<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>affair Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/tag/affair/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/tag/affair/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Fri, 15 Nov 2019 09:02:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.1.1</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>affair Archives - Valanchery Online</title>
	<link>https://www.valanchery.in/tag/affair/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പുതുപ്പറമ്പിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ 3 പേർ അറസ്റ്റിലായി</title>
		<link>https://www.valanchery.in/3-arrest-reported-in-the-moral-policing-incident-at-kottakkal/</link>
					<comments>https://www.valanchery.in/3-arrest-reported-in-the-moral-policing-incident-at-kottakkal/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 15 Nov 2019 08:39:48 +0000</pubDate>
				<category><![CDATA[Assault]]></category>
		<category><![CDATA[affair]]></category>
		<category><![CDATA[kottakkal]]></category>
		<category><![CDATA[love]]></category>
		<category><![CDATA[moral policing]]></category>
		<guid isPermaLink="false">https://www.valanchery.in/?p=16559</guid>

					<description><![CDATA[<p>കോട്ടക്കൽ: പുതുപറമ്പ് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ സംഘം ചേർന്നുള്ള ആക്രമണത്തിന് ഇരയായതിൽ മനംനൊന്ത് എടരിക്കോട് പുതുപ്പറമ്പ് പൊറ്റയിൽ ഹൈദരലി യുടെ മകൻ ഷാഹിർ (22) ആത്മഹത്യ ചെയ്ത കേസിൽ 3 പേരെ പൊലീസ് അറസ്റ്റു ചെയ്തു. പുതുപ്പറമ്പ് സ്വദേശികളായ ഐത്തൊടിക അബ്ദുൽ ഗഫൂർ (28), കുറുക്കൻ മുഹമ്മദ് ഷരീഫ് (36), [&#8230;]</p>
<p>The post <a href="https://www.valanchery.in/3-arrest-reported-in-the-moral-policing-incident-at-kottakkal/">പുതുപ്പറമ്പിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ 3 പേർ അറസ്റ്റിലായി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കോട്ടക്കൽ: പുതുപറമ്പ് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ സംഘം ചേർന്നുള്ള ആക്രമണത്തിന് ഇരയായതിൽ മനംനൊന്ത് എടരിക്കോട് പുതുപ്പറമ്പ് പൊറ്റയിൽ ഹൈദരലി യുടെ മകൻ ഷാഹിർ (22) ആത്മഹത്യ ചെയ്ത കേസിൽ 3 പേരെ പൊലീസ് അറസ്റ്റു ചെയ്തു. പുതുപ്പറമ്പ് സ്വദേശികളായ ഐത്തൊടിക അബ്ദുൽ ഗഫൂർ (28), കുറുക്കൻ മുഹമ്മദ് ഷരീഫ് (36), ഏലപ്പറമ്പൻ ബഷീർ (45) എന്നിവരെയാണ് എസ്ഐ റിയാസ് ചാക്കീരിയും സംഘവും അറസ്റ്റു ചെയ്തത്.</p>
<p>The post <a href="https://www.valanchery.in/3-arrest-reported-in-the-moral-policing-incident-at-kottakkal/">പുതുപ്പറമ്പിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ 3 പേർ അറസ്റ്റിലായി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/3-arrest-reported-in-the-moral-policing-incident-at-kottakkal/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിന്തൽമണ്ണയിൽ പ്രണയിച്ചതിന് യുവാവിന് നേരെ ഗുണ്ടാ ആക്രമണം</title>
