<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Law &amp; Order Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/category/news/law-order/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/category/news/law-order/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Tue, 09 Jun 2026 07:03:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>Law &amp; Order Archives - Valanchery Online</title>
	<link>https://www.valanchery.in/category/news/law-order/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്വകാര്യതയിലേക്ക് കയറുന്നവർ അറിയാൻ, &#8216;മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം പിഴയും&#8217;</title>
		<link>https://www.valanchery.in/enroaching-privacy-with-mobile-camera-result-in-imprisonment/</link>
					<comments>https://www.valanchery.in/enroaching-privacy-with-mobile-camera-result-in-imprisonment/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 09 Jun 2026 07:03:02 +0000</pubDate>
				<category><![CDATA[Law & Order]]></category>
		<guid isPermaLink="false">https://www.valanchery.in/?p=43593</guid>

					<description><![CDATA[<p>അന്തരിച്ച നടൻ സലീം കുമാറിന്റെ സംസ്‌കാരച്ചടങ്ങുകൾക്കിടെ ദൃശ്യങ്ങൾ പകർത്താൻ ഓൺലൈൻ മാധ്യമങ്ങൾ കാണിച്ച അമിതാവേശം വലിയ വിവാദമായിരുന്നു. ഇതിനെതിരെ സലീം കുമാറിന്റെ മകനും നടനുമായ ചന്തു രോഷത്തോടെ പ്രതികരിക്കുന്ന വീഡിയോയും, നിർമ്മാതാവ് സുപ്രിയ മേനോന്റെ പ്രതികരണവും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, അനുവാദമില്ലാതെ മറ്റുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെയുള്ള നിയമവശങ്ങൾ വ്യക്തമാക്കി കേരള പോലീസ് രംഗത്തെത്തിയിട്ടുണ്ട്. ഒരാളുടെ സമ്മതമില്ലാതെ [&#8230;]</p>
<p>The post <a href="https://www.valanchery.in/enroaching-privacy-with-mobile-camera-result-in-imprisonment/">സ്വകാര്യതയിലേക്ക് കയറുന്നവർ അറിയാൻ, &#8216;മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം പിഴയും&#8217;</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>അന്തരിച്ച നടൻ സലീം കുമാറിന്റെ സംസ്‌കാരച്ചടങ്ങുകൾക്കിടെ ദൃശ്യങ്ങൾ പകർത്താൻ ഓൺലൈൻ മാധ്യമങ്ങൾ കാണിച്ച അമിതാവേശം വലിയ വിവാദമായിരുന്നു. ഇതിനെതിരെ സലീം കുമാറിന്റെ മകനും നടനുമായ ചന്തു രോഷത്തോടെ പ്രതികരിക്കുന്ന വീഡിയോയും, നിർമ്മാതാവ് സുപ്രിയ മേനോന്റെ പ്രതികരണവും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, അനുവാദമില്ലാതെ മറ്റുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെയുള്ള നിയമവശങ്ങൾ വ്യക്തമാക്കി കേരള പോലീസ് രംഗത്തെത്തിയിട്ടുണ്ട്. ഒരാളുടെ സമ്മതമില്ലാതെ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് കേരള പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.<br />
<strong>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം</strong><br />
മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ് മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.<br />
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000 &#8211; Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.</p>
<p>The post <a href="https://www.valanchery.in/enroaching-privacy-with-mobile-camera-result-in-imprisonment/">സ്വകാര്യതയിലേക്ക് കയറുന്നവർ അറിയാൻ, &#8216;മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം പിഴയും&#8217;</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/enroaching-privacy-with-mobile-camera-result-in-imprisonment/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിനിടെ കാർ കത്തിയ സംഭവം; നൂറോളം പേർക്കെതിരെ കേസ്</title>
		<link>https://www.valanchery.in/case-registered-in-vailathur-car-burn-ldf/</link>
					<comments>https://www.valanchery.in/case-registered-in-vailathur-car-burn-ldf/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 25 Mar 2026 12:18:14 +0000</pubDate>
				<category><![CDATA[Law & Order]]></category>
		<guid isPermaLink="false">https://www.valanchery.in/?p=43349</guid>

					<description><![CDATA[<p>വൈലത്തൂർ: വൈലത്തൂരിൽ താനൂർ മണ്ഡലം എൽഡിഎഫ് സ്‌ഥാനാർഥിയുടെ പര്യടനത്തിനിടെ കുടുംബം സഞ്ചരിച്ച കാർ കത്തിയ സംഭവത്തിൽ കാറുടമയുടെ പരാതിയിൽ പൊലീസ് കേസെടുതതു. മാർഗതടസ്സം സൃഷ്ടിച്ചു പടക്കം കത്തിച്ചതിൽ 3 ലക്ഷം രൂപ വിലവരുന്ന കാർ കത്തിനശിച്ചെന്ന ഉടമയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തത്. ഞായറാഴ്ച രാത്രി 8 മണിക്കാണു സംഭവമുണ്ടായത്. താനൂരിലെ എൽഡിഎഫ് സ്ഥാനാർഥി ടി.മുഹമ്മദ് സമീറിന്റെ പ്രചാരണ വാഹനത്തിനു മുൻപിലുണ്ടായിരുന്ന [&#8230;]</p>
<p>The post <a href="https://www.valanchery.in/case-registered-in-vailathur-car-burn-ldf/">വൈലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിനിടെ കാർ കത്തിയ സംഭവം; നൂറോളം പേർക്കെതിരെ കേസ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വൈലത്തൂർ: വൈലത്തൂരിൽ താനൂർ മണ്ഡലം എൽഡിഎഫ് സ്‌ഥാനാർഥിയുടെ പര്യടനത്തിനിടെ കുടുംബം സഞ്ചരിച്ച കാർ കത്തിയ സംഭവത്തിൽ കാറുടമയുടെ പരാതിയിൽ പൊലീസ് കേസെടുതതു. മാർഗതടസ്സം സൃഷ്ടിച്ചു പടക്കം കത്തിച്ചതിൽ 3 ലക്ഷം രൂപ വിലവരുന്ന കാർ കത്തിനശിച്ചെന്ന ഉടമയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തത്. ഞായറാഴ്ച രാത്രി 8 മണിക്കാണു സംഭവമുണ്ടായത്. താനൂരിലെ എൽഡിഎഫ് സ്ഥാനാർഥി ടി.മുഹമ്മദ് സമീറിന്റെ പ്രചാരണ വാഹനത്തിനു മുൻപിലുണ്ടായിരുന്ന കാറാണ് കത്തിയത്.</p>
