<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Viral Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/category/viral/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/category/viral/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Wed, 10 May 2023 03:35:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>Viral Archives - Valanchery Online</title>
	<link>https://www.valanchery.in/category/viral/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>10,000 ലിറ്റർ വെള്ളമൊഴിച്ചിട്ടും പാലമരത്തിൽനിന്ന് നിർത്താതെ പുക; സംഭവം തിരൂരിൽ</title>
		<link>https://www.valanchery.in/wierd-tree-burning-in-tirur/</link>
					<comments>https://www.valanchery.in/wierd-tree-burning-in-tirur/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 10 May 2023 03:35:25 +0000</pubDate>
				<category><![CDATA[Viral]]></category>
		<guid isPermaLink="false">https://www.valanchery.in/?p=37615</guid>

					<description><![CDATA[<p>തിരൂർ: റോഡരികിലെ വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ പാലമരത്തിൽനിന്ന് നിർത്താതെ പുക. അഗ്നിരക്ഷാസേനയെത്തി 10,000 ലിറ്റർ വെള്ളം ചീറ്റിയെങ്കിലും പുക തുടരുകയാണ്. തലക്കാട് പഞ്ചായത്തിലെ വടക്കേ അങ്ങാടി പെട്രോൾപമ്പിന് സമീപത്തെ പാലമരത്തിലെ മൂന്ന് പൊത്തുകളിൽനിന്നാണ് പുകയുയരുന്നത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പഞ്ചായത്ത് അധികൃതരെ അറിയിച്ചതോടെ പ്രസിഡന്റ് പി. പുഷ്പയും വൈസ് പ്രസിഡന്റ് എ.കെ. ബാബുവും സ്ഥലത്തെത്തി. അഗ്നിരക്ഷാസേന, സബ് കളക്ടർ [&#8230;]</p>
<p>The post <a href="https://www.valanchery.in/wierd-tree-burning-in-tirur/">10,000 ലിറ്റർ വെള്ളമൊഴിച്ചിട്ടും പാലമരത്തിൽനിന്ന് നിർത്താതെ പുക; സംഭവം തിരൂരിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>തിരൂർ: റോഡരികിലെ വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ പാലമരത്തിൽനിന്ന് നിർത്താതെ പുക. അഗ്നിരക്ഷാസേനയെത്തി 10,000 ലിറ്റർ വെള്ളം ചീറ്റിയെങ്കിലും പുക തുടരുകയാണ്. തലക്കാട് പഞ്ചായത്തിലെ വടക്കേ അങ്ങാടി പെട്രോൾപമ്പിന് സമീപത്തെ പാലമരത്തിലെ മൂന്ന് പൊത്തുകളിൽനിന്നാണ് പുകയുയരുന്നത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.<br />
<img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2023/05/New-Project-2023-05-10T080405.303-1024x576.jpg" alt="tree-burning-tirur" width="1024" height="576" class="aligncenter size-large wp-image-37616" srcset="https://www.valanchery.in/wp-content/uploads/2023/05/New-Project-2023-05-10T080405.303-1024x576.jpg?v=1683688975 1024w, https://www.valanchery.in/wp-content/uploads/2023/05/New-Project-2023-05-10T080405.303-300x169.jpg?v=1683688975 300w, https://www.valanchery.in/wp-content/uploads/2023/05/New-Project-2023-05-10T080405.303-768x432.jpg?v=1683688975 768w, https://www.valanchery.in/wp-content/uploads/2023/05/New-Project-2023-05-10T080405.303.jpg?v=1683688975 1280w" sizes="(max-width: 1024px) 100vw, 1024px" /><br />
പഞ്ചായത്ത് അധികൃതരെ അറിയിച്ചതോടെ പ്രസിഡന്റ് പി. പുഷ്പയും വൈസ് പ്രസിഡന്റ് എ.കെ. ബാബുവും സ്ഥലത്തെത്തി. അഗ്നിരക്ഷാസേന, സബ് കളക്ടർ എന്നിവരേയും ഫോറസ്റ്റ് അധികൃതരേയും അറിയിച്ചു. അസി. ഫയർസ്റ്റേഷൻ ഓഫീസർ ടി.കെ. ഹംസക്കോയയുടെ നേതൃത്വത്തിൽ രണ്ടുതവണ അഗ്നിരക്ഷാസേനയെത്തി മരത്തിന്റെ പൊത്തുകൾക്കിടയിലൂടെ 10,000 ലിറ്റർ വെള്ളംചീറ്റി. എന്നിട്ടും പുക ഉയരുകയാണ്. മരം പൊട്ടിവീണാൽ അപകടസാധ്യതയുണ്ട്. വിവിധ വകുപ്പുകൾക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മരം അടിയന്തരമായി വെട്ടിമാറ്റാൻ സബ്‌കളക്ടർ സച്ചിൻകുമാർ യാദവ് ഉത്തരവിട്ടു.</p>
<p>The post <a href="https://www.valanchery.in/wierd-tree-burning-in-tirur/">10,000 ലിറ്റർ വെള്ളമൊഴിച്ചിട്ടും പാലമരത്തിൽനിന്ന് നിർത്താതെ പുക; സംഭവം തിരൂരിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/wierd-tree-burning-in-tirur/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബോൾ,ബോൾ..ഖത്തർ,ഖത്തർ&#8217;; യൂട്യൂബിൽ തരംഗമായി കൊളത്തൂർ സ്വദേശിയുടെ ഖത്തർ ലോകകപ്പ് ഗാനം</title>
		<link>https://www.valanchery.in/qatar-world-cup-song-written-by-kolathur-man-is-trending/</link>
					<comments>https://www.valanchery.in/qatar-world-cup-song-written-by-kolathur-man-is-trending/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 07 Oct 2022 02:00:59 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[qtar]]></category>
		<category><![CDATA[song]]></category>
		<category><![CDATA[trending]]></category>
		<category><![CDATA[world cup]]></category>
		<guid isPermaLink="false">https://www.valanchery.in/?p=35231</guid>

					<description><![CDATA[<p>മൂർക്കനാട്: ‘ബോൾ&#8230; ബോൾ&#8230; ഖത്തർ, ഖത്തർ&#8230; ’ ഖത്തറിലെ പുൽമൈതാനങ്ങളിൽ ആവേശച്ചുവടുറപ്പിക്കാൻ മലപ്പുറത്തുനിന്നൊരു ഹിറ്റ്‌ ഗാനം. കൊളത്തൂർ താരാക്കുഴി അബ്ദുൾ ഗഫൂർ രചിച്ച ബോൾ&#8230; ബോൾ&#8230; ഖത്തർ, ഖത്തർ&#8230; യൂട്യൂബിൽ തരംഗമായി. മൂന്ന്‌ മിനിട്ടും 48 സെക്കൻഡുമുള്ള ഗാനം 15 ദിവസംകൊണ്ട് 2.5 ലക്ഷം പേർ കണ്ടു. ലോകകപ്പ് തുടങ്ങാൻ ഒന്നരമാസംകൂടിയുള്ളതിനാൽ ഗാനം റെക്കോഡുകൾ ഭേദിക്കുമെന്ന പ്രതീക്ഷയിലാണ്‌ അണിയറക്കാർ. ലോകകപ്പിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ [&#8230;]</p>
<p>The post <a href="https://www.valanchery.in/qatar-world-cup-song-written-by-kolathur-man-is-trending/">&#8216;ബോൾ,ബോൾ..ഖത്തർ,ഖത്തർ&#8217;; യൂട്യൂബിൽ തരംഗമായി കൊളത്തൂർ സ്വദേശിയുടെ ഖത്തർ ലോകകപ്പ് ഗാനം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മൂർക്കനാട്: ‘ബോൾ&#8230; ബോൾ&#8230; ഖത്തർ, ഖത്തർ&#8230; ’ ഖത്തറിലെ പുൽമൈതാനങ്ങളിൽ ആവേശച്ചുവടുറപ്പിക്കാൻ മലപ്പുറത്തുനിന്നൊരു ഹിറ്റ്‌ ഗാനം.  കൊളത്തൂർ താരാക്കുഴി അബ്ദുൾ ഗഫൂർ രചിച്ച ബോൾ&#8230; ബോൾ&#8230; ഖത്തർ, ഖത്തർ&#8230; യൂട്യൂബിൽ തരംഗമായി. മൂന്ന്‌ മിനിട്ടും 48 സെക്കൻഡുമുള്ള ഗാനം 15 ദിവസംകൊണ്ട് 2.5 ലക്ഷം പേർ കണ്ടു.<br />
ലോകകപ്പ് തുടങ്ങാൻ ഒന്നരമാസംകൂടിയുള്ളതിനാൽ ഗാനം റെക്കോഡുകൾ ഭേദിക്കുമെന്ന പ്രതീക്ഷയിലാണ്‌ അണിയറക്കാർ. ലോകകപ്പിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ നിറയുന്നതാണ്‌ ഗാനത്തിന്റെ വീഡിയോ ദൃശ്യം. മെസ്സിയും നെയ്മറും റൊണാൾഡോയും ഗാനരംഗങ്ങളിലെത്തുമ്പോൾ ആവേശക്കാഴ്‌ചയാകും.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2022/10/ball-ball-qatar.jpg" alt="ball-ball-qatar" width="783" height="331" class="aligncenter size-full wp-image-35232" srcset="https://www.valanchery.in/wp-content/uploads/2022/10/ball-ball-qatar.jpg?v=1665107562 783w, https://www.valanchery.in/wp-content/uploads/2022/10/ball-ball-qatar-300x127.jpg?v=1665107562 300w, https://www.valanchery.in/wp-content/uploads/2022/10/ball-ball-qatar-768x325.jpg?v=1665107562 768w" sizes="(max-width: 783px) 100vw, 783px" /><br />
2018 മുതൽ ഗഫൂർ വിവിധ ഭാഷകളിൽ പാട്ടെഴുതുന്നുണ്ട്‌. അറബിയിലും ഇംഗ്ലീഷിലും തീർത്ത വരികൾക്ക്‌ ചലച്ചിത്ര പിന്നണി ഗായകൻ അക്‌ബർ ഖാൻ ശബ്‌ദം നൽകി. സാദിഖ്‌ പന്തല്ലൂരാണ്‌ സംഗീതം നിർവഹിച്ചത്‌. ചലച്ചിത്ര സംവിധായകൻ  ശ്രീജിത്ത്‌ വിജയനാണ്‌ ബോൾ ബോൾ ഖത്തർ സംവിധാനംചെയ്തത്‌. ഹാരിസ്‌ കിളിനക്കോടാണ്‌ എഡിറ്റിങ്‌. വിദേശി ഡാൻസറായ ജോനാ പോളണ്ടും ഗാനത്തിന്റെ ഭാഗമായി. കൊളത്തൂർ സ്റ്റേഷൻ പടിയിലെ താരാക്കുഴി സൈദാലി മുസ്ല്യാരുടെയും കദീജയുടെയും മകനായ ഗഫൂർ രണ്ടരവർഷമായി എഴുത്തിൽ സജീവമാണ്. നാഷണൽ ജോഗ്രഫിക്കുകീഴിൽ ടീച്ചേഴ്സിന് ട്രെയ്‌നിങ്‌ നൽകുന്ന വേൾഡ് ലേണിങ്ങിന്റെ സർട്ടിഫൈഡ് ട്രെയ്‌നർകൂടിയാണ് ഗഫൂർ. മലയാള സിനിമയായ സേതു അലീനയുടെ സ്ക്രിപ്റ്റ് ഹിന്ദിയിലേക്കും അറബിയിലേക്കും വിവർത്തനംചെയ്‌തതും ഗഫൂർ കൊളത്തൂരാണ്.<br />
