<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cholera Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/tag/cholera/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/tag/cholera/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Thu, 04 Apr 2019 02:14:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>cholera Archives - Valanchery Online</title>
	<link>https://www.valanchery.in/tag/cholera/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിവാഹ സൽക്കാരങ്ങളിലും ആഘോഷങ്ങളിലും നൽകുന്ന വെല്‍ക്കം ഡ്രിങ്ക‌്: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്</title>
		<link>https://www.valanchery.in/health-department-of-malappuram-gives-warning-about-welcome-drinks-in-parties-and-events/</link>
					<comments>https://www.valanchery.in/health-department-of-malappuram-gives-warning-about-welcome-drinks-in-parties-and-events/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 04 Apr 2019 02:14:09 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[cholera]]></category>
		<category><![CDATA[event]]></category>
		<category><![CDATA[parties]]></category>
		<category><![CDATA[welcome drink]]></category>
		<guid isPermaLink="false">https://www.valanchery.in/?p=12698</guid>

					<description><![CDATA[<p>മലപ്പുറം: വിവാഹ സൽക്കാരങ്ങളിലും ആഘോഷങ്ങളിലും നൽകുന്ന വെൽക്കം ഡ്രിങ്കുകൾ മഞ്ഞപ്പിത്തത്തിനും ടൈഫോയിഡിനും കാരണമാകുന്നതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരിയിൽ ജില്ലയിൽ നടന്ന നാല് വിവാഹ സൽക്കാരങ്ങളിൽനിന്നും 117 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നാല് പഞ്ചായത്തിലെ ആളുകൾക്കാണ് പനി ബാധിച്ചത്. അസുഖബാധിതരായ ആളുകൾ പൂർണമായും ഭേദമാകുന്നതിനുമുമ്പ‌് പൊതു ഇടങ്ങളിൽ ഇറങ്ങിയതും അസുഖം വ്യാപിപ്പിച്ചു. വരൾച്ച രൂക്ഷമായതോടെ ശുദ്ധജല [&#8230;]</p>
<p>The post <a href="https://www.valanchery.in/health-department-of-malappuram-gives-warning-about-welcome-drinks-in-parties-and-events/">വിവാഹ സൽക്കാരങ്ങളിലും ആഘോഷങ്ങളിലും നൽകുന്ന വെല്‍ക്കം ഡ്രിങ്ക‌്: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: വിവാഹ സൽക്കാരങ്ങളിലും ആഘോഷങ്ങളിലും നൽകുന്ന വെൽക്കം ഡ്രിങ്കുകൾ മഞ്ഞപ്പിത്തത്തിനും ടൈഫോയിഡിനും കാരണമാകുന്നതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരിയിൽ ജില്ലയിൽ നടന്ന നാല് വിവാഹ സൽക്കാരങ്ങളിൽനിന്നും 117 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നാല് പഞ്ചായത്തിലെ ആളുകൾക്കാണ് പനി ബാധിച്ചത്. അസുഖബാധിതരായ ആളുകൾ പൂർണമായും ഭേദമാകുന്നതിനുമുമ്പ‌് പൊതു ഇടങ്ങളിൽ ഇറങ്ങിയതും  അസുഖം വ്യാപിപ്പിച്ചു.<br />
<img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2019/04/welcome-drink.jpg" alt="welcome-drink" width="500" height="281" class="aligncenter size-full wp-image-12699" srcset="https://www.valanchery.in/wp-content/uploads/2019/04/welcome-drink.jpg 500w, https://www.valanchery.in/wp-content/uploads/2019/04/welcome-drink-300x169.jpg 300w, https://www.valanchery.in/wp-content/uploads/2019/04/welcome-drink-150x84.jpg 150w" sizes="(max-width: 500px) 100vw, 500px" /><br />
