<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Incidents Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/category/news/incidents/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/category/news/incidents/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Thu, 30 Apr 2026 07:23:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>Incidents Archives - Valanchery Online</title>
	<link>https://www.valanchery.in/category/news/incidents/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വളാഞ്ചേരിയിൽ തെരുവുനായ വിളയാട്ടം: അഞ്ചുപേർക്ക് കടിയേറ്റു</title>
		<link>https://www.valanchery.in/stray-dog-bite-valanchery-april-2026/</link>
					<comments>https://www.valanchery.in/stray-dog-bite-valanchery-april-2026/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 30 Apr 2026 07:23:54 +0000</pubDate>
				<category><![CDATA[Incidents]]></category>
		<guid isPermaLink="false">https://www.valanchery.in/?p=43419</guid>

					<description><![CDATA[<p>​വളാഞ്ചേരി: നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ഭീതി രൂക്ഷമാകുന്നു. വഴിപോക്കരും വീട്ടമ്മമാരും ഉൾപ്പെടെ അഞ്ചുപേർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വൈക്കത്തൂർ സ്വദേശിയായ​ ഫാത്തിമ ബൈക്ക് യാത്രക്കിടെയാണ് ആക്രമിക്കപ്പെട്ടു. കയ്യിനും കാലിലും കടിയേറ്റു. പിക്കപ്പ് വാൻ നിർത്തി പുറത്തിറങ്ങിയപ്പോളാണ് കമ്മുട്ടിക്കുളം സ്വദേശി പി.ടി ​അൻവറിന് കടിയേറ്റത്. കുടുംബവീടിന് പുറത്ത് നിൽക്കുമ്പോഴാണ് മാളവിക അക്രമമുണ്ടായത്. കിഴപ്പനങ്ങാട് ​ബേബിക്ക് വീടിന്റെ അടുക്കളഭാഗത്ത് ജോലി ചെയ്യുന്നതിനിടെ കടിയേറ്റു. ബേബിയുടെ അയൽവാസി [&#8230;]</p>
<p>The post <a href="https://www.valanchery.in/stray-dog-bite-valanchery-april-2026/">വളാഞ്ചേരിയിൽ തെരുവുനായ വിളയാട്ടം: അഞ്ചുപേർക്ക് കടിയേറ്റു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>​വളാഞ്ചേരി: നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ഭീതി രൂക്ഷമാകുന്നു. വഴിപോക്കരും വീട്ടമ്മമാരും ഉൾപ്പെടെ അഞ്ചുപേർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വൈക്കത്തൂർ സ്വദേശിയായ​ ഫാത്തിമ ബൈക്ക് യാത്രക്കിടെയാണ് ആക്രമിക്കപ്പെട്ടു. കയ്യിനും കാലിലും കടിയേറ്റു. പിക്കപ്പ് വാൻ നിർത്തി പുറത്തിറങ്ങിയപ്പോളാണ് കമ്മുട്ടിക്കുളം സ്വദേശി പി.ടി ​അൻവറിന്  കടിയേറ്റത്. കുടുംബവീടിന് പുറത്ത് നിൽക്കുമ്പോഴാണ് മാളവിക അക്രമമുണ്ടായത്. കിഴപ്പനങ്ങാട് ​ബേബിക്ക് വീടിന്റെ അടുക്കളഭാഗത്ത് ജോലി ചെയ്യുന്നതിനിടെ കടിയേറ്റു. ബേബിയുടെ അയൽവാസി രാധക്കും കടിയേറ്റു. വീടിന്റെ പരിസരത്ത് നിൽക്കുന്നവർക്കും വാഹനയാത്രക്കാർക്കും നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് നായയുടെ ആക്രമണമുണ്ടായത്. അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ബേബിയെ ഓടിയെത്തിയ നായ കയ്യിൽ കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പ്രദേശത്തെ മറ്റുള്ളവർക്കും കടിയേറ്റത്. പരിക്കേറ്റവർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ ശല്യം അസഹനീയമായിരിക്കുകയാണ്.​ വളാഞ്ചേരി നഗരത്തിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുന്നത് വലിയ ആശങ്കയ്ക്കാണ് വഴിമാറുന്നത്. അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.</p>
<p>The post <a href="https://www.valanchery.in/stray-dog-bite-valanchery-april-2026/">വളാഞ്ചേരിയിൽ തെരുവുനായ വിളയാട്ടം: അഞ്ചുപേർക്ക് കടിയേറ്റു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/stray-dog-bite-valanchery-april-2026/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വളാഞ്ചേരി പൈങ്കണ്ണൂരിൽ സഹോദരങ്ങൾക്ക്  സൂര്യാഘാതമേറ്റു; ആരോഗ്യനില തൃപ്തികരം</title>
		<link>https://www.valanchery.in/siblings-got-sun-burn-in-valanchery/</link>
					<comments>https://www.valanchery.in/siblings-got-sun-burn-in-valanchery/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 23 Apr 2026 13:15:49 +0000</pubDate>
				<category><![CDATA[Incidents]]></category>
		<guid isPermaLink="false">https://www.valanchery.in/?p=43406</guid>