<iframe width="560" height="315" src="https://www.youtube.com/embed/ubKi8zbWtm8" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe></p>
<p>The post <a href="https://www.valanchery.in/qatar-world-cup-song-written-by-kolathur-man-is-trending/">&#8216;ബോൾ,ബോൾ..ഖത്തർ,ഖത്തർ&#8217;; യൂട്യൂബിൽ തരംഗമായി കൊളത്തൂർ സ്വദേശിയുടെ ഖത്തർ ലോകകപ്പ് ഗാനം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/qatar-world-cup-song-written-by-kolathur-man-is-trending/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ കുറിപ്പ് വൈറലാകുന്നു</title>
		<link>https://www.valanchery.in/the-facebook-post-by-valanchery-sho-pm-shameer-is-trending-on-social-media/</link>
					<comments>https://www.valanchery.in/the-facebook-post-by-valanchery-sho-pm-shameer-is-trending-on-social-media/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 24 Apr 2021 13:25:49 +0000</pubDate>
				<category><![CDATA[Long Term]]></category>
		<category><![CDATA[Viral]]></category>
		<category><![CDATA[athavanad]]></category>
		<category><![CDATA[case]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[murder]]></category>
		<category><![CDATA[police]]></category>
		<category><![CDATA[post]]></category>
		<category><![CDATA[subeera farhath]]></category>
		<category><![CDATA[valanchery]]></category>
		<category><![CDATA[viral]]></category>
		<guid isPermaLink="false">https://www.valanchery.in/?p=26243</guid>

					<description><![CDATA[<p>വളാഞ്ചേരി: ആതവനാട് ചോറ്റൂർ സ്വദേശിനി സുബീറ ഫർഹത്തിൻ്റെ തിരോധാനം അന്വേഷിച്ച് അവരുടെ കൊലപാതകിയെ കണ്ടെത്തിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മാർച്ച് പത്തിന് കാണാതായ ആതവനാട് കഞ്ഞിപ്പുരയിലെ ചോറ്റൂർ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)ന്റെ മൃതദേഹം 20-ന് വൈകീട്ടാണ് ഫർഹത്തിന്റെ വീടിനടുത്തുള്ള ചെങ്കൽക്വാറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിലായ യുവതിയുടെ അയൽവാസി വരിക്കോടൻ അൻവർ(38)തെളിവെടുപ്പിനായി [&#8230;]</p>
<p>The post <a href="https://www.valanchery.in/the-facebook-post-by-valanchery-sho-pm-shameer-is-trending-on-social-media/">സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ കുറിപ്പ് വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി: ആതവനാട് ചോറ്റൂർ സ്വദേശിനി സുബീറ ഫർഹത്തിൻ്റെ തിരോധാനം അന്വേഷിച്ച് അവരുടെ കൊലപാതകിയെ കണ്ടെത്തിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മാർച്ച് പത്തിന് കാണാതായ ആതവനാട് കഞ്ഞിപ്പുരയിലെ ചോറ്റൂർ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)ന്റെ മൃതദേഹം 20-ന് വൈകീട്ടാണ് ഫർഹത്തിന്റെ വീടിനടുത്തുള്ള ചെങ്കൽക്വാറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിലായ യുവതിയുടെ അയൽവാസി വരിക്കോടൻ അൻവർ(38)തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിലാണ്. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ പി.എം ഷമീറിൻ്റെ വികാരപരമായ പോസ്റ്റാണ് വായിച്ചവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതും ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതും. സുബീറ ഫർഹത്തിൻ്റെ കാണാതായതിന് 41 ദിവസങ്ങൾക്ക് ശേഷമാണ് അവരുടെ മൃതദേഹം കണ്ടെടുക്കുന്നത്. അന്വേഷണാവശ്യങ്ങൾക്കായി മകളുടെ സ്വകാര്യ വസ്തുക്കൾ അവശ്യപ്പെട്ട് ചെന്ന പോലീസുകാർക്ക് തൻ്റെ മകൾ മറ്റെവിടെയോ ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസത്തിൽ അവൾക്ക് വേണ്ടെതെല്ലാം കൊടുത്തുവിടുകയായിരുന്നുവത്രെ. ഏതൊരു മക്കളും വീട്ടിൽ നിന്ന് യാത്രപറഞ്ഞിറങ്ങിപോയതിനുശേഷം അവർ ഇനി ജീവനോടെ തിരിച്ചെത്തില്ല എന്ന് മാതാപിതാക്കൾ എങ്ങനെ ഉൾകൊള്ളുമെന്ന വേദനയും ആ വാക്കുകളിൽ കാണാം.<br />
<strong>കുറിപ്പ് വായിക്കാം</strong><br />
*സുബീറ ഫർഹത്തിൻ്റെ തിരോധാനം* .<br />
 *ഒരു നൊമ്പരക്കാഴ്ച*<br />
വളാഞ്ചേരി കഞ്ഞിപുരയിൽ ഒരു മാസത്തിലേറെയായി കാണാതായ 21 കാരിയുടെ മൃതദേഹം കിട്ടിയതും വളരെ വിദഗ്ദമായ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയതും സർവീസ് ജീവിതത്തിലെ അവിസ്മരണീയവും അഭിമാനകരവും ആയ സംഭവമാണ്. പെൺകുട്ടിയെ കാണാതായതിനു തൊട്ടുപിറകെ ബന്ധുക്കളുടേയും നാട്ടുകാരുടേയും വിശ്വാസം ഏറ്റെടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിഞ്ഞതുകൊണ്ടാണ് പോലീസിനെതിരെ യാതൊരുവിധ ആക്ഷേപങ്ങളും ഇല്ലാതെ കേസ് അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞത്.  സുബീറ എന്ന പെൺകുട്ടി രാവിലെ 9 മണിക്ക് സാധാരണ പോകാറുള്ളത് പോലെ തൊട്ടടുത്ത ടൗണിലെ ക്ലിനിക്കിലേക്ക് ജോലിക്ക് പോയതായിരുന്നു. അതിനുശേഷം നാൽപ്പതാം ദിവസം പെൺകുട്ടിയെ സ്വന്തം വീടിന് 300 മീറ്റർ അകലെയുള്ള പറമ്പിൽ കുഴിച്ചു മൂടപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് നാടും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഒഴുകി. കേസന്വേഷണത്തിന് ഭാഗമായി ശാസ്ത്രീയ പരിശോധനക്ക് പെൺകുട്ടി ഉപയോഗിച്ചിരുന്ന സ്വകാര്യ വസ്തുക്കൾ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ പോലീസുകാരെ പെൺകുട്ടിയുടെ വീട്ടിലേക്ക് അയക്കുകയുണ്ടായി. ഒരു ദുരന്തം നടന്നാൽ അത് ഏറ്റവും അവസാനം അറിയുന്നത് ബന്ധപ്പെട്ട വീട്ടുകാർ ആയിരിക്കും എന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണ്. ഇവിടെയും അനുഭവം മറ്റൊന്നായിരുന്നില്ല.സ്വന്തം മകളെ കണ്ടെത്തി എന്ന പ്രതീക്ഷ നിറഞ്ഞ മനസ്സോടെ കൂടിയാണ് പെറ്റമ്മ പോലീസുകാരെ സ്വീകരിച്ചത്. ആ ഉമ്മ നൽകിയ വസ്തുക്കളുമായി പോലീസുകാർ സ്റ്റേഷനിലേക്ക് തിരിച്ചെത്തി. അത്  തുറന്നുനോക്കിയപ്പോൾ അതിലെ കാഴ്ച ദയനീയമായിരുന്നു. ഒരു പെൺകുട്ടിക്ക് ധരിക്കുവാൻ ആവശ്യമായ എല്ലാ വസ്ത്രങ്ങളും ഒരു ബ്രഷ്, പേസ്റ്റ് ഒരു ചെറിയ കുപ്പി വാസന  പൗഡർ എന്നിവയാണ് അതിലുണ്ടായിരുന്നത്. ഏതോ ദുരവസ്ഥയിൽ നിന്നും തന്റെ മകളെ കണ്ടെത്തി എന്ന പ്രതീക്ഷ ആയിരിക്കാം ആ ഉമ്മയെ ഈ വസ്തുക്കൾ തന്നയക്കാൻ പ്രേരിപ്പിച്ചത്. തൻ്റെ മകൾ മണ്ണിൽ അലിഞ്ഞു ചേർന്ന കാര്യം ആ ഉമ്മയുണ്ടോ അറിയുന്നു? ഒരു മാതാവിനു മാത്രമല്ലേ അത്തരം പ്രതീക്ഷകൾ വച്ചു പുലർത്താൻ പറ്റൂ..ഔദ്യോഗിക ജീവിതത്തിൽ പലപ്പോഴും പല രീതിയിലുള്ള സംഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആ ഉമ്മയുടെ പ്രതീക്ഷ ഒരു തീരാ വേദനയായി അവശേഷിക്കും. ദൈവം അവരുടെ മനസ്സിന് ശാന്തി നൽകട്ടെ<img src="https://s.w.org/images/core/emoji/17.0.2/72x72/1f614.png" alt="😔" class="wp-smiley" style="height: 1em; max-height: 1em;" /><br />
<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FP.M.Shemeer%2Fposts%2F3885753648126683&#038;width=500&#038;show_text=true&#038;appId=1995006287273188&#038;height=804" width="500" height="804" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe></p>
<p>The post <a href="https://www.valanchery.in/the-facebook-post-by-valanchery-sho-pm-shameer-is-trending-on-social-media/">സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ കുറിപ്പ് വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/the-facebook-post-by-valanchery-sho-pm-shameer-is-trending-on-social-media/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി ഒരു ഹൃസ്വ ചിത്രം &#8220;വോട്ടർ&#8221;</title>
		<link>https://www.valanchery.in/voter-short-film-is-getting-attention-in-the-social-medias/</link>
					<comments>https://www.valanchery.in/voter-short-film-is-getting-attention-in-the-social-medias/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 06 Dec 2020 23:47:55 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[athavanad]]></category>
		<category><![CDATA[short film]]></category>
		<category><![CDATA[voter]]></category>
		<category><![CDATA[youtube]]></category>
		<guid isPermaLink="false">https://www.valanchery.in/?p=23624</guid>