<p>The post <a href="https://www.valanchery.in/case-registered-in-vailathur-car-burn-ldf/">വൈലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിനിടെ കാർ കത്തിയ സംഭവം; നൂറോളം പേർക്കെതിരെ കേസ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/case-registered-in-vailathur-car-burn-ldf/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൂക്കിപ്പറമ്പ് ബസ് അപകടം: 25 വർഷത്തിന് ശേഷം ഡ്രൈവറുടെ ശിക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി</title>
		<link>https://www.valanchery.in/jail-term-for-the-bus-driver-hiked-to-5-years-in-pookkiparamba-bus-accident/</link>
					<comments>https://www.valanchery.in/jail-term-for-the-bus-driver-hiked-to-5-years-in-pookkiparamba-bus-accident/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 04 Mar 2026 04:36:46 +0000</pubDate>
				<category><![CDATA[Law & Order]]></category>
		<category><![CDATA[Uncategorized]]></category>
		<guid isPermaLink="false">https://www.valanchery.in/?p=43271</guid>

					<description><![CDATA[<p>കൊച്ചി: മലപ്പുറം പൂക്കിപ്പറമ്പിൽ 25 വർഷം മുമ്പ് 44 പേർ മരിക്കാനിടയായ ബസ് അപകടത്തിൽ പ്രതിയായ ഡ്രൈവർ രാമനാട്ടുകര സ്വദേശി സുധീർ കുമാറിനെ നരഹത്യയ്ക്ക് ഹൈക്കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചു. രണ്ടു ലക്ഷം രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു. അമിത വേഗതയിൽ അപകടകരമായി ബസ് ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ശിക്ഷ വർദ്ധിപ്പിച്ചത്. വിചാരണക്കോടതി രണ്ട് വർഷം തടവിന് വിധിച്ചത് [&#8230;]</p>
<p>The post <a href="https://www.valanchery.in/jail-term-for-the-bus-driver-hiked-to-5-years-in-pookkiparamba-bus-accident/">പൂക്കിപ്പറമ്പ് ബസ് അപകടം: 25 വർഷത്തിന് ശേഷം ഡ്രൈവറുടെ ശിക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊച്ചി: മലപ്പുറം പൂക്കിപ്പറമ്പിൽ 25 വർഷം മുമ്പ് 44 പേർ മരിക്കാനിടയായ ബസ് അപകടത്തിൽ പ്രതിയായ ഡ്രൈവർ രാമനാട്ടുകര സ്വദേശി സുധീർ കുമാറിനെ നരഹത്യയ്ക്ക് ഹൈക്കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചു. രണ്ടു ലക്ഷം രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു. അമിത വേഗതയിൽ അപകടകരമായി ബസ് ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ശിക്ഷ വർദ്ധിപ്പിച്ചത്. വിചാരണക്കോടതി രണ്ട് വർഷം തടവിന് വിധിച്ചത് കുറഞ്ഞ ശിക്ഷയായെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെതിരെ പ്രതിയും അപ്പീൽ നൽകിയിരുന്നു. ബസിന്റെ വേഗം കുറയ്ക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും സുധീർ തയ്യാറായില്ലെന്ന് കോടതി വിലയിരുത്തി. 2001 മാർച്ച് 11ന് ഗുരുവായൂരിൽ നിന്ന് തലശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രണവം എന്ന സ്വകാര്യ ബസാണ് പൂക്കിപ്പറമ്പിൽ അപകടത്തിൽപ്പെട്ടത്. ബസ് കാറിലിടിച്ച് മറിഞ്ഞ ശേഷം പൂർണമായും കത്തിയമർന്നു. ബസിലെ യാത്രക്കാരായ 44 പേരാണ് വെന്തു മരിച്ചത്. തിരൂർ സെഷൻസ് കോടതിയാണ് ഡ്രൈവറെ രണ്ട് വർഷം തടവിന് ശിക്ഷിച്ചത്.</p>
<p>The post <a href="https://www.valanchery.in/jail-term-for-the-bus-driver-hiked-to-5-years-in-pookkiparamba-bus-accident/">പൂക്കിപ്പറമ്പ് ബസ് അപകടം: 25 വർഷത്തിന് ശേഷം ഡ്രൈവറുടെ ശിക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/jail-term-for-the-bus-driver-hiked-to-5-years-in-pookkiparamba-bus-accident/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദീപക്കിന്റെ മരണം; അറസ്റ്റിലായ ഷിംജിത മഞ്ചേരി സബ്ജയിലിൽ</title>
		<link>https://www.valanchery.in/arrestd-influencer-shimjitha-kept-in-manjeri-sub-jail/</link>
					<comments>https://www.valanchery.in/arrestd-influencer-shimjitha-kept-in-manjeri-sub-jail/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 22 Jan 2026 01:52:14 +0000</pubDate>
				<category><![CDATA[Law & Order]]></category>
		<guid isPermaLink="false">https://www.valanchery.in/?p=43145</guid>

					<description><![CDATA[<p>മഞ്ചേരി : അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഗോവിന്ദപുരം സ്വദേശി യു. ദീപക് ആത്മഹത്യചെയ്ത കേസിൽ അറസ്റ്റിലായ ഷിംജിത മുസ്തഫ ഇനി മഞ്ചേരി സബ്ജയിലിലെ വനിതാസെല്ലിൽ രണ്ടാഴ്ച തടവിൽ കഴിയും. കോഴിക്കോട് കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ഷിംജിതയെ റിമാൻഡ് ചെയ്തത്. കോഴിക്കോട്ടെ ജയിലിൽ വനിതാ തടവുകാരെ പാർപ്പിക്കാൻ സൗകര്യമില്ലാത്തതിനാലാണ് ഷിംജിതയെ മഞ്ചേരിയിലേക്ക് കൊണ്ടുവന്നതെന്നാണ് അറിയുന്നത്. മഞ്ചേരിയിലേക്ക് കൊണ്ടുവരുന്നതറിഞ്ഞ് ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തന്നെ ജയിലിനുപുറത്ത് [&#8230;]</p>
<p>The post <a href="https://www.valanchery.in/arrestd-influencer-shimjitha-kept-in-manjeri-sub-jail/">ദീപക്കിന്റെ മരണം; അറസ്റ്റിലായ ഷിംജിത മഞ്ചേരി സബ്ജയിലിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മഞ്ചേരി : അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഗോവിന്ദപുരം സ്വദേശി യു. ദീപക് ആത്മഹത്യചെയ്ത കേസിൽ അറസ്റ്റിലായ ഷിംജിത മുസ്തഫ ഇനി മഞ്ചേരി സബ്ജയിലിലെ വനിതാസെല്ലിൽ രണ്ടാഴ്ച തടവിൽ കഴിയും. കോഴിക്കോട് കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ഷിംജിതയെ റിമാൻഡ് ചെയ്തത്.<br />
