെടുകയോ മര്&#x200d;ദനത്തില്&#x200d; ദേഹത്ത് പരിക്കേറ്റ പാടുകളോ ഉണ്ടാകാത്തതും കള്ളക്കഥ പൊളിയാന്&#x200d; കാരണമായി.</p></div>
<div></div>
<div>Summary:Possessive wife did a prank that went fail to earn her husband&#8217;s love at Kuttippuram</div>
<p>The post <a href="https://www.valanchery.in/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/">വീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