					<description><![CDATA[<p>ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചിലരുടെ നൊമ്പരങ്ങളിലേക്ക് ഇറങ്ങിച്ചെന്നു അവർക്കൊപ്പം നിന്നു അവർക്കുവേണ്ടി സംസാരിക്കുന്ന വോട്ടർ എന്ന ഹൃസ്വ ചിത്രം പ്രേക്ഷക പ്രശംസ നേടുന്നു. ആതവനാട് സ്വദേശി രാഹുൽ മാട്ടായി യാണ് വോട്ടറിൻ്റെ സംവിധായകൻ. അജയൻ എന്ന വോട്ടറും അയാളുടെ ആഗ്രഹങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ചിത്രം ചർച്ച ചെയ്യുകയാണ്. ചലച്ചിത്ര നടി അനു മോൾ തൻ്റെ ഫേസ്ബുക്ക് പേജിലൂട കഴിഞ്ഞ ദിവസം ചിത്രം [&#8230;]</p>
<p>The post <a href="https://www.valanchery.in/voter-short-film-is-getting-attention-in-the-social-medias/">സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി ഒരു ഹൃസ്വ ചിത്രം &#8220;വോട്ടർ&#8221;</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചിലരുടെ നൊമ്പരങ്ങളിലേക്ക് ഇറങ്ങിച്ചെന്നു അവർക്കൊപ്പം നിന്നു അവർക്കുവേണ്ടി സംസാരിക്കുന്ന വോട്ടർ എന്ന ഹൃസ്വ ചിത്രം പ്രേക്ഷക പ്രശംസ നേടുന്നു. ആതവനാട് സ്വദേശി രാഹുൽ മാട്ടായി യാണ് വോട്ടറിൻ്റെ സംവിധായകൻ.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2020/12/WhatsApp-Image-2020-12-06-at-18.48.25-798x1024.jpeg" alt="voter-shortfilm" width="798" height="1024" class="aligncenter size-large wp-image-23627" /><br />
അജയൻ എന്ന വോട്ടറും അയാളുടെ ആഗ്രഹങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ചിത്രം ചർച്ച ചെയ്യുകയാണ്. ചലച്ചിത്ര നടി അനു മോൾ തൻ്റെ ഫേസ്ബുക്ക് പേജിലൂട കഴിഞ്ഞ ദിവസം ചിത്രം പങ്കുവെച്ചിരുന്നു. അംഗപരിമിതാരുടെ കൂട്ടായ്മയായ &#8220;voice of disability&#8221; ഹ്രസ്വാചിത്രത്തെ പ്രശംസിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരിക്കുന്നു.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2020/12/WhatsApp-Image-2020-12-06-at-18.48.26-798x1024.jpeg" alt="voter-shortfilm" width="798" height="1024" class="aligncenter size-large wp-image-23626" /><br />
ഷാബുഷ് ദയാൽ, പ്രവീൺ കുമാർ, വിനോദ് കുറുമ്പത്തൂർ, ഭരതൻ കെ.പി, രാഹുൽ മാട്ടായി, ഫർഷാദ് തുടങ്ങിയവരാണ് അഭിനേതാക്കൾ. സൗണ്ട് മിക്സിങ് &#038; പശ്ചാത്തല സംഗീതം: റെക്കോൺ ഓഡിയോ വർക്ക്‌ സ്റ്റേഷൻ മുമ്പും ഒരുപറ്റം നല്ല ഹൃസ്വചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/UckNH65_uLg" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe></p>
<p>The post <a href="https://www.valanchery.in/voter-short-film-is-getting-attention-in-the-social-medias/">സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി ഒരു ഹൃസ്വ ചിത്രം &#8220;വോട്ടർ&#8221;</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/voter-short-film-is-getting-attention-in-the-social-medias/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>69 ഓളം ആളുകൾ കോണ്ടാക്ട് ലിസ്റ്റിലുണ്ട്, ഗർഭിണിയായ ഭാര്യ, പ്രായമായ വീട്ടുകാർ, എന്റെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ…” വൈറലായി കോവിഡ് രോഗമുക്തി നേടിയ വളാഞ്ചേരി സ്വദേശിയുടെ ഹൃദയസ്പർശിയായ കുറിപ്പ്</title>
		<link>https://www.valanchery.in/heart-touching-note-by-the-valanchery-who-survived-covid-19/</link>
					<comments>https://www.valanchery.in/heart-touching-note-by-the-valanchery-who-survived-covid-19/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 05 Jul 2020 05:52:44 +0000</pubDate>
				<category><![CDATA[Long Term]]></category>
		<category><![CDATA[Pandemic]]></category>
		<category><![CDATA[Viral]]></category>
		<category><![CDATA[corona]]></category>
		<category><![CDATA[covid 19]]></category>
		<category><![CDATA[edayur grama panchayath]]></category>
		<category><![CDATA[Technical Assistant]]></category>
		<category><![CDATA[valanchery]]></category>
		<guid isPermaLink="false">https://www.valanchery.in/?p=20716</guid>

					<description><![CDATA[<p>വളാഞ്ചേരി: കോവിഡ് രോഗം ഭേദമായി തിരികെയെത്തിയ വളാഞ്ചേരി സ്വദേശിയുടെ കുറിപ്പ് വൈറലാകുന്നു. എടയൂർ പഞ്ചായത്ത് ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് നജ്മുദ്ധീന്റെ അനുഭവകുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തനിക്ക് രോഗം സ്ഥിതീകരിച്ചത് മുതൽ അസുഖം ഭേദമായി ഡിസ്ചാർജ്ജ് വരെയുള്ള സംഭവവികാസങ്ങളാണ് ഇദ്ദേഹം ഹൃദയസ്പർശിയായി കുറിച്ചിട്ടുള്ളത്. വളാഞ്ചേരി സ്വദേശിയായ നജ്മുദ്ദീന് രോഗം പിടിപെട്ടതെവിടെയെന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ല. ഇദ്ദേഹത്തിന് രോഗം സ്ഥിതീകരിച്ചതിനെ തുടർന്നാണ് എടയൂർ പഞ്ചായത്ത് [&#8230;]</p>
<p>The post <a href="https://www.valanchery.in/heart-touching-note-by-the-valanchery-who-survived-covid-19/">69 ഓളം ആളുകൾ കോണ്ടാക്ട് ലിസ്റ്റിലുണ്ട്, ഗർഭിണിയായ ഭാര്യ, പ്രായമായ വീട്ടുകാർ, എന്റെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ…” വൈറലായി കോവിഡ് രോഗമുക്തി നേടിയ വളാഞ്ചേരി സ്വദേശിയുടെ ഹൃദയസ്പർശിയായ കുറിപ്പ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി: കോവിഡ് രോഗം ഭേദമായി തിരികെയെത്തിയ വളാഞ്ചേരി സ്വദേശിയുടെ കുറിപ്പ് വൈറലാകുന്നു. എടയൂർ പഞ്ചായത്ത് ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് നജ്മുദ്ധീന്റെ അനുഭവകുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തനിക്ക് രോഗം സ്ഥിതീകരിച്ചത് മുതൽ അസുഖം ഭേദമായി ഡിസ്ചാർജ്ജ് വരെയുള്ള സംഭവവികാസങ്ങളാണ് ഇദ്ദേഹം ഹൃദയസ്പർശിയായി കുറിച്ചിട്ടുള്ളത്. വളാഞ്ചേരി സ്വദേശിയായ നജ്മുദ്ദീന് രോഗം പിടിപെട്ടതെവിടെയെന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ല. ഇദ്ദേഹത്തിന് രോഗം സ്ഥിതീകരിച്ചതിനെ തുടർന്നാണ് എടയൂർ പഞ്ചായത്ത് ഓഫീസ് അടച്ചിടേണ്ടിവന്നതും ജീവനക്കാരും ജനപ്രതിനിധികൾ അടക്കമുള്ളവരും നിരീക്ഷനത്തിൽ പോകേണ്ടി വന്നതും. താൻ ജോലി ചെയ്യുന്ന എടയൂർ പഞ്ചായത്ത് ഓഫീസിൽ നടത്തിയ റാൻഡം ചെക്കിങ്ങിൽ തന്റെ സാമ്പിൾ പരിശോധനക്ക് നൽകിയതായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. തനിക്ക് ലഭിച്ച മികച്ച ചികിത്സയും കരുതലും കൂടെയുണ്ടായിരുന്ന രോഗികളുടെ അവസ്ഥകളും സുദീർഘമായ കുറിപ്പിൽ വിവരിക്കുന്നുണ്ട് ഇദ്ദേഹം. കുറിപ്പ് വായിക്കാം:<br />
&#8220;അങ്ങനെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയി മഞ്ചേരി മെഡിക്കല്&#x200d; കോളേജില്&#x200d;&#x200d; നിന്നും ഡിസ്ചാര്ജ്ജ് കിട്ടി<img src="https://s.w.org/images/core/emoji/17.0.2/72x72/1f60a.png" alt="😊" class="wp-smiley" style="height: 1em; max-height: 1em;" /> ആദ്യമായാണ് സ്വന്തം അനുഭവം എഴുതുന്നത്.</p>
<p>ജൂണ്&#x200d; 9 ജീവിതത്തില്&#x200d; മറക്കാനാകാത്ത തീയ്യതികളുടെ കൂട്ടത്തില്&#x200d; ഒരെണ്ണം കൂടെ,മഞ്ചേരി മെഡിക്കല്&#x200d; കോളേജില്&#x200d; നിന്നും കോവിഡ്19 പോസിറ്റീവാണെന്നുള്ല വിളി വന്ന ദിവസമാണുട്ടോ. 4 ദിവസത്തെ റൂം ക്വാറന്റൈംനു ശേഷം 13ാം തീയ്യതി മഞ്ചേരി മെഡിക്കല്&#x200d; കോളേജിലേക്ക് പോകാനുള്ള ആംബുലന്&#x200d;സ് വന്നു. ആദ്യമായാണ് ഹോസ്പിറ്റലില്&#x200d; അഡ്മിറ്റാകുന്നത്, രാത്രി ഏറെ വൈകി മെഡിക്കല്&#x200d; കോളേജിലെത്തി ആംബുലന്സിലെ കുറച്ചു സമയത്തെ കാത്തിരിപ്പിനു ശേഷം കോവിഡ് വാര്&#x200d;ഡിലേക്ക് നഴ്സ് വഴി കാണിച്ചു. വാര്&#x200d;ഡില്&#x200d; എത്തിയപ്പോള്&#x200d; ഞാന്&#x200d; മാത്രമാണ് ആ വാര്&#x200d;ഡില്&#x200d; അഡ്മിറ്റായിട്ടുള്ളത്. അവിടെ എത്തിയതും നഴ്സ് ഒരു ബെഡ്ഷീറ്റ് തന്നു. ആവിടെയുള്ള എതെങ്കിലും ഒരു ബെഡില്&#x200d; കിടക്കാന്&#x200d; പറഞ്ഞു. ആളൊഴിഞ്ഞ ക്ലീനിഗ് പൂര്&#x200d;ണ്ണമായും നടത്തിയിട്ടില്ലാത്ത വാര്&#x200d;&#x200d;ഡ്, നിറയെ പാറ്റകള്&#x200d;, കൂട്ടിന് പ്രാവുവകളുടെയും, പട്ടികളുടെയും ശബ്ദം. മനസിലുള്ള ദൈര്യം കുറഞ്ഞു വരുണ്ടായിരുന്നു, കയ്യിലുള്ള ബെഡ്ഷീറ്റ് വിരിച്ച് ബാഗ് തലയണയാക്കി ഉറങ്ങാന്&#x200d; കിടന്നു. കുറുച്ചു സമയം ഉറങ്ങിയോപ്പോള്&#x200d; ഡോക്ടര്&#x200d; വന്നു തട്ടിയുണര്&#x200d;ത്തി സമയം 3am ആണു. ശ്രവം പരിശോധനക്കെടുക്കാന്&#x200d; വന്നതാണ്. മനസില്&#x200d; ചെറിയ ആശ്വാസം അഡ്മിറ്റായി കുറച്ചു സമയങ്ങള്&#x200d;ക്കകം തന്നെ ചികില്&#x200d;സ തുടങ്ങിയെന്നുള്ളത്. വീണ്ടും ഉറക്കം, ഉണര്പ്പോ ള്&#x200d; തന്നെ breakfast വന്നു. കുറച്ചു കഴിഞ്ഞയുടെനെ ഡോക്ടറും വന്നു, വിവരങ്ങള്&#x200d; ചോദിച്ചറിഞ്ഞു 5 ദിവസത്തേക്കുള്ള മെഡിസിന്&#x200d; തന്നു. ഒരു ദിവസം തനിച്ച് ആ വര്ഡി്ല്&#x200d; നിന്നു ബ്രേക്ഫാസ്റ്റ്, 11 മണിക്ക് കഞ്ഞി, ഉച്ചയ്ക് ചോറ്, വൈകുന്നേരം ചായ ബിസ്കറ്റ്, രാത്രിയില്&#x200d; ചപ്പാത്തി ഇങ്ങനെ മെച്ചപ്പെട്ട ഭക്ഷണം ലഭിക്കും, വാര്&#x200d;ഡിലായത് കൊണ്ട് തന്നെ സാനിറ്റൈസര്&#x200d;,ആവശ്യത്തിന് മാസ്ക് എന്നിവയും ലഭിക്കും,കൂടാതെ എക്സറേ, ഇ.