<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Assault Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/category/news/crime/assault/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/category/news/crime/assault/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Wed, 18 Feb 2026 20:01:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>Assault Archives - Valanchery Online</title>
	<link>https://www.valanchery.in/category/news/crime/assault/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കുറ്റിപ്പുറത്ത് ക്ഷേത്ര വളപ്പിലെ ഗാനമേളക്കിടെ കത്തിക്കുത്ത്; മൂന്ന് പേർ അറസ്റ്റിൽ</title>
		<link>https://www.valanchery.in/three-arrested-in-the-kuttippuram-mathoor-temple-stab-case-2026/</link>
					<comments>https://www.valanchery.in/three-arrested-in-the-kuttippuram-mathoor-temple-stab-case-2026/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 18 Feb 2026 20:01:37 +0000</pubDate>
				<category><![CDATA[Assault]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[stab]]></category>
		<category><![CDATA[temple stab]]></category>
		<guid isPermaLink="false">https://www.valanchery.in/?p=43228</guid>

					<description><![CDATA[<p>കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഗാനമേളക്കിടെയുണ്ടായ കത്തികുത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി. മാത്തൂർ ശിവക്ഷേത്രത്തിലെ ശിവരാത്രി പ്രമാണിച്ച് നടന്ന ഗാനമേളക്കിടെ രണ്ടുപേരെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ നരിപ്പറമ്പ് സ്വദേശി അയ്യപ്പൻ കളത്തിൽ യഹിയ, അതളൂർ സ്വദേശി വലിയ വളപ്പിൽ മുബഷിർ, നരിപ്പറമ്പ് സ്വദേശി വളവത്ത് വളപ്പിൽ ശ്രീരാഗ് എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. പോലീസിന്റെ കൃത്യമായ അന്വേഷണവും സൈബർ സെല്ലിന്റെ [&#8230;]</p>
<p>The post <a href="https://www.valanchery.in/three-arrested-in-the-kuttippuram-mathoor-temple-stab-case-2026/">കുറ്റിപ്പുറത്ത് ക്ഷേത്ര വളപ്പിലെ ഗാനമേളക്കിടെ കത്തിക്കുത്ത്; മൂന്ന് പേർ അറസ്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഗാനമേളക്കിടെയുണ്ടായ കത്തികുത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി. മാത്തൂർ ശിവക്ഷേത്രത്തിലെ ശിവരാത്രി പ്രമാണിച്ച് നടന്ന ഗാനമേളക്കിടെ രണ്ടുപേരെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ നരിപ്പറമ്പ് സ്വദേശി അയ്യപ്പൻ കളത്തിൽ യഹിയ, അതളൂർ സ്വദേശി വലിയ വളപ്പിൽ മുബഷിർ, നരിപ്പറമ്പ് സ്വദേശി വളവത്ത് വളപ്പിൽ ശ്രീരാഗ് എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. പോലീസിന്റെ കൃത്യമായ അന്വേഷണവും സൈബർ സെല്ലിന്റെ സഹായവുമാണ് ഒ:ഇവിൽ കഴിഞ്ഞ പ്രതികളെ സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്കുള്ളിൽ പിടികൂടാൻ വഴിയൊരുക്കിയത്. യഹിയയെ കോയമ്പത്തൂരിൽ നിന്നും മുബഷിർ, ശ്രീരാഗ് എന്നിവരെ നരിപ്പറമ്പിലെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.<br />
<a href="https://www.valanchery.in/wp-content/uploads/2026/02/collage-1-e1771444799441.jpg"><img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2026/02/collage-1-e1771444799441-300x181.jpg" alt="mathoor-temple-stab-case-2026" width="300" height="181" class="alignnone size-medium wp-image-43229" srcset="https://www.valanchery.in/wp-content/uploads/2026/02/collage-1-e1771444799441-300x181.jpg?v=1771444672 300w, https://www.valanchery.in/wp-content/uploads/2026/02/collage-1-e1771444799441-1024x618.jpg?v=1771444672 1024w, https://www.valanchery.in/wp-content/uploads/2026/02/collage-1-e1771444799441-768x463.jpg?v=1771444672 768w, https://www.valanchery.in/wp-content/uploads/2026/02/collage-1-e1771444799441.jpg?v=1771444672 1200w" sizes="(max-width: 300px) 100vw, 300px" /></a><br />
ഫെബ്രുവരി 15ന് ശിവരാത്രി പ്രമാണിച്ച് മാത്തൂർ ശിവക്ഷേത്രത്തിൽ നടന്ന ഗാനമേളക്കിടെയാണ് കേസിനാസ്പദമായ സംഭവം.<br />
പരിപാടിക്കിടെ രണ്ടുപേരെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു. ഒന്നാം പ്രതിയായ യഹിയ സംഭവം കഴിഞ്ഞ ഉടൻ തൃശൂരിലേക്ക് പോയ ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം സർക്കിൾ ഇൻസ്പെക്ടർ<br />
നൗഫൽ കെ, എസ്.ഐ കെ.എസ്. സുധീർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം ഫെബ്രുവരി 17ന് കോയമ്പത്തൂരിൽ തിരച്ചിൽ ശക്തമാക്കി. കോയമ്പത്തൂർ കേന്ദ്രീകരിച്ച് അമ്പതോളം ലോഡ്ജുകളിൽ നടത്തിയ പരിശോധനക്കൊടുവിൽ ഒന്നാം പ്രതിയുടെ സാന്നിധ്യം കണ്ടെത്താനായെങ്കിലും ആദ്യം പിടികൂടാൻ കഴിഞ്ഞില്ല. പിന്നീട് ലോഡ്ജ് രജിസ്റ്റർ പരിശോധിക്കുന്നതിനിടയിൽ നരിപ്പറമ്പ്,പൊന്നാനി സ്വദേശികളുടെ അഡ്രസ്സ് ശ്രദ്ധയിൽപ്പെട്ടത്. സംശയാസ്പദരായ യുവാക്കളെ ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് യഹിയയെ പിടികൂടാനായത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മറ്റു രണ്ട് പ്രതികളുടെ ഒളിവിടത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെയും പോലീസ് പിടികൂടി. പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തി തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡാൻസാഫ് എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ പ്രദീപ്, സി.പി.ഒ ഹൈഡ്രിൻ കർവാലിയ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘത്തെ തിരൂർ ഡിവൈഎസ്പി എ.എം സിദ്ദീഖ് അഭിനന്ദിച്ചു. നിരവധി കേസുകളിലെ പ്രതികളെ പിടികൂടുന്നതിൽ എസ്.ഐ കെ.എസ്. സുധീറിന്റെ അന്വേഷണ മികവിന്  മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചിരുന്നു.</p>
