<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Articles Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/category/news/articles/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/category/news/articles/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Thu, 16 May 2019 14:27:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>Articles Archives - Valanchery Online</title>
	<link>https://www.valanchery.in/category/news/articles/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തറാവീഹ്: റമളാന്‍റെ ശ്രേഷ്ഠസുകൃതം</title>
		<link>https://www.valanchery.in/benefits-of-offering-taraweeh-prayers/</link>
					<comments>https://www.valanchery.in/benefits-of-offering-taraweeh-prayers/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 16 May 2019 14:27:16 +0000</pubDate>
				<category><![CDATA[Articles]]></category>
		<category><![CDATA[offering]]></category>
		<category><![CDATA[prayer]]></category>
		<category><![CDATA[ramzan]]></category>
		<category><![CDATA[sins]]></category>
		<category><![CDATA[taraweeh]]></category>
		<guid isPermaLink="false">https://www.valanchery.in/?p=13559</guid>

					<description><![CDATA[<p>തറാവീഹ് കേവലമൊരു ആചാരമല്ല. മഹത്തായ ആരാധന, പാപമോചനം, വിശ്വാസ പൂര്‍ത്തീകരണം, ആദര്‍ശ ശത്രുക്കള്‍ക്ക് മറുപടി, ഇജ്മാഇനെ അംഗീകരിക്കല്‍ തുടങ്ങി നിരവധി അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന അമൂല്യനിധിയാണ് തറാവീഹ്. ഏതൊരു ഇബാദത്തിന്‍റെയും സ്ഥാനവും ബഹുമതിയും ഉയരുന്നത് കല്‍പനയുടെ ശൈലിയും പ്രവര്‍ത്തന രീതിയും സമയവും പ്രതിഫലവും പരിഗണിച്ചാണ്. ഇത്തരത്തില്‍ വീക്ഷിക്കുമ്പോള്‍ ആരാധനകളില്‍ മുന്‍പന്തിയിലാണ് തറാവീഹിന്‍റെ സ്ഥാനം. ഒന്നാമതായി കല്‍പനയുടെ ശൈലി നോക്കാം. തിരുമേനി(സ്വ) പറയുന്നു: ‘ആരെങ്കിലും വിശ്വാസം [&#8230;]</p>
<p>The post <a href="https://www.valanchery.in/benefits-of-offering-taraweeh-prayers/">തറാവീഹ്: റമളാന്‍റെ ശ്രേഷ്ഠസുകൃതം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>തറാവീഹ് കേവലമൊരു ആചാരമല്ല. മഹത്തായ ആരാധന, പാപമോചനം, വിശ്വാസ പൂര്&#x200d;ത്തീകരണം, ആദര്&#x200d;ശ ശത്രുക്കള്&#x200d;ക്ക് മറുപടി, ഇജ്മാഇനെ അംഗീകരിക്കല്&#x200d; തുടങ്ങി നിരവധി അര്&#x200d;ത്ഥതലങ്ങള്&#x200d; ഉള്&#x200d;ക്കൊള്ളുന്ന അമൂല്യനിധിയാണ് തറാവീഹ്. ഏതൊരു ഇബാദത്തിന്&#x200d;റെയും സ്ഥാനവും ബഹുമതിയും ഉയരുന്നത് കല്&#x200d;പനയുടെ ശൈലിയും പ്രവര്&#x200d;ത്തന രീതിയും സമയവും പ്രതിഫലവും പരിഗണിച്ചാണ്. ഇത്തരത്തില്&#x200d; വീക്ഷിക്കുമ്പോള്&#x200d; ആരാധനകളില്&#x200d; മുന്&#x200d;പന്തിയിലാണ് തറാവീഹിന്&#x200d;റെ സ്ഥാനം.</p>
<p>ഒന്നാമതായി കല്&#x200d;പനയുടെ ശൈലി നോക്കാം. തിരുമേനി(സ്വ) പറയുന്നു: ‘ആരെങ്കിലും വിശ്വാസം ശരിപ്പെടുത്തിയും പ്രതിഫലം കാംക്ഷിച്ചും റമളാനിലെ നിസ്കാരം നിര്&#x200d;വഹിച്ചാല്&#x200d; അവന്&#x200d;റെ കഴിഞ്ഞകാലത്തെ പാപങ്ങള്&#x200d; പൊറുക്കപ്പെടും’ (ബുഖാരി, മുസ്ലിം, തുര്&#x200d;മുദി). </p>
<p>ഏറ്റവും പരിശുദ്ധമായ മാസത്തിലെ മുഴുവന്&#x200d; ദിവസങ്ങളിലും തറാവീഹ് നിര്&#x200d;വഹിക്കണം. ഓരോ സല്&#x200d;കര്&#x200d;മത്തിനും നിരവധി ഇരട്ടി പുണ്യങ്ങള്&#x200d; നല്&#x200d;കപ്പെടുന്ന ഈ മാസത്തില്&#x200d; നിര്&#x200d;വഹിക്കുന്ന തറാവീഹ് ഏറ്റവും മികച്ച സ്ഥാനമുള്ള ശാരീരിക ആരാധനകളില്&#x200d; പെട്ടതാണ്. പരിശുദ്ധ ഖുര്&#x200d;ആനിന്&#x200d;റെ വാര്&#x200d;ഷിക മാസമായ റമളാനിലെ തറാവീഹിന്&#x200d;റെ നിര്&#x200d;വഹണം പരമാവധി ഖുര്&#x200d;ആന്&#x200d; ഭാഗങ്ങള്&#x200d; പാരായണം ചെയ്തു കൊണ്ടായിരിക്കണം. അതിന് അനുയോജ്യരായവരുടെ കൂടെ ജമാഅത്തായി നിര്&#x200d;വഹിക്കുന്നതാണ് ഏറ്റവും ഉത്തമം. ഒരു റക്അത്തില്&#x200d; ഇരുപത്തേഴിരട്ടി പ്രതിഫലം നല്&#x200d;കപ്പെടുന്ന സംഘമായുള്ള നിസ്കാരത്തിന്&#x200d;റെ ഗണത്തിലാണ് തറാവീഹ് ഉള്&#x200d;പ്പെടുന്നത്.<br />
<img fetchpriority="high" decoding="async" src="https://encrypted-tbn0.gstatic.com/images?q=tbn:ANd9GcTakpGvXXu1DDBLGgfPwWdtlKU3yVZGTF7XrwdU9DzM4956sEHC" width="275" height="183" alt="taraweeh" class="alignnone size-large" /><br />
തറാവീഹിന്&#x200d;റെ ജമാഅത്തിലുള്ള പുണ്യങ്ങളെ വിശദീകരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ‘ഒരാള്&#x200d; ഇമാമിനോടൊന്നിച്ച് നിസ്കരിച്ചു കഴിഞ്ഞാല്&#x200d; ആ മുഴുവന്&#x200d; രാത്രി നിന്ന് നിസ്കരിച്ച പ്രതിഫലം അവന് എഴുതപ്പെടും’ (അബൂദാവൂദ്).<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2019/05/taraweeh.jpg" alt="taraweeh-prayer" width="1024" height="661" class="aligncenter size-full wp-image-13560" /><br />
നിര്&#x200d;വഹണരീതിയും സമയവും എല്ലാം തറാവീഹിന്&#x200d;റെ മഹത്ത്വം വിളിച്ചോതുന്നു. ഈ മഹത്തായ ഇബാദത്ത് നിര്&#x200d;വഹിക്കേണ്ടത് അല്&#x200d;പം സമയം എടുത്തിട്ടാവണമെന്ന് തറാവീഹ് എന്ന പദത്തില്&#x200d; നിന്ന് തന്നെ ലഭിക്കുന്നുണ്ട്. ഇടയ്ക്കിടെ ആശ്വാസത്തിന് സമയം ചെലവഴിക്കുന്നത് എന്നാണ് തറാവീഹ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.</p>
<p>ഇമാം നവവി(റ) എഴുതുന്നു: ഉമര്&#x200d;(റ)ന്&#x200d;റെ കാലത്ത് ജനങ്ങള്&#x200d; റമളാനില്&#x200d; ഇരുപത് റക്അത്തായിരുന്നു  തറാവീഹ് നിസ്കരിച്ചത് എന്ന സാഇബുബ്നു യസീദ്(റ)വില്&#x200d; നിന്നുള്ള ഹദീസിനെ ഇമാം ബൈഹഖി(റ)യും മറ്റും സ്വഹീഹായ സനദോടെ റിപ്പോര്&#x200d;ട്ട് ചെയ്തത് നാം തെളിവായി എടുക്കുന്നു (ശറഹുല്&#x200d; മുഹദ്ദബ്).<br />
<img decoding="async" src="http://www.quranreading.com/blog/wp-content/uploads/2018/05/1497253748ca587-original-6.jpg" width="750" height="497" alt="taraweeh" class="aligncenter size-large" /><br />
തറാവീഹ് ഇരുപത് റക്അത്ത് സുന്നത്താക്കിയതിന് പിന്നിലെ രഹസ്യം ഇബ്നു ഹജറുല്&#x200d; ഹൈതമി(റ) കുറിച്ചു: മുഅക്കദായ റവാതിബ് സുന്നത്ത് നിസ്കാരങ്ങള്&#x200d; പത്ത് റക്അത്താണ്. എന്നാല്&#x200d; റമളാന്&#x200d; കൂടുതല്&#x200d; പരിശ്രമിക്കേണ്ട മാസമായതിനാല്&#x200d; തറാവീഹിനെ അവകളുടെ ഇരട്ടി എണ്ണമാക്കപ്പെട്ടു (തുഹ്ഫ).  ഒരു ദിവസത്തിലെ ഫര്&#x200d;ളായ പതിനേഴ് റക്അത്തും ശക്തമായ സുന്നത്തുള്ള വിത്റ് നിസ്കാരത്തില്&#x200d; നിന്ന് മൂന്ന് റക്അത്തും കൂടിയ എണ്ണമാണ് ഇരുപത് ഈ തരത്തിലും അഭിപ്രായപ്പെട്ടിട്ടുണ്ട്.</p>
<p>The post <a href="https://www.valanchery.in/benefits-of-offering-taraweeh-prayers/">തറാവീഹ്: റമളാന്‍റെ ശ്രേഷ്ഠസുകൃതം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/benefits-of-offering-taraweeh-prayers/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലബാറിലെ മുസ്ലിം വിദ്യാർത്ഥികളുടെ രക്ഷിതാക്കളേ..വരാനിരിക്കുന്ന ഈ അപകടം അറിഞ്ഞുവയ്ക്കുക!</title>
		<link>https://www.valanchery.in/a-note-to-the-parents-of-the-muslim-girl-students-in-malabar/</link>