		<link>https://www.valanchery.in/moral-policing-occured-in-perinthalmanna-as-a-youth-beaten-to-a-pulp-for-having-a-affair-with-a-girl/</link>
					<comments>https://www.valanchery.in/moral-policing-occured-in-perinthalmanna-as-a-youth-beaten-to-a-pulp-for-having-a-affair-with-a-girl/#respond</comments>
		
		<dc:creator><![CDATA[രാജേഷ് വി അമല]]></dc:creator>
		<pubDate>Sun, 02 Jun 2019 23:04:48 +0000</pubDate>
				<category><![CDATA[Crime]]></category>
		<category><![CDATA[affair]]></category>
		<category><![CDATA[girl]]></category>
		<category><![CDATA[moral policing]]></category>
		<category><![CDATA[perinthalmanna]]></category>
		<category><![CDATA[valamboor]]></category>
		<category><![CDATA[youth]]></category>
		<guid isPermaLink="false">https://www.valanchery.in/?p=13965</guid>

					<description><![CDATA[<p>പെരിന്തൽമണ്ണ: യുവാവിന് നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി. റെയിൽവേ ട്രാക്കിൽ കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ചു. കത്തി കൊണ്ട് കയ്യിലും കാലിലും മുറിവേൽപ്പിച്ചു. തലകീഴായി കെട്ടിത്തൂക്കിയും ഇരുമ്പ് കമ്പി കൊണ്ട് കാലിലും മര്‍ദ്ദിച്ചെന്നുമാണ് ആരോപണം. പാതാക്കര സ്വദേശി നാഷിദ്അലിക്കാണ്‌ മര്‍ദ്ദനമേറ്റത്. പ്രണയിച്ചതിന്‍റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പെരിന്തൽമണ്ണ പാതായ്ക്കര സ്വദേശി നാഷിദ്അലിയാണ് മർദ്ധനത്തിന് ഇരയായത്. വലമ്പൂർ [&#8230;]</p>
<p>The post <a href="https://www.valanchery.in/moral-policing-occured-in-perinthalmanna-as-a-youth-beaten-to-a-pulp-for-having-a-affair-with-a-girl/">പെരിന്തൽമണ്ണയിൽ പ്രണയിച്ചതിന് യുവാവിന് നേരെ ഗുണ്ടാ ആക്രമണം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>പെരിന്തൽമണ്ണ:  യുവാവിന് നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി. റെയിൽവേ ട്രാക്കിൽ കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ചു. കത്തി കൊണ്ട് കയ്യിലും കാലിലും മുറിവേൽപ്പിച്ചു. തലകീഴായി കെട്ടിത്തൂക്കിയും ഇരുമ്പ് കമ്പി കൊണ്ട് കാലിലും മര്&#x200d;ദ്ദിച്ചെന്നുമാണ് ആരോപണം. പാതാക്കര സ്വദേശി നാഷിദ്അലിക്കാണ്‌ മര്&#x200d;ദ്ദനമേറ്റത്. പ്രണയിച്ചതിന്&#x200d;റെ പേരില്&#x200d; പെണ്&#x200d;കുട്ടിയുടെ ബന്ധുക്കളാണ് മര്&#x200d;ദിച്ചതെന്നാണ് പരാതിയില്&#x200d; പറയുന്നത്.<br />
<img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2019/06/WhatsApp-Image-2019-06-02-at-4.54.30-PM.jpeg" alt="moral-policing" width="1280" height="1280" class="aligncenter size-full wp-image-13966" /><br />