<p>The post <a href="https://www.valanchery.in/three-arrested-in-the-kuttippuram-mathoor-temple-stab-case-2026/">കുറ്റിപ്പുറത്ത് ക്ഷേത്ര വളപ്പിലെ ഗാനമേളക്കിടെ കത്തിക്കുത്ത്; മൂന്ന് പേർ അറസ്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/three-arrested-in-the-kuttippuram-mathoor-temple-stab-case-2026/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വത്ത് തർക്കം; മലപ്പുറം എടയൂരിൽ മധ്യവയസ്കന് നടു റോഡിൽ ക്രൂരമർദ്ധനം, പരാതി</title>
		<link>https://www.valanchery.in/edayur-man-assaulted-by-family-members/</link>
					<comments>https://www.valanchery.in/edayur-man-assaulted-by-family-members/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 08 Feb 2026 04:47:03 +0000</pubDate>
				<category><![CDATA[Assault]]></category>
		<guid isPermaLink="false">https://www.valanchery.in/?p=43215</guid>

					<description><![CDATA[<p>എടയൂർ: ബന്ധുക്കൾ തമ്മിലുണ്ടായ സ്വത്ത് തർക്കത്തിൽ മധ്യവയസ്കന് ക്രൂര മർദ്ധനം ഏറ്റതായി പരാതി. എടയൂർ വട്ടപ്പറമ്പ് സ്വദേശി മച്ചിചിങ്ങൽ അഷറഫ് എന്ന 59 കാരനാണ് ബന്ധുക്കളായ യുവാക്കാളുടെ ക്രൂര മർദ്ധനത്തിന് ഇരയായത്. ശനിയാഴ്ച വൈകീട്ട് 8 മണിയോടെ എടയൂർ വട്ടപറമ്പിൽ വച്ചായിരുന്നു സംഭവം. പള്ളിയിൽ നിന്ന് പ്രാർത്ഥന നടത്തി മടങ്ങുകയായിരുന്ന അഷറഫിനെ തക്കം പാർത്തിരുന്ന് മർദ്ധിക്കുകയായിരുന്നു എന്നാണ് പറയുന്നത്. കല്ലും വടികളും ഉപയോഗിച്ച് [&#8230;]</p>
<p>The post <a href="https://www.valanchery.in/edayur-man-assaulted-by-family-members/">സ്വത്ത് തർക്കം; മലപ്പുറം എടയൂരിൽ മധ്യവയസ്കന് നടു റോഡിൽ ക്രൂരമർദ്ധനം, പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>എടയൂർ: ബന്ധുക്കൾ തമ്മിലുണ്ടായ സ്വത്ത് തർക്കത്തിൽ മധ്യവയസ്കന് ക്രൂര മർദ്ധനം ഏറ്റതായി പരാതി. എടയൂർ വട്ടപ്പറമ്പ് സ്വദേശി മച്ചിചിങ്ങൽ അഷറഫ് എന്ന 59 കാരനാണ് ബന്ധുക്കളായ യുവാക്കാളുടെ ക്രൂര മർദ്ധനത്തിന് ഇരയായത്. ശനിയാഴ്ച വൈകീട്ട് 8 മണിയോടെ എടയൂർ വട്ടപറമ്പിൽ വച്ചായിരുന്നു സംഭവം. പള്ളിയിൽ നിന്ന് പ്രാർത്ഥന നടത്തി മടങ്ങുകയായിരുന്ന അഷറഫിനെ തക്കം പാർത്തിരുന്ന് മർദ്ധിക്കുകയായിരുന്നു എന്നാണ് പറയുന്നത്. കല്ലും വടികളും ഉപയോഗിച്ച് മർദ്ധിച്ചചതായി പറയുന്നത്.ഇദ്ദേഹത്തിന്റെ തലയിലും പുറത്തും മർദ്ധനമേറ്റതിന്റെ പാടുകളുണ്ട്. മർദ്ധനമേറ്റ് മൂക്കിൽ നിന്ന് രക്തം വന്ന് നിലയിൽ വഴിയരികിൽ കിടന്ന അഷറഫിനെ നാട്ടുകാർ ചേർന്നാണ് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. തന്റെ ബന്ധുക്കൾ തന്നെയാണ് അക്രമിച്ചതെന്ന് അഷറഫ് പറഞ്ഞു. നേരത്തെയും ഇത്തരത്തിൽ അക്രമണം യുവാക്കളുടെ ഭാഗത്ത് നിന്ന് അക്രമണം നേരിട്ടിരുന്നു എന്ന് പറഞ്ഞ അഷറഫ്, അന്ന് തന്റെ ഭാര്യയെ മർദ്ധിച്ചചതായി ആരോപിച്ചു. തുടർന്ന് അന്ന് കുടുംബാംഗങ്ങൾ ഇടപെട്ട് പ്രശ്നം പറഞ്ഞ് തീർക്കുകയായിരുന്നു. സംഭവത്തിൽ ബന്ധുക്കൾ വളാഞ്ചേരി പോലീസിൽ പരാതിപ്പെട്ടു. </p>
<p>The post <a href="https://www.valanchery.in/edayur-man-assaulted-by-family-members/">സ്വത്ത് തർക്കം; മലപ്പുറം എടയൂരിൽ മധ്യവയസ്കന് നടു റോഡിൽ ക്രൂരമർദ്ധനം, പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/edayur-man-assaulted-by-family-members/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം ഒതുക്കുങ്ങലില്‍ പ്രവാസിക്ക് ക്രൂരമര്‍ദ്ദനം</title>
		<link>https://www.valanchery.in/beating-man-othukkungal-nov-2025/</link>
					<comments>https://www.valanchery.in/beating-man-othukkungal-nov-2025/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 08 Nov 2025 01:53:48 +0000</pubDate>
				<category><![CDATA[Assault]]></category>
		<category><![CDATA[beating]]></category>
		<category><![CDATA[othukkungal]]></category>
		<category><![CDATA[parappur]]></category>
		<guid isPermaLink="false">https://www.valanchery.in/?p=42901</guid>

					<description><![CDATA[<p>മലപ്പുറം: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് വാഹനം കയറ്റി കൊല്ലാന്‍ ശ്രമമെന്ന് പരാതി. ഒതുക്കുങ്ങലില്‍ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശി മുനീറിന്റെ മകന്‍ ഹാനിഷി(24)നാണ് ക്രൂര മര്‍ദ്ദനമേറ്റത്. ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തില്‍ ഇടപെട്ടതിനായിരുന്നു മര്‍ദനം. പത്തിലധികം ആളുകള്‍ ചേര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. ശേഷം അവരോടിച്ചിരുന്ന വാഹനം ശരീരത്തിലുടെ കയറ്റിയെന്നാണ് കൂടെയുള്ള ദൃക്‌സാക്ഷികള്‍ [&#8230;]</p>