					<description><![CDATA[<p>​​വളാഞ്ചേരി: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വളാഞ്ചേരിയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ് &#8211; സനില ദമ്പതികളുടെ അഞ്ചും മൂന്നും വയസ്സുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. വീടിനോട് ചേർന്നുള്ള പറമ്പിൽ വെയിലത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. ​വിദേശത്തായിരുന്ന ഈ കുടുംബം നാലഞ്ച് ദിവസം മുൻപാണ് അവധിക്കായി നാട്ടിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് കുട്ടികൾ വെയിലത്ത് കളിക്കാനിറങ്ങിയത്. വിദേശത്തെ തണുത്ത [&#8230;]</p>
<p>The post <a href="https://www.valanchery.in/siblings-got-sun-burn-in-valanchery/">വളാഞ്ചേരി പൈങ്കണ്ണൂരിൽ സഹോദരങ്ങൾക്ക്  സൂര്യാഘാതമേറ്റു; ആരോഗ്യനില തൃപ്തികരം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>​​വളാഞ്ചേരി: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വളാഞ്ചേരിയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ് &#8211; സനില ദമ്പതികളുടെ അഞ്ചും മൂന്നും വയസ്സുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. വീടിനോട് ചേർന്നുള്ള പറമ്പിൽ വെയിലത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.<br />
​വിദേശത്തായിരുന്ന ഈ കുടുംബം നാലഞ്ച് ദിവസം മുൻപാണ് അവധിക്കായി നാട്ടിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് കുട്ടികൾ വെയിലത്ത് കളിക്കാനിറങ്ങിയത്. വിദേശത്തെ തണുത്ത കാലാവസ്ഥയിൽ നിന്നും നാട്ടിലെ കനത്ത ചൂടിലേക്കുള്ള പെട്ടെന്നുള്ള മാറ്റം സൂര്യാഘാതത്തിന്റെ ആഘാതം വർധിപ്പിക്കാൻ കാരണമായെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. നേരിട്ട് വെയിലേൽക്കേണ്ടി വന്നതാണ് പൊള്ളലിന് കാരണമായത്.<br />
<a href="https://www.valanchery.in/wp-content/uploads/2026/04/IMG_20260423_184225-COLLAGE.jpg"><img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2026/04/IMG_20260423_184225-COLLAGE-300x300.jpg" alt="Sun-burn-valanchery" width="300" height="300" class="alignnone size-medium wp-image-43407" srcset="https://www.valanchery.in/wp-content/uploads/2026/04/IMG_20260423_184225-COLLAGE-300x300.jpg?v=1776950045 300w, https://www.valanchery.in/wp-content/uploads/2026/04/IMG_20260423_184225-COLLAGE-150x150.jpg?v=1776950045 150w, https://www.valanchery.in/wp-content/uploads/2026/04/IMG_20260423_184225-COLLAGE-768x768.jpg?v=1776950045 768w, https://www.valanchery.in/wp-content/uploads/2026/04/IMG_20260423_184225-COLLAGE-550x550.jpg?v=1776950045 550w, https://www.valanchery.in/wp-content/uploads/2026/04/IMG_20260423_184225-COLLAGE.jpg?v=1776950045 1024w" sizes="(max-width: 300px) 100vw, 300px" /></a><br />
​ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ബുധനാഴ്ചയോടെ ഇവ വലുതായി പൊള്ളിയടർന്ന നിലയിലായതിനെ തുടർന്ന് ഉടൻ തന്നെ കുട്ടികളെ വളാഞ്ചേരി വൈക്കത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരന്റെ കൈകൾ, നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളിലും അഞ്ചു വയസ്സുകാരന്റെ കൈകൾക്കുമാണ് പൊള്ളലേറ്റത്. കുട്ടികൾക്ക് ആവശ്യമായ ചികിത്സ നൽകിയതായും നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.<br />
​സംഭവമറിഞ്ഞ് ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും കുട്ടികളുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങൾക്ക് ആവശ്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ, പ്രത്യേകിച്ച് ഉച്ചവെയിലിൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടരുതെന്നും നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാൻ നൽകണമെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പനി, ക്ഷീണം, സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ എന്നിവ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.</p>
<p>The post <a href="https://www.valanchery.in/siblings-got-sun-burn-in-valanchery/">വളാഞ്ചേരി പൈങ്കണ്ണൂരിൽ സഹോദരങ്ങൾക്ക്  സൂര്യാഘാതമേറ്റു; ആരോഗ്യനില തൃപ്തികരം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/siblings-got-sun-burn-in-valanchery/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുവർഷത്തിൽ അവശ നിലയിൽ കണ്ടെത്തിയ കൊക്കിന് ശുശ്രൂഷ നൽകി തിരൂർ പോലീസ്</title>
		<link>https://www.valanchery.in/stork-tirur-police/</link>
					<comments>https://www.valanchery.in/stork-tirur-police/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 02 Jan 2026 05:42:46 +0000</pubDate>
				<category><![CDATA[Rescue]]></category>
		<guid isPermaLink="false">https://www.valanchery.in/?p=43093</guid>