					<comments>https://www.valanchery.in/a-note-to-the-parents-of-the-muslim-girl-students-in-malabar/#respond</comments>
		
		<dc:creator><![CDATA[രാജേഷ് വി അമല]]></dc:creator>
		<pubDate>Wed, 08 May 2019 02:45:07 +0000</pubDate>
				<category><![CDATA[Articles]]></category>
		<category><![CDATA[cigi]]></category>
		<category><![CDATA[education]]></category>
		<category><![CDATA[fasal gafoor]]></category>
		<category><![CDATA[malabar]]></category>
		<category><![CDATA[muslim students]]></category>
		<category><![CDATA[note]]></category>
		<category><![CDATA[parents]]></category>
		<category><![CDATA[rank]]></category>
		<category><![CDATA[sslc]]></category>
		<category><![CDATA[students]]></category>
		<category><![CDATA[survey]]></category>
		<guid isPermaLink="false">https://www.valanchery.in/?p=13326</guid>

					<description><![CDATA[<p>ഹൈസ്കൂൾ, ഹയർ സെക്കണ്ടറി റിസൽട്ടിലെ മിന്നും തിളക്കവും മലപ്പുറത്തിന്റെ നേട്ടവും ആഘോഷിക്കുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് അപകടകരമായൊരു സാമൂഹിക പ്രശ്നമാണ്. മലബാറിലെ പെൺകുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസ നിലവാരവും ആൺകുട്ടികളുടെ വിദ്യാഭ്യാസ കുറവും, സാമൂഹിക ഇടപെടലിലും വിവാഹത്തിലും ദാമ്പത്യത്തിലുമെല്ലാം വലിയ വിള്ളലുകളാണ് വീഴ്ത്തിക്കൊണ്ടിരിക്കുന്നത് എന്ന സത്യമാണ് മറ നീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) സംഘടന മലബാറിലെ മൂന്ന് [&#8230;]</p>
<p>The post <a href="https://www.valanchery.in/a-note-to-the-parents-of-the-muslim-girl-students-in-malabar/">മലബാറിലെ മുസ്ലിം വിദ്യാർത്ഥികളുടെ രക്ഷിതാക്കളേ..വരാനിരിക്കുന്ന ഈ അപകടം അറിഞ്ഞുവയ്ക്കുക!</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>ഹൈസ്കൂൾ, ഹയർ സെക്കണ്ടറി റിസൽട്ടിലെ മിന്നും തിളക്കവും മലപ്പുറത്തിന്റെ നേട്ടവും ആഘോഷിക്കുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് അപകടകരമായൊരു സാമൂഹിക പ്രശ്നമാണ്. മലബാറിലെ പെൺകുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസ നിലവാരവും ആൺകുട്ടികളുടെ വിദ്യാഭ്യാസ കുറവും, സാമൂഹിക ഇടപെടലിലും വിവാഹത്തിലും ദാമ്പത്യത്തിലുമെല്ലാം വലിയ വിള്ളലുകളാണ് വീഴ്ത്തിക്കൊണ്ടിരിക്കുന്നത് എന്ന സത്യമാണ് മറ നീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) സംഘടന മലബാറിലെ മൂന്ന് ജില്ലകളിൽ നടത്തിയ ഒൗദ്യോഗിക വിവരശേഖരണത്തിൽ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഏ പ്ലസ്സുകളുടെ എണ്ണത്തിൽ അഭിമാനിക്കുമ്പോഴും വരാനിരിക്കുന്ന ഈ വലിയ സാമൂഹ്യ പ്രശ്നത്തെ മുസ്ലീം സമൂഹം കാണാതെ പോയാൽ ഗുരുതരമായ സാമൂഹിക പ്രത്യാഘാതമായിരിക്കും സംഭവിക്കുക.<br />
<img loading="lazy" decoding="async" src="https://media.gettyimages.com/photos/portrait-of-a-young-muslim-woman-with-traditional-headscarf-picture-id491542696?s=2048x2048" width="2048" height="1365" alt="muslim-students" class="alignnone size-large" /><br />
പ്ലസ് ടു &#8211; ബിരുദ തലങ്ങളിൽ 2016 ൽ നടത്തിയ സർവ്വേയുടെ വിശദാംശങ്ങളാണ് സംഘടന പുറത്തു വിടാൻ തയ്യാറായിരിക്കുന്നത്. സിജി ജനറൽ സെക്രട്ടറിയും കോഴിക്കോട് ഗവ.ആർട്സ് ആന്റ് സയൻസ് കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവിയുമായ ഡോ.സെഡ്.എ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ആൺ കുട്ടികളും പെൺകുട്ടികളും വിദ്യാഭ്യാസത്തോട് പുലർത്തുന്ന മനോഭാവവും അത് കൊണ്ടെത്തിക്കുന്ന പ്രശ്നങ്ങളും സങ്കീർണമാവുന്നു. പെട്ടന്ന് ജോലി കിട്ടണം എന്നാണ് ആൺകുട്ടികളിലെ വലിയൊരു വിഭാഗവും ആഗ്രഹിക്കുന്നത്. ഹൈസ്കൂൾ കാലം തൊട്ട് ഈയൊരു മനോഭാവം കാണാനുമാവും. പഠന കാലത്തു തന്നെ ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്ന ആൺകുട്ടികളുടെ തുടർ പഠനം പലപ്പോഴും അവിടെ അവസാനിക്കുന്നു. പെട്ടന്ന് പണം സമ്പാദിക്കുന്നതിനായി വിദേശത്തേക്ക് പറക്കുകയും സമ്പന്നനായി തിരികെയെത്തുമ്പോഴേക്കും കാത്തിരിക്കുന്നത് വിദ്യാസമ്പന്നയായ പെൺകുട്ടി! പലപ്പോഴും ഇത്തരം ബന്ധങ്ങളിലേക്ക് പെൺകുട്ടികൾ ഗത്യന്തരമില്ലാതെയാണ് ചെന്നെത്തുന്നത്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2019/05/muslim-students.jpg" alt="muslim-students" width="577" height="387" class="aligncenter size-full wp-image-13329" /><br />
ഇവയിൽ തന്നെ എൺപത് ശതമാനം മാർക്ക് ലഭിച്ചവർവരെയുണ്ട്. ആകർഷകമായ വരുമാനം, ബൈക്ക്, സ്മാർട്ട് ഫോൺ ഇവയൊക്കെത്തന്നെ അവയ്ക്കുള്ള ന്യായീകരണങ്ങൾ.കോളേജ് വിദ്യാഭ്യാസ മെടുത്താൽ കോഴ്സ് ദൈർഘ്യ കാരണത്താൽ ആൺകുട്ടികൾ വിമുഖത കാണിക്കുന്നു. ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ളോമ കോഴ്സുകളിലാണ് പലർക്കും താൽപര്യം. കേന്ദ്ര സർവ്വകലാശാലകളിലും വിദ്യാർത്ഥികളായി പെൺകുട്ടികൾ തന്നെ കൂടുതൽ.<br />
<img loading="lazy" decoding="async" src="https://media.gettyimages.com/photos/portrait-of-a-young-muslim-woman-with-traditional-headscarf-picture-id491542058?s=2048x2048" width="2048" height="1365" alt="muslim-girl" class="alignnone size-large" /><br />
കുടുംബ ബന്ധങ്ങളിലാണ് ഈ  അസന്തുലിതാവസ്ഥ വലിയ തോതിലാണ് ബാധിക്കുന്നത്. ബിരുദവും ബിരുദാനന്തരമോ ഉളള പെൺകുട്ടികൾ കുറഞ്ഞ വിദ്യാഭാസ യോഗ്യതയുള്ളവരെ വിവാഹം ചെയ്യാൻ മടിക്കുന്നു. നടന്നാലും അത്തരം വിവാഹങ്ങൾ പിന്നീട് പ്രശ്നങ്ങളിലക്ക് ചെന്നെത്തുന്നു. വിദ്യാഭ്യാസം കുറഞ്ഞ ഭർത്താക്കന്മാരുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നിട്ടുള്ളതിന് കുടുംബ കോടതികളിൽ പോയാൽ നിരവധിയായ തെളിവുകൾ ലഭിക്കുമെന്നും റിപ്പോർട്ട് പറയുന്നു. അതേ സമയം ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾക്ക് വരനെ കിട്ടാൻ ബുദ്ധിമുട്ടുന്നു. ഈ സ്ഥിതി മൂലം &#8216;കിട്ടിയവ&#8217;യിൽ തൃപ്തിയടയേണ്ടി വരുന്നു. &#8220;ഉയർന്ന പോസ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ഭർത്താക്കന്മാർ പലപ്പോഴു വിദ്യാഭ്യാസം ആവശ്യമില്ലാത്ത ജോലി ചെയ്യുന്നവരായി കാണുന്നു. മുസ്ലിം ആൺകുട്ടിക്ക് എങ്ങനെയെങ്കിലും നാല് കാശുണ്ടാക്കിയാൽ മതി&#8221; എം.ഇ.എസ് പ്രസിഡന്റ്  ഡോ. ഫസൽ ഗഫൂർ പറയുന്നു. പലപ്പോഴും ഈഗോ പ്രശ്നങ്ങൾ സംഭവിക്കുന്നു. പെൺകുട്ടിയുടെ വിദ്യാഭ്യാസ കൂടുതൽ കൊണ്ടാണ് പലപ്പോഴും ദാമ്പത്യ പീഡനം പൊട്ടി പുറപ്പെടുന്നത്. മുസ്ലിം സമുദായത്തിലെ പുരുഷ മേധാവിത്തവും ഇതിന് വിനയാവുന്നു. ജോലി സ്ഥലത്തെ  സമ്പർക്കം, രാത്രി ഡ്യൂട്ടി, ജോലി ചെയ്തുണ്ടാക്കിയ പണം.. പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. ഗൾഫ് ജോലികൾ വിവാഹ കമ്പോളത്തിൽ വിദ്യാഭ്യാസ അന്തരത്തെ കുറച്ചിരുന്നെങ്കിലും ഗൾഫിലെ കൂട്ട പിരിച്ചുവിടൽ പ്രശ്നങ്ങളെ വീണ്ടും വലുതാക്കി മാറ്റി. വിദ്യാസമ്പന്നയായ ഭാര്യ സ്വാതന്ത്യ ബോധം പുലർത്തുകയും അവ കുടുംബത്തിനകത്തെ ആൺ അധീശ മനോഭാവത്തിന് വിപരീതമാവുകയും പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.വിദ്യാസമ്പന്നരായ പെൺ കുട്ടികൾ തങ്ങളുടെ ഭർത്താവിനെ സമൂഹത്തിൽ അവതരിപ്പിക്കേണ്ടി വരുമ്പോൾ  മടിക്കുന്ന അനുഭവങ്ങളുമുണ്ട്. വിദ്യാഭ്യാസ കാലത്ത് വിവാഹിതയാവുന്ന പെൺകുട്ടികളെ തുടർപഠനത്തിനയക്കണം എന്ന ഉറപ്പ് വരന്റെ വീട്ടുകാരെ സമ്മതിപ്പിക്കേണ്ടി വരുന്ന ഒരു അവസ്ഥ കൂടി വന്നു നിൽക്കുന്നു. അധികം വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യാൻ താൽപര്യമില്ല എന്ന് പറയുന്നവരുടെ എണ്ണം കൂടി വരുന്നു. കാരണം ആൺകുട്ടിയുടെ പഠിപ്പ് കുറവ് തന്നെ!<br />