<p>The post <a href="https://www.valanchery.in/beating-man-othukkungal-nov-2025/">മലപ്പുറം ഒതുക്കുങ്ങലില്‍ പ്രവാസിക്ക് ക്രൂരമര്‍ദ്ദനം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: യുവാവിനെ ക്രൂരമായി മര്&#x200d;ദ്ദിച്ച് വാഹനം കയറ്റി കൊല്ലാന്&#x200d; ശ്രമമെന്ന് പരാതി. ഒതുക്കുങ്ങലില്&#x200d; വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. കോട്ടയ്ക്കല്&#x200d; പറപ്പൂര്&#x200d; സ്വദേശി മുനീറിന്റെ മകന്&#x200d; ഹാനിഷി(24)നാണ് ക്രൂര മര്&#x200d;ദ്ദനമേറ്റത്. ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മില്&#x200d; വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തില്&#x200d; ഇടപെട്ടതിനായിരുന്നു മര്&#x200d;ദനം. പത്തിലധികം ആളുകള്&#x200d; ചേര്&#x200d;ന്ന് ആയുധങ്ങള്&#x200d; ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. ശേഷം അവരോടിച്ചിരുന്ന വാഹനം ശരീരത്തിലുടെ കയറ്റിയെന്നാണ് കൂടെയുള്ള ദൃക്‌സാക്ഷികള്&#x200d; പറയുന്നത്. ഹാനിഷിന്റെ വാരിയെല്ലിനും കഴുത്തിനും പൊട്ടലേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഹാനിഷ് കോട്ടയ്ക്കലെ സ്വാകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലാണ്.</p>
<p>The post <a href="https://www.valanchery.in/beating-man-othukkungal-nov-2025/">മലപ്പുറം ഒതുക്കുങ്ങലില്‍ പ്രവാസിക്ക് ക്രൂരമര്‍ദ്ദനം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/beating-man-othukkungal-nov-2025/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറ്റിപ്പുറത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദിച്ച സംഭവം; ഒടുവിൽ കേസ്</title>
		<link>https://www.valanchery.in/case-registered-for-assaulting-youth-congress-workers-at-kuttippuram/</link>
					<comments>https://www.valanchery.in/case-registered-for-assaulting-youth-congress-workers-at-kuttippuram/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 13 Sep 2025 01:57:16 +0000</pubDate>
				<category><![CDATA[Assault]]></category>
		<guid isPermaLink="false">https://www.valanchery.in/?p=42740</guid>

					<description><![CDATA[<p>കുറ്റിപുറം : താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ആരോഗ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദിച്ച സിപിഎം പ്രവർത്തകർക്കെതിരേ ഒടുവിൽ പോലീസ് കേസെടുത്തു. മർദനം നടത്തിയ സിപിഎം പ്രവർത്തകർക്കെതിരേ നിയമനടപടികൾ സ്വീകരിക്കാതിരുന്ന പോലീസ് നടപടിക്കെതിരേ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം വ്യാപകമായിരുന്നു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സംസ്ഥാന ഉപാധ്യക്ഷ്യൻ അബിൻ വർക്കിയുടെയും ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിന്റെയും നേതൃത്വത്തിൽ കുറ്റിപ്പുറം [&#8230;]</p>
<p>The post <a href="https://www.valanchery.in/case-registered-for-assaulting-youth-congress-workers-at-kuttippuram/">കുറ്റിപ്പുറത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദിച്ച സംഭവം; ഒടുവിൽ കേസ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപുറം : താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ആരോഗ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദിച്ച സിപിഎം പ്രവർത്തകർക്കെതിരേ ഒടുവിൽ പോലീസ് കേസെടുത്തു. മർദനം നടത്തിയ സിപിഎം പ്രവർത്തകർക്കെതിരേ നിയമനടപടികൾ സ്വീകരിക്കാതിരുന്ന പോലീസ് നടപടിക്കെതിരേ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം വ്യാപകമായിരുന്നു.<br />
<iframe width="560" height="315" src="https://www.youtube.com/embed/gpOG_1MPijs?si=O4ESGDolwVrj2SL9" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe><br />
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സംസ്ഥാന ഉപാധ്യക്ഷ്യൻ അബിൻ വർക്കിയുടെയും ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിന്റെയും നേതൃത്വത്തിൽ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തതെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.<br />
<a href="https://www.valanchery.in/wp-content/uploads/2025/09/WhatsApp-Image-2025-09-13-at-06.01.56.jpeg"><img decoding="async" src="https://www.valanchery.in/wp-content/uploads/2025/09/WhatsApp-Image-2025-09-13-at-06.01.56-300x205.jpeg" alt="youth-congress-kuttippuram-protest-case-2025" width="300" height="205" class="alignnone size-medium wp-image-42741" srcset="https://www.valanchery.in/wp-content/uploads/2025/09/WhatsApp-Image-2025-09-13-at-06.01.56-300x205.jpeg?v=1757728168 300w, https://www.valanchery.in/wp-content/uploads/2025/09/WhatsApp-Image-2025-09-13-at-06.01.56-1024x701.jpeg?v=1757728168 1024w, https://www.valanchery.in/wp-content/uploads/2025/09/WhatsApp-Image-2025-09-13-at-06.01.56-768x526.jpeg?v=1757728168 768w, https://www.valanchery.in/wp-content/uploads/2025/09/WhatsApp-Image-2025-09-13-at-06.01.56-128x86.jpeg?v=1757728168 128w, https://www.valanchery.in/wp-content/uploads/2025/09/WhatsApp-Image-2025-09-13-at-06.01.56.jpeg?v=1757728168 1170w" sizes="(max-width: 300px) 100vw, 300px" /></a><br />
പോലീസിനെതിരേ യൂത്ത് കോൺഗ്രസ് മലപ്പുറം എസ്‌പിക്കും വിവരാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു. സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി, ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, അഡ്വ. മുജീബ് കൊളക്കാട്, വിനു പുല്ലാനൂർ, ശബാബ് വക്കരത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിയമപോരാട്ടങ്ങൾ നടന്നത്.</p>