					<description><![CDATA[<p>തിരൂർ : പൊലീസ് സ്റ്റേഷനിൽ ന്യൂ ഇയർ ദിവസം രാത്രിയിൽ അതിഥിയായി കൊക്ക്. അവശനിലയിൽ നടക്കുവാൻ പ്രയാസപ്പെടുന്ന കൊക്കിനെ സ്റ്റേഷന് മുന്നിൽവച്ചാണ് പൊലീസുകാർ കണ്ടത്. പരിസരത്ത് നായകൾ ഉള്ളതിനാൽ കൊക്കിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ശേഷം ടി.ഡി.ആർ.എഫ് വൊളന്റിയർമാരുടെ സഹായത്തോടെ ആവശ്യമായ പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷമാണ് വിട്ടയച്ചത്. എസ്.ഐ നസീർ തിരൂർക്കാട്, പൊലീസ് ഉദ്യോഗസ്ഥരായ അനീഷ് , രതീഷ്, മനോജ്,​ ടി.ഡി.ആർ.എഫ് [&#8230;]</p>
<p>The post <a href="https://www.valanchery.in/stork-tirur-police/">പുതുവർഷത്തിൽ അവശ നിലയിൽ കണ്ടെത്തിയ കൊക്കിന് ശുശ്രൂഷ നൽകി തിരൂർ പോലീസ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>തിരൂർ : പൊലീസ് സ്റ്റേഷനിൽ ന്യൂ ഇയർ ദിവസം രാത്രിയിൽ അതിഥിയായി കൊക്ക്. അവശനിലയിൽ നടക്കുവാൻ പ്രയാസപ്പെടുന്ന കൊക്കിനെ സ്റ്റേഷന് മുന്നിൽവച്ചാണ് പൊലീസുകാർ കണ്ടത്. പരിസരത്ത് നായകൾ ഉള്ളതിനാൽ കൊക്കിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ശേഷം ടി.ഡി.ആർ.എഫ് വൊളന്റിയർമാരുടെ സഹായത്തോടെ ആവശ്യമായ പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷമാണ് വിട്ടയച്ചത്. എസ്.ഐ നസീർ തിരൂർക്കാട്, പൊലീസ് ഉദ്യോഗസ്ഥരായ അനീഷ് , രതീഷ്, മനോജ്,​ ടി.ഡി.ആർ.എഫ് തിരൂർ മേഖല കോഓർഡിനേറ്റർ എം.ഷെഫീഖ് എന്നിവരും ചേർന്നാണ് കൊക്കിനെ രക്ഷപ്പെടുത്തിയത്.</p>
<p>The post <a href="https://www.valanchery.in/stork-tirur-police/">പുതുവർഷത്തിൽ അവശ നിലയിൽ കണ്ടെത്തിയ കൊക്കിന് ശുശ്രൂഷ നൽകി തിരൂർ പോലീസ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/stork-tirur-police/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം കോട്ടയ്‌ക്കലിൽ വൻ തീപിടിത്തം; വ്യാപാര സ്ഥാപനം പൂർണമായും കത്തിനശിച്ചു</title>
		<link>https://www.valanchery.in/kottakkal-fire-nov-2025/</link>
					<comments>https://www.valanchery.in/kottakkal-fire-nov-2025/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 08 Nov 2025 04:41:49 +0000</pubDate>
				<category><![CDATA[Incidents]]></category>
		<guid isPermaLink="false">https://www.valanchery.in/?p=42911</guid>

					<description><![CDATA[<p>മലപ്പുറം: കോട്ടയ്‌ക്കലിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ അഞ്ചരയോടെയാണ് കോട്ടക്കൽ ന​ഗരമദ്ധ്യത്തിലുള്ള വലിയ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചത്. 200 രൂപയ്‌ക്ക് വൻ ആ​ദായവിൽപന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും കട പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്. മലപ്പുറത്ത് നിന്നും തിരൂരിൽ നിന്നുമെത്തിയ നാല് യൂണിറ്റ് ഫയർഫോഴ്സ് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിച്ചത്. സ്ഥാപനത്തിനകത്തുണ്ടായിരുന്ന [&#8230;]</p>
<p>The post <a href="https://www.valanchery.in/kottakkal-fire-nov-2025/">മലപ്പുറം കോട്ടയ്‌ക്കലിൽ വൻ തീപിടിത്തം; വ്യാപാര സ്ഥാപനം പൂർണമായും കത്തിനശിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: കോട്ടയ്‌ക്കലിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ അഞ്ചരയോടെയാണ് കോട്ടക്കൽ ന​ഗരമദ്ധ്യത്തിലുള്ള വലിയ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചത്. 200 രൂപയ്‌ക്ക് വൻ ആ​ദായവിൽപന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും കട പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്. മലപ്പുറത്ത് നിന്നും തിരൂരിൽ നിന്നുമെത്തിയ നാല് യൂണിറ്റ് ഫയർഫോഴ്സ് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിച്ചത്. സ്ഥാപനത്തിനകത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരെ അതിസാഹസികമായി ഫയർഫോഴ്സ് രക്ഷപ്പെടുത്തുകയായിരുന്നു. അപകട കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നി​ഗമനം.</p>
<p>The post <a href="https://www.valanchery.in/kottakkal-fire-nov-2025/">മലപ്പുറം കോട്ടയ്‌ക്കലിൽ വൻ തീപിടിത്തം; വ്യാപാര സ്ഥാപനം പൂർണമായും കത്തിനശിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/kottakkal-fire-nov-2025/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വളാഞ്ചേരിയിൽ തെരുവുനായ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു</title>
		<link>https://www.valanchery.in/dog-bite-valanchery-oct-2025/</link>
					<comments>https://www.valanchery.in/dog-bite-valanchery-oct-2025/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 23 Oct 2025 01:51:00 +0000</pubDate>