പെരിന്തൽമണ്ണ പാതായ്ക്കര സ്വദേശി നാഷിദ്അലിയാണ് മർദ്ധനത്തിന് ഇരയായത്. വലമ്പൂർ സ്വദേശിയായ പെൺകുട്ടിയുമായുള്ള പ്രണയത്തിന്റെ പേരിലായിരുന്നു മർദ്ദനം. യുവാവിനെ വിളിച്ചു വരുത്തിയ സംഘം റയിൽവെ ട്രാക്കിൽ കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് കാലിന് അടിച്ച് പരിക്കേൽപ്പിച്ചു. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോയി തലകീഴായി കെട്ടിതൂക്കി കയ്യിലും കാലിലും കത്തി കൊണ്ട് മുറിവേൽപ്പിച്ചതായും ആരോപണമുണ്ട്. പെൺകുട്ടിയുടെ ബന്ധുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് യുവാവ് പറയുന്നു. ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപിച്ചു. യുവാവിന്റെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന് പെരിന്തൽമണ്ണ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.<br />
Summary:moral policing occured in perinthalmanna as a Youth beaten to a pulp for having a affair with a girl</p>
<p>The post <a href="https://www.valanchery.in/moral-policing-occured-in-perinthalmanna-as-a-youth-beaten-to-a-pulp-for-having-a-affair-with-a-girl/">പെരിന്തൽമണ്ണയിൽ പ്രണയിച്ചതിന് യുവാവിന് നേരെ ഗുണ്ടാ ആക്രമണം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/moral-policing-occured-in-perinthalmanna-as-a-youth-beaten-to-a-pulp-for-having-a-affair-with-a-girl/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം</title>
		<link>https://www.valanchery.in/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/</link>
					<comments>https://www.valanchery.in/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 17 Nov 2013 02:22:31 +0000</pubDate>
				<category><![CDATA[Incidents]]></category>
		<category><![CDATA[affair]]></category>
		<category><![CDATA[assault]]></category>
		<category><![CDATA[attack]]></category>
		<category><![CDATA[cheat]]></category>
		<category><![CDATA[escape]]></category>
		<category><![CDATA[extramarital]]></category>
		<category><![CDATA[fail]]></category>
		<category><![CDATA[goons]]></category>
		<category><![CDATA[hired]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[love]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ponnani]]></category>
		<category><![CDATA[possessive]]></category>
		<category><![CDATA[prank]]></category>
		<category><![CDATA[ramya]]></category>
		<category><![CDATA[remya]]></category>
		<category><![CDATA[suresh]]></category>
		<category><![CDATA[wife]]></category>
		<guid isPermaLink="false">http://www.valanchery.in/?p=1748</guid>