<p>The post <a href="https://www.valanchery.in/case-registered-for-assaulting-youth-congress-workers-at-kuttippuram/">കുറ്റിപ്പുറത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദിച്ച സംഭവം; ഒടുവിൽ കേസ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/case-registered-for-assaulting-youth-congress-workers-at-kuttippuram/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം നൽകി; എടയൂർ സ്വദേശി യുവാവിന് മർദ്ദനമേറ്റതായി പരാതി</title>
		<link>https://www.valanchery.in/man-assaulted-for-giving-interview-against-drugs/</link>
					<comments>https://www.valanchery.in/man-assaulted-for-giving-interview-against-drugs/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 31 Jan 2025 13:27:51 +0000</pubDate>
				<category><![CDATA[Assault]]></category>
		<category><![CDATA[assault]]></category>
		<category><![CDATA[attack]]></category>
		<category><![CDATA[drug]]></category>
		<category><![CDATA[injured]]></category>
		<category><![CDATA[mdma]]></category>
		<guid isPermaLink="false">https://www.valanchery.in/?p=41520</guid>

					<description><![CDATA[<p>എടയൂർ: ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം കൊടുത്ത യുവാവിന് മർദ്ദനമേറ്റതായി പരാതി. കഴിഞ്ഞ ദിവസം ഒരു മലയാളം വാർത്താ ചാനലിൽ ലഹരിക്കെതിരെ അഭിമുഖം കൊടുത്തു എന്നതിന്റെ പേരിൽ വളാഞ്ചേരി അത്തിപ്പെറ്റ സ്വദേശി നിസാമിനാണ് ക്രൂര മർദ്ദനം ഏറ്റതായി പരാതി നൽകിയത്. അത്തിപ്പറ്റയിലെ ഒരു റെസ്റ്റോറന്റ് മുൻപിൽ വെച്ചാണ് സംഭവം. നിസാം തന്റെ സുഹൃത്തിന്റെ പേര് ചാനലിൽ വെളിപ്പെടുത്തി എന്ന് പറഞ് അത്തിപ്പെറ്റ സ്വദേശിയായ യുവാവ് [&#8230;]</p>
<p>The post <a href="https://www.valanchery.in/man-assaulted-for-giving-interview-against-drugs/">ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം നൽകി; എടയൂർ സ്വദേശി യുവാവിന് മർദ്ദനമേറ്റതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>എടയൂർ: ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം കൊടുത്ത യുവാവിന് മർദ്ദനമേറ്റതായി പരാതി. കഴിഞ്ഞ ദിവസം ഒരു മലയാളം വാർത്താ ചാനലിൽ ലഹരിക്കെതിരെ അഭിമുഖം കൊടുത്തു എന്നതിന്റെ പേരിൽ വളാഞ്ചേരി അത്തിപ്പെറ്റ സ്വദേശി നിസാമിനാണ് ക്രൂര മർദ്ദനം ഏറ്റതായി പരാതി നൽകിയത്. അത്തിപ്പറ്റയിലെ ഒരു റെസ്റ്റോറന്റ് മുൻപിൽ വെച്ചാണ് സംഭവം. നിസാം തന്റെ സുഹൃത്തിന്റെ പേര് ചാനലിൽ വെളിപ്പെടുത്തി എന്ന് പറഞ് അത്തിപ്പെറ്റ സ്വദേശിയായ യുവാവ് കയ്യിൽ കരുതിയ മാരകയുധം ഉപയോഗിച് തലയ്കും കയ്യിനും,കാലിനും, അടിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ നിസാമിനെ കാല് കൊണ്ട് കഴുത്തിൽ ചവിട്ടി മർദ്ദിക്കുകയായിരുന്നുവെന്ന് നിസാം പറയുന്നു. ചാനലിൽ അഭിമുഖം  കൊടുത്തതിന്റെ പേരിലാണ് അത്തിപറ്റയിൽ വെച്ച് നിസാമിനെ തല്ലിചതച്ചത്. പരിക്ക് പറ്റിയ നിസാമിനെ കൂട്ടുകാർ ചേർന്ന് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചു. അക്രമിച്ച ആൾക്കെതിരെ നിസാം പോലീസിൽ പരാതി നൽകി. വളാഞ്ചേരി പോലീസ് കേസ്ടുത്ത് അന്വേഷണം ആരംഭിച്ചു.</p>
<p>The post <a href="https://www.valanchery.in/man-assaulted-for-giving-interview-against-drugs/">ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം നൽകി; എടയൂർ സ്വദേശി യുവാവിന് മർദ്ദനമേറ്റതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/man-assaulted-for-giving-interview-against-drugs/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടി</title>
		<link>https://www.valanchery.in/students-fight-at-kuttippuram-bus-stand/</link>
					<comments>https://www.valanchery.in/students-fight-at-kuttippuram-bus-stand/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 23 Aug 2024 01:50:26 +0000</pubDate>
				<category><![CDATA[Assault]]></category>
		<category><![CDATA[bus stand]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[students]]></category>
		<guid isPermaLink="false">https://www.valanchery.in/?p=40665</guid>

					<description><![CDATA[<p>കുറ്റിപ്പുറം : ടൗൺ ബസ് സ്റ്റാൻഡിൽ ചേരിതിരിഞ്ഞ് വിദ്യാർഥികൾ വീണ്ടും ഏറ്റുമുട്ടി. വ്യാഴാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് സംഭവം. പോലീസ് സഹായകേന്ദ്രത്തിലുണ്ടായിരുന്ന പോലീസുകാർ ഓടിയെത്തി വിദ്യാർഥികളെ വിരട്ടിയോടിക്കുകയും മൂന്നു പേരെ താത്‌കാലികമായി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇവരുടെ രക്ഷിതാക്കളോട് വെള്ളിയാഴ്ച കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ ഇനിയും സംഘർഷം തുടർന്നാൽ കർശന നിയമ നടപടികൾ സ്വീകരിക്കാൻ തന്നെയാണ് പോലീസിന്റെ [&#8230;]</p>
<p>The post <a href="https://www.valanchery.in/students-fight-at-kuttippuram-bus-stand/">കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം : ടൗൺ ബസ് സ്റ്റാൻഡിൽ ചേരിതിരിഞ്ഞ് വിദ്യാർഥികൾ വീണ്ടും ഏറ്റുമുട്ടി. വ്യാഴാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് സംഭവം. പോലീസ് സഹായകേന്ദ്രത്തിലുണ്ടായിരുന്ന പോലീസുകാർ ഓടിയെത്തി വിദ്യാർഥികളെ വിരട്ടിയോടിക്കുകയും മൂന്നു പേരെ താത്‌കാലികമായി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇവരുടെ രക്ഷിതാക്കളോട് വെള്ളിയാഴ്ച കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ ഇനിയും സംഘർഷം തുടർന്നാൽ കർശന നിയമ നടപടികൾ സ്വീകരിക്കാൻ തന്നെയാണ് പോലീസിന്റെ തീരുമാനം.</p>