<a href="https://www.valanchery.in/wp-content/uploads/2018/08/Ads.jpg"><img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2018/08/Ads-300x180.jpg" alt="Ads" width="300" height="180" class="alignnone size-medium wp-image-9314" srcset="https://www.valanchery.in/wp-content/uploads/2018/08/Ads-300x180.jpg 300w, https://www.valanchery.in/wp-content/uploads/2018/08/Ads-150x90.jpg 150w, https://www.valanchery.in/wp-content/uploads/2018/08/Ads-500x300.jpg 500w, https://www.valanchery.in/wp-content/uploads/2018/08/Ads.jpg 584w" sizes="(max-width: 300px) 100vw, 300px" /></a><br />
കോഴിക്കോട്ടെ ജയിലിൽ വനിതാ തടവുകാരെ പാർപ്പിക്കാൻ സൗകര്യമില്ലാത്തതിനാലാണ് ഷിംജിതയെ മഞ്ചേരിയിലേക്ക് കൊണ്ടുവന്നതെന്നാണ് അറിയുന്നത്. മഞ്ചേരിയിലേക്ക് കൊണ്ടുവരുന്നതറിഞ്ഞ് ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തന്നെ ജയിലിനുപുറത്ത് ആൾക്കൂട്ടമുണ്ടായിരുന്നു. ഒരുകൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകരും പിന്നാലെയെത്തി. അതിനിടെ കുന്നമംഗലം കോടതിയിൽനിന്ന് പോലീസ് ജീപ്പ് മഞ്ചേരിയിലേക്ക് പുറപ്പെട്ടിരുന്നു. യാത്രയ്ക്കിടെ അരീക്കോട് താലൂക്ക് ആശുപത്രിയിലെത്തിച്ച ഷിംജിതയെ അവിടെവെച്ച് ജയിലിലടയ്ക്കുന്നതിനു മുൻപുള്ള പരിശോധന പൂർത്തിയാക്കി.<br />
<a href="https://www.valanchery.in/wp-content/uploads/2026/01/5056f35b-2be3-44d2-8b41-f97b6ee85805.webp"><img decoding="async" src="https://www.valanchery.in/wp-content/uploads/2026/01/5056f35b-2be3-44d2-8b41-f97b6ee85805-300x129.webp" alt="shimjitha-arrest-manjeri" width="300" height="129" class="alignnone size-medium wp-image-43146" srcset="https://www.valanchery.in/wp-content/uploads/2026/01/5056f35b-2be3-44d2-8b41-f97b6ee85805-300x129.webp 300w, https://www.valanchery.in/wp-content/uploads/2026/01/5056f35b-2be3-44d2-8b41-f97b6ee85805-500x214.webp 500w, https://www.valanchery.in/wp-content/uploads/2026/01/5056f35b-2be3-44d2-8b41-f97b6ee85805.webp 693w" sizes="(max-width: 300px) 100vw, 300px" /></a><br />
ഡോ. സഫീനയുടെ നേതൃത്വത്തിലായിരുന്നു വൈദ്യപരിശോധന. രാത്രി ഏഴുമണിയോടെ പോലീസ് ജീപ്പ് ജയിലിനു മുൻപിലെത്തി. ഇതോടെ വാഹനത്തിനുനേരേ മുദ്രാവാക്യം മുഴക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാഞ്ഞടുത്തു. പ്രതിഷേധക്കാരെ തള്ളിമാറ്റിയാണ് ജയിലിന്റെ കവാടത്തിനരികിലേക്ക് പോലീസ് ജീപ്പിന് വഴിയൊരുക്കിയത്. ജയിൽ കവാടത്തിനരികെ ജീപ്പ് നിർത്തിയെങ്കിലും അവിടേക്കും പ്രതിഷേധക്കാർ ഓടിയെത്തിയതോടെ ജീപ്പിൽനിന്ന് പുറത്തിറക്കാൻ പോലീസ് പാടുപെട്ടു. പ്രവർത്തകരെ പിടിച്ചൊതുക്കിയാണ് ഷിംജിതയെ ജീപ്പിൽനിന്നിറക്കി ജയിലിലേക്കയച്ചത്. കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ മൂന്നുപോലീസുകാരും ഒരു വനിതാ പോലീസും ഉൾപ്പെടുന്ന സംഘമാണ് ജയിലിലേക്ക് കൊണ്ടുവന്നത്. ഇവരെ സഹായിക്കാൻ മഞ്ചേരി പോലീസും ഉണ്ടായിരുന്നു.</p>
<p>The post <a href="https://www.valanchery.in/arrestd-influencer-shimjitha-kept-in-manjeri-sub-jail/">ദീപക്കിന്റെ മരണം; അറസ്റ്റിലായ ഷിംജിത മഞ്ചേരി സബ്ജയിലിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/arrestd-influencer-shimjitha-kept-in-manjeri-sub-jail/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണാഘോഷവിപണി; ദേശീയപാതയിലേക്ക് കണ്ണുംനട്ട് പോലീസും എക്സൈസും</title>
		<link>https://www.valanchery.in/excise-highway-police-raid-kuttippuram/</link>
					<comments>https://www.valanchery.in/excise-highway-police-raid-kuttippuram/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 18 Aug 2025 01:25:35 +0000</pubDate>
				<category><![CDATA[Law & Order]]></category>
		<guid isPermaLink="false">https://www.valanchery.in/?p=42664</guid>

					<description><![CDATA[<p>കുറ്റിപ്പുറം : ഓണാഘോഷ വിപണിയിൽ വില്പനയ്ക്കായി മദ്യവും മയക്കുമരുന്നും എത്തിക്കുന്നവരെ പിടികൂടാൻ ദേശീയപാതയിൽ ജാഗരൂകരായി എക്സൈസും പോലീസും. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ഇരുവിഭാഗവും സംയുക്തമായി ദേശീയപാതാ 66-ൽ വാഹനപരിശോധന ശക്തമാക്കിയത്. കുറ്റിപ്പുറം പുതിയ പാലത്തിൽ ശനിയാഴ്ച വൈകീട്ട് നാലോടെ എക്സൈസ് റെയ്ഞ്ച് ഓഫീസ് കുറ്റിപ്പുറം ഇൻസ്പെക്ടർ അഖിലിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘവും ഹൈവേ പോലീസ് ഇൻസ്പെക്ടർ നസീർ തിരൂർക്കാടിന്റെ നേതൃത്വത്തിൽ പോലീസ് [&#8230;]</p>
<p>The post <a href="https://www.valanchery.in/excise-highway-police-raid-kuttippuram/">ഓണാഘോഷവിപണി; ദേശീയപാതയിലേക്ക് കണ്ണുംനട്ട് പോലീസും എക്സൈസും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം : ഓണാഘോഷ വിപണിയിൽ വില്പനയ്ക്കായി മദ്യവും മയക്കുമരുന്നും എത്തിക്കുന്നവരെ പിടികൂടാൻ ദേശീയപാതയിൽ ജാഗരൂകരായി എക്സൈസും പോലീസും. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ഇരുവിഭാഗവും സംയുക്തമായി ദേശീയപാതാ 66-ൽ വാഹനപരിശോധന ശക്തമാക്കിയത്. കുറ്റിപ്പുറം പുതിയ പാലത്തിൽ ശനിയാഴ്ച വൈകീട്ട് നാലോടെ എക്സൈസ് റെയ്ഞ്ച് ഓഫീസ് കുറ്റിപ്പുറം ഇൻസ്പെക്ടർ അഖിലിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘവും ഹൈവേ പോലീസ് ഇൻസ്പെക്ടർ നസീർ തിരൂർക്കാടിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും നടത്തിയ മിന്നൽ വാഹന പരിശോധനയിൽ നിരവധി വാഹനയാത്രികരാണ് കുടുങ്ങിയത്. യാത്രക്കാരിൽനിന്ന്‌ നിരോധിത പുകയില ഉത്പന്നങ്ങളും കുറഞ്ഞ അളവിൽ കഞ്ചാവും പിടികൂടി. മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർമാർക്കെതിരേ നടപടി സ്വീകരിച്ചു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് അസി. ഇൻസ്പെക്ടർ ലതീഷ്, ഗണേശൻ, പ്രിവന്റീവ് ഓഫീസർ പ്രമോദ്, സിവിൽ എക്സൈസ് ഓഫീസർ ശ്രീജ, ഹൈവേ എഎസ്ഐ റഷീദ്, സിപിഒ പ്രദീപ് എന്നിവരാണ് പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നത്.</p>