<img loading="lazy" decoding="async" src="https://media.gettyimages.com/photos/prize-students-from-a-traditional-muslim-girls-schools-attend-a-at-picture-id107982184" width="1024" height="683" alt="girls" class="alignnone size-large" /><br />
മലബാറിൽ ഉന്നത വിദ്യാഭ്യാസം നേടിയ എത്ര മുസ്ലീം സ്ത്രീകൾ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ ജോലിക്ക് പോകാതിരിക്കുന്നു എന്നത് മനസ്സിലാവുമ്പോഴേ ഈ സാമൂഹിക പ്രശ്നത്തിന്റെ ആഴം മനസ്സിലാവൂ. ആൺ കുട്ടികളേയും പഠിപ്പിക്കുക എന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം. ഉന്നത പഠനത്തിനു ശേഷമുള്ള ഈ വെറുതേയിരിപ്പ് സാക്ഷര കേരളത്തിന്റെ മറ്റൊരു ശാപമാണെന്ന് കൂട്ടി വായിക്കേണ്ടി വരുമെന്ന വലിയ സൂചനയാണ് ഈ വിവരശേഖരണം നൽതുന്നത്. ഇനിയും അവഗണിച്ചാൽ മൂർത്തമായ വലിയ സാമൂഹിക പ്രശ്നമായി മാറാൻ അധിക കാലം വേണ്ടി വരില്ല.<br />
കടപ്പാട്: പി.എസ് റംഷാദ്/ ഇന്ത്യൻ എക്സ്പ്രസ്</p>
<p>The post <a href="https://www.valanchery.in/a-note-to-the-parents-of-the-muslim-girl-students-in-malabar/">മലബാറിലെ മുസ്ലിം വിദ്യാർത്ഥികളുടെ രക്ഷിതാക്കളേ..വരാനിരിക്കുന്ന ഈ അപകടം അറിഞ്ഞുവയ്ക്കുക!</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/a-note-to-the-parents-of-the-muslim-girl-students-in-malabar/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടത്താണിയിലെ ഗൃഹാതുരമായ ചില വൈകുന്നേര കാഴ്ചകൾ</title>
		<link>https://www.valanchery.in/some-of-the-nostalgic-views-from-the-villages-in-randathani/</link>
					<comments>https://www.valanchery.in/some-of-the-nostalgic-views-from-the-villages-in-randathani/#respond</comments>
		
		<dc:creator><![CDATA[രാജേഷ് വി അമല]]></dc:creator>
		<pubDate>Wed, 07 Nov 2018 15:59:22 +0000</pubDate>
				<category><![CDATA[Articles]]></category>
		<category><![CDATA[gather]]></category>
		<category><![CDATA[nostalgic]]></category>
		<category><![CDATA[people]]></category>
		<category><![CDATA[randathani]]></category>
		<category><![CDATA[talk]]></category>
		<guid isPermaLink="false">https://www.valanchery.in/?p=10579</guid>

					<description><![CDATA[<p>കോട്ടക്കൽ: ദിനംപ്രതി വേഗതയേറിക്കൊണ്ടിരിക്കുന്ന പുതു ലോകം ഏറെ യാന്ത്രികവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഓരോ ദിനവും സമയത്താൽ ചുറ്റപ്പെട്ടു നീങ്ങുന്ന മനുഷ്യ ജീവിതങ്ങൾ. സമയം ഭരിക്കുന്ന പുതു ലോകത്ത് വിനോദം പോലും കച്ചവടവൽക്കരിക്കപ്പെട്ടു. മാനസികോല്ലാസത്തിനുപോലും സമയമില്ലാത്ത പുതുമനുഷ്യൻ സമ്മർദ്ദങ്ങളും രോഗങ്ങളും പേറി നടന്നു നീങ്ങുന്നു. പരസ്പരം ഒന്നു മിണ്ടാൻ പോലും നേരമില്ലാത്ത മനുഷ്യർ &#8216;തിരക്കിലാണ്&#8217; എന്ന ആഢംബരത്തെ അണിഞ്ഞകലുന്നു. കോട്ടക്കൽ രണ്ടത്താണി അങ്ങാടിയിലെ വൈകുന്നേരകാഴ്ചകൾ ഇവയ്ക്കെല്ലാം ചില [&#8230;]</p>
<p>The post <a href="https://www.valanchery.in/some-of-the-nostalgic-views-from-the-villages-in-randathani/">രണ്ടത്താണിയിലെ ഗൃഹാതുരമായ ചില വൈകുന്നേര കാഴ്ചകൾ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കോട്ടക്കൽ: ദിനംപ്രതി വേഗതയേറിക്കൊണ്ടിരിക്കുന്ന പുതു ലോകം ഏറെ യാന്ത്രികവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഓരോ ദിനവും സമയത്താൽ ചുറ്റപ്പെട്ടു നീങ്ങുന്ന മനുഷ്യ ജീവിതങ്ങൾ. സമയം ഭരിക്കുന്ന പുതു ലോകത്ത്  വിനോദം പോലും കച്ചവടവൽക്കരിക്കപ്പെട്ടു. മാനസികോല്ലാസത്തിനുപോലും സമയമില്ലാത്ത പുതുമനുഷ്യൻ സമ്മർദ്ദങ്ങളും രോഗങ്ങളും പേറി നടന്നു നീങ്ങുന്നു. പരസ്പരം ഒന്നു മിണ്ടാൻ പോലും നേരമില്ലാത്ത മനുഷ്യർ &#8216;തിരക്കിലാണ്&#8217; എന്ന ആഢംബരത്തെ അണിഞ്ഞകലുന്നു.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.49-PM-1024x575.jpeg" alt="randathani-evening" width="1024" height="575" class="aligncenter size-large wp-image-10583" srcset="https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.49-PM-1024x575.jpeg 1024w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.49-PM-300x169.jpeg 300w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.49-PM-150x84.jpeg 150w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.49-PM-500x281.jpeg 500w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.49-PM.jpeg 1280w" sizes="auto, (max-width: 1024px) 100vw, 1024px" /><br />
കോട്ടക്കൽ രണ്ടത്താണി അങ്ങാടിയിലെ വൈകുന്നേരകാഴ്ചകൾ ഇവയ്ക്കെല്ലാം ചില പൊളിച്ചെഴുത്തുകളാണ് പകർന്നുനൽകുന്നത്. അങ്ങാടികളിലും കടകളിലും പാടത്തും നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളും പങ്കുവച്ച് കടന്നു പോയ ആ നല്ല കാലത്തിന്റെ ചില ഓർമ്മപ്പെടുത്തലുകളാണ് രണ്ടത്താണി കെ.എം.എസ് മരമില്ലിനു മുൻവശത്ത് വൈകുന്നേരം ആസ്വദിക്കുന്ന മറുനാടൻ തൊഴിലാളികൾ നൽകുന്നത്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.51-PM1-1024x575.jpeg" alt="randathani-evening" width="1024" height="575" class="aligncenter size-large wp-image-10580" srcset="https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.51-PM1-1024x575.jpeg 1024w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.51-PM1-300x169.jpeg 300w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.51-PM1-150x84.jpeg 150w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.51-PM1-500x281.jpeg 500w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.51-PM1.jpeg 1280w" sizes="auto, (max-width: 1024px) 100vw, 1024px" /><br />
ഒഡീഷ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നും വിവിധ പണികൾക്കായി രണ്ടത്താണിയിലെത്തിയവരാണ് ജോലിയ്ക്ക് ശേഷമുള്ള വൈകുന്നേരം ഈർച്ചമില്ലിനു മുൻവശം കൂട്ടിയിട്ട മരത്തടികളിൽ ഒത്തുചേർന്നിരുന്ന് വിശ്രമവേളകളെ ആനന്ദമാക്കുന്നത്. പത്തെഴുപതോളം ആളുകൾ  മരത്തടികളിൽ നിരന്നിരിക്കുന്ന രണ്ടത്താണിയുടെ വൈകുന്നേര കാഴച ഗൃഹാതുരമായ ചില ഓർമ്മകളാണ് സമ്മാനിക്കുന്നത്. മറുനാടൻ തൊഴിലാളികൾക്കൊപ്പം നാട്ടുകാരുടെയും വൈകുന്നേര ഇരിപ്പിടവും പരന്നു കിടക്കുന്ന ഈ മരത്തടികൾ തന്നെ.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.51-PM-1024x575.jpeg" alt="randathani-evening" width="1024" height="575" class="aligncenter size-large wp-image-10581" srcset="https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.51-PM-1024x575.jpeg 1024w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.51-PM-300x169.jpeg 300w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.51-PM-150x84.jpeg 150w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.51-PM-500x281.jpeg 500w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.51-PM.jpeg 1280w" sizes="auto, (max-width: 1024px) 100vw, 1024px" /><br />