സി.ജി, ബ്ലഡ് ടെസ്റ്റ് എല്ലാം എടുത്ത് കൃത്യമായ ട്രീറ്റ്മെറ്റ് ലഭിച്ചു. ആദ്യ ദിവസം പകല്&#x200d; അങ്ങനെ കടന്ന് പോയി വൈകുന്നേരം 6pm ന് മുഖ്യമന്ത്രിയുടെ കോവിഡ് പോസിറ്റീവ് കേസുകളുടെ ഔദ്യോഗിക സ്ഥിരീകരണം വന്നു. തുടര്&#x200d;ന്ന് മലപ്പുറം ജില്ലാ കലക്ടുറുടെ ജില്ലയിലെ പോസിറ്റീവ് കേസുകളുടെ വിശദ വിവരങ്ങളും വന്നു. പിന്നീടങ്ങോട്ട് ഫോണ്&#x200d; വിളികളായിരുന്നു. പോലീസ് സ്റ്റേഷന്&#x200d;, വാളഞ്ചേരി ആരോഗ്യ വകുപ്പ്, മലപ്പുറം ഡി.എം.ഒ ഓഫീസ്, സഹപ്രവര്&#x200d;ത്തകര്&#x200d;, ഫ്രണ്ട്സ്, ഫാമിലി എല്ലാവരോടും പറയാനുള്ളത് ഒരേ കാര്യങ്ങളായതിനാല്&#x200d; പല കോളുകളും അറ്റന്&#x200d;റ് ചെയ്തില്ല. ഹോസ്പിറ്റലില്&#x200d; അഡ്മിറ്റാകുന്നതിന് മുന്&#x200d;പ് തന്നെ എന്&#x200d;റെ കോണ്ടാ്ക്ട് ലിസ്റ്റ് ഏകദേശം തയ്യാറാക്കിയിരുന്നു. അടുത്ത ദിവസമായപ്പോഴേക്കും വാര്&#x200d;ഡില്&#x200d; പുതിയ ആളുകള്&#x200d; അഡ്മിറ്റായി തുടങ്ങി 3 ദിവസമായപ്പോഴേക്കും വാര്&#x200d;ഡ് നിറയെ അളുകളായി, വിദേശത്തുനിന്നും മറ്റു സ്റ്റേറ്റുകളില്&#x200d; നിന്നുമായി വന്നവരാണ് അധികവും. 25 ഓളം ആളുകള്&#x200d;ക്ക് ഉപയോഗിക്കാന്&#x200d; 5 ബാത്ത്റൂം ആണ് ഉള്ളത്, ആദ്യമൊക്കെ ഉള്ളില്&#x200d; ഭയം തോന്നിയെങ്കിലും പിന്നെ പിന്നെ വരുന്നിനടത്ത് വെച്ച് കാണാം എന്ന നിലയായി. ആളുകള്&#x200d; ഒരുപാടുണ്ടെങ്കിലും പരസ്പരം സഹായിക്കാന്&#x200d;, സാധനങ്ങള്&#x200d; കൈമാറാന്&#x200d; കഴിയാത്ത അവസ്ഥ, നടക്കാന്&#x200d;പോലും കഴിയാത്ത ആളുകള്&#x200d; അതിലുണ്ട്, സ്വന്തം ജീവനെപോലും വകവെക്കാതെ അവര്&#x200d;ക്ക് ഭക്ഷണം വാരി കൊടുക്കുന്ന നഴ്സുമാര്&#x200d; (ശരിക്കും ഭൂമിയിലെ മാലാഖമാര്&#x200d;). കേരളത്തിലെ മികച്ച ആരോഗ്യ സംവിധാനത്തോടൊള്ളുള്ള വിശ്വാസം കാരണം ആകണം ആര്&#x200d;ക്കും ഭയമൊന്നും കണ്ടില്ല. എന്നെ സംബന്ധിച്ചിടത്തോടൊളം എനിക്ക് കാര്യമായി പ്രശനങ്ങളൊന്നുമില്ലെങ്കിലും 69 ഓളം ആളുകള്&#x200d; കോണ്ടാക്ട് ലിസ്റ്റുണ്ട്. ഗര്&#x200d;ഭിണിയായ ഭാര്യ, പ്രായമായ വീട്ടുകാര്&#x200d;, എന്&#x200d;റെ സഹപ്രവര്&#x200d;ത്തകര്&#x200d;, സുഹൃത്തുക്കള്&#x200d;, ആവരുടെ എല്ലാം വീട്ടുകാര്&#x200d;, മനപ്പൂര്&#x200d;വ്വം ആരോടും കോണ്ടാ്ക്ട് ചെയ്തതല്ല,കോവിഡ് ടെസ്റ്റ് പോലും ഓഫീസില്&#x200d; റാണ്ടം ചെക്കപ്പുണ്ടായപ്പോള്&#x200d; വെറുതെ ചെയ്തതായിരുന്നു. പ്രായമായ ആളുകള്&#x200d;ക്ക് ഇവിടെ ഈ സാഹചര്യത്തില്&#x200d; നിന്നുപോകാന്&#x200d; കഴിയില്ല. എനിക്ക് കിട്ടിയത് ആരില്&#x200d; നിന്നാണെന്ന് ഇതുവരെ അറിയില്ല എന്നാല്&#x200d; ഞാന്&#x200d; കാരണം ആര്&#x200d;ക്കും കിട്ടരുതെ എന്നായിരുന്നു പ്രാര്&#x200d;ഥന, സഹപ്രവര്&#x200d;ത്തകര്&#x200d;,വീട്ടുകാര്&#x200d;, സുഹ്യത്തുക്കള്&#x200d; എല്ലാവരും ടെസ്റ്റ് കൊടുത്തിരുന്നു. ഉറക്കമില്ലാത്ത രാത്രികള്&#x200d;. കുറച്ചു ദിവസങ്ങളായപ്പോഴേക്കും ടെസ്റ്റ് റസല്&#x200d;ട്ടുകള്&#x200d; വരാന്&#x200d; തുടങ്ങി ഓഫീസിലെ കുറച്ചാളുകളുടെ റിസല്&#x200d;ട്ട് വന്നു എല്ലാം നെഗറ്റീവ്, കുറച്ചാശ്വാസം തുടര്ന്നു ള്ള ദിവസങ്ങളിലായി എല്ലാവരുടെയും റിസല്&#x200d;ട്ട് വന്നു. ദൈവത്തിനു സ്തുതി എല്ലാവരുടേയും കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണ്. “വലിയ ഒരു ആശ്വാസം”.<img src="https://s.w.org/images/core/emoji/17.0.2/72x72/1f642.png" alt="🙂" class="wp-smiley" style="height: 1em; max-height: 1em;" /><br />
<img decoding="async" src="https://scontent-maa2-1.xx.fbcdn.net/v/t1.0-9/95591771_10219889443481299_5618722628043800576_n.jpg?_nc_cat=101&#038;_nc_sid=85a577&#038;_nc_ohc=I1_FE8f4Tm0AX9udq24&#038;_nc_ht=scontent-maa2-1.xx&#038;oh=48a64b6682c6f73dc3594e15a3ed5e1d&#038;oe=5F282985" alt="" /><br />
അതിനിടയില്&#x200d; 19/06/2020 ന് ഒരു തവണ കൂടി ശ്രവം പരിശോധനക്കെടുത്തിരുന്നു. ടെസ്റ്റുകളുടെ റിസല്&#x200d;ട്ട് അറിയാന്&#x200d; കഴിയില്ല, തൊട്ടടുത്ത 2 ടെസ്റ്റുകള്&#x200d; നെഗറ്റീവ് റിസല്&#x200d;ട്ട് വന്നാല്&#x200d; ഡിസ്ചാര്ജ്ജ് ചെയ്യുമെന്ന് കോവിഡ് നോഡല്&#x200d; ഓഫീസറായ ഡോ. ഷിനാസ്ബാബു സര്&#x200d; ആദ്യം തന്നെ ഫോണ്&#x200d; വിളിച്ച് പറഞ്ഞിട്ടുണ്ട്. ഇടക്ക് റിസല്&#x200d;ട്ട് എന്താണെന്നറിയാന്&#x200d; മെസേജ് ചെയ്തെങ്കിലും കാര്യമുണ്ടായില്ല. എന്നാല്&#x200d; 19/06/2020 ന് എടുത്ത എന്&#x200d;റെ ടെസ്റ്റ് റിസല്&#x200d;ട്ട് നെഗറ്റീവാണെന്ന് അറിയാന്&#x200d; കഴിഞ്ഞിരുന്നു. 22/06/2020 വീണ്ടും ശ്രവം പരിശോധനക്കെടുത്തു, മനസില്&#x200d; വീട്ടിലേക്ക് പോകാമെന്നുള്ല പ്രതീക്ഷ വന്നു തുടങ്ങി. അടുത്ത ദിവസം എന്റെ് അടുത്ത ബെഡില്&#x200d; കിടന്നയാള്&#x200d;ക്ക് ഷിനാസ് ബാബു സറിന്&#x200d;റെ വിളി വന്നു ഡബിള്&#x200d; നെഗറ്റീവായിട്ടുണ്ടെന്ന് പറഞ്ഞ്. പിന്നീടുള്ള ഓരോ തവണ മൊബൈല്&#x200d; റിംഗ് ചെയ്യുമ്പോഴും പ്രതീക്ഷയോടെ നോക്കും. റിസല്ട്ട് അറിയാന്&#x200d; പലവഴികളും നോക്കിയെങ്കിലും ഒന്നും നടന്നില്ല. ഒരു ദിവസം കൂടെ കടന്ന് പോയി 25/06/2020 ന് ഉച്ചയോടുകൂടെ പലര്&#x200d;ക്കും വിളികള്&#x200d; വരാന്&#x200d; തുടങ്ങി, അവസാനം എന്നെ തേടിയും ഡോക്ടറുടെ വിളി വന്നു, പ്രതീക്ഷയോടെ കോള്&#x200d; അറ്റന്&#x200d;റ് ചെയ്തു, എന്നാല്&#x200d; പ്രതീക്ഷകളെല്ലാം തെറ്റി അത് എനിക്കുള്ള ഡിസ്ചാര്&#x200d;ജ്ജ് കോള്&#x200d;&#x200d; ആയിരുന്നില്ല. ഞാന്&#x200d; ഉള്&#x200d;പ്പടെ നാലു പേരെ കാളിക്കാവിലേക്കുള്ള സഫ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു, പോകാനുള്ള ആംബുലന്&#x200d;സ് ഉടന്&#x200d; വരും, തയ്യാറായി ഇരിക്കാന്&#x200d; പറഞ്ഞു. മനസ് വീണ്ടും നിശ്ചലമായി<img src="https://s.w.org/images/core/emoji/17.0.2/72x72/1f641.png" alt="🙁" class="wp-smiley" style="height: 1em; max-height: 1em;" />, അപ്പോള്&#x200d; തന്നെ 12 ദിവസം ആയിരുന്നു മെഡിക്കല്&#x200d; കോളേജില്&#x200d;, കൂടെ അഡ്മിറ്റായ ചിലര്&#x200d;ക്ക് ഡിസ്ചാര്ജ്ജ് കിട്ടി, 35 ദിവസത്തോളമായിട്ടും ഡിസ്ചാര്ജ്ജ് കിട്ടാത്തവരും ഉണ്ട്. ഒന്നും ചെയ്യാനില്ല ഡ്രസ് മാറി തയ്യാറായി ഇരുന്നു. പോകുന്നതിനു മുന്&#x200d;പ് ഒരു തവണകൂടി ശ്രവം പരിശോധക്കെടുത്തു(ആഡ്മിറ്റായി ആദ്യ ദിവസത്തെ ശ്രവ പരിശോധനക്ക് ശേഷം 7 ദിവസത്തിനു ശേഷവും, പിന്നീടുള്ള ഓരോ 48 മണിക്കൂറിലും ശ്രവം പരിശോധനക്കായി എടുക്കും). വൈകുന്നേരത്തോടുകൂടെ കാളിക്കാവ് സഫ ഹോസ്പിറ്റലില്&#x200d; എത്തി. കോവിഡ് ചികില്സക്കായി സര്&#x200d;ക്കാര്&#x200d; ഏറ്റെടുത്തതാണ് സഫ ഹോസ്പിറ്റല്&#x200d;, ചികില്സ പൂര്&#x200d;ണ്ണമായും മഞ്ചേരി മെഡിക്കല്&#x200d; കോളേജിന്&#x200d;&#x200d;റെ നേത്യത്തതിലാണ് നടക്കുന്നത്. അവിടെ എല്ലാവര്&#x200d;ക്കും സിംഗിള്&#x200d; ബാത്ത് അറ്റാച്ച്ട് റൂം ആണ്, മെച്ചപ്പെട്ട ഭക്ഷണമാണ് ലഭിക്കുന്നത്. അപ്പോഴേക്കും ഒരു തീരുമാനം എടുത്തിരുന്നു ഇനി റിസല്&#x200d;ട്ടിനു വേണ്ടി കാത്തിരിപ്പില്ല എപ്പൊഴാണോ ഡിസ്ചാര്&#x200d;ജ്ജ് കോള്&#x200d; വരുന്നത് അപ്പോ വീട്ടില്&#x200d; പോകാം, അതുവരെ അതിനെകുറിച്ച് ചിന്തിച്ച് വീണ്ടും വീണ്ടും നിരാശപ്പെടുന്നതില്&#x200d; കാര്യമില്ല. പുതിയതായി കുറച്ചാളുകളെകൂടെ പരിചയപ്പെട്ടു. അവരുടെ വിവരങ്ങള്&#x200d; അറിഞ്ഞപ്പോള്&#x200d; ഞാന്&#x200d; അനുഭവിച്ചതൊന്നും ഒന്നുമല്ല. പലരും ഗള്&#x200d;ഫില്&#x200d; വിസ കാലാവധി കഴിഞ്ഞ് അവിടെ ദിവസങ്ങളോളം റൂമില്&#x200d; ഇരുന്നാണ് നാട്ടില്&#x200d; വന്നത്. ഇവിടെ വന്നതിന് ശേഷം 14 ദിവസം സര്&#x200d;ക്കാറിന്&#x200d;റെ റൂം ക്വാറന്റൈനില്&#x200d; ,ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയതിന് ശേഷം 30 ദിവസ്സത്തോളമായിട്ടും ഡിസ്ചാര്ജ്ജ് കിട്ടാത്തവര്&#x200d; അതിലും കൂടുതല്&#x200d; ദിവസങ്ങള്&#x200d; ഉള്ളവരും ഉണ്ട്. ഇനി ഡിസ്ചാര്&#x200d;ജ്ജായാല്&#x200d; വീണ്ടും 14 ദിവസം വീട്ടില്&#x200d; ക്വാറന്&#x200d;റൈനില്&#x200d; ഇരിക്കണം. സ്വന്തം നാട്ടിലെത്തിയിട്ട് ഇത്രയും ദിവസങ്ങളായിട്ടും വീട്ടിലേക്ക് എത്താന്&#x200d; കഴിയാത്ത അവസ്ഥ അവരനുഭവിക്കുന്ന മാനസിക സംഘര്&#x200d;ഷം ,ഇതിനിടയില്&#x200d; നാട്ടുകാരുടെ വക സോഷ്യല്&#x200d; മീഡിയകളിലും,മറ്റും അനാവശ്യമായ ഭീതി പരത്തി അവരുടെ കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്ന അവസ്ഥ. എല്ലാം നോക്കുമ്പോള്&#x200d; ഞാന്&#x200d; ഒന്നും അനുഭവിച്ചിട്ടില്ല എന്ന തോന്നലാണ് ഉണ്ടായത്. പ്രാര്&#x200d;ത്ഥനകളില്&#x200d; കുറഞ്ഞ നേരത്തെ പരിജയം ഉള്ള അവരെയും ഉള്&#x200d;പ്പെടുത്താറുണ്ട്. അടുത്ത ദിവസം രാത്രി ഉറങ്ങാന്&#x200d; കിടന്നു. 