<p>The post <a href="https://www.valanchery.in/excise-highway-police-raid-kuttippuram/">ഓണാഘോഷവിപണി; ദേശീയപാതയിലേക്ക് കണ്ണുംനട്ട് പോലീസും എക്സൈസും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/excise-highway-police-raid-kuttippuram/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്കൂൾ ബസിടിച്ച് യുവാവ് മരിച്ച സംഭവം; ദേശീയപാതയിൽ ദിശ തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കാൻ പോലീസ്</title>
		<link>https://www.valanchery.in/panambra-nh-accident/</link>
					<comments>https://www.valanchery.in/panambra-nh-accident/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 19 Feb 2025 08:01:59 +0000</pubDate>
				<category><![CDATA[Law & Order]]></category>
		<category><![CDATA[panambra]]></category>
		<category><![CDATA[school bus]]></category>
		<category><![CDATA[wrong side]]></category>
		<guid isPermaLink="false">https://www.valanchery.in/?p=41613</guid>

					<description><![CDATA[<p>തേഞ്ഞിപ്പലം : ആറുവരിപ്പാതയിൽ ദിശതെറ്റിച്ചെത്തിയ സ്‌കൂൾ ബസ്‌ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ നിയമ ലംഘകർക്കെതിരെ നടപടിക്ക് ഒരുങ്ങി പോലീസ്. ചൊവ്വാഴ്ച പാണമ്പ്രയിൽ അനുവദനീയമല്ലാത്ത ദിശയിൽ എതിരേവന്ന സ്‌കൂൾബസാണ് ബൈക്കിലിടിച്ച് പള്ളിക്കൽ കുറുന്തല ‘കൃഷ്ണകൃപ’യിൽ അവുഞ്ഞിക്കാട്ട് ഗണേശിന്റെ മകൻ ഗോകുൽ (25) മരിച്ച സംഭവത്തിലാണ് നടപടി. ദേശീയപാതയിൽ ഒറ്റവരിയിൽ വാഹനങ്ങൾ മുന്നോട്ടുപോകുന്നിടത്ത് അനുവദനീയമല്ലാത്ത ദിശയിൽ വാഹനമോടിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. [&#8230;]</p>
<p>The post <a href="https://www.valanchery.in/panambra-nh-accident/">സ്കൂൾ ബസിടിച്ച് യുവാവ് മരിച്ച സംഭവം; ദേശീയപാതയിൽ ദിശ തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കാൻ പോലീസ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>തേഞ്ഞിപ്പലം : ആറുവരിപ്പാതയിൽ ദിശതെറ്റിച്ചെത്തിയ സ്‌കൂൾ ബസ്‌ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ നിയമ ലംഘകർക്കെതിരെ നടപടിക്ക് ഒരുങ്ങി പോലീസ്. ചൊവ്വാഴ്ച പാണമ്പ്രയിൽ അനുവദനീയമല്ലാത്ത ദിശയിൽ എതിരേവന്ന സ്‌കൂൾബസാണ് ബൈക്കിലിടിച്ച് പള്ളിക്കൽ കുറുന്തല ‘കൃഷ്ണകൃപ’യിൽ അവുഞ്ഞിക്കാട്ട് ഗണേശിന്റെ മകൻ ഗോകുൽ (25) മരിച്ച സംഭവത്തിലാണ് നടപടി. ദേശീയപാതയിൽ ഒറ്റവരിയിൽ വാഹനങ്ങൾ മുന്നോട്ടുപോകുന്നിടത്ത് അനുവദനീയമല്ലാത്ത ദിശയിൽ വാഹനമോടിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഇത് അപകടങ്ങൾക്കു കാരണമാകും. മഫ്തിയിൽ പോലീസിനെ നിയോഗിച്ച് ഇങ്ങനെ വാഹനമോടിക്കുന്നവരെ കണ്ടെത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബൈക്കിൽ തിരൂരിലേക്ക് പോകുകയായിരുന്നു ഗോകുൽ. അനുവദനീയമല്ലാത്ത ദിശയിൽ എതിരേവന്ന സ്‌കൂൾബസാണ് ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഗോകുലിന്റെ തലയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവർ എ.വി. ആഷിക്കിനെതിരേ നരഹത്യക്കുറ്റത്തിനു കേസെടുത്തു.</p>
<p>The post <a href="https://www.valanchery.in/panambra-nh-accident/">സ്കൂൾ ബസിടിച്ച് യുവാവ് മരിച്ച സംഭവം; ദേശീയപാതയിൽ ദിശ തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കാൻ പോലീസ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/panambra-nh-accident/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കസ്റ്റഡി അപേക്ഷ തള്ളി; പി.വി. അന്‍വറിന് ഉപാധികളില്ലാതെ ജാമ്യം</title>
		<link>https://www.valanchery.in/bail-for-pv-anvar-mla-in-forest-office-vandalism-case/</link>
					<comments>https://www.valanchery.in/bail-for-pv-anvar-mla-in-forest-office-vandalism-case/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 06 Jan 2025 12:00:41 +0000</pubDate>
				<category><![CDATA[Law & Order]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[case]]></category>
		<category><![CDATA[nilambur]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[tavanur]]></category>
		<guid isPermaLink="false">https://www.valanchery.in/?p=41355</guid>

					<description><![CDATA[<p>നിലമ്പൂര്‍: വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ.യ്ക്ക് ജാമ്യം. തിങ്കളാഴ്ചയാണ് നിലമ്പൂര്‍ കോടതി അന്‍വറിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത എം.എല്‍.എ.യെ റിമാന്‍ഡ് ചെയ്തിരുന്നു. ഉപാധികളില്ലാതെയാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചത്. എം.എല്‍.എ.യെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും കോടതി തള്ളി. പി.വി. അന്‍വറിന് അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ ജാമ്യം ലഭിച്ചത് സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്ന് ഡി.എം.കെ. [&#8230;]</p>