				<category><![CDATA[Incidents]]></category>
		<guid isPermaLink="false">https://www.valanchery.in/?p=42841</guid>

					<description><![CDATA[<p>വളാഞ്ചേരി കോഴിക്കോട് റോഡിൽ തെരുവുനായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.. യാത്രക്കാരായ രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്. വളാഞ്ചേരി കോഴിക്കോട് റോഡിലാണ് സംഭവം. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.</p>
<p>The post <a href="https://www.valanchery.in/dog-bite-valanchery-oct-2025/">വളാഞ്ചേരിയിൽ തെരുവുനായ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി കോഴിക്കോട് റോഡിൽ തെരുവുനായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.. യാത്രക്കാരായ രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്. വളാഞ്ചേരി കോഴിക്കോട് റോഡിലാണ് സംഭവം. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.</p>
<p>The post <a href="https://www.valanchery.in/dog-bite-valanchery-oct-2025/">വളാഞ്ചേരിയിൽ തെരുവുനായ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/dog-bite-valanchery-oct-2025/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം ഇരിമ്പിളിയത്ത് ഭിന്നശേഷി യുവതിയുടെ കൈയില്‍ അധ്യാപിക ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി</title>
		<link>https://www.valanchery.in/burn-injury-differently-abled/</link>
					<comments>https://www.valanchery.in/burn-injury-differently-abled/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 27 Aug 2025 04:41:41 +0000</pubDate>
				<category><![CDATA[Incidents]]></category>
		<category><![CDATA[burn]]></category>
		<category><![CDATA[diferently abled]]></category>
		<category><![CDATA[edayur]]></category>
		<category><![CDATA[irimbiliyam]]></category>
		<category><![CDATA[punarjani]]></category>
		<category><![CDATA[valanchery]]></category>
		<guid isPermaLink="false">https://www.valanchery.in/?p=42699</guid>

					<description><![CDATA[<p>ഇരിമ്പിളിയം: മലപ്പുറം ഇരിമ്പിളിയത്ത് ഭിന്നശേഷി യുവതിയുടെ കൈയില്‍ അധ്യാപിക ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി. വലിയകുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ അധ്യാപികയ്ക്കെതിരെ 25കാരിയായ യുവതി പൊലീസില്‍ പരാതി നല്‍കി. പരാതിപ്പെട്ടപ്പോള്‍ അധിക്ഷേപിച്ചതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, സ്ഥാപനത്തില്‍ നിന്ന് പൊള്ളലേറ്റിട്ടില്ലെന്ന് അധ്യാപികയും സ്ഥിരീകരിച്ചു. സംഭവത്തിൽ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരിമ്പിളിയം വലിയകുന്നില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് എടയൂര്‍ സ്വദേശിനിയായ 25കാരി [&#8230;]</p>
<p>The post <a href="https://www.valanchery.in/burn-injury-differently-abled/">മലപ്പുറം ഇരിമ്പിളിയത്ത് ഭിന്നശേഷി യുവതിയുടെ കൈയില്‍ അധ്യാപിക ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>ഇരിമ്പിളിയം: മലപ്പുറം ഇരിമ്പിളിയത്ത് ഭിന്നശേഷി യുവതിയുടെ കൈയില്&#x200d; അധ്യാപിക ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി. വലിയകുന്നില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന സ്ഥാപനത്തിലെ അധ്യാപികയ്ക്കെതിരെ 25കാരിയായ യുവതി പൊലീസില്&#x200d; പരാതി നല്&#x200d;കി. പരാതിപ്പെട്ടപ്പോള്&#x200d; അധിക്ഷേപിച്ചതായി യുവതിയുടെ ബന്ധുക്കള്&#x200d; പറഞ്ഞു. അതേസമയം, സ്ഥാപനത്തില്&#x200d; നിന്ന് പൊള്ളലേറ്റിട്ടില്ലെന്ന് അധ്യാപികയും സ്ഥിരീകരിച്ചു. സംഭവത്തിൽ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരിമ്പിളിയം വലിയകുന്നില്&#x200d; ഭിന്നശേഷിക്കാര്&#x200d;ക്കായി പ്രവര്&#x200d;ത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് എടയൂര്&#x200d; സ്വദേശിനിയായ 25കാരി പരാതി നല്&#x200d;കിയത്. കൈത്തണ്ടയില്&#x200d; ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. പെണ്&#x200d;കുട്ടിയുടെ കൈത്തണ്ടയില്&#x200d; പൊള്ളലേറ്റ മുറിവും ഉണ്ട്. ഇക്കഴിഞ്ഞ എട്ടാം തിയ്യതി സ്ഥാപനത്തിൽ നിന്ന് യുവതി തിരികെ വീട്ടിലെത്തിയപ്പോഴാണ് പൊള്ളലേറ്റതായി കണ്ടത്. ഇത് ചോദ്യം ചെയ്തപ്പോള്&#x200d; ആദ്യം പന്ത് തട്ടിയതാണെന്നും പിന്നീട് ആവര്&#x200d;ത്തിച്ച് ചോദിച്ചപ്പോള്&#x200d; അധ്യാപിക ചൂടുവെള്ളം ഒഴിച്ചതാണെന്നും പെണ്&#x200d;കുട്ടി മാതാവിനോട് പറഞ്ഞു.<br />