11.30 ആയപ്പോള്&#x200d; അപ്രതീക്ഷിതമായി ഡോക്ടുറുടെ വിളി വന്നു, എന്&#x200d;റെ ടെസ്റ്റ് റിസല്&#x200d;ട്ട് നെഗറ്റീവായിട്ടുണ്ടെന്നും,നാളെ വീട്ടില്&#x200d; പോകാമെന്നുമാണ് പറഞ്ഞത്. <img src="https://s.w.org/images/core/emoji/17.0.2/72x72/263a.png" alt="☺" class="wp-smiley" style="height: 1em; max-height: 1em;" />പറഞ്ഞറിയിക്കാന്&#x200d; കാഴിയാത്ത സന്തോഷം ആ സമയം തന്നെ വീട്ടിലേക്കും, ഓഫീസ് ഗ്രൂപ്പിലും, ഫ്രണ്ട്സിനേയും അറിയിച്ചു. രോഗം ഭേദമായതിലും, വീട്ടിലേക്ക് പോകാമെന്ന സന്തോഷത്തിലും ആ രാത്രി ഉറങ്ങാന്&#x200d; കഴിഞ്ഞില്ല. അടുത്ത ദിവസം(27/06/2020) ന് രാത്രിയില്&#x200d; എല്ലാവരോടും വേഗത്തില്&#x200d; ഡിസ്ച്ചാര്&#x200d;ജ്ജ് ആകുമെന്ന പ്രതീക്ഷ പങ്കുവെച്ച് യാത്ര പറഞ്ഞ് വീട്ടിലേക്ക് മടങ്ങി.</p>
<p>ഒരിക്കലും മറാക്കാനാവാത്ത ഈ ദിവസങ്ങല്&#x200d; കൂടെ നിന്ന ഒരിക്കലും മറക്കാനാകാത്ത കുറേ ആളുകളുമുണ്ട്, കോവിഡ് ടെസ്റ്റ് റിസല്&#x200d;ട്ട് പോസിറ്റീവാണെന്നുള്ള കോള്&#x200d; വന്നതിനു ശേഷം ഓഫീസില്&#x200d; കയറാതെ പുറത്തു നിന്ന എന്നോട് ഓഫീസിന്റെ് അകത്തേകിരിക്കാന്&#x200d; പറഞ്ഞ എന്&#x200d;റെ സഹ പ്രവര്&#x200d;ത്തകര്&#x200d;, 4 ദിവസത്തോളം ഓഫീസിന്&#x200d; കീഴിലുള്ള കോവിഡ് കെയര്&#x200d; സെന്&#x200d;ററില്&#x200d; ഇരുന്ന സമയം മുതല്&#x200d; എടയൂര്&#x200d; ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് ,സെക്രട്ടറി, മെമ്പര്&#x200d;മാര്&#x200d;, സഹപ്രവര്ത്തകര്&#x200d; ഉള്&#x200d;പ്പടെ എല്ലാവരും തന്നിട്ടുള്ള കരുതല്&#x200d;, ഹോസ്പിറ്റലില്&#x200d; അഡ്മിറ്റായ ദിവസങ്ങളില്&#x200d; വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും എത്തിച്ച നാട്ടിലെ കൂട്ടുകാരന്&#x200d;, ഹോസ്പിറ്റലില്&#x200d; എനിക്കാവശ്യമായത് എല്ലാം എത്തിച്ചു നല്കിയ പ്രിയ ടെക്നിക്കല്&#x200d; അസിസ്റ്റന്റു മാര്&#x200d;&#x200d;,മറ്റു സുഹൃത്തുക്കള്&#x200d;, വളാഞ്ചേരിയിലേയും, എടയൂരിലേയും ഹെല്&#x200d;ത്ത് ജീവനക്കാര്&#x200d;, വളാഞ്ചേരിയിലെ പോലീസ് ഉദ്യോഗസ്ഥര്&#x200d;, മലപ്പുറം ഡി.എം.ഒ ഓഫീസിലെ ജീവനക്കാര്&#x200d;, സ്വന്തം ജീവന്&#x200d; പണയം വെച്ച് രാപകലില്ലാതെ കോവിഡ് വൈറസിനോട് പൊരുതുന്ന മഞ്ചേരി മെഡിക്കല്&#x200d; കോളേജിലെ ഡോക്ടര്&#x200d;മാര്&#x200d;,നഴ്സുമാര്&#x200d;, ക്ലീനിംഗ് തൊഴിലാളികള്&#x200d; തുടങ്ങി ഈ വിഷമ ഘട്ടത്തില്&#x200d; കൂടെ നിന്ന എന്&#x200d;റെ സുഹൃത്തുക്കള്&#x200d;,വീട്ടുകാര്&#x200d; ,കുടുംബക്കാര്&#x200d;. നിങ്ങള്&#x200d; തന്ന ഈ കരുതലും, എല്ലാവരുടെയും പ്രാര്&#x200d;ത്ഥനയുമാണ് കോണ്ടാടക്ട് മൂലം പരക്കുമായിരുന്ന വലിയ ഒരു വിഭത്തിനെ ഇല്ലാതാക്കിയത്..</p>
<p>&#8220;നമുക്കും ചുറ്റും വൈറസുണ്ട്, സമൂഹത്തെ ബാധിക്കുന്ന ഈ രോഗത്തെ നേരിടേണ്ടതും ഒന്നിച്ചാണ്. നിപ്പയെയും പ്രളയത്തേയും പൊരുതി തോല്&#x200d;പിച്ച നമ്മള്&#x200d; കോവിഡ് 19 നെയും പൊരുതി തോല്&#x200d;പിക്കുക തന്നെ ചെയ്യും(മഞ്ചേരി മെഡിക്കല്&#x200d; കോളേജിലെ ഡിസ്ചാര്&#x200d;ജ്ജ് കാര്&#x200d;ഡില്&#x200d; നിന്നും കടമെടുത്തത്<img src="https://s.w.org/images/core/emoji/17.0.2/72x72/1f642.png" alt="🙂" class="wp-smiley" style="height: 1em; max-height: 1em;" />)&#8221;.<br />
നജ്മുദ്ദീന്&#x200d;,ടെക്നിക്കല്&#x200d; അസിസ്റ്റന്&#x200d;റ്, എടയൂര്&#x200d; ഗ്രാമപഞ്ചായത്ത്&#8221;<br />
<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fnajmudheen0%2Fposts%2F10220412951088662&#038;width=500" width="500" height="308" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe></p>
<p>The post <a href="https://www.valanchery.in/heart-touching-note-by-the-valanchery-who-survived-covid-19/">69 ഓളം ആളുകൾ കോണ്ടാക്ട് ലിസ്റ്റിലുണ്ട്, ഗർഭിണിയായ ഭാര്യ, പ്രായമായ വീട്ടുകാർ, എന്റെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ…” വൈറലായി കോവിഡ് രോഗമുക്തി നേടിയ വളാഞ്ചേരി സ്വദേശിയുടെ ഹൃദയസ്പർശിയായ കുറിപ്പ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/heart-touching-note-by-the-valanchery-who-survived-covid-19/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയലിൻ പരിശീലനവും കൃഷിയും പാചകവുമായി ലോക്ക്ഡൌൺ ഉപയോഗപ്രദമാക്കി ഇരിമ്പിളിയത്തെ സഹോദരിമാർ</title>
		<link>https://www.valanchery.in/sisters-from-irimbiliyam-make-use-of-the-lockdown-vacation/</link>
					<comments>https://www.valanchery.in/sisters-from-irimbiliyam-make-use-of-the-lockdown-vacation/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 12 Apr 2020 07:35:33 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[archana]]></category>
		<category><![CDATA[lockdown]]></category>
		<category><![CDATA[muralika]]></category>
		<category><![CDATA[Vacation]]></category>
		<category><![CDATA[veideo]]></category>
		<category><![CDATA[violin]]></category>
		<guid isPermaLink="false">https://www.valanchery.in/?p=18937</guid>

					<description><![CDATA[<p>ഇരിമ്പിളിയം: ലോക്ക്ഡൌൺ കാലം ഫലപ്രദമായി ഉപയോഗപ്പെടുത്തി ഇരിമ്പിളിയത്തെ സഹോദരിമാർ. ഇരിമ്പിളിയം കൊട്ടപ്പുറം നീഹാരത്തിൽ മുരളീധരൻ മാസ്റ്ററുടെയും ദേവി ടീച്ചറുടെ മക്കളാണ് ഒഴിവുക്കാലവും ലോക്ക്ഡൌണും ഒന്നിച്ച് വന്നതോടെ വീട്ടിലിരുന്ന് വിവിധ പ്രവർത്തനങ്ങളിൽ ഏർപെട്ട് ഇരിക്കുന്നത്. ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനിയായ അർച്ചനയാണ് സഹോദരിമാരിൽ മൂത്തയാൾ. അർച്ചനയുടെ വയലിൻ പ്രകടനം കാണാം. അർച്ചനയുടെ സഹോദരി മുരളികയുടെ പാചക വീഡിയോ ഇതിനു മുന്നെ വളാഞ്ചേരി [&#8230;]</p>
<p>The post <a href="https://www.valanchery.in/sisters-from-irimbiliyam-make-use-of-the-lockdown-vacation/">വയലിൻ പരിശീലനവും കൃഷിയും പാചകവുമായി ലോക്ക്ഡൌൺ ഉപയോഗപ്രദമാക്കി ഇരിമ്പിളിയത്തെ സഹോദരിമാർ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>ഇരിമ്പിളിയം: ലോക്ക്ഡൌൺ കാലം ഫലപ്രദമായി ഉപയോഗപ്പെടുത്തി ഇരിമ്പിളിയത്തെ സഹോദരിമാർ. ഇരിമ്പിളിയം കൊട്ടപ്പുറം നീഹാരത്തിൽ മുരളീധരൻ മാസ്റ്ററുടെയും ദേവി ടീച്ചറുടെ മക്കളാണ് ഒഴിവുക്കാലവും ലോക്ക്ഡൌണും ഒന്നിച്ച് വന്നതോടെ വീട്ടിലിരുന്ന് വിവിധ പ്രവർത്തനങ്ങളിൽ ഏർപെട്ട് ഇരിക്കുന്നത്. ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനിയായ അർച്ചനയാണ് സഹോദരിമാരിൽ മൂത്തയാൾ. അർച്ചനയുടെ വയലിൻ പ്രകടനം കാണാം.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/lFhP-M5VOgM" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe><br />
അർച്ചനയുടെ സഹോദരി മുരളികയുടെ പാചക വീഡിയോ ഇതിനു മുന്നെ വളാഞ്ചേരി ഓൺലൈനിൽ വന്നിരുന്നു.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/ryTsYOnFvms" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe></p>
<p>The post <a href="https://www.valanchery.in/sisters-from-irimbiliyam-make-use-of-the-lockdown-vacation/">വയലിൻ പരിശീലനവും കൃഷിയും പാചകവുമായി ലോക്ക്ഡൌൺ ഉപയോഗപ്രദമാക്കി ഇരിമ്പിളിയത്തെ സഹോദരിമാർ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/sisters-from-irimbiliyam-make-use-of-the-lockdown-vacation/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്ക്ഡൌണിൽ തന്റെ പാചക കഴിവുകൾ പ്രകടിപ്പിച്ച് ഫാത്തിമ ലിബ; വീഡിയോ കാണാം</title>
		<link>https://www.valanchery.in/fathima-liba-from-vaikathoor-shows-off-her-culinary-skills-during-the-lockdown-days/</link>