<p>The post <a href="https://www.valanchery.in/bail-for-pv-anvar-mla-in-forest-office-vandalism-case/">കസ്റ്റഡി അപേക്ഷ തള്ളി; പി.വി. അന്‍വറിന് ഉപാധികളില്ലാതെ ജാമ്യം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d;: വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസില്&#x200d; പി.വി. അന്&#x200d;വര്&#x200d; എം.എല്&#x200d;.എ.യ്ക്ക് ജാമ്യം. തിങ്കളാഴ്ചയാണ് നിലമ്പൂര്&#x200d; കോടതി അന്&#x200d;വറിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത എം.എല്&#x200d;.എ.യെ റിമാന്&#x200d;ഡ് ചെയ്തിരുന്നു. ഉപാധികളില്ലാതെയാണ് അന്&#x200d;വറിന് കോടതി ജാമ്യം അനുവദിച്ചത്. എം.എല്&#x200d;.എ.യെ കസ്റ്റഡിയില്&#x200d; ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്&#x200d;റെ ആവശ്യവും കോടതി തള്ളി. പി.വി. അന്&#x200d;വറിന് അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്&#x200d; തന്നെ ജാമ്യം ലഭിച്ചത് സര്&#x200d;ക്കാരിനുള്ള തിരിച്ചടിയാണെന്ന് ഡി.എം.കെ. നേതാക്കള്&#x200d; പ്രതികരിച്ചു. ഉപാധികളില്ലാതെയാണ് കോടതി അന്&#x200d;വറിന് ജാമ്യം അനുവദിച്ചതെന്നും കോടതി ഉത്തരവ് ജയിലിലെത്തിയാലുടന്&#x200d; അന്&#x200d;വറിന് പുറത്തിറങ്ങാനാകുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനും മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് അന്&#x200d;വറിനെ പോലീസ് സംഘം വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. നാടകീയരംഗങ്ങള്&#x200d;ക്കൊടുവിലാണ് വന്&#x200d; പോലീസ് സംഘം എം.എല്&#x200d;.എ.യുടെ വീട്ടിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തന്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നായിരുന്നു അന്&#x200d;വറിന്റെ പ്രതികരണം. പിന്നാലെ അന്&#x200d;വറിനെ കോടതിയില്&#x200d; ഹാജരാക്കി റിമാന്&#x200d;ഡ് ചെയ്ത് ജയിലിലടച്ചു.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2025/01/pv-anwar-1024x576.jpg" alt="pv-anwar" width="1024" height="576" class="aligncenter size-large wp-image-41353" srcset="https://www.valanchery.in/wp-content/uploads/2025/01/pv-anwar-1024x576.jpg?v=1736093955 1024w, https://www.valanchery.in/wp-content/uploads/2025/01/pv-anwar-300x169.jpg?v=1736093955 300w, https://www.valanchery.in/wp-content/uploads/2025/01/pv-anwar-768x432.jpg?v=1736093955 768w, https://www.valanchery.in/wp-content/uploads/2025/01/pv-anwar.jpg?v=1736093955 1200w" sizes="(max-width: 1024px) 100vw, 1024px" /><br />
കാട്ടാന ആക്രമണത്തില്&#x200d; ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്&#x200d; എം.എല്&#x200d;.എ.യുടെ നേതൃത്വത്തില്&#x200d; കഴിഞ്ഞദിവസം പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനിടെ നിലമ്പൂര്&#x200d; നോര്&#x200d;ത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകര്&#x200d;ത്ത് ഉള്ളില്&#x200d; കയറി സാധന സാമഗ്രികള്&#x200d; നശിപ്പിച്ചെന്നാണ് കേസ്. വനംവകുപ്പ് ഓഫീസ് ആക്രമിച്ച സംഭവത്തില്&#x200d; പി.വി. അന്&#x200d;വര്&#x200d; ഉള്&#x200d;പ്പെടെ 11 പേര്&#x200d;ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്&#x200d;പ്രകാരം പോലീസ് കേസെടുത്തത്. പോലീസിന്റെ കൃത്യനിര്&#x200d;വ്വഹണം തടസ്സപ്പെടുത്തല്&#x200d;, പൊതുമുതല്&#x200d; നശിപ്പിക്കല്&#x200d; തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. കേസെടുത്തതിന് പിന്നാലെയാണ് പോലീസ് സംഘം എം.എല്&#x200d;.എ.യെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.</p>
<p>The post <a href="https://www.valanchery.in/bail-for-pv-anvar-mla-in-forest-office-vandalism-case/">കസ്റ്റഡി അപേക്ഷ തള്ളി; പി.വി. അന്‍വറിന് ഉപാധികളില്ലാതെ ജാമ്യം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/bail-for-pv-anvar-mla-in-forest-office-vandalism-case/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇൻഷ്വറൻസ് ആനുകൂല്യം നിഷേധിച്ചു: വളാഞ്ചേരി സ്വദേശിനിക്ക് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ വിധി</title>
		<link>https://www.valanchery.in/valanchery-woman-gets-insurance-claim/</link>
					<comments>https://www.valanchery.in/valanchery-woman-gets-insurance-claim/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 15 Sep 2024 11:17:23 +0000</pubDate>
				<category><![CDATA[Law & Order]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[health insurance]]></category>
		<category><![CDATA[insurance]]></category>
		<category><![CDATA[valanchery]]></category>
		<guid isPermaLink="false">https://www.valanchery.in/?p=40743</guid>

					<description><![CDATA[<p>മലപ്പുറം: ആരോഗ്യ ഇൻഷ്വറൻസ് എടുത്ത വ്യക്തിക്ക് ഇൻഷ്വറൻസ് തുക നിഷേധിച്ച സംഭവത്തിൽ ഇൻഷ്വറൻസ് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധി. തൊഴുവാനൂർ സ്വദേശി കളത്തിൽ വീട്ടിൽ എം. മിനി സമർപ്പിച്ച ഹരജിയിലാണ് കമ്മിഷൻ വിധി. പരാതിക്കാരിയുടെ ഇടതുകാലിന് അസുഖം വന്നതിനെ തുടർന്ന് തൃശൂർ ദയാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ നടത്തി. ആശുപത്രിയിൽ ഇൻഷ്വറൻസ് കമ്പനി [&#8230;]</p>
<p>The post <a href="https://www.valanchery.in/valanchery-woman-gets-insurance-claim/">ഇൻഷ്വറൻസ് ആനുകൂല്യം നിഷേധിച്ചു: വളാഞ്ചേരി സ്വദേശിനിക്ക് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ വിധി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ആരോഗ്യ ഇൻഷ്വറൻസ് എടുത്ത വ്യക്തിക്ക് ഇൻഷ്വറൻസ് തുക നിഷേധിച്ച സംഭവത്തിൽ ഇൻഷ്വറൻസ് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധി. തൊഴുവാനൂർ സ്വദേശി കളത്തിൽ വീട്ടിൽ എം. മിനി സമർപ്പിച്ച ഹരജിയിലാണ് കമ്മിഷൻ വിധി. പരാതിക്കാരിയുടെ ഇടതുകാലിന് അസുഖം വന്നതിനെ തുടർന്ന് തൃശൂർ ദയാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ നടത്തി. ആശുപത്രിയിൽ ഇൻഷ്വറൻസ് കമ്പനി നേരിട്ട് പണം അടയ്ക്കാൻ ബാദ്ധ്യസ്ഥരായിരുന്നെങ്കിലും പണം അടച്ചില്ല. പകരം ബില്ലുമായി ഇൻഷ്വറൻസ് കമ്പനിയെ സമീപിക്കാൻ നിർദ്ദേശിച്ചു. അപ്രകാരം ബില്ലുകൾ സമർപ്പിച്ചെങ്കിലും കമ്പനി പണം നിഷേധിച്ചു. ഇൻഷ്വറൻസ് പോളിസി എടുക്കുന്നതിനു മുമ്പു