കെട്ടിടനിർമ്മാണപണികൾക്കായും മറ്റും എത്തിയ ഈ മറുനാടൻ തൊഴിലാളികളുടെ  ഒഴിവുവേളയിലെ വെറുമൊരു ഇരിപ്പിടങ്ങൾ മാത്രമല്ല ഈയിടം. കൂട്ടത്തിൽ ആർക്കെങ്കിലും സാമ്പത്തികമായോ മറ്റോ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ കൂടെയുള്ളവരിൽ നിന്നും പണം സ്വരൂപിക്കുന്നതും പല വിഷയങ്ങളിലും തീരുമാനങ്ങൾ എടുക്കുന്നതും ഇവിടെ വച്ചുതന്നെ. കൂട്ടത്തിലെ പലരും കുടുംബാംഗങ്ങളാണ്. മിക്കവരും കോൺട്രാക്ടറുടെ കീഴിലാണ് പണിയെടുക്കുന്നത്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.50-PM-1024x575.jpeg" alt="randathani-evening" width="1024" height="575" class="aligncenter size-large wp-image-10582" srcset="https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.50-PM-1024x575.jpeg 1024w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.50-PM-300x169.jpeg 300w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.50-PM-150x84.jpeg 150w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.50-PM-500x281.jpeg 500w, https://www.valanchery.in/wp-content/uploads/2018/11/WhatsApp-Image-2018-11-07-at-9.09.50-PM.jpeg 1280w" sizes="auto, (max-width: 1024px) 100vw, 1024px" /><br />
ജോലി കാര്യങ്ങൾ തിരക്കിയും നാട്ടിലെ യും കുടുംബത്തിലെയും  വിശേഷങ്ങളറിയാനും പ്രണയിനിയുമായി ഫോണിൽ സല്ലപിക്കാനുമൊക്കെയായി ഒത്തുചേർന്നുള്ള മരത്തടികളിലെ ഈ ഇരുത്തം കാഴ്ചക്കാർക്ക് പോയകാലത്തിന്റെ ചില നിറമുള്ള ഓർമ്മകളാണ് നൽകുന്നത്.</p>
<p>The post <a href="https://www.valanchery.in/some-of-the-nostalgic-views-from-the-villages-in-randathani/">രണ്ടത്താണിയിലെ ഗൃഹാതുരമായ ചില വൈകുന്നേര കാഴ്ചകൾ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/some-of-the-nostalgic-views-from-the-villages-in-randathani/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭ്രപാളിയിലെ പെണ്ണെഴുത്തുകള്‍</title>
		<link>https://www.valanchery.in/study-about-revatis-career-with-respect-to-her-works-as-actress-and-director/</link>
					<comments>https://www.valanchery.in/study-about-revatis-career-with-respect-to-her-works-as-actress-and-director/#respond</comments>
		
		<dc:creator><![CDATA[രാജേഷ് വി അമല]]></dc:creator>
		<pubDate>Sun, 02 Sep 2018 15:44:28 +0000</pubDate>
				<category><![CDATA[Articles]]></category>
		<category><![CDATA[actress]]></category>
		<category><![CDATA[film]]></category>
		<category><![CDATA[malayalam]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[moonam mura]]></category>
		<category><![CDATA[pen pattananm]]></category>
		<category><![CDATA[revati]]></category>
		<category><![CDATA[tamil]]></category>
		<guid isPermaLink="false">https://www.valanchery.in/?p=9694</guid>

					<description><![CDATA[<p>ഇന്ത്യന്‍ നടി എന്ന പരിചിത വിശേഷണത്തിനും അപ്പുറം നില്‍ക്കുന്നതാണ് രേവതിയുടെ പ്രവര്‍ത്തനമണ്ഡലങ്ങള്‍.വ്യക്തമായ ലക്ഷ്യബോധം മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നു വിവിധ മേഖലകളിലേക്കുള്ള അവരുടെ കടന്നുവരവ്.നായകനെ പിന്‍പറ്റി തുടരുന്ന സാമ്പ്രദായിക സ്വഭാവത്തിന് തന്നിലൂടെ ചില മാതൃകകള്‍ മുന്നോട്ടുവച്ചു.ഇവിടെ,രേവതി അഭിനയിച്ച് പുറത്തുവന്ന മലയാളം,തമിഴ് ഭാഷകളിലെ 94 ചിത്രങ്ങളില്‍ കഥാപാത്രപ്രധാന്യമുള്ളവയില്‍ സ്ത്രീസ്വത്വാവിഷ്കാര സ്വഭാവം എങ്ങിനെയെന്ന് പരിശോധിക്കുകയും അതോടൊപ്പം കഥാപാത്ര തെരഞ്ഞെടുപ്പില്‍ സംഭവിച്ച വീഴ്ചകളും വിശകലനം ചെയ്യുന്നു. &#8216;എന്‍റെയും എന്‍റെ കുഞ്ഞുങ്ങളുടെയും അസ്തിത്വത്തിന്‍റെ [&#8230;]</p>
<p>The post <a href="https://www.valanchery.in/study-about-revatis-career-with-respect-to-her-works-as-actress-and-director/">അഭ്രപാളിയിലെ പെണ്ണെഴുത്തുകള്‍</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; നടി എന്ന പരിചിത വിശേഷണത്തിനും അപ്പുറം നില്&#x200d;ക്കുന്നതാണ് രേവതിയുടെ പ്രവര്&#x200d;ത്തനമണ്ഡലങ്ങള്&#x200d;.വ്യക്തമായ ലക്ഷ്യബോധം മുന്നില്&#x200d;ക്കണ്ടുകൊണ്ടായിരുന്നു വിവിധ മേഖലകളിലേക്കുള്ള അവരുടെ കടന്നുവരവ്.നായകനെ പിന്&#x200d;പറ്റി തുടരുന്ന സാമ്പ്രദായിക സ്വഭാവത്തിന് തന്നിലൂടെ ചില മാതൃകകള്&#x200d; മുന്നോട്ടുവച്ചു.ഇവിടെ,രേവതി അഭിനയിച്ച് പുറത്തുവന്ന മലയാളം,തമിഴ് ഭാഷകളിലെ 94 ചിത്രങ്ങളില്&#x200d; കഥാപാത്രപ്രധാന്യമുള്ളവയില്&#x200d; സ്ത്രീസ്വത്വാവിഷ്കാര സ്വഭാവം എങ്ങിനെയെന്ന് പരിശോധിക്കുകയും അതോടൊപ്പം കഥാപാത്ര തെരഞ്ഞെടുപ്പില്&#x200d; സംഭവിച്ച വീഴ്ചകളും വിശകലനം ചെയ്യുന്നു.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/08/WhatsApp-Image-2018-08-29-at-22.42.01.jpeg" alt="actress revati" width="325" height="214" class="aligncenter size-full wp-image-9697" srcset="https://www.valanchery.in/wp-content/uploads/2018/08/WhatsApp-Image-2018-08-29-at-22.42.01.jpeg 325w, https://www.valanchery.in/wp-content/uploads/2018/08/WhatsApp-Image-2018-08-29-at-22.42.01-300x198.jpeg 300w, https://www.valanchery.in/wp-content/uploads/2018/08/WhatsApp-Image-2018-08-29-at-22.42.01-150x99.jpeg 150w" sizes="auto, (max-width: 325px) 100vw, 325px" /><br />
&#8216;എന്&#x200d;റെയും എന്&#x200d;റെ കുഞ്ഞുങ്ങളുടെയും അസ്തിത്വത്തിന്&#x200d;റെ ആധാരമാകാനായി,കാലിടുക്കുകളെ വിശുദ്ധമാക്കിയൊഴുകി പാദങ്ങളെ നനയ്ക്കുന്ന,ആകാശങ്ങളെയും പാതാളങ്ങളെയും ശുദ്ധീകരിച്ച് ഭൂമിയില്&#x200d; പതിക്കുന്ന എന്&#x200d;റെ ചുവപ്പിന്&#x200d;റെ സിന്ധൂരമാണ് ഞാനെന്ന പെണ്ണിന്&#x200d;റെ ഏറ്റവും വലിയ അഹങ്കാരവും&#8217; &#8211; സിതാര എസ്<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/08/WhatsApp-Image-2018-08-29-at-22.42.011.jpeg" alt="actress revati" width="443" height="332" class="aligncenter size-full wp-image-9696" srcset="https://www.valanchery.in/wp-content/uploads/2018/08/WhatsApp-Image-2018-08-29-at-22.42.011.jpeg 443w, https://www.valanchery.in/wp-content/uploads/2018/08/WhatsApp-Image-2018-08-29-at-22.42.011-300x225.jpeg 300w, https://www.valanchery.in/wp-content/uploads/2018/08/WhatsApp-Image-2018-08-29-at-22.42.011-150x112.jpeg 150w" sizes="auto, (max-width: 443px) 100vw, 443px" /><br />