					<comments>https://www.valanchery.in/fathima-liba-from-vaikathoor-shows-off-her-culinary-skills-during-the-lockdown-days/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 10 Apr 2020 12:57:12 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[fathima liba]]></category>
		<category><![CDATA[Salad]]></category>
		<category><![CDATA[vegetable salad]]></category>
		<guid isPermaLink="false">https://www.valanchery.in/?p=18903</guid>

					<description><![CDATA[<p>വളാഞ്ചേരി: മധ്യവേനൽ അവധിയും ലോക്ക്ഡൌണും ഒന്നിച്ച് വന്നതോടെ വീട്ടിലിരിക്കുന്ന കുട്ടികൾ അവരുടെ കഴിവുകൾ പല തരത്തിലാണ് പ്രകടിപ്പിക്കാൻ തയ്യാറായിരിക്കുന്നത്. വീട്ടിലിരുന്ന് ചെയ്യാവുന്ന ഏറെക്കുറെ എല്ലാ വിധ കാര്യങ്ങളും ഇവർ ഇപ്പോൾ ചെയ്യുന്നു. അത്തരത്തിൽ തന്റെ പാചക പരീക്ഷണങ്ങൾക്ക് മുതിർന്നിരുക്കുകയാണ് വളാഞ്ചേരി വൈക്കത്തൂരിൽ നിന്നുള്ള ഫാത്തിമ ലിബ. വെജിറ്റബിൾ സലാഡ് നിർമ്മിക്കുകയാണ് ഫാത്തിമ ലിബ. വൈക്കത്തൂർ സ്വദേശിയായ അസ്കറിന്റെ മകളാണ് ഈ കൊച്ചു മിടുക്കി. [&#8230;]</p>
<p>The post <a href="https://www.valanchery.in/fathima-liba-from-vaikathoor-shows-off-her-culinary-skills-during-the-lockdown-days/">ലോക്ക്ഡൌണിൽ തന്റെ പാചക കഴിവുകൾ പ്രകടിപ്പിച്ച് ഫാത്തിമ ലിബ; വീഡിയോ കാണാം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി: മധ്യവേനൽ അവധിയും ലോക്ക്ഡൌണും ഒന്നിച്ച് വന്നതോടെ വീട്ടിലിരിക്കുന്ന കുട്ടികൾ അവരുടെ കഴിവുകൾ പല തരത്തിലാണ് പ്രകടിപ്പിക്കാൻ തയ്യാറായിരിക്കുന്നത്. വീട്ടിലിരുന്ന് ചെയ്യാവുന്ന ഏറെക്കുറെ എല്ലാ വിധ കാര്യങ്ങളും ഇവർ ഇപ്പോൾ ചെയ്യുന്നു. അത്തരത്തിൽ തന്റെ പാചക പരീക്ഷണങ്ങൾക്ക് മുതിർന്നിരുക്കുകയാണ് വളാഞ്ചേരി വൈക്കത്തൂരിൽ നിന്നുള്ള ഫാത്തിമ ലിബ. വെജിറ്റബിൾ സലാഡ് നിർമ്മിക്കുകയാണ് ഫാത്തിമ ലിബ. വൈക്കത്തൂർ സ്വദേശിയായ അസ്കറിന്റെ മകളാണ് ഈ കൊച്ചു മിടുക്കി. ഇദ്ദേഹം തന്നെയാണ് വീഡിയോ വളാഞ്ചേരി ഓൺലൈനിന് അയച്ച് തന്നത്. വീഡിയോ കാണാം.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/rlKjfUHL7tc" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe></p>
<p>The post <a href="https://www.valanchery.in/fathima-liba-from-vaikathoor-shows-off-her-culinary-skills-during-the-lockdown-days/">ലോക്ക്ഡൌണിൽ തന്റെ പാചക കഴിവുകൾ പ്രകടിപ്പിച്ച് ഫാത്തിമ ലിബ; വീഡിയോ കാണാം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/fathima-liba-from-vaikathoor-shows-off-her-culinary-skills-during-the-lockdown-days/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൌരത്വ വിഷയത്തിൽ ഇന്ത്യയെ മുഴുവൻ തെരുവിലിറക്കിയത്  വളാഞ്ചേരി സ്വദേശി എടുത്ത ചിത്രങ്ങൾ</title>
		<link>https://www.valanchery.in/valanchery-man-behind-the-photos-of-protest-at-jamia-millia-university/</link>
					<comments>https://www.valanchery.in/valanchery-man-behind-the-photos-of-protest-at-jamia-millia-university/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 27 Dec 2019 11:49:35 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[jamia milia]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[university]]></category>
		<category><![CDATA[valanchery]]></category>
		<guid isPermaLink="false">https://www.valanchery.in/?p=17107</guid>

					<description><![CDATA[<p>വളാഞ്ചേരി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൌരത്വ നിയമത്തെ തുടർന്ന് രാജ്യമൊട്ടുക്കും പ്രതിഷേധം അലയടിക്കുവാൻ കാരണമായ വിദ്യാർത്ഥി സമരം ക്യാമറയിൽ പകർത്തിയത് വളാഞ്ചേരി സ്വദേശി. പൈങ്കണ്ണൂർ സ്വദേശി ഷക്കീബിന്റെ ക്യാമറക്കാഴചകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭങ്ങളും സംഘർഷങ്ങളും പോലീസ് നടപടികളുമാണ് ഇപ്പോൾ പൌരത്വ സമരവുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിൽ തരംഗമായ [&#8230;]</p>
<p>The post <a href="https://www.valanchery.in/valanchery-man-behind-the-photos-of-protest-at-jamia-millia-university/">പൌരത്വ വിഷയത്തിൽ ഇന്ത്യയെ മുഴുവൻ തെരുവിലിറക്കിയത്  വളാഞ്ചേരി സ്വദേശി എടുത്ത ചിത്രങ്ങൾ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൌരത്വ നിയമത്തെ തുടർന്ന് രാജ്യമൊട്ടുക്കും പ്രതിഷേധം അലയടിക്കുവാൻ കാരണമായ വിദ്യാർത്ഥി സമരം ക്യാമറയിൽ പകർത്തിയത് വളാഞ്ചേരി സ്വദേശി. പൈങ്കണ്ണൂർ സ്വദേശി ഷക്കീബിന്റെ ക്യാമറക്കാഴചകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭങ്ങളും സംഘർഷങ്ങളും പോലീസ് നടപടികളുമാണ് ഇപ്പോൾ പൌരത്വ സമരവുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിൽ തരംഗമായ ചിത്രങ്ങൾ. ഇതിൽ മലയാളി വിദ്യാർഥിനികൾ പോലീസ് നടപടിയിൽ പ്രതിഷേധിക്കുന്നതും തരംഗമാണ്. എന്നാൽ മറ്റേത് സമരങ്ങളിലേതുപോലെ ഈ ചിത്രങ്ങൾ പകർത്തിയ വ്യക്തിയെ കുറിച്ച് ഇതേവരെ ലോകം അന്വേഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ, കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇന്നത്തെ നിലയിൽ പ്രതിഷേധം ജ്വലിക്കാൻ ഇടയായത് ഉത്തരേന്ത്യയിൽ നടന്ന വിദ്യാർഥി സമരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമായിരുന്നു. <img loading="lazy" decoding="async" class="aligncenter size-full wp-image-17109" src="https://www.valanchery.in/wp-content/uploads/2019/12/WhatsApp-Image-2019-12-27-at-2.37.57-PM.jpeg" alt="cab-protest" width="1280" height="756"><br />
വളാഞ്ചേരി സ്വദേശിയായ ഷക്കീബ് പകർത്തിയ വിവിധ ചിത്രങ്ങൾ ഇന്ന് ലോകം ഏറ്റെടുത്തു. പൌരത്വ ബില്ലിനെ എതിർക്കുന്ന ഒരു പറ്റം ജനതയുടെ വികാരമായ ആ ചിത്രങ്ങൾ പകർത്തിയ ഷക്കീബ് ജാമിയ മിലിയ സർവകലാശാ&#x200d;ാലയിലെ ഒന്നാം വർഷ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർഥിയാണ് ഷക്കീബ്. കൂരിപ്പറമ്പിൽ അക്കരതൊടിയിൽ അബ്ദുൽ റഹിമാന്റെയും റഷീദയുടെയും മകനാണ്. തന്റെ സഹപാഠികൾക്കൊപ്പം സമരമുഖത്ത് നിൽക്കുമ്പോഴും അതേകുറിച്ച് ലോകത്തെ അറിയിക്കാൻ ഷക്കീബ് കാണിച്ച ധൈര്യത്തെ പ്രശംസകൾ കൊണ്ട് മൂടുകയാണ് ഇന്ന് നാട്ടുകാരും സുഹൃത്തുക്കളും.</p>
<p>The post <a href="https://www.valanchery.in/valanchery-man-behind-the-photos-of-protest-at-jamia-millia-university/">പൌരത്വ വിഷയത്തിൽ ഇന്ത്യയെ മുഴുവൻ തെരുവിലിറക്കിയത്  വളാഞ്ചേരി സ്വദേശി എടുത്ത ചിത്രങ്ങൾ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/valanchery-man-behind-the-photos-of-protest-at-jamia-millia-university/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവകവി നാസര്‍ ഇരിമ്പിളിയത്തിന്‍റെ &#8216;തനിനിറം&#8217; എന്ന കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു</title>
		<link>https://www.valanchery.in/the-poem-by-nazer-irimbiliyam-is-getting-viral-on-social-media/</link>
					<comments>https://www.valanchery.in/the-poem-by-nazer-irimbiliyam-is-getting-viral-on-social-media/#respond</comments>
		
		<dc:creator><![CDATA[Jishad VK]]></dc:creator>
		<pubDate>Wed, 31 Jul 2019 10:54:30 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[nazer irimbiliyam]]></category>
		<category><![CDATA[poem]]></category>
		<category><![CDATA[thaniniram]]></category>
		<category><![CDATA[viral]]></category>
		<guid isPermaLink="false">https://www.valanchery.in/?p=14985</guid>

					<description><![CDATA[<p>മതഭ്രാന്ത് പിടിച്ച മനുഷ്യന്‍ അവന്‍റെ ജീവിതത്തേയും ചുറ്റുപാടിനേയും മതചിഹ്നങ്ങളാക്കി മാറ്റിയത് ആശങ്കയോടെയാണ് കവി നോക്കിക്കാണുന്നത്. തുളസിച്ചെടിയും ആല്‍മരവും ഹിന്ദുവാകുന്ന കാലത്ത് ഈന്തപ്പനയും മൈലാഞ്ചിച്ചെടിയും മുസ്ലിമായി മാറുന്നുണ്ടെന്ന് കവിത ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളും പക്ഷികളും ഭക്ഷ്യവിഭവങ്ങളും മതത്തിന്‍റെ അടയാളങ്ങളിലേക്ക ചുരുങ്ങുമ്പോള്‍ സൂര്യനും ചന്ദ്രനും മതചിഹ്നങ്ങളായി തന്നെ നിലനില്‍ക്കുന്നുവെന്നും കവിത പറയുന്നുണ്ട്. ആകാശവും ഭൂമിയും ഇതുവരെ ആരും സ്വന്തമാക്കിയില്ലെങ്കിലും അവര്‍ തനിനിറം വ്യക്തമാക്കുമോ എന്ന ആശങ്കയിലാണ് നാസര്‍ [&#8230;]</p>