തന്നെ പരാതിക്കാരിക്ക് അസുഖമുണ്ടായിരുന്നുവെന്നും അത് മറച്ച് വച്ചാണ് പോളിസി എടുത്തതെന്നും പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. രേഖകൾ പരിശോധിച്ച കമ്മിഷൻ കമ്പനിയുടെ വാദം നിരാകരിച്ചു. ഇൻഷ്വറൻസ് പോളിസി എടുക്കും മുമ്പ് ഹരജിക്കാരിക്ക് രോഗമുണ്ടായിരുന്നുവെന്നും ചികിത്സ തേടിയിരുന്നെന്നും തെളിയിക്കാൻ കഴിയാതെ ആനുകൂല്യം നിഷേധിച്ച ഇൻഷ്വറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്നും കമ്മിഷൻ നിരീക്ഷിച്ചു. ബില്ലു പ്രകാരമുള്ള ചികിത്സാ തുക 2,13,708 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും ഒരു മാസത്തിനകം ഹർജിക്കാരിക്ക് നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു. വീഴ്ച വരുത്തിയാൽ വിധി തീയതി മുതൽ ഒമ്പതു ശതമാനം പലിശയും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധിയിൽ പറയുന്നു.</p>
<p>The post <a href="https://www.valanchery.in/valanchery-woman-gets-insurance-claim/">ഇൻഷ്വറൻസ് ആനുകൂല്യം നിഷേധിച്ചു: വളാഞ്ചേരി സ്വദേശിനിക്ക് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ വിധി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/valanchery-woman-gets-insurance-claim/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടതുപക്ഷത്തിന് തിരിച്ചടി; പെരിന്തല്‍മണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി</title>
		<link>https://www.valanchery.in/kerala-high-court-uphold-najeeb-kanthapuram-victory-in-perinthalmanna-lac/</link>
					<comments>https://www.valanchery.in/kerala-high-court-uphold-najeeb-kanthapuram-victory-in-perinthalmanna-lac/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 08 Aug 2024 05:11:19 +0000</pubDate>
				<category><![CDATA[Law & Order]]></category>
		<category><![CDATA[election]]></category>
		<category><![CDATA[iuml]]></category>
		<category><![CDATA[kerala highcourt]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[league]]></category>
		<category><![CDATA[najeeb kanthapuram]]></category>
		<category><![CDATA[result]]></category>
		<category><![CDATA[victory]]></category>
		<guid isPermaLink="false">https://www.valanchery.in/?p=40606</guid>

					<description><![CDATA[<p>കൊച്ചി: പെരിന്തല്‍മണ്ണ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പുവിജയം ഹൈക്കോടതി ശരിവെച്ചു. വിജയം ചോദ്യംചെയ്ത് ഇടത് സ്ഥാനാര്‍ഥിയായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. സുധയാണ് ഹര്‍ജി പരിഗണിച്ചത്. നജീബ് കാന്തപുരം 38 വോട്ടുകള്‍ക്കാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ ജയിച്ചത്. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്തഫ [&#8230;]</p>
<p>The post <a href="https://www.valanchery.in/kerala-high-court-uphold-najeeb-kanthapuram-victory-in-perinthalmanna-lac/">ഇടതുപക്ഷത്തിന് തിരിച്ചടി; പെരിന്തല്‍മണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊച്ചി: പെരിന്തല്&#x200d;മണ്ണ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്&#x200d;ഥിയായിരുന്ന നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പുവിജയം ഹൈക്കോടതി ശരിവെച്ചു. വിജയം ചോദ്യംചെയ്ത് ഇടത് സ്ഥാനാര്&#x200d;ഥിയായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫ നല്&#x200d;കിയ തിരഞ്ഞെടുപ്പ് ഹര്&#x200d;ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. സുധയാണ് ഹര്&#x200d;ജി പരിഗണിച്ചത്. നജീബ് കാന്തപുരം 38 വോട്ടുകള്&#x200d;ക്കാണ് നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; പെരിന്തല്&#x200d;മണ്ണയില്&#x200d; ജയിച്ചത്. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്തഫ ഹര്&#x200d;ജി നല്&#x200d;കിയത്. 348 തപാല്&#x200d; വോട്ടുകള്&#x200d; എണ്ണാതെ മാറ്റിവെച്ചെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നുമായിരുന്നു ഹര്&#x200d;ജിയിലെ വാദം. തപാല്&#x200d; വോട്ടുകളില്&#x200d; 300-ല്&#x200d; കുറയാത്ത വോട്ടുകള്&#x200d; തനിക്ക് ലഭിച്ചെന്നും ഹര്&#x200d;ജിക്കാരന്&#x200d; വാദിച്ചിരുന്നു.</p>
<p>The post <a href="https://www.valanchery.in/kerala-high-court-uphold-najeeb-kanthapuram-victory-in-perinthalmanna-lac/">ഇടതുപക്ഷത്തിന് തിരിച്ചടി; പെരിന്തല്‍മണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/kerala-high-court-uphold-najeeb-kanthapuram-victory-in-perinthalmanna-lac/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹര്‍ജി തള്ളി; എം. സ്വരാജിന് തിരിച്ചടി, കെ. ബാബുവിന് എം.എല്‍.എയായി തുടരാം</title>
		<link>https://www.valanchery.in/plea-filed-by-m-swaraj-against-k-babu-rejected-by-the-court/</link>
					<comments>https://www.valanchery.in/plea-filed-by-m-swaraj-against-k-babu-rejected-by-the-court/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 11 Apr 2024 08:48:00 +0000</pubDate>
				<category><![CDATA[Law & Order]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[court]]></category>
		<category><![CDATA[election]]></category>
		<category><![CDATA[k babu]]></category>
		<category><![CDATA[m swaraj]]></category>
		<category><![CDATA[plea]]></category>
		<guid isPermaLink="false">https://www.valanchery.in/?p=40160</guid>