<p>The post <a href="https://www.valanchery.in/students-fight-at-kuttippuram-bus-stand/">കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/students-fight-at-kuttippuram-bus-stand/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുകവലി ചോദ്യംചെയ്തു: വളാഞ്ചേരിയിൽ ആംബുലൻസ് ഡ്രൈവറെ വിദ്യാർഥികൾ മർദിച്ചതായി പരാതി</title>
		<link>https://www.valanchery.in/ambulance-driver-injured-valanchery-in-assaault/</link>
					<comments>https://www.valanchery.in/ambulance-driver-injured-valanchery-in-assaault/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 11 Jun 2024 05:27:50 +0000</pubDate>
				<category><![CDATA[Assault]]></category>
		<category><![CDATA[ambuance]]></category>
		<category><![CDATA[driver]]></category>
		<category><![CDATA[injured]]></category>
		<category><![CDATA[smoking]]></category>
		<category><![CDATA[valanchery]]></category>
		<guid isPermaLink="false">https://www.valanchery.in/?p=40420</guid>

					<description><![CDATA[<p>വളാഞ്ചേരി : പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുംവിധം പൊതുസ്ഥലത്ത് പുകവലിച്ചത് ചോദ്യംചെയ്തതിൽ പ്രകോപിതരായ കോളേജ് വിദ്യാർഥികൾ ആംബുലൻസ് ഡ്രൈവറെ മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. വളാഞ്ചേരി മൂച്ചിക്കൽ ദ്വീപിലെ മേലേതിൽ അബ്ദുറഹീമിനാ (23)ണ് മർദ്ദനത്തിൽ തലയ്ക്കും തോളിനും മൂക്കിനും പരിക്കേറ്റത്. ഇയാൾ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടാമ്പി റോഡിൽ ആംബുലൻസ് നിർത്തി ഹോട്ടലിൽ ഭക്ഷണംകഴിക്കാൻ എത്തിയതായിരുന്നു അബ്ദുറഹീം. അപ്പോഴാണ് സംഭവം. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം [&#8230;]</p>
<p>The post <a href="https://www.valanchery.in/ambulance-driver-injured-valanchery-in-assaault/">പുകവലി ചോദ്യംചെയ്തു: വളാഞ്ചേരിയിൽ ആംബുലൻസ് ഡ്രൈവറെ വിദ്യാർഥികൾ മർദിച്ചതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി : പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുംവിധം പൊതുസ്ഥലത്ത് പുകവലിച്ചത് ചോദ്യംചെയ്തതിൽ പ്രകോപിതരായ കോളേജ് വിദ്യാർഥികൾ ആംബുലൻസ് ഡ്രൈവറെ മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. വളാഞ്ചേരി മൂച്ചിക്കൽ ദ്വീപിലെ മേലേതിൽ അബ്ദുറഹീമിനാ (23)ണ് മർദ്ദനത്തിൽ തലയ്ക്കും തോളിനും മൂക്കിനും പരിക്കേറ്റത്. ഇയാൾ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടാമ്പി റോഡിൽ ആംബുലൻസ് നിർത്തി ഹോട്ടലിൽ ഭക്ഷണംകഴിക്കാൻ എത്തിയതായിരുന്നു അബ്ദുറഹീം. അപ്പോഴാണ് സംഭവം. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.</p>
<p>The post <a href="https://www.valanchery.in/ambulance-driver-injured-valanchery-in-assaault/">പുകവലി ചോദ്യംചെയ്തു: വളാഞ്ചേരിയിൽ ആംബുലൻസ് ഡ്രൈവറെ വിദ്യാർഥികൾ മർദിച്ചതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/ambulance-driver-injured-valanchery-in-assaault/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുടിവെള്ളം എടുക്കുന്നതിൻ്റെ ചൊല്ലി തർക്കം; കുറ്റിപ്പുറത്ത് 2 പേർക്ക് കുത്തേറ്റു</title>
		<link>https://www.valanchery.in/two-injured-in-a-quarrel-regarding-water-usage-in-kuttippuram/</link>
					<comments>https://www.valanchery.in/two-injured-in-a-quarrel-regarding-water-usage-in-kuttippuram/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 02 Apr 2024 09:34:14 +0000</pubDate>
				<category><![CDATA[Assault]]></category>
		<guid isPermaLink="false">https://www.valanchery.in/?p=40109</guid>

					<description><![CDATA[<p>കുറ്റിപ്പുറം: കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് കുറ്റിപ്പുറത്ത് രണ്ട് പേർക്ക് കുത്തേറ്റു. കുറ്റിപ്പുറം ഊരോത്ത് പള്ളിയാലിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ആറുമുഖൻ, മണി എന്നീ സഹോദരന്മാരാണ് കുത്തേറ്റ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആക്രമിച്ചത് സഹോദരൻമാരായ മൂന്ന് യുവാക്കളെന്ന് സൂചന: കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചൊവ്വ രാവിലെ 7:30 നാണ് സംഭവം.</p>
<p>The post <a href="https://www.valanchery.in/two-injured-in-a-quarrel-regarding-water-usage-in-kuttippuram/">കുടിവെള്ളം എടുക്കുന്നതിൻ്റെ ചൊല്ലി തർക്കം; കുറ്റിപ്പുറത്ത് 2 പേർക്ക് കുത്തേറ്റു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം: കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് കുറ്റിപ്പുറത്ത് രണ്ട് പേർക്ക് കുത്തേറ്റു. കുറ്റിപ്പുറം ഊരോത്ത് പള്ളിയാലിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ആറുമുഖൻ, മണി എന്നീ സഹോദരന്മാരാണ് കുത്തേറ്റ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആക്രമിച്ചത് സഹോദരൻമാരായ മൂന്ന് യുവാക്കളെന്ന് സൂചന: കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചൊവ്വ രാവിലെ 7:30 നാണ് സംഭവം.</p>
<p>The post <a href="https://www.valanchery.in/two-injured-in-a-quarrel-regarding-water-usage-in-kuttippuram/">കുടിവെള്ളം എടുക്കുന്നതിൻ്റെ ചൊല്ലി തർക്കം; കുറ്റിപ്പുറത്ത് 2 പേർക്ക് കുത്തേറ്റു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/two-injured-in-a-quarrel-regarding-water-usage-in-kuttippuram/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരീക്കോട് ഐവറി കോസ്റ്റ് താരത്തെ ഗ്രൗണ്ടിൽ വളഞ്ഞിട്ട് തല്ലി കാണികൾ, വംശീയാധിക്ഷേപവും നടന്നുവെന്ന് ആരോപണം; പരാതി നൽകി താരം</title>