<a href="https://www.valanchery.in/wp-content/uploads/2025/08/WhatsApp-Image-2025-08-27-at-10.05.27.jpeg"><img decoding="async" src="https://www.valanchery.in/wp-content/uploads/2025/08/WhatsApp-Image-2025-08-27-at-10.05.27-170x300.jpeg" alt="burn-injury-differently-abled" width="170" height="300" class="alignnone size-medium wp-image-42700" srcset="https://www.valanchery.in/wp-content/uploads/2025/08/WhatsApp-Image-2025-08-27-at-10.05.27-170x300.jpeg?v=1756269603 170w, https://www.valanchery.in/wp-content/uploads/2025/08/WhatsApp-Image-2025-08-27-at-10.05.27-579x1024.jpeg?v=1756269603 579w, https://www.valanchery.in/wp-content/uploads/2025/08/WhatsApp-Image-2025-08-27-at-10.05.27.jpeg?v=1756269603 692w" sizes="(max-width: 170px) 100vw, 170px" /></a><br />
ഇത് ചോദ്യം ചെയ്ത് സ്‌കൂളിലേക്ക് വിളിച്ചപ്പോള്&#x200d; വീട്ടില്&#x200d; നിന്ന് തന്നെ സംഭവിച്ചാതാകാം എന്നാണ് അധ്യാപകര്&#x200d; യുവതിയുടെ മാതാവിനോട് പറഞ്ഞത്. പിന്നീട് സ്‌കൂളിലേക്ക് രക്ഷിതാക്കളുടെ യോഗത്തിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചതായും യുവതിയുടെ മാതാവ് പറഞ്ഞു.</p>
<p>The post <a href="https://www.valanchery.in/burn-injury-differently-abled/">മലപ്പുറം ഇരിമ്പിളിയത്ത് ഭിന്നശേഷി യുവതിയുടെ കൈയില്‍ അധ്യാപിക ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/burn-injury-differently-abled/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമീനയുടെ മരണം: കുറ്റിപ്പുറത്ത് അജ്ഞാത പോസ്റ്ററുകൾ, പരാതി നൽകി ഡി.വൈ.എഫ്.ഐ</title>
		<link>https://www.valanchery.in/dyfi-ameena-poster-kuttippuram/</link>
					<comments>https://www.valanchery.in/dyfi-ameena-poster-kuttippuram/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 20 Jul 2025 06:08:18 +0000</pubDate>
				<category><![CDATA[Incidents]]></category>
		<guid isPermaLink="false">https://www.valanchery.in/?p=42505</guid>

					<description><![CDATA[<p>കുറ്റിപ്പുറം : ആത്മഹത്യ ചെയ്ത നഴ്സ് അമീനയുടെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണങ്ങൾ ഉയർത്തി നഗരത്തിൽ അജ്ഞാത പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയവിവാദത്തിന് വഴിയൊരുക്കി. സിപിഎമ്മിനും ഡിവൈഎഫ്ഐക്കുമെതിരേയാണ് കുറ്റിപ്പുറം നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബസ് സ്റ്റാൻഡിനു സമീപം പോസ്റ്റർ പതിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മഴക്കോട്ട് ധരിച്ച ഇയാൾ മുഖം മാസ്ക് കൊണ്ട് മറച്ചിട്ടുണ്ട്. [&#8230;]</p>
<p>The post <a href="https://www.valanchery.in/dyfi-ameena-poster-kuttippuram/">അമീനയുടെ മരണം: കുറ്റിപ്പുറത്ത് അജ്ഞാത പോസ്റ്ററുകൾ, പരാതി നൽകി ഡി.വൈ.എഫ്.ഐ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം : ആത്മഹത്യ ചെയ്ത നഴ്സ് അമീനയുടെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണങ്ങൾ ഉയർത്തി നഗരത്തിൽ അജ്ഞാത പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയവിവാദത്തിന് വഴിയൊരുക്കി. സിപിഎമ്മിനും ഡിവൈഎഫ്ഐക്കുമെതിരേയാണ് കുറ്റിപ്പുറം നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബസ് സ്റ്റാൻഡിനു സമീപം പോസ്റ്റർ പതിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മഴക്കോട്ട് ധരിച്ച ഇയാൾ മുഖം മാസ്ക് കൊണ്ട് മറച്ചിട്ടുണ്ട്. പോസ്റ്ററിലെ പരാമർശങ്ങൾ സാമൂഹികമാധ്യമത്തിൽ വ്യാപകമായി വാദപ്രതിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ സംഭവത്തിൽ പരാതി നൽകി.</p>
<p>The post <a href="https://www.valanchery.in/dyfi-ameena-poster-kuttippuram/">അമീനയുടെ മരണം: കുറ്റിപ്പുറത്ത് അജ്ഞാത പോസ്റ്ററുകൾ, പരാതി നൽകി ഡി.വൈ.എഫ്.ഐ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/dyfi-ameena-poster-kuttippuram/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോമ്പുതുറ പിരിവിന്റെ പേരില്‍ തര്‍ക്കം,ഏറ്റുമുട്ടാനൊരുങ്ങിയ കോളേജ് വിദ്യാര്‍ഥികളെ പിടികൂടി പോലീസ്</title>
		<link>https://www.valanchery.in/kottakkal-police-disbursed-student-fray/</link>
					<comments>https://www.valanchery.in/kottakkal-police-disbursed-student-fray/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 13 Mar 2025 00:26:03 +0000</pubDate>
				<category><![CDATA[Incidents]]></category>
		<guid isPermaLink="false">https://www.valanchery.in/?p=41736</guid>