					<description><![CDATA[<p>കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത് എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ബാബുവിന് എം.എല്‍.എയായി തുടരാം. ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റേതാണ് വിധി. കെ. ബാബു വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗംചെയ്‌തെന്നും സ്വരാജ് ആരോപിച്ചിരുന്നു. എം. [&#8230;]</p>
<p>The post <a href="https://www.valanchery.in/plea-filed-by-m-swaraj-against-k-babu-rejected-by-the-court/">ഹര്‍ജി തള്ളി; എം. സ്വരാജിന് തിരിച്ചടി, കെ. ബാബുവിന് എം.എല്‍.എയായി തുടരാം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത് എം. സ്വരാജ് നല്&#x200d;കിയ ഹര്&#x200d;ജി ഹൈക്കോടതി തള്ളി. ബാബുവിന് എം.എല്&#x200d;.എയായി തുടരാം. ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റേതാണ് വിധി. കെ. ബാബു വോട്ടര്&#x200d;മാര്&#x200d;ക്ക് നല്&#x200d;കിയ സ്ലിപ്പില്&#x200d; ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗംചെയ്‌തെന്നും സ്വരാജ് ആരോപിച്ചിരുന്നു. എം. സ്വരാജിന്റെ ഹര്&#x200d;ജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. സ്വരാജിന്റെ ഹര്&#x200d;ജി നിലനില്&#x200d;ക്കുമെന്നും ഹൈക്കോടതിയിലുള്ള ഹര്&#x200d;ജിയില്&#x200d; നടപടികള്&#x200d; തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടര്&#x200d;ന്നാണ് ഹര്&#x200d;ജിയില്&#x200d; അന്തിമവാദം നടന്നത്. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021-ല്&#x200d; ബാബു തിരഞ്ഞെടുക്കപ്പെട്ടത്. അവസാന റൗണ്ട് വരെ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കെ.ബാബു സിറ്റിങ് എംഎല്&#x200d;എ കൂടിയായ സിപിഎമ്മിന്റെ എം.സ്വരാജിനെ പരാജയപ്പെടുത്തിയത്. 25 വര്&#x200d;ഷം ബാബു തുടര്&#x200d;ച്ചയായി എംഎല്&#x200d;എ ആയിരുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ബാര്&#x200d; കോഴ വിവാദം ആഞ്ഞടിച്ച മുന്&#x200d; തിരഞ്ഞെടുപ്പില്&#x200d; സ്വരാജ് 4471 വോട്ടുകളുടെ അപ്രതീക്ഷിത വിജയം സ്വന്തമാക്കിരുന്നു.</p>
<p>The post <a href="https://www.valanchery.in/plea-filed-by-m-swaraj-against-k-babu-rejected-by-the-court/">ഹര്‍ജി തള്ളി; എം. സ്വരാജിന് തിരിച്ചടി, കെ. ബാബുവിന് എം.എല്‍.എയായി തുടരാം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/plea-filed-by-m-swaraj-against-k-babu-rejected-by-the-court/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്യ സ്ത്രീയെ ഡാർലിംഗ് എന്ന് വിളിച്ചാൽ ലൈം​ഗികാതിക്രമം: കൽക്കട്ട ഹൈക്കോടതി</title>
		<link>https://www.valanchery.in/calling-darling-to-a-unknown-woman-is-offensive-says-kolkata-high-court/</link>
					<comments>https://www.valanchery.in/calling-darling-to-a-unknown-woman-is-offensive-says-kolkata-high-court/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 03 Mar 2024 23:49:01 +0000</pubDate>
				<category><![CDATA[Law & Order]]></category>
		<category><![CDATA[darling]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[offensive]]></category>
		<guid isPermaLink="false">https://www.valanchery.in/?p=39949</guid>

					<description><![CDATA[<p>കൊൽക്കത്ത: പരിചയമില്ലാത്ത സ്ത്രീയെ ഡാർലിംഗ് എന്ന് വിളിക്കുന്നത് അപകീർത്തികരവും ലൈംഗികാതിക്രമവുമായി കണക്കാക്കുമെന്ന് കൽക്കട്ട ഹൈക്കോടതി. പോർട്ട് ബ്ലെയർ ബെഞ്ചിലെ സിംഗിൾ ജഡ്ജി ജസ്റ്റിസ് ജയ് സെൻ​ഗുപ്ത അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജനക് റാം എന്നയാളുടെ ശിക്ഷ ശരിവച്ചായിരുന്നു നടപടി. &#8216;എന്താ ഡാർലിംഗ്,​ എനിക്ക് പിഴയിടാൻ വന്നതാണോ&#8217; എന്ന് ജനക് റാം വനിത പൊലീസ് കോൺസ്റ്റബിളിനോട് ചോദിച്ചു. ഇത് ലൈംഗിക ചുവയുള്ള പരാമർശമാണെന്നും സ്ത്രീത്വത്തെ [&#8230;]</p>
<p>The post <a href="https://www.valanchery.in/calling-darling-to-a-unknown-woman-is-offensive-says-kolkata-high-court/">അന്യ സ്ത്രീയെ ഡാർലിംഗ് എന്ന് വിളിച്ചാൽ ലൈം​ഗികാതിക്രമം: കൽക്കട്ട ഹൈക്കോടതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊൽക്കത്ത: പരിചയമില്ലാത്ത സ്ത്രീയെ ഡാർലിംഗ് എന്ന് വിളിക്കുന്നത് അപകീർത്തികരവും ലൈംഗികാതിക്രമവുമായി കണക്കാക്കുമെന്ന് കൽക്കട്ട ഹൈക്കോടതി. പോർട്ട് ബ്ലെയർ ബെഞ്ചിലെ സിംഗിൾ ജഡ്ജി ജസ്റ്റിസ് ജയ് സെൻ​ഗുപ്ത അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജനക് റാം എന്നയാളുടെ ശിക്ഷ ശരിവച്ചായിരുന്നു നടപടി. &#8216;എന്താ ഡാർലിംഗ്,​ എനിക്ക് പിഴയിടാൻ വന്നതാണോ&#8217; എന്ന് ജനക് റാം വനിത പൊലീസ് കോൺസ്റ്റബിളിനോട് ചോദിച്ചു. ഇത് ലൈംഗിക ചുവയുള്ള പരാമർശമാണെന്നും സ്ത്രീത്വത്തെ അപമാനിക്കലാണെന്നും സെക്ഷൻ 354 എ പ്രകാരം ശിക്ഷാർഹമാണെന്നും കോടതി വ്യക്തമാക്കി. മദ്യപിച്ചോ അല്ലാതെയോ അപരിചിതയായ സ്ത്രീയെ, അവർ ആരുമാകട്ടെ ഡാർലിംഗ് എന്ന വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത്  അധിക്ഷേപകരമാണ്. ലൈംഗികചുവയുള്ള പരാമർശമാണിതെന്ന് കോടതി വ്യക്തമാക്കി. അതേസമയം മദ്യപിച്ചു എന്നതിന് തെളിവില്ലെന്ന് പ്രതിഭാഗം വാദിച്ചു.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/08/Ads.jpg" alt="Ads" width="584" height="350" class="aligncenter size-full wp-image-9314" srcset="https://www.valanchery.in/wp-content/uploads/2018/08/Ads.jpg 584w, https://www.valanchery.in/wp-content/uploads/2018/08/Ads-300x180.jpg 300w, https://www.valanchery.in/wp-content/uploads/2018/08/Ads-150x90.jpg 150w, https://www.valanchery.in/wp-content/uploads/2018/08/Ads-500x300.jpg 500w" sizes="auto, (max-width: 584px) 100vw, 584px" /><br />