		<link>https://www.valanchery.in/ivory-coast-player-attacked-in-areekode/</link>
					<comments>https://www.valanchery.in/ivory-coast-player-attacked-in-areekode/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 13 Mar 2024 12:57:48 +0000</pubDate>
				<category><![CDATA[Assault]]></category>
		<guid isPermaLink="false">https://www.valanchery.in/?p=40001</guid>

					<description><![CDATA[<p>അരീക്കോട്: അരീക്കോട് ചെമ്രക്കാട്ടൂരിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മത്സരത്തിനിടെ കാണികളോട് താരം മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പ്രാദേശിക കൂട്ടായ്മയായ ടൗൺ ടീം ചെമ്രക്കാട്ടൂർ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിനിടെയായിരുന്നു താരത്തിന് മർദനമേറ്റത്. കാണികൾ വംശീയാധിക്ഷേപം നടത്തിയെന്നും ബ്ലാക്ക് മങ്കി എന്ന് വിളിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നും ചിലർ കല്ലെടുത്ത് എറിഞ്ഞെന്നും പരാതിയുണ്ട്. ഇത് ചോദിക്കാൻ ചെന്നപ്പോഴാണ് സംഘം ചേർന്ന് ആക്രമിച്ചതെന്നാണ് പരാതി. ഇന്ന് രാവിലെ [&#8230;]</p>
<p>The post <a href="https://www.valanchery.in/ivory-coast-player-attacked-in-areekode/">അരീക്കോട് ഐവറി കോസ്റ്റ് താരത്തെ ഗ്രൗണ്ടിൽ വളഞ്ഞിട്ട് തല്ലി കാണികൾ, വംശീയാധിക്ഷേപവും നടന്നുവെന്ന് ആരോപണം; പരാതി നൽകി താരം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>അരീക്കോട്: അരീക്കോട് ചെമ്രക്കാട്ടൂരിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മത്സരത്തിനിടെ കാണികളോട് താരം മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പ്രാദേശിക കൂട്ടായ്മയായ ടൗൺ ടീം ചെമ്രക്കാട്ടൂർ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിനിടെയായിരുന്നു താരത്തിന് മർദനമേറ്റത്. കാണികൾ വംശീയാധിക്ഷേപം നടത്തിയെന്നും ബ്ലാക്ക് മങ്കി എന്ന് വിളിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നും ചിലർ കല്ലെടുത്ത് എറിഞ്ഞെന്നും പരാതിയുണ്ട്. ഇത് ചോദിക്കാൻ ചെന്നപ്പോഴാണ് സംഘം ചേർന്ന് ആക്രമിച്ചതെന്നാണ് പരാതി. ഇന്ന് രാവിലെ നേരിട്ട് എത്തിയാണ് താരം പരാതി കൈമാറിയത്.  സംഘര്&#x200d;ഷത്തിന്&#x200d;റെ ദൃശ്യങ്ങള്&#x200d; സഹിതമാണ് പരാതി നല്&#x200d;കിയത്. ഐവറികോസ്റ്റ് കളിക്കാരനെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിനിരയാക്കുകയും ചെയ്തവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൂടാതെ അന്വേഷണത്തിനായി അരീക്കോട് പൊലീസ് സ്റ്റേഷനിൽ പ്രത്യേക സെൽ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച് നടപടികളിലേക്ക് കടക്കാനാണ് എസ്പി നിർദേശം നൽകിയിരിക്കുന്നത്.  ഡൽഹിയിലെ ഐവറി കോസ്റ്റ് എംബസിയിലേക്കും പരാതി നൽകിയിട്ടുണ്ട്. </p>
<p>The post <a href="https://www.valanchery.in/ivory-coast-player-attacked-in-areekode/">അരീക്കോട് ഐവറി കോസ്റ്റ് താരത്തെ ഗ്രൗണ്ടിൽ വളഞ്ഞിട്ട് തല്ലി കാണികൾ, വംശീയാധിക്ഷേപവും നടന്നുവെന്ന് ആരോപണം; പരാതി നൽകി താരം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/ivory-coast-player-attacked-in-areekode/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റംഷീനയുടെ മരണം; അധ്യാപകനായ ഭർത്താവ് റിമാൻ്റിൽ</title>
		<link>https://www.valanchery.in/husband-arrested-in-connection-with-the-death-of-ramsheena/</link>
					<comments>https://www.valanchery.in/husband-arrested-in-connection-with-the-death-of-ramsheena/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 19 Feb 2024 23:29:40 +0000</pubDate>
				<category><![CDATA[Assault]]></category>
		<category><![CDATA[arrest]]></category>
		<category><![CDATA[faisal]]></category>
		<category><![CDATA[hang]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[painkannur]]></category>
		<category><![CDATA[painkannur up school]]></category>
		<category><![CDATA[ramsheena]]></category>
		<category><![CDATA[suicide]]></category>
		<category><![CDATA[teacher]]></category>
		<guid isPermaLink="false">https://www.valanchery.in/?p=39862</guid>

					<description><![CDATA[<p>വളാഞ്ചേരി : യുവതി ഭർത്തൃവീട്ടിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് റിമാൻഡിലായി. വളാഞ്ചേരി പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂൾ അധ്യാപകൻ അബുദാബിപ്പടിയിലെ ചെകിടൻകുഴിയിൽ ഫൈസലിനെയാണ്‌ (43) തിരൂർ കോടതി റിമാൻഡ് ചെയ്തത്. ഫൈസലിന്റെ ഭാര്യ കൊപ്പം വിളയൂർ സ്വദേശി സി.ടി. റംഷീന(33) യെ കഴിഞ്ഞ മാസം 25-ന് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീട്ടിൽനിന്ന് യുവതിയുടെ ആത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചിരുന്നു. ഫൈസൽ നിരന്തരം [&#8230;]</p>