					<description><![CDATA[<p>മലപ്പുറം: കോട്ടക്കലില്‍ സംഘം ചേര്‍ന്ന്‌ ഏറ്റുമുട്ടാന്‍ ഒരുങ്ങിയ വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി. മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂര്‍ ബൈപ്പാസിലാണ് സംഭവം. മരവട്ടം ഗ്രേയ്‌സ് വാലി കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് പോലീസ് കരുതല്‍ തടങ്കിലിലാക്കിയത്. ഒരു കാറും അഞ്ച് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ അക്രമിക്കാന്‍ പദ്ധതിയിട്ട സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ശ്രമമാണ് പോലീസ് കൈയോടെ തടഞ്ഞത്. നോമ്പ് തുറക്കലുമായി ബന്ധപ്പെട്ടുള്ള പിരിവ് കോളേജില്‍ നടന്നിരുന്നു. രണ്ടാം വര്‍ഷ [&#8230;]</p>
<p>The post <a href="https://www.valanchery.in/kottakkal-police-disbursed-student-fray/">നോമ്പുതുറ പിരിവിന്റെ പേരില്‍ തര്‍ക്കം,ഏറ്റുമുട്ടാനൊരുങ്ങിയ കോളേജ് വിദ്യാര്‍ഥികളെ പിടികൂടി പോലീസ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: കോട്ടക്കലില്&#x200d; സംഘം ചേര്&#x200d;ന്ന്‌ ഏറ്റുമുട്ടാന്&#x200d; ഒരുങ്ങിയ വിദ്യാര്&#x200d;ത്ഥികളെ പോലീസ് പിടികൂടി. മലപ്പുറം കോട്ടയ്ക്കല്&#x200d; പുത്തൂര്&#x200d; ബൈപ്പാസിലാണ് സംഭവം. മരവട്ടം ഗ്രേയ്‌സ് വാലി കോളേജിലെ വിദ്യാര്&#x200d;ത്ഥികളെയാണ് പോലീസ് കരുതല്&#x200d; തടങ്കിലിലാക്കിയത്. ഒരു കാറും അഞ്ച് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ജൂനിയര്&#x200d; വിദ്യാര്&#x200d;ത്ഥികളെ അക്രമിക്കാന്&#x200d; പദ്ധതിയിട്ട സീനിയര്&#x200d; വിദ്യാര്&#x200d;ത്ഥികളുടെ ശ്രമമാണ് പോലീസ് കൈയോടെ തടഞ്ഞത്. നോമ്പ് തുറക്കലുമായി ബന്ധപ്പെട്ടുള്ള പിരിവ് കോളേജില്&#x200d; നടന്നിരുന്നു. രണ്ടാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥികളും സീനിയര്&#x200d; വിദ്യാര്&#x200d;ത്ഥികളും തമ്മില്&#x200d; ഇതിനെ ചൊല്ലിയുള്ള തര്&#x200d;ക്കം നടന്നിരുന്നു. ഇതിന് പ്രതികാരമെന്നോണം ഇന്ന് ഏറ്റുമുട്ടാനായി സീനിയര്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; പുത്തൂര്&#x200d; ബൈപ്പാസില്&#x200d; സംഘടിക്കുകയായിരുന്നു. ഇവര്&#x200d; ആക്രമണിത്തിനായി സംഘടിച്ച വിവരം അറിഞ്ഞ പോലീസ് ഉടനടി ഇടപ്പെട്ട് വിദ്യാര്&#x200d;ത്ഥികളെ കരുതല്&#x200d; തടങ്കലിലാക്കുകയായിരുന്നു. വീട്ടുകാര്&#x200d; വന്നാല്&#x200d; ജാമ്യത്തില്&#x200d; വിടും. ബൈക്കും കാറുകളും പിന്നീട് വിട്ടുനല്&#x200d;കും എന്നാണ് പോലീസ് അറിയിച്ചത്‌</p>
<p>The post <a href="https://www.valanchery.in/kottakkal-police-disbursed-student-fray/">നോമ്പുതുറ പിരിവിന്റെ പേരില്‍ തര്‍ക്കം,ഏറ്റുമുട്ടാനൊരുങ്ങിയ കോളേജ് വിദ്യാര്‍ഥികളെ പിടികൂടി പോലീസ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/kottakkal-police-disbursed-student-fray/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; 17 പേർക്ക് പരിക്ക്, ഒരാളുടെ നിലഗുരുതരം</title>
		<link>https://www.valanchery.in/pakkath-sreekuttan-elephant-create-chaos-in-bp-angadi-nercha/</link>
					<comments>https://www.valanchery.in/pakkath-sreekuttan-elephant-create-chaos-in-bp-angadi-nercha/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 08 Jan 2025 00:38:18 +0000</pubDate>
				<category><![CDATA[Incidents]]></category>
		<category><![CDATA[bp angadi nercha]]></category>
		<category><![CDATA[nercha]]></category>
		<category><![CDATA[pakkath sreekuttan]]></category>
		<category><![CDATA[tirur]]></category>
		<guid isPermaLink="false">https://www.valanchery.in/?p=41374</guid>

					<description><![CDATA[<p>മലപ്പുറം: തിരൂർ ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. രാത്രി 12.30 ഓടെയായിരുന്നു സംഭവം. 17 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2.15 ഓടെ ആനയെ തളച്ചു.</p>
<p>The post <a href="https://www.valanchery.in/pakkath-sreekuttan-elephant-create-chaos-in-bp-angadi-nercha/">ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; 17 പേർക്ക് പരിക്ക്, ഒരാളുടെ നിലഗുരുതരം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: തിരൂർ ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. രാത്രി 12.30 ഓടെയായിരുന്നു സംഭവം. 17 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2.15 ഓടെ ആനയെ തളച്ചു.</p>