					<description><![CDATA[<p>വീട്ടമ്മയായ യുവതിയെ മര്‍ദിച്ച് കെട്ടി പെട്ടിയിലാക്കി മുളകുപൊടി വിതറിയെന്നത് വെറും കെട്ടുകഥയെന്ന് തെളിഞ്ഞു. പൊന്നാനി സി.ഐ അബ്ദുള്‍മുനീറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം ചോദ്യം ചെയ്തപ്പോഴാണ് എല്ലാം നാടകമായിരുന്നുവെന്ന് യുവതി സമ്മതിച്ചത്. ഭര്‍ത്താവില്‍നിന്ന് മതിയായ പരിചരണവും സ്‌നേഹവും കിട്ടുന്നില്ലെന്ന തോന്നലിനെ തുടര്‍ന്നാണ് ഇത്തരമൊരു നുണക്കഥ യുവതി മെനഞ്ഞെടുത്തത്. തണ്ടിലത്തിനടുത്ത് മാത്തൂരില്‍ വാടകവീട്ടില്‍ താമസിക്കുന്ന മംഗലം സ്വദേശി ചിറ്റേത്തില്‍ സുരേഷിന്റെ ഭാര്യ രമ്യ(25)യാണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ [&#8230;]</p>
<p>The post <a href="https://www.valanchery.in/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/">വീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വീട്ടമ്മയായ യുവതിയെ മര്&#x200d;ദിച്ച് കെട്ടി പെട്ടിയിലാക്കി മുളകുപൊടി വിതറിയെന്നത് വെറും കെട്ടുകഥയെന്ന് തെളിഞ്ഞു. <span id="more-1748"></span>പൊന്നാനി സി.ഐ അബ്ദുള്&#x200d;മുനീറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം ചോദ്യം ചെയ്തപ്പോഴാണ് എല്ലാം നാടകമായിരുന്നുവെന്ന് യുവതി സമ്മതിച്ചത്. ഭര്&#x200d;ത്താവില്&#x200d;നിന്ന് മതിയായ പരിചരണവും സ്‌നേഹവും കിട്ടുന്നില്ലെന്ന തോന്നലിനെ തുടര്&#x200d;ന്നാണ് ഇത്തരമൊരു നുണക്കഥ യുവതി മെനഞ്ഞെടുത്തത്.</p>
<p>തണ്ടിലത്തിനടുത്ത് മാത്തൂരില്&#x200d; വാടകവീട്ടില്&#x200d; താമസിക്കുന്ന മംഗലം സ്വദേശി ചിറ്റേത്തില്&#x200d; സുരേഷിന്റെ ഭാര്യ രമ്യ(25)യാണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആക്രമണത്തിനിരയായെന്ന് പറഞ്ഞത്. സുരേഷ് പുറത്തുപോയ ഉടനെ വീട്ടിലെത്തിയ മൂന്നംഗസംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെട്ട് മര്&#x200d;ദിക്കുകയുമായിരുന്നുവെന്നായിരുന്നു യുവതിയുടെ മൊഴി. സുരേഷിന് മറ്റൊരുസ്ത്രീയുമായുള്ള ബന്ധം ഒതുക്കിത്തീര്&#x200d;ക്കാന്&#x200d; രണ്ട്‌ലക്ഷം രൂപ നല്&#x200d;കണമെന്നാണ് സംഘം ആവശ്യപ്പെട്ടതെന്നും യുവതി പോലീസിന് ആദ്യം മൊഴിനല്&#x200d;കിയിരുന്നു.</p>
<p>സുരേഷിന്റെ ഫോണ്&#x200d;കോളുകള്&#x200d; പരിശോധിച്ചതില്&#x200d;നിന്നുതന്നെ സംഭവവുമായി ഇയാള്&#x200d;ക്ക് ബന്ധമില്ലെന്നുള്ള സൂചനകള്&#x200d; പോലീസിന് ലഭിച്ചു. പിന്നീട്, ചോദ്യം ചെയ്തപ്പോള്&#x200d; യുവതി എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു.</p>
<p>ഭര്&#x200d;ത്താവ് എവിടെയെത്തിയെന്ന് വിളിച്ചുചോദിച്ചശേഷമാണ് ദേഹത്ത് മുളകുപൊടി വിതറിയത്. പിന്നീട് കൈകള്&#x200d; സ്വയം കെട്ടിയശേഷം പെട്ടിക്കുള്ളില്&#x200d; ഇറങ്ങി ബോധരഹിതയായപോലെ കിടക്കുകയുമായിരുന്നു. ഭര്&#x200d;ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നുള്ള തരത്തില്&#x200d; പറഞ്ഞുണ്ടാക്കിയ കഥകളും നുണയായിരുന്നുവെന്ന് യുവതി പറഞ്ഞു. വീട്ടില്&#x200d; യുവതിയും ലാപ്‌ടോപ്പുമായി സഹോദരന്മാരും മുമ്പ് എത്തിയെന്നുള്ളതും കളവായിരുന്നു. പ്രത്യേകതരത്തിലുള്ള വിഷാദരോഗത്തിന് അടിമയാണ് യുവതിയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇക്കാര്യം ഭര്&#x200d;ത്താവിനും ബോധ്യമായതോടെ കഴിഞ്ഞദിവസം മുതല്&#x200d; ചികിത്സയും തുടങ്ങിയിട്ടുണ്ട്. സി.ഐയെ കൂടാതെ എസ്.സി.പി.ഒ വിനോദ്, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡിലെ രാജേഷ് എന്നിവരും പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് യുവതിക്കെതിരെ കേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് സി.ഐ പി. അബ്ദുള്&#x200d;മുനീര്&#x200d; പറഞ്ഞു.</p>