<p>The post <a href="https://www.valanchery.in/husband-arrested-in-connection-with-the-death-of-ramsheena/">റംഷീനയുടെ മരണം; അധ്യാപകനായ ഭർത്താവ് റിമാൻ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി : യുവതി ഭർത്തൃവീട്ടിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് റിമാൻഡിലായി. വളാഞ്ചേരി പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂൾ അധ്യാപകൻ അബുദാബിപ്പടിയിലെ ചെകിടൻകുഴിയിൽ ഫൈസലിനെയാണ്‌ (43) തിരൂർ കോടതി റിമാൻഡ് ചെയ്തത്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2017/12/cuff.jpg" alt="cuff" width="640" height="480" class="aligncenter size-full wp-image-5575" srcset="https://www.valanchery.in/wp-content/uploads/2017/12/cuff.jpg 640w, https://www.valanchery.in/wp-content/uploads/2017/12/cuff-300x225.jpg 300w, https://www.valanchery.in/wp-content/uploads/2017/12/cuff-150x113.jpg 150w, https://www.valanchery.in/wp-content/uploads/2017/12/cuff-500x375.jpg 500w" sizes="auto, (max-width: 640px) 100vw, 640px" /><br />
ഫൈസലിന്റെ ഭാര്യ കൊപ്പം വിളയൂർ സ്വദേശി സി.ടി. റംഷീന(33) യെ കഴിഞ്ഞ മാസം 25-ന് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീട്ടിൽനിന്ന് യുവതിയുടെ ആത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചിരുന്നു. ഫൈസൽ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപിച്ച് റംഷീനയുടെ മാതാപിതാക്കൾ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് തിരൂർ ഡിവൈ.എസ്.പി. പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ്‌ ചെയ്തത്.</p>
<p>The post <a href="https://www.valanchery.in/husband-arrested-in-connection-with-the-death-of-ramsheena/">റംഷീനയുടെ മരണം; അധ്യാപകനായ ഭർത്താവ് റിമാൻ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/husband-arrested-in-connection-with-the-death-of-ramsheena/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വളാഞ്ചേരിയിൽ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചതായി പരാതി</title>
		<link>https://www.valanchery.in/man-kidnapped-and-brutally-assaulted-in-valanchery/</link>
					<comments>https://www.valanchery.in/man-kidnapped-and-brutally-assaulted-in-valanchery/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 15 Feb 2024 00:32:01 +0000</pubDate>
				<category><![CDATA[Assault]]></category>
		<guid isPermaLink="false">https://www.valanchery.in/?p=39834</guid>

					<description><![CDATA[<p>വളാഞ്ചേരി : എട്ടംഗസംഘം യുവാവിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പേരശ്ശനൂർ മങ്ങാട്ടിൽ സഫ്‌വാനാണ്‌ (27) സംഭവവുമായി ബന്ധപ്പെട്ട് വളാഞ്ചേരി സ്റ്റേഷനിൽ പരാതി നൽകിയത്. സഫ്‌വാൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വളാഞ്ചേരിക്കടുത്ത് മീമ്പാറയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന സഫ്‌വാനെ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഏതാനുംപേർ കാറിലെത്തി കടയിൽനിന്ന് ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയതെന്നും എടരിക്കോട്ടെ ഒരു വീട്ടിലെത്തിച്ച് സംഘംചേർന്ന് മർദിച്ചുവെന്നുമാണ് പരാതിയിൽ [&#8230;]</p>
<p>The post <a href="https://www.valanchery.in/man-kidnapped-and-brutally-assaulted-in-valanchery/">വളാഞ്ചേരിയിൽ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വളാഞ്ചേരി : എട്ടംഗസംഘം യുവാവിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പേരശ്ശനൂർ മങ്ങാട്ടിൽ സഫ്‌വാനാണ്‌ (27) സംഭവവുമായി ബന്ധപ്പെട്ട് വളാഞ്ചേരി സ്റ്റേഷനിൽ പരാതി നൽകിയത്. സഫ്‌വാൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2017/08/valanchery-police-station.jpg" alt="valanchery-police-station" width="728" height="546" class="aligncenter size-full wp-image-3510" srcset="https://www.valanchery.in/wp-content/uploads/2017/08/valanchery-police-station.jpg 728w, https://www.valanchery.in/wp-content/uploads/2017/08/valanchery-police-station-300x225.jpg 300w, https://www.valanchery.in/wp-content/uploads/2017/08/valanchery-police-station-150x113.jpg 150w, https://www.valanchery.in/wp-content/uploads/2017/08/valanchery-police-station-500x375.jpg 500w" sizes="auto, (max-width: 728px) 100vw, 728px" /><br />
വളാഞ്ചേരിക്കടുത്ത് മീമ്പാറയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന സഫ്‌വാനെ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഏതാനുംപേർ കാറിലെത്തി കടയിൽനിന്ന് ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയതെന്നും എടരിക്കോട്ടെ ഒരു വീട്ടിലെത്തിച്ച് സംഘംചേർന്ന് മർദിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. കടയിലെ സ്ഥിരം കസ്റ്റമറായ എടപ്പാൾ സ്വദേശിക്ക് ഇടനിലക്കാരനായി നിന്ന് വാടകയ്ക്ക് കാർ സംഘടിപ്പിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായ തർക്കമാണ് സംഭവത്തിനുപിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്നത് കോട്ടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി കോട്ടയ്ക്കലിലേക്ക് കൈമാറി.</p>
<p>The post <a href="https://www.valanchery.in/man-kidnapped-and-brutally-assaulted-in-valanchery/">വളാഞ്ചേരിയിൽ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചതായി പരാതി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/man-kidnapped-and-brutally-assaulted-in-valanchery/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോലീസ് ചമഞ്ഞ് യുവാവിനെ കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിൽ</title>
		<link>https://www.valanchery.in/two-more-arrest-in-the-theft-at-roadside-in-kuttippuram/</link>