<p>The post <a href="https://www.valanchery.in/the-poem-by-nazer-irimbiliyam-is-getting-viral-on-social-media/">യുവകവി നാസര്‍ ഇരിമ്പിളിയത്തിന്‍റെ &#8216;തനിനിറം&#8217; എന്ന കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മതഭ്രാന്ത് പിടിച്ച മനുഷ്യന്&#x200d; അവന്&#x200d;റെ ജീവിതത്തേയും ചുറ്റുപാടിനേയും മതചിഹ്നങ്ങളാക്കി മാറ്റിയത് ആശങ്കയോടെയാണ് കവി നോക്കിക്കാണുന്നത്. തുളസിച്ചെടിയും ആല്&#x200d;മരവും ഹിന്ദുവാകുന്ന കാലത്ത് ഈന്തപ്പനയും മൈലാഞ്ചിച്ചെടിയും മുസ്ലിമായി മാറുന്നുണ്ടെന്ന് കവിത ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളും പക്ഷികളും ഭക്ഷ്യവിഭവങ്ങളും മതത്തിന്&#x200d;റെ അടയാളങ്ങളിലേക്ക ചുരുങ്ങുമ്പോള്&#x200d; സൂര്യനും ചന്ദ്രനും മതചിഹ്നങ്ങളായി തന്നെ നിലനില്&#x200d;ക്കുന്നുവെന്നും കവിത പറയുന്നുണ്ട്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2019/07/poem-nassar-irimbiliyam.jpg" alt="poem" width="739" height="449" class="aligncenter size-full wp-image-14986" /><br />
ആകാശവും ഭൂമിയും ഇതുവരെ ആരും സ്വന്തമാക്കിയില്ലെങ്കിലും അവര്&#x200d; തനിനിറം വ്യക്തമാക്കുമോ എന്ന ആശങ്കയിലാണ് നാസര്&#x200d; ഇരിമ്പിളിയം തന്&#x200d;റെ കവിത അവസാനിപ്പിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് സോഷ്യല്&#x200d;മീഡിയ തനിനിറം എന്ന കവിത ഏറ്റെടുത്തത്. വളാഞ്ചേരി സ്വദേശിയും മാധ്യമപ്രവര്&#x200d;ത്തകനുമായ നാസര്&#x200d; ഇരിമ്പിളിയം ഇതിനകം രണ്ട് കവിതാസമാഹാരങ്ങള്&#x200d; പുറത്തിറക്കിയിട്ടുണ്ട്. നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധായകന്&#x200d; കൂടിയാണ് നാസര്&#x200d;.</p>
<p>The post <a href="https://www.valanchery.in/the-poem-by-nazer-irimbiliyam-is-getting-viral-on-social-media/">യുവകവി നാസര്‍ ഇരിമ്പിളിയത്തിന്‍റെ &#8216;തനിനിറം&#8217; എന്ന കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/the-poem-by-nazer-irimbiliyam-is-getting-viral-on-social-media/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആ 52 പേരുടെയും സ്വപ്നങ്ങൾ കുടുങ്ങി കിടന്നത് ഇവിടെയാണ്-കുറിപ്പ് വൈറലാകുന്നു</title>
		<link>https://www.valanchery.in/facebook-post-about-the-candidates-ho-were-not-able-to-write-the-university-assistant-exam-in-valanchery-is-getting-viral/</link>
					<comments>https://www.valanchery.in/facebook-post-about-the-candidates-ho-were-not-able-to-write-the-university-assistant-exam-in-valanchery-is-getting-viral/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 16 Jun 2019 00:40:19 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[post]]></category>
		<category><![CDATA[psc]]></category>
		<category><![CDATA[traffic]]></category>
		<category><![CDATA[university assistant]]></category>
		<category><![CDATA[valanchery]]></category>
		<guid isPermaLink="false">https://www.valanchery.in/?p=14202</guid>

					<description><![CDATA[<p>വളാഞ്ചേരിയിലെ കുരുക്കിൽ പെട്ട് പരീക്ഷ എഴുതാനുള്ള അവസരം നഷടപെട്ട 52 പേരുടെ ദുരിതം വെളിപ്പെടുത്തിയ കുറിപ്പ്. വളാഞ്ചേരിയിലെ മാധ്യമ പ്രവർത്തകനായ ഷരീഫ് പാലൊളിയാണ് ഇത് എഴുതിയിരിക്കുന്നത്. ശനിയാഴ്ച നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയിൽ വളാഞ്ചേരിയിലെ സെന്ററിൽ എഴുതാനാകാതെ പോയത് 53 പേർക്കായിരുന്നു. ഇന്ന് നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് വളാഞ്ചേരി ഹൈസ്കൂളിലെ രണ്ടു സെന്ററുകളിലായി 500 പേരാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. നിശ്ചിത സമയവും [&#8230;]</p>
<p>The post <a href="https://www.valanchery.in/facebook-post-about-the-candidates-ho-were-not-able-to-write-the-university-assistant-exam-in-valanchery-is-getting-viral/">ആ 52 പേരുടെയും സ്വപ്നങ്ങൾ കുടുങ്ങി കിടന്നത് ഇവിടെയാണ്-കുറിപ്പ് വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരിയിലെ കുരുക്കിൽ പെട്ട് പരീക്ഷ എഴുതാനുള്ള അവസരം നഷടപെട്ട 52 പേരുടെ ദുരിതം വെളിപ്പെടുത്തിയ കുറിപ്പ്. വളാഞ്ചേരിയിലെ മാധ്യമ പ്രവർത്തകനായ ഷരീഫ് പാലൊളിയാണ് ഇത് എഴുതിയിരിക്കുന്നത്. ശനിയാഴ്ച നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയിൽ വളാഞ്ചേരിയിലെ സെന്ററിൽ എഴുതാനാകാതെ പോയത് 53 പേർക്കായിരുന്നു. ഇന്ന് നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് വളാഞ്ചേരി ഹൈസ്കൂളിലെ രണ്ടു സെന്ററുകളിലായി 500 പേരാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. നിശ്ചിത സമയവും കഴിഞ്ഞു പരീക്ഷാ ഹാളിലേക്ക് ഓടികിതച്ചെത്തി നിരാശരായി മടങ്ങിയവർ 52 പേരാണ്. ഇന്ന് പുലർച്ചെയും അതിരാവിലെയും വീട്ടിൽ നിന്ന് ഇറങ്ങിയവരാണ് അധികവും. പരീക്ഷാസെന്ററിൽ വൈകിയെത്തിയതിന് ഈ 52 പേരും പറഞ്ഞതു ഒരേ കാരണം-വളാഞ്ചേരിയിലെ ട്രാഫിക്ക് കുരുക്കിൽ കുടുങ്ങിപോയി.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2019/06/WhatsApp-Image-2019-06-01-at-6.03.14-PM.jpg" alt="traffic-valanchery" width="1280" height="960" class="aligncenter size-full wp-image-13953" /><br />
വളാഞ്ചേരിയെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിൽ 52 ചെറുപ്പക്കാരുടെ ജോലിയെന്ന സ്വപ്നമാണ് വഴിമുട്ടി നിന്നതെന്ന് കുറിപ്പിൽ പറയുന്നു.<br />
<strong>കുറിപ്പ് വായിക്കാം</strong><br />
<strong>ആ 52 പേരുടെയും സ്വപ്നങ്ങൾ കുടുങ്ങി കിടന്നത് ഇവിടെയാണ്&#8230;&#8230;..</p>
<p>ഇന്ന് നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് വളാഞ്ചേരി ഹൈസ്കൂളിലെ രണ്ടു സെന്ററുകളിലായി 500 പേരാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. നിശ്ചിത സമയവും കഴിഞ്ഞു പരീക്ഷാ ഹാളിലേക്ക് ഓടികിതച്ചെത്തി നിരാശരായി മടങ്ങിയവർ 52 പേരാണ്. ഇന്ന് പുലർച്ചെയും അതിരാവിലെയും വീട്ടിൽ നിന്ന് ഇറങ്ങിയവരാണ് അധികവും. പരീക്ഷാസെന്ററിൽ വൈകിയെത്തിയതിന് ഈ 52 പേരും പറഞ്ഞതു ഒരേ കാരണം&#8230;&#8230;&#8230;&#8230; വളാഞ്ചേരിയിലെ ട്രാഫിക്ക് കുരുക്കിൽ കുടുങ്ങിപോയി. വളാഞ്ചേരിയെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിൽ 52 ചെറുപ്പക്കാരുടെ ജോലിയെന്ന സ്വപ്നമാണ് വഴിമുട്ടി നിന്നത്&#8230; സ്വപ്നങ്ങൾ മാത്രമല്ല അവസരങ്ങൾ, പ്രതീക്ഷകൾ, ജീവിതങ്ങൾ&#8230; എല്ലാം വഴിമുട്ടിച്ചിട്ടുണ്ട് നിശ്ചലമായ വളാഞ്ചേരി. പരിഹാര നിർദേശങ്ങൾ ഒരുപാട് കേട്ടതാണ്, ഭരണാധികാരികൾ ഉറപ്പും നൽകിയതാണ്. പക്ഷേ കുരുക്ക് മാത്രം അഴിഞ്ഞിട്ടില്ല&#8230;. രാഷ്ട്രീയത്തിനപ്പുറം വളാഞ്ചേരി കൈകോർത്തപ്പോഴൊക്ക അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ട്, ഇപ്പോഴും നന്മകൾ പിറക്കുന്നുണ്ടിവിടെ&#8230;.. ഉണരേണ്ടവർ ഉണരണം, ഉത്സാഹിക്കേണ്ടവർ ഉത്സാഹിക്കണം&#8230;. വളാഞ്ചേരിയെ ഇനിയും ശ്വാസം മുട്ടിച്ച് നിശ്ചലമാക്കരുത്.</strong><br />
Summary: facebook post about the candidates ho were not able to write the university assistant exam in valanchery is getting viral</p>
<p>The post <a href="https://www.valanchery.in/facebook-post-about-the-candidates-ho-were-not-able-to-write-the-university-assistant-exam-in-valanchery-is-getting-viral/">ആ 52 പേരുടെയും സ്വപ്നങ്ങൾ കുടുങ്ങി കിടന്നത് ഇവിടെയാണ്-കുറിപ്പ് വൈറലാകുന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/facebook-post-about-the-candidates-ho-were-not-able-to-write-the-university-assistant-exam-in-valanchery-is-getting-viral/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അത്തിപറ്റയിൽ നിയന്ത്രണം വിട്ട കാറിൽ നിന്ന് വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ കാണാം</title>
		<link>https://www.valanchery.in/cctv-footage-of-a-student-miraculously-escaping-from-a-car-accident/</link>
					<comments>https://www.valanchery.in/cctv-footage-of-a-student-miraculously-escaping-from-a-car-accident/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 17 May 2019 02:47:10 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[athipatta]]></category>