മലയാളത്തിലുണ്ടായിട്ടുള്ള നടിമാരില്&#x200d; ഏറ്റവും അധികം ലക്ഷ്യബോധം പ്രകടിപ്പിച്ച നടിയായിട്ടാണ് രേവതിയെ കണക്കാക്കാര്. ആ ഒരു ലക്ഷ്യബോധം തുടക്കം മുതല്&#x200d; ഉണ്ടാവുകയും അത് നിലനിര്&#x200d;ത്തുകയും പ്രാവര്&#x200d;ത്തികമാക്കാന്&#x200d; ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.എനിക്ക് ചലഞ്ച് ചെയ്യണം.i like to be challenged എന്ന അവരുടെ ആപ്തവാക്യംതന്നെയാണ്. ഇന്നില്&#x200d; വരെയുള്ള അവരുടെ ഉയര്&#x200d;ച്ചയുടെ കേന്ദ്രഘടകവും. ഒരു കാരണവുമില്ലാതെ കഥാപാത്രത്തെ സ്വീകരിക്കില്ല, കഥ കേട്ടതിനു ശേഷമേ അഭിനയം എന്നീ ഉറച്ച നിലപാടുകള്&#x200d; അവര്&#x200d; തുടക്കം മുതലേ നിലനിര്&#x200d;ത്തിപ്പോരുന്നു. കഥയെന്തായാലും നായികയ്ക്ക് എന്തെങ്ങിലും ചെയ്യാനുണ്ടാകണം എന്ന കര്&#x200d;ശന നിലപാടും തുടര്&#x200d;ന്നുപോന്നു. അഭിനയത്തിന്&#x200d;റെ കാര്യത്തിലും രേവതി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഈ പ്രതിബദ്ധതതന്നെയാണ് രേവതിയെ രേവതിയക്കുന്നതും. നൂറുശതമാനം തന്നെത്തന്നെ വിട്ടുകൊടുക്കാനാകുന്നില്ലെങ്കില്&#x200d; അവര്&#x200d; ഒരു സിനിമയുടെ ഭാഗമാകില്ല. സ്ത്രീ ശരീരത്തിന്&#x200d;റെ പ്രദര്&#x200d;ശന സാധ്യതകളെ സിനിമാവ്യവസായം കൊണ്ടാടുമ്പോള്&#x200d; അത്തരം പ്രവണതകള്&#x200d;ക്കെതിരെ ശക്തമായൊരു പ്രതിഷേധംകൂടിയായിമാറുന്നുണ്ട് രേവതിയുടെ കഥാപാത്രങ്ങളും വേഷവിധാനങ്ങളും. അര്&#x200d;ത്ഥമില്ലാത്ത വേഷങ്ങള്&#x200d; അവരെ മലയാളത്തില്&#x200d;നിന്നും അകറ്റി. ഫാദേഴ്സ് ഡേ എന്ന മലയാളചിത്രത്തിലെ രേവതിയുടെ, പുലര്&#x200d;ച്ചെ മഴ നനഞ്ഞ്,കടലതീരത്തുവച്ചുള്ള അഭിനയം,അതും വിവിധ വേഷങ്ങള്&#x200d; മാറ്റിധരിച്ചുകൊണ്ടുള്ള പല ഷോട്ടുകള്&#x200d;. സാധാരണ നിലയില്&#x200d; ഒരു ആര്&#x200d;ട്ടിസ്റ്റും സമ്മതിക്കാറില്ല. ഇതെല്ലം ആ അര്&#x200d;പ്പണബോധത്തെയാണ്‌ കാണിക്കുന്നത്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/08/WhatsApp-Image-2018-08-29-at-22.42.02.jpeg" alt="actress revati" width="519" height="397" class="aligncenter size-full wp-image-9695" srcset="https://www.valanchery.in/wp-content/uploads/2018/08/WhatsApp-Image-2018-08-29-at-22.42.02.jpeg 519w, https://www.valanchery.in/wp-content/uploads/2018/08/WhatsApp-Image-2018-08-29-at-22.42.02-300x229.jpeg 300w, https://www.valanchery.in/wp-content/uploads/2018/08/WhatsApp-Image-2018-08-29-at-22.42.02-150x115.jpeg 150w, https://www.valanchery.in/wp-content/uploads/2018/08/WhatsApp-Image-2018-08-29-at-22.42.02-500x382.jpeg 500w" sizes="auto, (max-width: 519px) 100vw, 519px" /><br />
സിനിമ എന്നത് ഒരു കലയും അതിലുപരി അത് കച്ചവടംകൂടിയാകയാല്&#x200d; അല്പം വിട്ടുവീഴ്ചകളും പരാജയങ്ങളും സ്വാഭാവികമായും സംഭവിക്കുന്നതാണ്. രേവതിയുടെ കാര്യത്തില്&#x200d; വിട്ടുവീഴ്ച്ചകളല്ല പരാജയങ്ങളാണ് പല ചിത്രങ്ങളെ സംബന്ധിച്ചും സംഭവിച്ചിട്ടുള്ളത്. അതേസമയം സ്ത്രീ വെറും ശരീരം മാത്രമല്ല എന്നത് കഥാപാത്രങ്ങളിലൂടെ അവര്&#x200d; അടിവരയിട്ട് കാണിച്ചുതരുന്നു. ആദ്യ ചിത്രത്തില്&#x200d;.അഭിനയിക്കുന്നതിന് മുമ്പേ, സംവിധായകന്&#x200d; ഭാരതിരാജയോട് തൊട്ടുരുമ്മിയുള്ള അഭിനയങ്ങള്&#x200d; തന്നില്&#x200d;നിന്നും പ്രതീക്ഷിക്കേണ്ട എന്ന വ്യക്തമായ നിലപാട് അവര്&#x200d; അറിയിച്ചു.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബോളിവുഡ് എന്നിവയൊക്കെ തട്ടകമാക്കി. സംവിധായിക, ഭരതനാട്യം നര്&#x200d;ത്തകി, സാമൂഹിക പ്രവര്&#x200d;ത്തക, വിവിധ ഫിലിം ഫെസ്റ്റുകളില്&#x200d; അംഗം,തിയേറ്റര്&#x200d; ഡ്രാമ ആര്&#x200d;ട്ടിസ്റ്റ്, ഡബ്ബിംഗ് ആര്&#x200d;ട്ടിസ്റ്റ് ഇങ്ങനെ പോകുന്നു കയ്യടക്കിയ മേഖലകള്&#x200d;. രേവതിയെ ഒരു നടിയായി മാത്രം ഒതുക്കപ്പെടാന്&#x200d; കഴിയില്ല. സ്ത്രീക്കും ചിലതെല്ലാം ചെയ്യാന്&#x200d; കഴിയും എന്നവര്&#x200d; കാണിച്ചുതന്നു. സൂപ്പര്&#x200d;സ്റ്റാറുകള്&#x200d; ഏകപക്ഷീയമായി നിയന്ത്രിച്ച് കൊണ്ടുപോകുന്ന ഇതിവൃത്തത്തിലെ മേമ്പൊടിയോ അലങ്കാരമോ ആയി അരികുപറ്റിക്കഴിയുന്ന സ്ത്രീകഥാപാത്രങ്ങളാണിന്ന് സിനിമയിലെ നായികമാര്&#x200d;. അതുകൊണ്ടുതന്നെ സ്വതന്ത്രമായ മുന്&#x200d;കൈകള്&#x200d; നഷ്ടപ്പെടുകയും സ്ത്രീകഥാപാത്രങ്ങള്&#x200d; പൂര്&#x200d;ണമായും പ്രാന്തവല്&#x200d;ക്കരിക്കപെടുകയും ചെയ്യുന്നു. നായകനെ കേന്ദ്രീകരിച്ചു മാത്രം വികസിക്കുന്ന പ്ലോട്ടിന്&#x200d;റെ വികാസത്തിന് ഉപയോഗിക്കുന്ന ഒരു വസ്തുവായി സ്ത്രീകഥാപാത്രം അവന്&#x200d;റെ നിഴലിലേക്കൊതുങ്ങി. നായകന്&#x200d;റെ സ്വഭാവ ചിത്രീകരണത്തെ പുഷ്ട്ടിപ്പെടുത്തുന്നത് മാത്രമായി അവളുടെ ചുമതല. സെല്ലുലോയ്ഡിനെ വായനയ്ക്ക് വിധേയമാക്കുന്നതിലൂടെ മാത്രമേ സ്ത്രീക്കിനിയും മുന്നോട്ടുപോകാന്&#x200d; സാധിക്കൂ. ഈ വസ്തുതകള്&#x200d; രേവതി കൃത്യസമയത്ത് മനസിലാക്കിയതിനാലാണ് സംവിധാനത്തിലേക്ക് തിരിഞ്ഞ് തനിയ്ക്ക് പറയാനുള്ള വസ്തുതകള്&#x200d; ചിത്രങ്ങളിലൂടെ അവതരിപ്പിച്ചത്.<br />
നായികയുടെ പ്രായം സിനിമ വ്യവസായത്തില്&#x200d; ഒരു വലിയ തടസ്സമായതിനാല്&#x200d; ചെയ്യാന്&#x200d; കഴിയുന്നിടത്തോളം ശക്തമായ റോളുകള്&#x200d; നായികാ കാലത്ത് ചെയ്ത നേരെ ക്യാമറയ്ക്ക് മുന്നില്&#x200d;നിന്നും പിന്നിലേയ്ക്ക് മാറ്റി തന്&#x200d;റെ പ്രവര്&#x200d;ത്തനമണ്ഡലം.<br />
<img loading="lazy" decoding="async" src="https://images.indianexpress.com/2015/04/revathi759.jpg" width="759" height="422" alt="revathi" class="aligncenter size-large" /><br />
ആഘോഷങ്ങളില്&#x200d; നിന്നും അകന്നുമാറി തന്&#x200d;റേതായ ലോകത്ത് തിരക്കാവാനാണ് അവര്&#x200d; ആഗ്രഹിക്കുന്നത്.&#8221;സിനിമയ്ക്ക് പുറത്താണ് ഞാനിപ്പോള്&#x200d; കൂടുതല്&#x200d; സമയവും ചെലവഴിക്കുന്നത്.എന്&#x200d;റെ ചിന്തകളും ഒപ്പം മനസ്സും വിശാലമായിരിക്കുന്നു. ധാരാളം സൗഹൃദങ്ങള്&#x200d; എനിക്കുണ്ട്. അവരോടൊപ്പം ചേര്&#x200d;ന്ന് ഞാന്&#x200d; പുതിയ ആശയങ്ങള്&#x200d; കണ്ടെത്തുന്നു. സുഹാസിനി, ശോഭ, രോഹിണി.. ഇവരെല്ലാം എനിക്കൊപ്പമുണ്ട്&#8221; എന്ന അവരുടെ വാക്കുകള്&#x200d; കൂടുതല്&#x200d; ബലം നല്&#x200d;കുന്നതാണ്.സംവിധാനം ചെയ്ത അഞ്ചു ചിത്രങ്ങളും തികച്ചും സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.2004ല്&#x200d; പുറത്തുവന്ന അവരുടെ ഫിര്&#x200d; മിലേംഗ എയ്ഡ്സിനെ ഗൌരവമായി ചര്&#x200d;ച്ചചെയ്യുന്ന ആദ്യ ഹിന്ദി ചിത്രംകൂടിയാണ്. അര്&#x200d;പ്പണബോധമുള്ള കരുത്തുള്ള വനിതയായാണ്‌ തമിഴ്-മലയാളം ചിത്രങ്ങളിലും അവര്&#x200d; പ്രത്യക്ഷപ്പെടുന്നത്.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/0X4w7PhKIcE" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