വരൾച്ച രൂക്ഷമായതോടെ ശുദ്ധജല ലഭ്യതയിലെ കുറവ് ജലജന്യ രോഗങ്ങൾ വ്യാപകമാക്കിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന പറഞ്ഞു.<br />
<strong>നിർദേശങ്ങൾ</strong>:<br />
ഉത്സവ വേളകളിൽ കരുതൽ വേണം.<br />
വേലകൾ, പൂരങ്ങൾ, നേർച്ചകൾ, പ്രദർശന മേളകൾ എന്നിവിടങ്ങളിൽ ലഭിക്കുന്ന പാനീയങ്ങൾ, സിപ് അപ്, ഐസുകൾ എന്നിവ പൂർണമായും ഒഴിവാക്കുക.<br />
തിളപ്പിച്ചാറിയ വെള്ളം കഴിവതും കൂടെ കരുതുക.<br />
രോഗബാധിതർ ചുരുങ്ങിയത് മൂന്നാഴ്ച വീട്ടിൽ  വിശ്രമിക്കുക.<br />
രോഗം പൂർണമായും മാറുന്നതുവരെ പള്ളികളിലെ ഹൗളുകൾക്ക് പകരം പൈപ്പിൽനിന്ന‌് വെള്ളമെടുത്ത് ഉപയോഗിക്കുക.<br />
വിവാഹ സൽക്കാരങ്ങളിൽ തിളപ്പിച്ചാറിയ വെള്ളംമാത്രം നൽകുക.<br />
സൽക്കാരങ്ങളിലും മറ്റും ഭക്ഷണ പദാർഥങ്ങൾ വിളമ്പുന്നതിനുമുമ്പ‌് കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക.<br />
ചൂടാക്കിയതും അല്ലാത്തതുമായ വെള്ളം ഇടകലർത്തി നൽകുന്നത‌് ഒഴിവാക്കുക. കുടിക്കാൻ ചൂടുവെള്ളവും ചൂടുള്ള ഭക്ഷണവും നൽകുക.<br />
വിളമ്പുന്ന പാത്രങ്ങൾ സുരക്ഷിതമാക്കുക. കഴിയുമെങ്കിൽ ചൂടുവെള്ളത്തിൽ കഴുകുക.</p>
<p>The post <a href="https://www.valanchery.in/health-department-of-malappuram-gives-warning-about-welcome-drinks-in-parties-and-events/">വിവാഹ സൽക്കാരങ്ങളിലും ആഘോഷങ്ങളിലും നൽകുന്ന വെല്‍ക്കം ഡ്രിങ്ക‌്: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/health-department-of-malappuram-gives-warning-about-welcome-drinks-in-parties-and-events/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ചയാൾക്ക് അതിസാരമുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ്</title>
		<link>https://www.valanchery.in/reports-indicate-that-the-man-who-died-due-tofever-was-also-affected-wuth-cholera/</link>
					<comments>https://www.valanchery.in/reports-indicate-that-the-man-who-died-due-tofever-was-also-affected-wuth-cholera/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 12 Jun 2018 17:20:25 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[cholera]]></category>
		<category><![CDATA[death]]></category>
		<category><![CDATA[fever]]></category>
		<category><![CDATA[jaundice]]></category>
		<category><![CDATA[kuttippuram]]></category>
		<guid isPermaLink="false">https://www.valanchery.in/?p=8587</guid>

					<description><![CDATA[<p>കുറ്റിപ്പുറം: പനിബാധിച്ച് മരിച്ച നടുവട്ടം തെക്കേനാഗപറമ്പ് സ്വദേശി ഉണ്ണിയംവളപ്പിൽ സജയ(54)ന് ഛർദിയും അതിസാരവും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ്. മരിക്കുന്നതിന് തലേന്ന് മുതൽ സജയന് ഛർദിയും അതിസാരവും പിടിപെട്ടിരുന്നതായി വീട്ടുകാരും പറഞ്ഞു. ഇതെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സജയന്റെ വീട്ടിലെ കിണറിൽനിന്നു വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പ്രദേശത്തെ കിണറുകൾ എല്ലാം ക്ലോറിനേഷൻ നടത്തി ശുചീകരിക്കുകയും ചെയതു.ഇന്നലെ രാവിലെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നാഗപറമ്പിലെത്തി നടപടികൾ സ്വീകരിച്ചത്. [&#8230;]</p>