ബോധത്തോടെയാണ് ഇത് ചെയ്തതെങ്കിൽ കുറ്റകൃത്യത്തിന്റെ ഗൗരവം ഒരു പക്ഷേ ഇതിലും കൂടുതലായിരിക്കുമെന്ന് കോടതി പറഞ്ഞു. ദുർഗാ പൂജയുടെ തലേന്ന് ക്രമസമാധാനപാലനത്തിനായി ലാൽ തിക്രേയിലേക്ക് പോയ പൊലീസ് സംഘത്തിൽ പരാതിക്കാരിയും ഉണ്ടായിരുന്നു. വെബി ജംഗ്ഷനിൽ എത്തിയപ്പോൾ പ്രദേശത്ത് ഒരാൾ ബഹളം വെയ്ക്കുന്നതായി അറിഞ്ഞു.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/05/thumb_59_680_357_0_0_crop.jpg" alt="court" width="680" height="357" class="aligncenter size-full wp-image-8052" srcset="https://www.valanchery.in/wp-content/uploads/2018/05/thumb_59_680_357_0_0_crop.jpg 680w, https://www.valanchery.in/wp-content/uploads/2018/05/thumb_59_680_357_0_0_crop-300x158.jpg 300w, https://www.valanchery.in/wp-content/uploads/2018/05/thumb_59_680_357_0_0_crop-150x79.jpg 150w, https://www.valanchery.in/wp-content/uploads/2018/05/thumb_59_680_357_0_0_crop-500x263.jpg 500w" sizes="auto, (max-width: 680px) 100vw, 680px" /><br />
തുടർന്ന് ഇയാളെ പിടികൂടി കുറച്ചു പൊലീസുകാർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരാതിക്കാരിയായ വനിതാ കോണ്&#x200d;സ്റ്റബിൾ വെബി ജംഗ്ഷനിൽ ഡ്യൂട്ടിക്കായി നിന്നപ്പോഴായിരുന്നു സംഭവം. മായാബന്ദർ പൊലീസ് സ്‌റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നോർത്ത് ആൻഡ് മിഡിൽ ആൻഡമാനിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മൂന്ന് മാസത്തെ തടവുശിക്ഷയും 500 രൂപ പിഴയും വിധിച്ചു.പ്രതിയുടെ അപ്പീൽ നോർത്ത് ആൻഡ് മിഡിൽ ആൻഡമാൻ അഡീഷണൽ സെഷൻസ് കോടതി തള്ളി. തുർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി ശരിവെച്ചെങ്കിലും ശിക്ഷയുടെ കാര്യത്തിൽ കോടതികൾ എല്ലായ്‌പ്പോഴും പരമാവധി ശിക്ഷയിലേക്ക് പോകരുതെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം കൂടി പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. മൂന്ന് മാസത്തെ തടവ് എന്നത് കൽക്കട്ട ഹൈക്കോടതി ഒരു മാസമാക്കി ചുരുക്കി.</p>
<p>The post <a href="https://www.valanchery.in/calling-darling-to-a-unknown-woman-is-offensive-says-kolkata-high-court/">അന്യ സ്ത്രീയെ ഡാർലിംഗ് എന്ന് വിളിച്ചാൽ ലൈം​ഗികാതിക്രമം: കൽക്കട്ട ഹൈക്കോടതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/calling-darling-to-a-unknown-woman-is-offensive-says-kolkata-high-court/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ചു: വളാഞ്ചേരി സ്വദേശിക്ക് അനുകൂല വിധി</title>
		<link>https://www.valanchery.in/valanchery-man-gets-positive-verdict-after-his-insurance-claim-rejection/</link>
					<comments>https://www.valanchery.in/valanchery-man-gets-positive-verdict-after-his-insurance-claim-rejection/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 20 Nov 2023 12:11:06 +0000</pubDate>
				<category><![CDATA[Law & Order]]></category>
		<category><![CDATA[consumor court]]></category>
		<category><![CDATA[insurance]]></category>
		<guid isPermaLink="false">https://www.valanchery.in/?p=39318</guid>

					<description><![CDATA[<p>രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ച കമ്പനിക്കെതിരെ ചികിത്സാ ചെലവും പിഴയും വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരിയിലെ ചേണ്ടിക്കുഴിയിൽ അബ്ദുൾ സലാം ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 2016 മുതൽ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാണ് പരാതിക്കാരൻ. പോളിസി പ്രാബല്യത്തിലിരിക്കെ ഹൃദയ സംബന്ധമായ അസുഖത്തിന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി. അഞ്ചു [&#8230;]</p>
<p>The post <a href="https://www.valanchery.in/valanchery-man-gets-positive-verdict-after-his-insurance-claim-rejection/">രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ചു: വളാഞ്ചേരി സ്വദേശിക്ക് അനുകൂല വിധി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ച കമ്പനിക്കെതിരെ ചികിത്സാ ചെലവും പിഴയും വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരിയിലെ ചേണ്ടിക്കുഴിയിൽ അബ്ദുൾ സലാം ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 2016 മുതൽ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാണ് പരാതിക്കാരൻ. പോളിസി പ്രാബല്യത്തിലിരിക്കെ ഹൃദയ സംബന്ധമായ അസുഖത്തിന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി. അഞ്ചു ദിവസത്തെ ചികിത്സക്ക് 1,57,841 രൂപ ചെലവ് വന്നു. തുടർന്ന് ഇൻഷൂറൻസ് കമ്പനിയെ സമീപിച്ചപ്പോൾ ആനുകൂല്യം നിഷേധിക്കുകയായിരുന്നു. ചികിത്സയുടെ രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. ചികിത്സയുടെ എല്ലാ രേഖകളും സമർപ്പിച്ചിട്ടും മതിയായ കാരണമില്ലാതെ അനുകൂല്യം നിഷേധിക്കുകയായിരുന്നുവെന്ന് കണ്ടാണ് ഉപഭോക്തൃ കമ്മീഷന്റെ വിധി. ചികത്സാ ചിലവായ 1,52,841 രൂപയും സേവനത്തിൽ വീഴ്ച വരുത്തിയതിന് 25,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നൽകാനാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ വിധിച്ചത്. ഒരു മാസത്തിനകം വിധിസംഖ്യ നൽകാത്ത പക്ഷം വിധിസംഖ്യക്ക് ഒമ്പത് ശതമാനം പലിശ നൽകണമെന്നും വിധിയിൽ പറഞ്ഞു.</p>
<p>The post <a href="https://www.valanchery.in/valanchery-man-gets-positive-verdict-after-his-insurance-claim-rejection/">രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ചു: വളാഞ്ചേരി സ്വദേശിക്ക് അനുകൂല വിധി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/valanchery-man-gets-positive-verdict-after-his-insurance-claim-rejection/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