<p>The post <a href="https://www.valanchery.in/pakkath-sreekuttan-elephant-create-chaos-in-bp-angadi-nercha/">ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; 17 പേർക്ക് പരിക്ക്, ഒരാളുടെ നിലഗുരുതരം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/pakkath-sreekuttan-elephant-create-chaos-in-bp-angadi-nercha/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായി പരാതി</title>
		<link>https://www.valanchery.in/tirur-deputy-tahsildar-is-reported-as-missing/</link>
					<comments>https://www.valanchery.in/tirur-deputy-tahsildar-is-reported-as-missing/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 08 Nov 2024 01:48:40 +0000</pubDate>
				<category><![CDATA[Man missing]]></category>
		<category><![CDATA[case]]></category>
		<category><![CDATA[missing]]></category>
		<category><![CDATA[tahsildar]]></category>
		<category><![CDATA[tirur]]></category>
		<guid isPermaLink="false">https://www.valanchery.in/?p=41033</guid>

					<description><![CDATA[<p>കേൾക്കാംതിരൂർ: താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ തിരൂർ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെ കാണാതായതായി ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച വൈകിട്ട് ഓഫീസിൽ നിന്നും 5.15ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്ട്സ് ആപ്പിൽ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. രാത്രി 11 വരെ കാണാഞ്ഞതിനെ [&#8230;]</p>
<p>The post <a href="https://www.valanchery.in/tirur-deputy-tahsildar-is-reported-as-missing/">തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കേൾക്കാംതിരൂർ: താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ തിരൂർ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെ കാണാതായതായി ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച വൈകിട്ട് ഓഫീസിൽ നിന്നും 5.15ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്ട്സ് ആപ്പിൽ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. രാത്രി 11 വരെ കാണാഞ്ഞതിനെ തുടർന്ന് തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാത്രി 12.18ന് ഓഫായ ഫോൺ പിറ്റേന്ന് രാവിലെ 6.55ന് അൽപ്പസമയം ഓണായി. അവസാന മൊബൈൽ ടവർ ലൊക്കേഷൻ കോഴിക്കോട് പാളയം ഭാഗത്താണെന്ന് പൊലീസ് പറയുന്നു.</p>
<p>The post <a href="https://www.valanchery.in/tirur-deputy-tahsildar-is-reported-as-missing/">തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/tirur-deputy-tahsildar-is-reported-as-missing/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബസിറങ്ങി ബാഗ് വെച്ച സ്ഥലം മറന്ന് പോയ യുവതി പോലീസിനെയും നാട്ടുകാരെയും വട്ടം കറക്കി; സംഭവം മലപ്പുറം കുറ്റിപ്പുറത്ത്</title>
		<link>https://www.valanchery.in/lady-created-a-scene-in-kuttippuram-town-after-she-complaining-about-a-missing-baggage/</link>
					<comments>https://www.valanchery.in/lady-created-a-scene-in-kuttippuram-town-after-she-complaining-about-a-missing-baggage/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 29 Oct 2024 13:40:41 +0000</pubDate>
				<category><![CDATA[Incidents]]></category>
		<guid isPermaLink="false">https://www.valanchery.in/?p=40977</guid>

					<description><![CDATA[<p>കുറ്റിപ്പുറം: വയനാട്ടിൽ നിന്നും കുന്നംകുളത്തേക്ക് പോവുകയായിരുന്ന യാത്രക്കാരിയുടെ കയ്യിലുണ്ടായിരുന്ന പണം അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് കോഴിക്കോട് ഭാഗത്തുനിന്നും ബസ്സിൽ വന്നിറങ്ങിയ തമിഴ്നാട് സ്വദേശിനിയുടെ പണം അടങ്ങുന്ന ബാഗാണ് നഷ്ടപ്പെട്ടത്. യാത്രക്കാരി ബാത്റൂമിൽ പോകണമെന്ന് ആവശ്യപ്പെട്ട് ബസിൽ ബഹളം വെച്ചതിനെ തുടർന്ന് കുറ്റിപ്പുറത്ത് ഇറക്കുകയായിരുന്നു.മണിക്കൂറുകൾക്കു ശേഷം ബാഗ് തിരികെ കിട്ടി.ബസ്സിൽ നിന്നും ഇറങ്ങി പോയ യുവതിയുടെ ബാഗ് ബസ് ജീവനക്കാർ കുറ്റിപ്പുറം [&#8230;]</p>