		<category><![CDATA[car acciident]]></category>
		<category><![CDATA[ecape]]></category>
		<category><![CDATA[miraculously]]></category>
		<guid isPermaLink="false">https://www.valanchery.in/?p=13575</guid>

					<description><![CDATA[<p>എടയൂർ: അത്തിപറ്റയിൽ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാറിന്റെ മുന്നിൽ നിന്ന് വിദ്യാർഥി രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. അത്തിപറ്റ മജ്ലിസ് കോളേജ് സ്റ്റോപ്പിൽ വച്ച് ഇന്ന് രാവിലെ 8 മണിയോടെആയിരുന്നു സംഭവം. വളാഞ്ചേരി ഭാഗത്തേക്കു ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിയാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. താൻ നിൽക്കുന്ന ഇഅത്തിന് പിറകിലെ കുറഞ്ഞ സ്ഥലത്ത് കൃത്യമായി വന്ന് സമീപത്തെ [&#8230;]</p>
<p>The post <a href="https://www.valanchery.in/cctv-footage-of-a-student-miraculously-escaping-from-a-car-accident/">അത്തിപറ്റയിൽ നിയന്ത്രണം വിട്ട കാറിൽ നിന്ന് വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ കാണാം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>എടയൂർ: അത്തിപറ്റയിൽ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാറിന്റെ മുന്നിൽ നിന്ന് വിദ്യാർഥി രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. അത്തിപറ്റ മജ്ലിസ് കോളേജ് സ്റ്റോപ്പിൽ വച്ച് ഇന്ന് രാവിലെ 8 മണിയോടെആയിരുന്നു സംഭവം.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2019/05/WhatsApp-Image-2019-05-16-at-12.35.30-PM.jpeg" alt="athipatta-accident" width="1280" height="711" class="aligncenter size-full wp-image-13567" /><br />
വളാഞ്ചേരി ഭാഗത്തേക്കു ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിയാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. താൻ നിൽക്കുന്ന ഇഅത്തിന് പിറകിലെ കുറഞ്ഞ സ്ഥലത്ത് കൃത്യമായി വന്ന് സമീപത്തെ പോസ്റ്റിൽ ഇടിച്ച് നിൽക്കുകയാണ് ഉണ്ടായത്. അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു.<br />
<iframe loading="lazy" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FValanchery.in%2Fvideos%2F616314972176458%2F&#038;show_text=0&#038;width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe></p>
<p>The post <a href="https://www.valanchery.in/cctv-footage-of-a-student-miraculously-escaping-from-a-car-accident/">അത്തിപറ്റയിൽ നിയന്ത്രണം വിട്ട കാറിൽ നിന്ന് വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ കാണാം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/cctv-footage-of-a-student-miraculously-escaping-from-a-car-accident/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;ഇതിന് മുമ്പ് മറ്റൊരാളെ കൊണ്ട് ഞാൻ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല, എന്നാൽ ആ റെക്കോഡ് ഇന്ന് തകർന്നു&#8221;, കുറിപ്പുമായി സച്ചിൻ</title>
		<link>https://www.valanchery.in/sachins-tweet-about-letting-someone-else-to-shave-him-for-the-first-time-goes-viral/</link>
					<comments>https://www.valanchery.in/sachins-tweet-about-letting-someone-else-to-shave-him-for-the-first-time-goes-viral/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 04 May 2019 02:31:47 +0000</pubDate>
				<category><![CDATA[Viral]]></category>
		<category><![CDATA[barber girls]]></category>
		<category><![CDATA[gillette]]></category>
		<category><![CDATA[girls]]></category>
		<category><![CDATA[sachin]]></category>
		<category><![CDATA[sachin tendulkar]]></category>
		<category><![CDATA[shave]]></category>
		<category><![CDATA[tweet]]></category>
		<category><![CDATA[viral]]></category>
		<guid isPermaLink="false">https://www.valanchery.in/?p=13210</guid>

					<description><![CDATA[<p>അച്ചന്റെ ബാർബർ ഷോപ്പിൽ പുരുഷൻമാരെപ്പോലെ വസ്ത്രം ധരിച്ചായിരുന്നു ആ സഹോദരിമാർ ജോലിക്കെത്തിയിരുന്നത്. അവിടെ ഷേവ് ചെയ്യാനെത്തുന്ന പുരുഷൻമാർക്ക് അപരിചിതത്വം തോന്നാതിരിക്കാനായിരുന്നു അത്. ഉത്തർപ്രദേശിലെ ബൻവാരി ടോലയിലെ സഹോദരിമാരായ ജ്യോതിയുടെയും നേഹയുടെയും ജീവിതമാണിത്. സ്കൂളിൽ പോകുന്നത് മുടക്കാതെയായിരുന്നു ബാർബർ ഷോപ്പിൽ അവർ റേസർ ബ്ലേഡും കത്രികയും എടുത്തത്. നാട്ടുകാർ ആദ്യം ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതുമാറി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഇവർക്ക് [&#8230;]</p>
<p>The post <a href="https://www.valanchery.in/sachins-tweet-about-letting-someone-else-to-shave-him-for-the-first-time-goes-viral/">&#8220;ഇതിന് മുമ്പ് മറ്റൊരാളെ കൊണ്ട് ഞാൻ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല, എന്നാൽ ആ റെക്കോഡ് ഇന്ന് തകർന്നു&#8221;, കുറിപ്പുമായി സച്ചിൻ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>അച്ചന്റെ ബാർബർ ഷോപ്പിൽ പുരുഷൻമാരെപ്പോലെ വസ്ത്രം ധരിച്ചായിരുന്നു ആ സഹോദരിമാർ ജോലിക്കെത്തിയിരുന്നത്. അവിടെ ഷേവ് ചെയ്യാനെത്തുന്ന പുരുഷൻമാർക്ക് അപരിചിതത്വം തോന്നാതിരിക്കാനായിരുന്നു അത്. ഉത്തർപ്രദേശിലെ ബൻവാരി ടോലയിലെ സഹോദരിമാരായ ജ്യോതിയുടെയും നേഹയുടെയും ജീവിതമാണിത്. സ്കൂളിൽ പോകുന്നത് മുടക്കാതെയായിരുന്നു ബാർബർ ഷോപ്പിൽ അവർ റേസർ ബ്ലേഡും കത്രികയും എടുത്തത്. നാട്ടുകാർ ആദ്യം ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതുമാറി.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2019/05/sachin.jpg" alt="sachin" width="1126" height="628" class="aligncenter size-full wp-image-13211" /><br />
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഇവർക്ക് പിന്തുണനൽകാൻ ബാർബർ ഷോപ്പിലെത്തി. ബൻവാരി ടോലയിലെ ബാർബർ ഷോപ്പിലെത്തി ഷേവ് ചെയ്തായിരുന്നു സച്ചിൻ തന്റെ പിന്തുണ അറിയിച്ചത്. . ഇതിന്റെ ചിത്രം സച്ചിൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. എന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണിത്. ഇതിന് മുമ്പ് മുമ്പ് മറ്റൊരാളെ കൊണ്ട് ഞാൻ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല. എന്നാൽ ആ റെക്കോഡ് ഇന്ന് തകർന്നു. ഈ &#8216;ബാർബർ ഷോപ്പ് ഗേൾസിനെ പരിചയപ്പെടാനായതുതന്നെ ഒരു ബഹുമതിയായി കാണുന്നുവെന്ന് സച്ചിൻ ട്വിറ്രറിൽ കുറിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">A First for me! You may not know this, but I have never gotten a shave from someone else before. That record has been shattered today. Such an honour to meet the <a href="https://twitter.com/hashtag/BarbershopGirls?src=hash&amp;ref_src=twsrc%5Etfw">#BarbershopGirls</a> and present them the <a href="https://twitter.com/GilletteIndia?ref_src=twsrc%5Etfw">@GilletteIndia</a> Scholarship.<a href="https://twitter.com/hashtag/ShavingStereotypes?src=hash&amp;ref_src=twsrc%5Etfw">#ShavingStereotypes</a><a href="https://twitter.com/hashtag/DreamsDontDiscriminate?src=hash&amp;ref_src=twsrc%5Etfw">#DreamsDontDiscriminate</a> <a href="https://t.co/DNmA8iRYsb">pic.twitter.com/DNmA8iRYsb</a></p>
<p>&mdash; Sachin Tendulkar (@sachin_rt) <a href="https://twitter.com/sachin_rt/status/1124325335430885376?ref_src=twsrc%5Etfw">May 3, 2019</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>The post <a href="https://www.valanchery.in/sachins-tweet-about-letting-someone-else-to-shave-him-for-the-first-time-goes-viral/">&#8220;ഇതിന് മുമ്പ് മറ്റൊരാളെ കൊണ്ട് ഞാൻ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല, എന്നാൽ ആ റെക്കോഡ് ഇന്ന് തകർന്നു&#8221;, കുറിപ്പുമായി സച്ചിൻ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/sachins-tweet-about-letting-someone-else-to-shave-him-for-the-first-time-goes-viral/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