<p>The post <a href="https://www.valanchery.in/reports-indicate-that-the-man-who-died-due-tofever-was-also-affected-wuth-cholera/">കുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ചയാൾക്ക് അതിസാരമുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം: പനിബാധിച്ച് മരിച്ച നടുവട്ടം തെക്കേനാഗപറമ്പ് സ്വദേശി ഉണ്ണിയംവളപ്പിൽ സജയ(54)ന് ഛർദിയും അതിസാരവും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ്. മരിക്കുന്നതിന് തലേന്ന് മുതൽ സജയന് ഛർദിയും അതിസാരവും പിടിപെട്ടിരുന്നതായി വീട്ടുകാരും പറഞ്ഞു. ഇതെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സജയന്റെ വീട്ടിലെ കിണറിൽനിന്നു വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പ്രദേശത്തെ കിണറുകൾ എല്ലാം ക്ലോറിനേഷൻ നടത്തി ശുചീകരിക്കുകയും ചെയതു.ഇന്നലെ രാവിലെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നാഗപറമ്പിലെത്തി നടപടികൾ സ്വീകരിച്ചത്. പനിയെ തുടർന്ന് സജയനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.<br />
ആശുപത്രിയിൽ എത്തിയതിനു ശേഷം ഒട്ടേറെ തവണ അതിസാരം ഉണ്ടായി. പനി കടുത്തതോടെ ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. ഉച്ചയോടെയാണ് സജയൻ മരിച്ചത്. ആശുപത്രിയിൽ എത്തി അരമണിക്കൂറിനകം മരണം സംഭവിച്ചതിനാൽ മെഡിക്കൽ കോളജിൽ രക്തപരിശോധന നടത്താനായിട്ടില്ല. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ &#x200d;ഡെങ്കിപ്പനി അടക്കമുള്ളവയുടെ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ട്. തൊഴിലുറപ്പു ജോലിക്കും മറ്റും പോകാറുള്ള സജയന് അതിസാരം പിടിപെടാനുണ്ടായ സാഹചര്യമാണ് ആരോഗ്യവകുപ്പ് ഇപ്പോൾ പരിശോധിക്കുന്നത്.</p>
<p>The post <a href="https://www.valanchery.in/reports-indicate-that-the-man-who-died-due-tofever-was-also-affected-wuth-cholera/">കുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ചയാൾക്ക് അതിസാരമുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/reports-indicate-that-the-man-who-died-due-tofever-was-also-affected-wuth-cholera/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറ്റിപ്പുറത്തെ മാലിന്യപ്രശ്നം: പഞ്ചായത്ത് സെക്രട്ടറിയെ വിസ്തരിക്കും</title>
		<link>https://www.valanchery.in/kuttippuram-waste/</link>
					<comments>https://www.valanchery.in/kuttippuram-waste/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 27 Aug 2016 16:25:23 +0000</pubDate>
				<category><![CDATA[Public Issue]]></category>
		<category><![CDATA[cholera]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[panchayath]]></category>
		<category><![CDATA[waste]]></category>
		<guid isPermaLink="false">http://www.valanchery.in/?p=2689</guid>

					<description><![CDATA[<p>കുറ്റിപ്പുറം: കോളറ വിഷയവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറി പ്രതിക്കൂട്ടിലാകും. മാലിന്യം നീക്കേണ്ട ചുമതല സെക്രട്ടറിക്കായതിനാലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്ന കേസില്‍ സെക്രട്ടറിയെ വിസ്തരിക്കുക. കഴിഞ്ഞ ആഴ്ച നടന്ന സിറ്റിങ്ങില്‍ സെക്രട്ടറിയോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്ലാതെ എത്തിയ സെക്രട്ടറിയെ കൊണ്ട് കോടതിയില്‍ വെച്ച് റിപ്പോര്‍ട്ട് എഴുതി വാങ്ങിച്ചാണ് കേസ് വിസ്താരം നടന്നത്. മനുഷ്യവകാശ [&#8230;]</p>