കഥാപാത്രങ്ങളുടെ സ്വഭാവം, വിരചിക്കുന്ന മേഘലകള്&#x200d; ഇവ മാത്രമല്ല രേവതിയെന്ന വ്യക്തിയേയും കഥാപാത്രങ്ങളെയും വേരിട്ടുനിര്&#x200d;ത്തുന്നതും. വേഷങ്ങളില്&#x200d; പോലും ആ വ്യത്യസ്തത കാണാം. നിറഭേദങ്ങളാലുള്ള പരമ്പരാഗത സാരികളുടെ വൈവിധ്യം, വ്യക്തിത്വത്തിന്&#x200d;റെ അടയാളമായി കണക്കാക്കാവുന്ന സിന്ധൂരപ്പൊട്ട് തുടങ്ങിയവ അവര്&#x200d; അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും കടന്നുവരുന്നു. ചില ചിത്രങ്ങളില്&#x200d; ആ സിന്ദൂരം കഥഭാഗമായി മാറുന്നു. ഒപ്പം ചുകപ്പിന്&#x200d;റെ നാനാര്&#x200d;ത്ഥങ്ങളെ അത് സ്ഫുരിപ്പിക്കുന്നു. സ്വതന്ത്രയായ സ്ത്രീ, സ്നേഹം, ഭാര്യ-ഭര്&#x200d;തൃ ബന്ധം, വിശ്വാസം, പുരുഷ വഞ്ചന, അവിശ്വാസം, വിഷാദം, മൌനത്തിലൂടെയുള്ള പ്രതികരിക്കല്&#x200d;, വിരഹം, മോഹം-സ്നേഹം എന്നിവയുടെ ത്യജിക്കല്&#x200d;, ദുഖം അടക്കിപ്പിടിക്കല്&#x200d;, ഇഷ്ട പുരുഷനോടോപ്പമുള്ള സ്വതന്ത്രജീവിതം തുടങ്ങിയ വിവിധ മാനസിക തലങ്ങള്&#x200d; രേവതിയുടെ കഥാപാത്രങ്ങളില്&#x200d; നിറയുന്നു.<br />
<img loading="lazy" decoding="async" src="https://s3.ap-southeast-1.amazonaws.com/cdn.deccanchronicle.com/sites/default/files/09REVATHI%20PHOTOS%20(1).jpg" width="619" height="376" alt="revathi" class="alignnone size-large" /><br />
മലയാളത്തിലും തമിഴിലുമായി അവര്&#x200d; അഭിനയിച്ച് പുറത്തുവന്ന 94 ചിത്രങ്ങളില്&#x200d; പ്രാധാന്യം നിറഞ്ഞവയെ നിരീക്ഷണത്തിനെടുത്ത് അവയിലെ സ്ത്രീ സ്വത്വാവിഷ്കാരം എപ്രകാരമാണെന്ന് വിശകലനം ചെയ്യുകയാണിനി; ഒപ്പം അവരുടെ വീഴ്ചകളും.<br />
രേവതിയുടെ കഥാപാത്രങ്ങളുടെ സ്വഭാവത്തെ മുന്&#x200d;നിര്&#x200d;ത്തി രണ്ടു കാലഘട്ടങ്ങളായി വിഭജിക്കാനാകും. വിവാഹജീവിതത്തിന് മുന്&#x200d;പുള്ള കാലത്തെ കഥാപാത്രങ്ങളും വിവാഹശേഷമുള്ള കഥാപാത്രങ്ങളും. മണ്&#x200d;വാസന എന്ന തമിഴ് ചിത്രമാണ്‌ രേവതിയുടെ ആദ്യചിത്രം. ഈ ചിത്രം കഥകേള്&#x200d;ക്കാതെ അഭിനയിച്ചു എന്നതിന് പിന്നിലെ പല ചിന്തകളും പൊരുത്തപ്പെടും. തമിഴിലെ പ്രശസ്ത സംവിധായകന്&#x200d;, നല്ലൊരു അടിത്തറ ലഭ്യമാകും തുടങ്ങിയ വസ്തുതകള്&#x200d;തന്നെ. സംവിധായകന്&#x200d; ആശ എന്ന യഥാര്&#x200d;ത്ഥ നാമത്തെ രേവതിയെന്നാക്കിയതും വിജയസൂചകമായിമാറി പിന്നീട്. മണ്&#x200d;വസനയെന്ന ചിത്രത്തില്&#x200d; തന്&#x200d;റെ സിന്ദൂരം അതിന്&#x200d;റെ ഔന്നിത്യത്തോടെ പ്രകാശിച്ചുനില്&#x200d;ക്കുന്നു. മരണമുള്&#x200d;പ്പെടെയുള്ള ജീവിതദുരന്ത നിമിഷങ്ങളില്&#x200d; ഒരു ശരാശരി കൌമാരക്കാരിയില്&#x200d;നിന്നും ഉണ്ടാകുന്ന വികാര ഭാവങ്ങള്&#x200d; മാത്രമേ ചിത്രത്തിലെ രേവതിയുടെ കഥാപാത്രമായ മുതുപ്പേച്ചി യില്&#x200d;നിന്നും പുറത്തു വരുന്നുള്ളൂ. വാണിജ്യചിത്രമാണെങ്കില്&#x200d;ക്കൂടി പുരുഷന് തുല്യമായ നിലയിലാണ് ഈ ചിത്രത്തില്&#x200d; രേവതിക്കുള്ളത് എന്ന് നിരീക്ഷണത്തില്&#x200d; കാണാം. സ്വാഭാവികമായ, കഥാപാത്രത്തിന് ചേര്&#x200d;ന്ന അഭിനയം നടത്തി രേവതി.ചിത്രത്തില്&#x200d; രേവതിയുടെ കഥാപാത്രത്തിന്&#x200d;റെ കരുത്ത് ബഹ്യമായല്ല കാണുന്നത്, മറിച്ച് മനക്കാമ്പില്&#x200d; നിലനിര്&#x200d;ത്തി അനുയോജ്യമായ/ആവശ്യമായ സന്ദര്&#x200d;ഭങ്ങളില്&#x200d; അവ പ്രകടമാകുന്നു. പല ജീവിത ദുരന്തങ്ങളിലും ഗ്രാമീണ നിഷ്കളങ്കത കലര്&#x200d;ന്ന ദുഃഖമുഖം ഈ ചിത്രത്തില്&#x200d; രേവതിയില്&#x200d; കാണാം. ചുരുക്കത്തില്&#x200d; കരുത്തുള്ള സ്ത്രീ എന്ന നിലയിലുള്ള സ്വത്വരൂപീകരണത്തിന്&#x200d;റെ ആദ്യ ചലനങ്ങള്&#x200d; ഈ ചിത്രത്തിലെ കഥാപാത്രത്തില്&#x200d; കാണുന്നുണ്ട്. കഥയെക്കാള്&#x200d; കഥാപാത്ര പരിസരവും അതിലെ സ്വാഭാവിക ജീവിതവുമാണ് ചിത്രത്തില്&#x200d; മികച്ചുനില്&#x200d;ക്കുന്നത്.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/k4gZ2PBBwjg" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
രണ്ടാമത്തെ ചിത്രവും അവരുടെ ആദ്യത്തെ മലയാള ചിത്രവുമാണ് ഭരതന്&#x200d; സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്‌.തികഞ്ഞ പക്വതയോടുകൂടി രേവതി അതില്&#x200d; അഭിനയിച്ചു. ക്യമറയ്ക്കു മുന്&#x200d;പില്&#x200d; സൂചിപ്പിച്ചാല്&#x200d; മതി നിറഞാടേണ്ട കാര്യമില്ല എന്ന അനുഭവപരിചയം രേവതിയ്ക്ക് ഈസമയം കൈവന്നിരുന്നില്ല. മോഹന്&#x200d;ലാലുമൊത്തുള്ള നു കയും കടിക്കുകയും കീറുകയും ചെയ്യുന്ന സന്ദര്&#x200d;ഭങ്ങള്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d;തന്നെ അവര്&#x200d; ചെയ്യുകയായിരുന്നുവെന്ന് തിരക്കഥാകൃത്ത് ജോന്പോള്&#x200d; ഒരു ടെലിവിഷന്&#x200d; പരിപാടിയില്&#x200d; പറയുകയുണ്ടായി. യഥാര്&#x200d;ത്ഥത്തില്&#x200d; രേവതിയുടെ, അഭിനയത്തോടുള്ള അര്&#x200d;പ്പണമനസ്സാണ് ഈ രണ്ടാമത്തെ ചിത്രത്തിലും കാണുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. &#8220;റിഹേഴ്സലിന് ചെല്ലുമ്പോള്&#x200d; തറ തുടക്കുന്നിടം മുതല്&#x200d;, ഒരു നടന്&#x200d; അല്ലെങ്ങില്&#x200d; ഒരു നടി തുടങ്ങണം എന്നാണ് ഞാന്&#x200d; വിചാരിക്കുന്നത്. അതുണ്ടാക്കുന്ന വ്യത്യാസം വലുതാണ്, കമ്മിറ്റ്മെന്&#x200d;റ് വലുതാണ്&#8221; എന്ന് രേവതി തിയേറ്റര്&#x200d; നടകഭിനയത്തെപ്പറ്റി ഒരു നിരീക്ഷണവും നടത്തുകയുണ്ടായി.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/mZYE5ENOl-8" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
കൈക്കൊടുക്കും കൈ രേവതിയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ്‌. ഭാര്യാഭര്&#x200d;തൃ ബന്ധത്തിലെ വിശ്വാസത്തിന്&#x200d;റെ ആഴം ഈ ചിത്രത്തില്&#x200d; കാണാം. സാധാരണ കച്ചവടക്കൂട്ടുചിത്രമാണ്‌. വൈദേഹി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച &#8216;വൈദേഹി കാത്തിരുന്താല്&#x200d;&#8217; എന്ന ചിത്രത്തില്&#x200d; സ്വന്തം സുഖദുഖങ്ങള്&#x200d; ആരെയും അറിയിക്കാതെ പരമാവധി സഹായങ്ങള്&#x200d; മറ്റുള്ളവര്&#x200d;ക്ക് ചെയ്തുകൊടുക്കുന്ന രേവതിയെ കാണാം. വൈദേഹിയുടെ ജീവിതം ചോദ്യചിഹ്നമാക്കി നിര്&#x200d;ത്തിയാണ് ചിത്രം അവസാനിക്കുന്നത്. ഇന്ദുമതിയെന്ന കഥാപാത്രത്തെയാണ് &#8216;ഉന്നൈനാന്&#x200d; സന്ധിത്തേന്&#x200d;&#8217; എന്ന ചിത്രത്തില്&#x200d; അവതരിപ്പിച്ചത്. കെ.രംഗരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്&#x200d; യുവത്വത്തിന്&#x200d;റെ കുറുമ്പുകലര്&#x200d;ന്ന, ആരോടും കീഴ്പ്പെടാത്ത, പെട്ടന്ന്&#x200d; ദേഷ്യം വരുന്ന, കയര്&#x200d;ക്കുന്ന പ്രകൃതക്കാരിയാണ് ഇതില്&#x200d; രേവതിയുടെ കഥാപാത്രം. കാര്യമായ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഇല്ലെങ്കില്&#x200d;ക്കൂടി എടുത്തുപറയേണ്ടത് വ്യക്തിത്വമുള്ള, സ്വന്തം തീരുമാനങ്ങളില്&#x200d; ഉറച്ചുനില്&#x200d;ക്കുന്ന ഒരു കോളേജ് യുവതി എന്നതാണ്. വീട്ടിലെ സമ്പത്തിന്&#x200d;റെ പിന്&#x200d;ബലത്തിലോ സ്വന്തമായുള്ള ജോലിയിലൂടെ നേടുന്ന പരാശ്രയമില്ലാത്ത നിലയിലോ നിന്നുകൊണ്ടാണ് രേവതി അഭിനയിച്ച 90% കഥാപാത്രങ്ങളും കരുത്തുനേടുന്നത്. ശാരദ എന്ന 17 വയസ്സുള്ള പെണ്&#x200d;കുട്ടിയായാണ് കമല്&#x200d; ഹസന്&#x200d; നായകനായ &#8216;ഒരു കൈതിയിന്&#x200d; ഡയറി&#8217; എന്ന ചിത്രത്തില്&#x200d; രേവതി. രേവതിയുടെ പരാജയ കഥാപാത്രങ്ങളുടെ നിരയില്&#x200d; ഉള്&#x200d;പ്പെടുത്താവുന്ന കഥാപാത്രമാണ് ഈ ചിത്രത്തിലേത്.സ്ത്രീ പ്രാധാന്യം ഒട്ടുമില്ലാത്ത ഒരു ചിത്രം. പരാജയ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്താവുന്ന മറ്റൊരു ചിത്രമാണ്‌ &#8216;കന്നിരാശി&#8217;. ദാമ്പത്യത്തെ പരിശുദ്ധിയോടെ കാണുന്ന ധനലക്ഷ്മി എന്ന ഗ്രാമീണ യുവതിയയാണ്‌ ചിത്രത്തില്&#x200d; രേവതി.തുടര്&#x200d;ന്നുവന്ന &#8216;ഉദയഗീതം&#8217; എന്ന ചിത്രം വാണിജ്യവിജയം നേടി. ജി.ത്യാഗരാജന്&#x200d; സംവിധാനം ചെയ്ത &#8216;പകല്&#x200d;നിലാവ്&#8217; എന്ന ചിത്രത്തില്&#x200d; ജ്യോതിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പണം, പദവി, വര്&#x200d;ഗ്ഗം, സമ്പന്ന-കുലീന ആട്യതകള്&#x200d; ജ്യോതിയില്&#x200d; കടന്നുവരുന്നില്ല. മനുഷ്യന്&#x200d;റെ അടിസ്ഥാന വികാരങ്ങളായ സ്നേഹം, സങ്കടം തുടങ്ങിയവയില്&#x200d; പങ്കാളിയാകുന്ന കഥാപാത്രം.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/fQnGSzTZ-Aw" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