					<comments>https://www.valanchery.in/two-more-arrest-in-the-theft-at-roadside-in-kuttippuram/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 09 Nov 2023 01:51:08 +0000</pubDate>
				<category><![CDATA[Assault]]></category>
		<category><![CDATA[Theft]]></category>
		<category><![CDATA[arrest]]></category>
		<category><![CDATA[assault]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[kuttippuram police]]></category>
		<category><![CDATA[police]]></category>
		<category><![CDATA[theft]]></category>
		<guid isPermaLink="false">https://www.valanchery.in/?p=39245</guid>

					<description><![CDATA[<p>കുറ്റിപ്പുറം : പോലീസുകാരെന്നു പറഞ്ഞ് ബൈക്ക് യാത്രക്കാരനായ യുവാവിനെ തടഞ്ഞ് മൊബൈൽഫോണുകളും എ.ടി.എം. കാർഡും പണവും മറ്റും കവർന്ന നാലംഗസംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിലായി. പൊന്നാനി വെളിയംകോട് സ്വദേശി ഷമീർ എന്ന ബെല്ലാരി ഷമീർ (32), ആലപ്പുഴ വണ്ടാനം സ്വദേശി സഫീർ (31) എന്നിവരെയാണ് കുറ്റിപ്പുറം ഇൻസ്പെക്ടർ പി.കെ. പത്മരാജിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ സൗത്ത് ബീച്ചിൽനിന്ന് പിടികൂടിയത്. സംഘത്തിലുള്ള തൃശ്ശൂർ മെഡിക്കൽകോളേജ് [&#8230;]</p>
<p>The post <a href="https://www.valanchery.in/two-more-arrest-in-the-theft-at-roadside-in-kuttippuram/">പോലീസ് ചമഞ്ഞ് യുവാവിനെ കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം : പോലീസുകാരെന്നു പറഞ്ഞ് ബൈക്ക് യാത്രക്കാരനായ യുവാവിനെ തടഞ്ഞ് മൊബൈൽഫോണുകളും എ.ടി.എം. കാർഡും പണവും മറ്റും കവർന്ന നാലംഗസംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിലായി. പൊന്നാനി വെളിയംകോട് സ്വദേശി ഷമീർ എന്ന ബെല്ലാരി ഷമീർ (32), ആലപ്പുഴ വണ്ടാനം സ്വദേശി സഫീർ (31) എന്നിവരെയാണ് കുറ്റിപ്പുറം ഇൻസ്പെക്ടർ പി.കെ. പത്മരാജിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ സൗത്ത് ബീച്ചിൽനിന്ന് പിടികൂടിയത്. സംഘത്തിലുള്ള തൃശ്ശൂർ മെഡിക്കൽകോളേജ് സ്വദേശിയായ സായൂജിനെ പിടികൂടാനുണ്ട്. തൃശ്ശൂർ പേരാമംഗലത്തുണ്ടായിരുന്ന ഇയാൾ അന്വേഷണസംഘം എത്തുമ്പോഴേക്കും രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന തൃശ്ശൂർ വടക്കേക്കാട് പുന്നയൂർ പൊന്തയിൽ സുബിനി (33) നെ രണ്ടാഴ്ച മുൻപ് അറസ്റ്റുചെയ്തിരുന്നു.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2020/12/unnamed.jpg" alt="kuttippuram-police-station" width="512" height="384" class="aligncenter size-full wp-image-23855" srcset="https://www.valanchery.in/wp-content/uploads/2020/12/unnamed.jpg?v=1608216001 512w, https://www.valanchery.in/wp-content/uploads/2020/12/unnamed-300x225.jpg?v=1608216001 300w, https://www.valanchery.in/wp-content/uploads/2020/12/unnamed-150x113.jpg?v=1608216001 150w, https://www.valanchery.in/wp-content/uploads/2020/12/unnamed-500x375.jpg?v=1608216001 500w" sizes="auto, (max-width: 512px) 100vw, 512px" /><br />
ഒക്ടോബർ രണ്ടിന് പുലർച്ചെ ഒരു മണിയോടെ വയനാട്ടിൽ വിനോദയാത്രപോയി മടങ്ങി ബൈക്കിൽ സുഹൃത്തിനെ കുറ്റിപ്പുറത്താക്കി തിരിച്ചുപോവുകയായിരുന്ന തിരൂർ പുല്ലുണി സ്വദേശി അരുൺജിത്തിനെയാണ് തിരൂർ റോഡിലെ റെയിൽവേ മേൽപ്പാലത്തിനുകീഴെ വെച്ച് നാലംഘസംഘം പിടികൂടിയത്. ബൈക്കിലും സ്കൂട്ടറിലും വന്ന സംഘം തങ്ങൾ പോലീസുകാരാണെന്നു പറഞ്ഞ് അരുൺജിത്തിനെ തടഞ്ഞു. തുടർന്ന് അവിടെനിന്നും ബൈക്കിൽ വൺവേ റോഡിലെ ആളൊഴിഞ്ഞ പഴയ കെ.എസ്.ഇ.ബി. കെട്ടിടത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ച് വിലകൂടിയ രണ്ട് മൊബൈൽ ഫോണുകളും എ.ടി.എം. കാർഡ്, പവർ ബാങ്ക്, വാച്ച്, പണം എന്നിവയും കവർന്നു. പിന്നീട് ബൈക്കിൽ കയറ്റി എടപ്പാളിനടുത്ത നടുവട്ടത്ത് എത്തിച്ച് ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2023/11/wp-1699490257514-1024x576.png" alt="safeer-bellari-shameer" width="1024" height="576" class="aligncenter size-large wp-image-39237" srcset="https://www.valanchery.in/wp-content/uploads/2023/11/wp-1699490257514-1024x576.png 1024w, https://www.valanchery.in/wp-content/uploads/2023/11/wp-1699490257514-300x169.png 300w, https://www.valanchery.in/wp-content/uploads/2023/11/wp-1699490257514-768x432.png 768w, https://www.valanchery.in/wp-content/uploads/2023/11/wp-1699490257514.png 1280w" sizes="auto, (max-width: 1024px) 100vw, 1024px" /><br />
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി ഒട്ടേറെ അക്രമ, കവർച്ച, ലഹരി വിൽപ്പന, കളവു കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ബെല്ലാരി ഷമീർ. സഫീറും വിവിധ കേസുകളിലെ പ്രതിയാണ്. പിടിയിലാകാനുള്ള സായൂജ് പേരാമംഗലം പോലീസ് സ്റ്റേഷനിൽ ഗുണ്ടാലിസ്റ്റിൽപ്പെട്ടയാളാണ്. പോലീസ് സംഘത്തിൽ എസ്.ഐ.മാരായ മനോജ്, സെൽവകുമാർ, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ. മാരായ ജയപ്രകാശ്, രാജേഷ്, സീനിയർ സി.പി.ഒ. ജയപ്രകാശ് എന്നിവരുണ്ടായിരുന്നു.</p>
<p>The post <a href="https://www.valanchery.in/two-more-arrest-in-the-theft-at-roadside-in-kuttippuram/">പോലീസ് ചമഞ്ഞ് യുവാവിനെ കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/two-more-arrest-in-the-theft-at-roadside-in-kuttippuram/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