<p>The post <a href="https://www.valanchery.in/lady-created-a-scene-in-kuttippuram-town-after-she-complaining-about-a-missing-baggage/">ബസിറങ്ങി ബാഗ് വെച്ച സ്ഥലം മറന്ന് പോയ യുവതി പോലീസിനെയും നാട്ടുകാരെയും വട്ടം കറക്കി; സംഭവം മലപ്പുറം കുറ്റിപ്പുറത്ത്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം: വയനാട്ടിൽ നിന്നും കുന്നംകുളത്തേക്ക് പോവുകയായിരുന്ന യാത്രക്കാരിയുടെ കയ്യിലുണ്ടായിരുന്ന പണം അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് കോഴിക്കോട് ഭാഗത്തുനിന്നും ബസ്സിൽ വന്നിറങ്ങിയ തമിഴ്നാട് സ്വദേശിനിയുടെ പണം അടങ്ങുന്ന ബാഗാണ് നഷ്ടപ്പെട്ടത്. യാത്രക്കാരി ബാത്റൂമിൽ പോകണമെന്ന് ആവശ്യപ്പെട്ട് ബസിൽ ബഹളം വെച്ചതിനെ തുടർന്ന് കുറ്റിപ്പുറത്ത് ഇറക്കുകയായിരുന്നു.മണിക്കൂറുകൾക്കു ശേഷം ബാഗ് തിരികെ കിട്ടി.ബസ്സിൽ നിന്നും ഇറങ്ങി പോയ യുവതിയുടെ ബാഗ് ബസ് ജീവനക്കാർ കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ ഒരു സ്ഥാപനത്തിൻറെ തൊട്ടടുത്ത് ഇറക്കിവച്ചു സ്ത്രീ തിരികെ വന്നപ്പോൾ ബാഗ് മിസ്സായത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്. കുറ്റിപ്പുറം ബസ്റ്റാൻഡിൽ മണിക്കൂർ മണിക്കൂറോളം തിരച്ചിൽ നടത്തി.ബാഗ് കിട്ടിയതിനെ തുടർന്ന് യാത്രക്കാരെ തുടർന്ന് കുന്നുകളത്തേക്ക് യാത്രതിരിച്ചു</p>
<p>The post <a href="https://www.valanchery.in/lady-created-a-scene-in-kuttippuram-town-after-she-complaining-about-a-missing-baggage/">ബസിറങ്ങി ബാഗ് വെച്ച സ്ഥലം മറന്ന് പോയ യുവതി പോലീസിനെയും നാട്ടുകാരെയും വട്ടം കറക്കി; സംഭവം മലപ്പുറം കുറ്റിപ്പുറത്ത്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/lady-created-a-scene-in-kuttippuram-town-after-she-complaining-about-a-missing-baggage/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി പോയ കാര്‍ റോഡിലെ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു</title>
		<link>https://www.valanchery.in/man-suffering-from-chest-pain-died-after-his-car-struck-in-eroded-soil-at-edayur/</link>
					<comments>https://www.valanchery.in/man-suffering-from-chest-pain-died-after-his-car-struck-in-eroded-soil-at-edayur/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 13 May 2024 10:36:16 +0000</pubDate>
				<category><![CDATA[Incidents]]></category>
		<category><![CDATA[car]]></category>
		<category><![CDATA[edayur]]></category>
		<category><![CDATA[knrcl]]></category>
		<category><![CDATA[mud]]></category>
		<category><![CDATA[soil]]></category>
		<guid isPermaLink="false">https://www.valanchery.in/?p=40297</guid>

					<description><![CDATA[<p>എടയൂർ: മലപ്പുറം എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോയ കാര്‍ ചെളിയില്‍ കുടുങ്ങിയതിനെ തുടർന്ന് രോഗി മരിച്ചു. കരേക്കാട് നമ്പൂതിരിപ്പടിയിൽ താമസിക്കുന്ന പരേതനായ വടക്കേപീടിയേക്കൽ മൊയ്‌ദീൻ കുട്ടിയുടെ മകൻ ലാലി എന്ന സൈതാലിയാണ് ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ദേശീയപാത വികസന ഭാഗമായി തിണ്ടലത്തിനു സമീപമുള്ള കുന്നിൽ കരാർ കമ്പനി മണ്ണെടുപ്പ് നടത്തിവരികയാണ്. കഴിഞ്ഞ ദിവസം [&#8230;]</p>
<p>The post <a href="https://www.valanchery.in/man-suffering-from-chest-pain-died-after-his-car-struck-in-eroded-soil-at-edayur/">എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി പോയ കാര്‍ റോഡിലെ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>എടയൂർ: മലപ്പുറം എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോയ കാര്&#x200d; ചെളിയില്&#x200d; കുടുങ്ങിയതിനെ തുടർന്ന് രോഗി മരിച്ചു. കരേക്കാട് നമ്പൂതിരിപ്പടിയിൽ താമസിക്കുന്ന പരേതനായ വടക്കേപീടിയേക്കൽ മൊയ്‌ദീൻ കുട്ടിയുടെ മകൻ ലാലി എന്ന സൈതാലിയാണ് ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ദേശീയപാത വികസന ഭാഗമായി തിണ്ടലത്തിനു സമീപമുള്ള കുന്നിൽ കരാർ കമ്പനി മണ്ണെടുപ്പ് നടത്തിവരികയാണ്. കഴിഞ്ഞ ദിവസം മഴയും പെയ്തതോടെ തിണ്ടലം റോഡ് ചെളിക്കുളമായിരുന്നു. രോഗിയുമായി പോയ കാർ ഏറെ നേരമാണ് ചെളിയിൽ കുടുങ്ങിക്കിടന്നത്. തുടർന്ന് വിവരമറിഞ്ഞെത്തിയ നാട്ടുകാർ ലാലിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേ സമയം മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്താത്തതിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ആമിനയാണ് ലാലിയുടെ ഭാര്യ.റിയാസ്,റസൽ,ഡോ.രസ്മില എന്നിവർ മക്കളാണ്.സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകീട്ട് കരേക്കാട് പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.</p>
<p>The post <a href="https://www.valanchery.in/man-suffering-from-chest-pain-died-after-his-car-struck-in-eroded-soil-at-edayur/">എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി പോയ കാര്‍ റോഡിലെ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/man-suffering-from-chest-pain-died-after-his-car-struck-in-eroded-soil-at-edayur/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