വി.അഴകപ്പന്&#x200d; സംവിധാനം ചെയ്ത, ജാതിഗ്രാമങ്ങളുടെ കഥപറഞ്ഞ &#8216;അകയ താമരൈകള്&#x200d;&#8217; എന്ന ചിത്രത്തില്&#x200d; ചെമ്പകം എന്ന തനി നാട്ടിന്&#x200d;പുറത്തുകാരിയായാണ് രേവതി. എല്ലാവിധ പണികളിലും ഏര്&#x200d;പ്പെടുന്ന തന്&#x200d;റേടിയായ കഥാപാത്രം.&#8217;നീയൊക്കെ ഒരു പെണ്ണാണോ?&#8217; എന്ന നായകന്&#x200d;റെ ചോദ്യത്തില്&#x200d; നിന്നുതന്നെ നിയതമായ പുരുഷ സങ്കല്&#x200d;പത്തിലെ പെണ്ണ് എന്നതില്&#x200d; നിന്നുള്ള വിടുതി കൈക്കൊണ്ട കഥാപാത്രമാണ് ചിത്രത്തില്&#x200d; രേവതിയുടേത് എന്ന് ഊഹിക്കാമല്ലോ. രുഗ്മിണി എന്ന നാട്ടിന്&#x200d;പുറത്തുകാരിയായി വേഷമിട്ട &#8216;കുങ്കുമ ചിമിഴ്&#8217; എന്ന ചിത്രത്തില്&#x200d; സത്യസന്ധത കാത്തുസൂക്ഷിക്കുന്ന, ത്യാഗ മനോഭാവമുള്ള, മോഹദുഖങ്ങള്&#x200d; അടക്കിവയ്ക്കുന്ന കഥാപാത്രമായാണ് രേവതി ഈ ചിത്രത്തില്&#x200d;. &#8216;രേവതി&#8217; എന്ന കഥാപാത്രത്തെയാണ് &#8216;ആണ്&#x200d;പാവം&#8217; എന്ന ചിത്രത്തില്&#x200d; അവതരിപ്പിച്ചത്.എടുത്തുപറയത്തക്കതായി ഒന്നും ചിത്രത്തിലെ കഥാപാത്രത്തിനില്ല. നടി സീത ഉള്&#x200d;പ്പടെ രണ്ടു നായികമാരാണ് ഈ ചിത്രത്തില്&#x200d; ആര്&#x200d;.ഭൂപതി സംവിധാനം ചെയ്ത &#8216;ഡിസംബര്&#x200d; പൂക്കളില്&#x200d; കുറച്ച് ഭാഗത്ത്‌ മാത്രമാണ് രേവതിയുടെ കഥാപാത്രമുള്ളൂ. പൂര്&#x200d;ണിമ എന്ന കഥാപാത്രമായാണ് ചിത്രത്തില്&#x200d;.പുരുഷനോടൊപ്പം തന്&#x200d;റേടത്തോടെ പ്രവര്&#x200d;ത്തിക്കുന്ന കഥാപാത്രത്തെ ചിത്രത്തില്&#x200d; രേവതിയില്&#x200d; കാണാം. പക പ്രണയത്തിന്വഴിമാറിയ കഥാ പശ്ചാത്തലമാണ് ഗോകുല കൃഷ്ണ സംവിധാനം ചെയ്ത &#8216;മരതകവീണ&#8217; എന്ന ചിത്രത്തില്&#x200d;. കോകില എന്ന ഗ്രാമത്തിലെ നൃത്താധ്യപികയാണ് ചിത്രത്തില്&#x200d; രേവതി. പ്രണയം, അതിന്&#x200d;റെ വിഗ്നം, ഹോമിക്കല്&#x200d; ഇങ്ങനെ പോകുന്നു ചിത്രത്തിന്&#x200d;റെ പരിസരങ്ങള്&#x200d;.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/KlU-2mtTr8M" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
രേവതിയുടെ തമിഴ് ചിത്രങ്ങളില്&#x200d; മനശാസ്ത്രപരമായ നിരീക്ഷണങ്ങള്&#x200d; ഏറെയുള്ളതും തന്&#x200d;റെ തന്നെ യഥാര്&#x200d;ത്ഥ ജീവിതം നിഴലിച്ചു നില്&#x200d;ക്കുന്നതുമായ ഏറെ പ്രാധാന്യമുള്ള ചിത്രമാണ്‌ മണിരത്നം സംവിധാനം ചെയ്ത &#8216;മൌനരാഗം&#8217;.അറേഞ്ച് ട് മാരേജിനെ തുടര്&#x200d;ന്ന് സംഭവിക്കുന്ന പ്രേമവും മാനസിക അകലങ്ങളുമാണ് ചിത്രത്തിന്&#x200d;റെ ഇതിവൃത്തം.ദിവ്യ എന്ന കഥാപാത്രത്തെ രേവതിയും ചന്ദ്രകുമാര്&#x200d; കഥാപാത്രത്തെ മോഹന്&#x200d;രാജും മികച്ചതാക്കി.രേവതിയുടെ ചിത്രങ്ങളില്&#x200d; ഏറ്റവും കൂടുതല്&#x200d; നായകനായതും മോഹന്&#x200d; രാജാണ്.ചിത്രത്തിന്&#x200d;റെ ടൈറ്റില്&#x200d; ഭാഗങ്ങളില്&#x200d; സംവിധായകന്&#x200d; രേവതിയുടെ ബാല്യ കൌമാര ചിത്രങ്ങളാണ്‌ ചേര്&#x200d;ത്തിട്ടുള്ളത്.വിട്ടുവീഴ്ച്ചകളില്ലാത്ത സ്വാതന്ത്ര്യം മോഹിക്കുന്ന പെണ്&#x200d;കുട്ടിയെ ചിത്രത്തില്&#x200d; കാണാം.കോളേജ് സഹപാഠികളോടൊപ്പം ജീവിതം ആഘോഷിച്ചു നടക്കുന്ന മോഡെന്&#x200d; പെണ്&#x200d;കുട്ടി.എന്തുകൊണ്ട് ചെറുക്കനെ ഇഷ്ടമായില്ല എന്ന് പെണ്ണുകാണല്&#x200d; ചടങ്ങിനു ശേഷം മാതാപിതാക്കള്&#x200d; ചോദിക്കുമ്പോള്&#x200d; ഉറച്ച ഉത്തരം കാണാം:&#8217;പിടിക്കല ..അതിനാലെ പിടിക്കല&#8217;പിതാവിനോട് സ്വതന്ത്രയായി തന്&#x200d;റെ വിസമ്മതം അറിയിക്കുന്നു.പുരുഷന്&#x200d;റെ ഇഷ്ടമനുസരിച്ച് വില കൊടുത്ത് വാങ്ങുന്നതാണ് വിവാഹത്തിലൂടെ ഭാര്യയെയെന്നും,എന്നാല്&#x200d; തിരിച്ച് സ്ത്രീകള്&#x200d;ക്കും ഈ പറഞ്ഞ തെരഞ്ഞെടുപ്പുകളും ഇഷ്ടാനിഷ്ടങ്ങളും ഉണ്ട് എന്ന് ചിത്രം കാണിച്ചുതരുന്നു.സ്ത്രീ സ്വാതന്ത്ര്യത്തിന്&#x200d;റെ വിപ്ലവാത്മക പ്രതികരണം സിനിമയില്&#x200d; കാണുന്നു.&#8217;എന്നൈ പൊറുത്തവരൈക്കും മഞ്ഞച്ചായം പുരട്ടിയ ഒരു ചരട് മാത്രമാണത്.എന്ന് ദിവ്യ ഭര്&#x200d;ത്താവിനോട് പറയുന്ന ഒരു രംഗം ചിത്രത്തില്&#x200d; കാണാം.തന്&#x200d;റെ യഥാര്&#x200d;ത്ഥ ജീവിതത്തിലെ കുട്ടിക്കാല സ്വഭാവങ്ങളും കൌമാര കാലവും വിവാഹ സന്ദര്&#x200d;ഭങ്ങളും മൌനരഗത്തിലെ ദിവ്യയുടേതിനു സമാനമായിരുന്നെന്ന്&#x200d; ഒരഭിമുഖത്തില്&#x200d; രേവതി പറയുകയുണ്ടായി.ചിത്രത്തിലെ സന്ദര്&#x200d;ഭത്തിനിണങ്ങിയ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആര്&#x200d;.രാമണ്ണ സംവിധാനം ചെയ്ത ലങ്കേശ്വരന്&#x200d; എന്ന ചിത്രം കമ്പരാമായണകഥാഭാഗമാണ് പറയുന്നത്.സീതയെ തട്ടിക്കൊണ്ടുപോകുന്നതും രാമരാവണ യുദ്ധഭാഗങ്ങളുമാണ് ചിത്രത്തിന്&#x200d;റെ കഥാപരിസരം.സീതയുടെ കഥാപാത്രമായാണ് രേവതി ഈ ചിത്രത്തില്&#x200d;.1984ലെ മൂന്ന് തമിഴ് ചിത്രങ്ങളിലും സീത എന്നാണ് രേവതിയുടെ കഥാപാത്രത്തിന്&#x200d;റെ പേര്.തുടര്&#x200d;ന്ന് ഈ ചിത്രവും .ചിത്രത്തില്&#x200d; സാക്ഷാല്&#x200d; സീതയുടെ വേഷം മികച്ചതാക്കി.സീത കൂടാതെ മറ്റു പേരുകളും പല ചിത്രങ്ങളിലും ആവര്&#x200d;ത്തിച്ചുവരുന്നുണ്ട്.സീതയുടെ പതിഭക്തി നിറഞ്ഞ തന്മയീ ഭാവ മുഹൂര്&#x200d;ത്തങ്ങളെ രേവതി സ്വാഭാവികമായ അഭിനയത്താല്&#x200d; മികച്ചതാക്കി മാറ്റി.രേവതിയുടെ ഒട്ടുമിക്ക ചിത്രങ്ങളിലും സീതയുടെ സ്വഭാവ സവിശേഷതകള്&#x200d; മൂര്&#x200d;ത്തമായിത്തന്നെ അന്തര്&#x200d;ധാരയിലൂന്നി നിലകൊള്ളുന്നതായി കാണുന്നുണ്ട്.അത്തരമൊരു സ്ഥായീഭാവം പ്രകടമായതുകൊണ്ടാകണം ഒരുപക്ഷെ സംവിധായകന്&#x200d;റെ ഈ ചിത്രത്തിലേക്കുള്ള ക്ഷണവും.കെ.സുരേഷ് സംവിധാനം ചെയ്ത ഉത്തമപുരുഷന്&#x200d; എന്ന ചിത്രം മധ്യവര്&#x200d;ഗ്ഗ കുടുംബകഥയാണ് പറയുന്നത്.ലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രേവതിയ്ക്ക് ഉത്തമ ഭാര്യ എന്ന സ്ഥാനത്ത് നിന്നുകൊണ്ടുള്ള അഭിനയ മുഹൂര്&#x200d;ത്തങ്ങളല്ലാതെ മറ്റൊന്നും കാഴ്ചവയ്ക്കാനായില്ല. മഞ്ജു എന്ന കഥാപാത്രത്തെയാണ് ഇദയതാമര എന്ന ചിത്രത്തില്&#x200d; അവതരിപ്പിച്ചത്. കടപ്പാടിനും സ്നേഹത്തിനും മധ്യത്തില്&#x200d; നിശ്ചലയായി വഴികളടയുന്ന ഒരുവളുടെ മനോദുഖങ്ങള്&#x200d; ഈ ചിത്രത്തില്&#x200d; രേവതിയില്&#x200d; കാണുന്നു. ചിത്രം അശുഭമായാണ്‌ അവസനുക്കുന്നത്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ മനോ വിഷമ സമസ്യകളിലുമാണ് ചിത്രം കൊണ്ടെത്തിക്കുന്നത്. തന്&#x200d;റെതായൊരു വ്യക്തിത്വമുള്ള കഥാപാത്രമായാണ് ഈ ചിത്രത്തില്&#x200d; രേവതി.പുരണ സ്ത്രീ കഥാപാത്രങ്ങളുടെ സത്യ-ധര്&#x200d;മ്മപാതയാണ് ചിത്രത്തില്&#x200d; രേവതി പിന്തുടരുന്നത്. താന്&#x200d; പൂരിപ്പിക്കേണ്ട,ജീവിതത്തില്&#x200d; ചെയ്തുതീര്&#x200d;ക്കേണ്ട അവശ്യ കടമകള്&#x200d; നിറവേറ്റലിനാണ് പ്രണയത്തേക്കാള്&#x200d; രേവതിയുടെ കഥാപാത്രം പ്രഥമ പരിഗണന നല്&#x200d;കുന്നത്. കഥാതിരക്കഥാകൃത്തുകളുടെ സ്ഥാപിത നിലപടുകളിലൂടെയാണ് ചിത്രത്തിന്&#x200d;റെ കഥാഗതി. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത കഥാപാത്രമായാണ്, മലയാള സംവിധായകന്&#x200d; ഫാസില്&#x200d; അണിയിച്ചൊരുക്കിയ അരങ്ങേറ്റവേള എന്ന ചിത്രത്തിലെ രേവതിയുടെ ആശ എന്ന കഥാപാത്രം.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/pVL-JePJX60" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