<p>The post <a href="https://www.valanchery.in/kuttippuram-waste/">കുറ്റിപ്പുറത്തെ മാലിന്യപ്രശ്നം: പഞ്ചായത്ത് സെക്രട്ടറിയെ വിസ്തരിക്കും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം: കോളറ വിഷയവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറി പ്രതിക്കൂട്ടിലാകും.<span id="more-2689"></span> മാലിന്യം നീക്കേണ്ട ചുമതല സെക്രട്ടറിക്കായതിനാലാണ് സബ് ഡിവിഷണല്&#x200d; മജിസ്ട്രേറ്റ് കോടതിയില്&#x200d; നടക്കുന്ന കേസില്&#x200d; സെക്രട്ടറിയെ വിസ്തരിക്കുക.<br />
കഴിഞ്ഞ ആഴ്ച നടന്ന സിറ്റിങ്ങില്&#x200d; സെക്രട്ടറിയോട് അടിയന്തരമായി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; സബ് കലക്ടര്&#x200d; ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d; റിപ്പോര്&#x200d;ട്ടില്ലാതെ എത്തിയ സെക്രട്ടറിയെ കൊണ്ട് കോടതിയില്&#x200d; വെച്ച് റിപ്പോര്&#x200d;ട്ട് എഴുതി വാങ്ങിച്ചാണ് കേസ് വിസ്താരം നടന്നത്. മനുഷ്യവകാശ കമീഷനില്&#x200d; നിന്ന് ലഭിച്ച റിപ്പോര്&#x200d;ട്ടും പത്രങ്ങളില്&#x200d; വന്ന വാര്&#x200d;ത്തകളും അടിസ്ഥാനമാക്കി സബ് കലക്ടര്&#x200d; സ്വമേധയാ എടുത്ത കേസിലാണ് സെപ്റ്റംബര്&#x200d; ഒന്നിന് അന്വേഷണ കമീഷന്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുക.<br />
പഞ്ചായത്തില്&#x200d; ശുചീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടപ്പിലാക്കിയത് നേരിട്ടോ വക്കീല്&#x200d; മുഖേനയോ സെക്രട്ടറിക്ക് കോടതിയെ ബോധ്യപ്പെടുത്താം. അന്വേഷണ കമീഷന്&#x200d; സമര്&#x200d;പ്പിക്കുന്ന റിപ്പോര്&#x200d;ട്ടിന് എതിരായി സത്യവാങ്മൂലം സമര്&#x200d;പ്പിക്കാനും അവസരം ലഭിക്കും. നിലവില്&#x200d; മാലിന്യം നീക്കാത്ത സ്ഥിതിക്ക് കോടതി വിധി സെക്രട്ടറിക്ക് എതിരാകാനാണ് സാധ്യത.<br />
നിശ്ചിത സമയത്തിനകം കോളറ ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ച അഴുക്ക് ചാലുകളടക്കം ശുചീകരിച്ചില്ളെങ്കില്&#x200d; സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കും.<br />
സബ് കലക്ടര്&#x200d; നിയോഗിച്ച കമീഷന്&#x200d; വെള്ളിയാഴ്ച വൈകീട്ടോടെ കുറ്റിപ്പുറത്ത് എത്തി വിവരങ്ങള്&#x200d; ശേഖരിച്ചിരുന്നു. ഭരണ സമിതി നിര്&#x200d;ദേശിക്കുന്ന ശുചീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടപ്പിലാക്കാന്&#x200d; സെക്രട്ടറി തടസം നില്&#x200d;ക്കുന്നുവെന്നാണ് ഭരണ സമിതിയുടെ ആരോപണം. എന്നാല്&#x200d; ഭരണ സമിതി ശുചീകരണത്തിനായി ഒന്നും ചെയ്യുന്നില്ളെന്നാണ് മറിച്ചുള്ള പരാതി.<br />
സെക്രട്ടറി ലൈസന്&#x200d;സ് റദ്ദാക്കിയ രണ്ട് ഹോട്ടലുകള്&#x200d;ക്ക് ഇതിനകം ഹൈകോടതി ഉത്തരവിനെ തുടര്&#x200d;ന്ന് തുറന്ന് പ്രവര്&#x200d;ത്തിക്കാന്&#x200d; ഭരണസമിതി അനുമതി നല്&#x200d;കിയിരുന്നു. അന്വേഷണ കമീഷന്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുന്ന മുറക്ക് തുടര്&#x200d; നടപടികളുണ്ടാകുമെന്ന് സബ് കലക്ടര്&#x200d; ഡോ. അദീല അബ്ദുല്ല മാധ്യമത്തോട് പറഞ്ഞു.</p>
<p>&nbsp;</p>
<p>Summary: The secretary of Kuttippuram gram panchayath will b summoned by the court for the lack of action in the waste disposal issue</p>
<p>The post <a href="https://www.valanchery.in/kuttippuram-waste/">കുറ്റിപ്പുറത്തെ മാലിന്യപ്രശ്നം: പഞ്ചായത്ത് സെക്രട്ടറിയെ വിസ്തരിക്കും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/kuttippuram-waste/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