<div><b><br />
നീങ്ങിയത് ഒരാഴ്ചയോളം നീണ്ടുനിന്ന ദുരൂഹത</b></div>
<div>
<p>യുവതി എല്ലാ സത്യവും പോലീസിന് മുന്നില്&#x200d; തുറന്നുപറഞ്ഞതോടെ ഒരാഴ്ചയോളം നീണ്ടുനിന്ന ദുരൂഹതയാണ് അവസാനിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്&#x200d; ഉത്തരംമുട്ടിയ യുവതി മെനഞ്ഞെടുത്ത കഥ പോലീസിനുമുന്നില്&#x200d; വിവരിച്ചു. ഭര്&#x200d;ത്താവിന്റെ സ്‌നേഹം കിട്ടാനായിരുന്നു സ്വയം കഥയൊരുക്കി നാടകം കളിച്ചതെന്നും യുവതി പറഞ്ഞു.</p>
<p>സംഭവം മൂടിവെക്കാന്&#x200d; ഭര്&#x200d;ത്താവ് സുരേഷ് ആദ്യം ശ്രമിച്ചെങ്കിലും നാട്ടുകാര്&#x200d; ഇടപെട്ടാണ് പോലീസില്&#x200d; വിവരമറിയിച്ചത്. സംഭവം വന്&#x200d; വാര്&#x200d;ത്തയായതോടെ പോലീസ് അന്വേഷണവും ഊര്&#x200d;ജിതമാക്കി. ഇതിനിടെ സുരേഷ് സംശയത്തിന്റെ നിഴലിലായി. വാടകവീട്ടില്&#x200d;നിന്ന് താമസം മാറാന്&#x200d; വീട്ടുടമ ആവശ്യപ്പെടുകയും ചെയ്തു. നാട്ടുകാരുടെ സംശയങ്ങളെല്ലാം യുവതിയുടെ വെളിപ്പെടുത്തലോടുകൂടി കെട്ടടങ്ങി.</p></div>
<div><b><br />
ആദ്യം മരിക്കാന്&#x200d; തീരുമാനിച്ചു; പിന്നെ, നാടകത്തിലൊതുക്കി</b></div>
<div>
<p>ഭര്&#x200d;ത്താവ് തിരിച്ച് വീട്ടിലെത്തുന്നതിന് മുമ്പ് ജീവിതം അവസാനിപ്പിക്കാനാണ് ആദ്യം യുവതി തീരുമാനിച്ചത്. ഷാളില്&#x200d; കെട്ടിത്തൂങ്ങിയാലോ എന്ന് ആലോചിച്ചു. പിന്നീട്, ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയാലോ എന്ന ചിന്തയുമുണ്ടായി. പിന്നെയാണ് രണ്ടാഴ്ചമുമ്പ് തുടങ്ങിവെച്ച &#8216;നാടകം കളി&#8217; പൂര്&#x200d;ത്തിയാക്കാന്&#x200d; തീരുമാനിച്ചത്. ദേഹത്ത് മുളകുപൊടി വിതറുന്നതിന് മുമ്പ് ആദ്യം കുറച്ച് മുളകുപൊടി കലക്കിക്കുടിക്കുകയും ചെയ്തിരുന്നു.</p></div>
<div><b><br />
നുണക്കഥ പൊളിച്ചത് അവിശ്വസനീയമായ വെളിപ്പെടുത്തല്&#x200d;</b></div>
<div>
<p>കെട്ടിച്ചമച്ച കഥയിലെ അവിശ്വസനീയമായ രംഗങ്ങളാണ് യുവതി കളിച്ച നാടകം പൊളിയാനിടയാക്കിയത്. ഭര്&#x200d;ത്താവ് പുറത്തുപോയി എത്തുന്ന 10 മിനിറ്റിനുള്ളില്&#x200d; എല്ലാം സംഭവിച്ചുവെന്ന മൊഴിതന്നെയായിരുന്നു ആദ്യത്തെ പാളിച്ച. മൂവര്&#x200d;സംഘം മതില്&#x200d;ചാടിവന്നു എന്നാണ് പറഞ്ഞിരുന്നത്. മതിലിനടു ത്ത് അത്തരത്തില്&#x200d; നിന്നാല്&#x200d; അത് എല്ലാവരുടെയും ശ്രദ്ധയില്&#x200d;പെടുമായിരുന്നുവെന്നും പോലീസ് കണ്ടെത്തി. സംഘത്തെ ആരും കണ്ടവരുണ്ടായിരുന്നില്ല. യുവതിയുടെ ആഭരണങ്ങളോ മറ്റോ നഷ്ടപ്പെടുകയോ മര്&#x200d;ദനത്തില്&#x200d; ദേഹത്ത് പരിക്കേറ്റ പാടുകളോ ഉണ്ടാകാത്തതും കള്ളക്കഥ പൊളിയാന്&#x200d; കാരണമായി.</p></div>
<div></div>
<div>Summary:Possessive wife did a prank that went fail to earn her husband&#8217;s love at Kuttippuram</div>
<p>The post <a href="https://www.valanchery.in/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/">വീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