രേവതിയെ ഏറെ പ്രചോദിപ്പിച്ചതും ചിന്തിപ്പിച്ചതുമായൊരു ചിത്രമായിരുന്നു മണിരത്നം സംവിധാനം ചെയ്ത അഞ്ജലി. ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു പെണ്&#x200d;കുട്ടിയെ കേന്ദ്രമാക്കിയുള്ളതാണ് ചിത്രം. ഹൌസിംഗ് കോളനിയില്&#x200d; താമസിക്കുന്ന ചിത്ര ശേഖര്&#x200d; എന്ന ഒരു അണുകുടുംബ വീട്ടമ്മയായാണ്‌ ചിത്രത്തില്&#x200d; രേവതി. സ്ത്രീത്വത്തിന്&#x200d;റെ പരമോന്നത ഭാവം മാതൃത്വത്തിന്&#x200d;റെത് തന്നെയാണ് എന്ന് ചിത്രത്തിലെ കഥാപാത്രം വ്യക്തമാക്കുന്നു. രഘുവരനാണ് രേവതിയുടെ ഭര്&#x200d;ത്താവായ ശേഖറായി വേഷമിട്ടത്. പില്&#x200d;ക്കാലത്ത് ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്&#x200d;ത്തിക്കുന്ന സംഘടനകളിലും സ്ഥാപനങ്ങളിലും ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കാന്&#x200d; ചിന്തിപ്പിച്ചത് ഈ ചിത്രമാണെന്ന് അവര്&#x200d; കൂടെക്കൂടെ വ്യക്തമാക്കിയിരുന്നു. ഈ ചിത്രം രേവതിയ്ക്ക് അത്രമേല്&#x200d; പ്രിയപ്പെട്ടതായതുകൊണ്ടും ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗം എന്ന നിലയിലൊക്കെയാകണം രഘുവരനുമൊത്തുള്ള വൈകാരിക മുഹൂര്&#x200d;ത്തങ്ങള്&#x200d; ഇഴുകിച്ചേര്&#x200d;ന്നുകൊണ്ട് സ്വാഭാവികതയോടെ അഭിനയിച്ചത്. കുട്ടികളുടെ ലോകത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. അതില്&#x200d; ഭാഗബാക്കാവുന്ന മുതിര്&#x200d;ന്നവരും. ദാമ്പത്യത്തിലെ വിശ്വാസത്തെ മുന്&#x200d;നിര്&#x200d;ത്തിയുള്ള സന്ദര്&#x200d;ഭങ്ങളും ധാരാളം കടന്നുവരുന്നു ചിത്രത്തില്&#x200d;.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/4CDUdjOdOho" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
ആര്&#x200d;.വി ഉദയകുമാര്&#x200d; സംവിധാനം ചെയ്ത കിഴക്കുവാസല്&#x200d; എന്ന ചിത്രത്തില്&#x200d; തായമ്മ എന്ന കഥാപാത്രമായാണ് രേവതി. നല്ല മനുഷ്യരില്&#x200d; ചൊരിയുന്ന അപരിമേയമായ സ്നേഹം, വിശ്വാസം-ധര്&#x200d;മ ചിന്തകള്&#x200d; തുടങ്ങിയ ഗുണങ്ങള്&#x200d; രേവതിയുടെ ഈ കഥാപാത്രത്തില്&#x200d; കാണാം. ഗ്രാമത്തില്&#x200d; നാട്ടുപ്രമാണിയുടെ ദാസി എന്ന നിലയില്&#x200d;നിന്ന്&#x200d; നായകന്&#x200d; സിന്ദൂരം തൊടുവിക്കുമ്പോഴുള്ള, ഒരു ഗാനത്തിന്&#x200d;റെ ആരംഭത്തില്&#x200d; കൂട്ടില്&#x200d;നിന്നും മോചിതയകുന്ന രേവതിയുടെ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നു. കുങ്കുമം അവള്&#x200d;ക്ക് ഈ ചിത്രത്തില്&#x200d; സ്വാതന്ത്ര്യവും അഭയവുമാണ്.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/4UoeigM2kyg" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
മനശാസ്ത്ര നിരീക്ഷണങ്ങളും നിലപാടുകളും ഏറെ കടന്നുവരുന്ന, മൌനരാഗം എന്ന ചിത്രത്തിനൊപ്പം നില്&#x200d;ക്കുന്ന ചിത്രമാണ്‌ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത &#8216;മറുപടിയും&#8217;. ഭര്&#x200d;ത്താവിന്&#x200d;റെ പരസ്ത്രീ ബന്ധത്താല്&#x200d; ഉലച്ചില്&#x200d; തട്ടുന്ന ദാമ്പത്യത്തെ പഴയപടി കെട്ടിപ്പടുക്കാന്&#x200d; നടത്തുന്ന രേവതിയുടെ ശ്രമങ്ങളാണ് ചിത്രത്തിന്&#x200d;റെ പ്രമേയം. തുളസി എന്ന കഥാപാത്രത്തെയാണ് രേവതി അവതരിപ്പിച്ചത്. പുരുഷന് നേരെ എന്തുന്ന ശക്തമായ ആയുധമായി മാറുന്നുണ്ട് പല സന്ദര്&#x200d;ഭങ്ങളിലും തുളസിയുടെ വാക്കുകള്&#x200d;. മറ്റൊരുവളുമായിക്കഴിഞ്ഞ് മടുപ്പുവരുമ്പോള്&#x200d; ഭാര്യയുടെ അടുത്തേയ്ക്ക് വന്ന്&#x200d; വീണ്ടും ജീവിതം തുടങ്ങാനാവശ്യപ്പെടുമ്പോള്&#x200d; &#8220;ഒരു സ്ത്രീയാണ് ഇങ്ങനെ ചെയ്തതെങ്കില്&#x200d; തിരിച്ചുവരുമ്പോള്&#x200d; പുരുഷന്&#x200d; എന്ത് മറുപടി പറയും? &#8220;എന്ന,ശരങ്ങളെക്കാള്&#x200d; മൂര്&#x200d;ച്ചയുള്ള ചോദ്യങ്ങളാണ് രേവതിയുടെ കഥാപാത്രം പുരുഷനോട് ചോദിക്കുന്നത്. സ്വന്തം കാലില്&#x200d; ജീവിക്കാന്&#x200d; തന്&#x200d;റേതായ മേച്ചില്&#x200d;പ്പുറങ്ങള്&#x200d; തേടിപ്പോകുന്ന തുളസിയെയാണ് ചിത്രത്തിന്&#x200d;റെ ഒടുവില്&#x200d; കാണാനാവുക.<br />
വാക്കുകള്&#x200d; തുടരെ തുടരെ ഫലിക്കപ്പെട്ടതിനെ തുടര്&#x200d;ന്ന് ഗ്രാമ ജനത രേവതിയെ ദേവിയാക്കി അവരോധിക്കുന്ന ചിത്രമാണ്‌ എം.എസ് മധു സംവിധാനം ചെയ്ത ദൈവവാക്ക് എന്ന ചിത്രം. തന്&#x200d;റെ ഈ അമാനുഷിക ശക്തിയെ ബന്ധുക്കള്&#x200d; മുതലെടുപ്പ് നടത്തുന്നതിനെതിരെ ദുഖത്തോടെ രേവതി ക്ഷോഭിക്കുന്നു. ജാതി-സാമ്പത്തിക അന്തരങ്ങള്&#x200d;ക്കെല്ലാം അതീതമായി ഇഷ്ട പുരുഷനോടൊപ്പം ജീവിതം ആരംഭിക്കുന്ന ഹംസവേണി എന്ന കഥാപാത്രമായാണ് രേവതി ഈ ചിത്രത്തില്&#x200d;. ചിത്രത്തില്&#x200d;. ചിത്രത്തില്&#x200d;, പുരുഷാധികാരങ്ങള്&#x200d; ഭരിക്കുന്ന കുടുംബത്തിലാണ് രേവതിയുടെ ജീവിതം. അതും വളര്&#x200d;ത്തുമകളായി. അകത്തളങ്ങളില്&#x200d; വീര്&#x200d;പ്പുമുട്ടി അവള്&#x200d; ജീവിതം തള്ളിനീക്കുന്നു. നെറ്റിയില്&#x200d; ചാര്&#x200d;ത്തുന്ന സിന്ദൂരം ഭാര്യാഭര്&#x200d;തൃ ബന്ധത്തിലെ അദമ്യമായ വിശ്വാസത്തെ ഉറപ്പിക്കുന്നതാണെന്ന് ഔന്നത്യത്തോടെ ചില രംഗങ്ങളില്&#x200d; നിറയുന്നുണ്ട്. ചുവപ്പിന്&#x200d;റെ ഒരു കുത്തൊഴുക്കുതന്നെ ചിത്രത്തിലെ രേവതിയുടെ കഥാപാത്രത്തില്&#x200d; കാണാം. സപ്പോര്&#x200d;ട്ടിംഗ് ആക്ട്രസ്സിനുള്ള ദേശീയപുരസ്കാരം ലഭിച്ച ചിത്രമായിരുന്നു ഭരതന്&#x200d; സംവിധാനം ചെയ്ത &#8216;തേവര്&#x200d;മകന്&#x200d;&#8217;.രേവതിയ്ക്ക് പുറമേ ഗൌതമിയയിരുന്നു മറ്റൊരു നായിക. ടൈറ്റില്&#x200d; രൂപകല്പനയില്&#x200d;നിന്നുതന്നെ ചിത്രത്തിന്&#x200d;റെ പുരുഷ കേന്ദ്രിത ചിത്രം കിട്ടും. പഞ്ചവര്&#x200d;ണ്ണം എന്ന കഥാപാത്രത്തെയാണ് രേവതി അവതരിപ്പിച്ചത്. സ്ത്രീത്വത്തെപ്പറ്റിപോലും കാര്യമായ ചിന്ത കടന്നുവരാത്ത നിരക്ഷയും ദരിദ്രയുമായ ഒരുവള്&#x200d;. വിദ്യാഭാസം ലഭിക്കുക വഴി സ്വതന്ത്ര ചിന്തകള്&#x200d; മനുഷ്യന് കൈവരും എന്നതിന്&#x200d;റെ ദൃഷ്ടാന്തമാണ് ചിത്രത്തിലെ ഗൌതമിയുടെയും കമല്&#x200d; ഹസന്റെയും കഥാപാത്രങ്ങള്&#x200d;. നായകന്&#x200d;റെ ധാര്&#x200d;മിക പാതയിലെ ഒരു മുഹൂര്&#x200d;ത്തത്തില്&#x200d; കടന്നുവരുന്ന മറ്റൊരു, ധാര്&#x200d;മിക മൂല്യങ്ങള്&#x200d; പുലര്&#x200d;ത്തുന്ന കഥാപാത്രമാണ് രേവതിയുടെത്. ചിത്രത്തിന് രണ്ടു കഥാപരിസരങ്ങളാണുള്ളത്. ഒന്ന് തേവര്&#x200d; കുടുംബത്തിന്&#x200d;റെയും മറ്റൊന്ന് ആശ്രയ വിഭാഗങ്ങളായ അന്നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെതും. തുടര്&#x200d;ന്നുപോന്ന തേവര്&#x200d;കുടുംബ പാരമ്പര്യത്തെ അപ്രതീക്ഷിതമായി പഞ്ചവര്&#x200d;ണ്ണത്തെ ശക്തി(കമല്&#x200d; ഹസ്സന്&#x200d;) വിവാഹം ചെയ്യുന്നതോടെ മാറിമറയുന്നു.രണ്ടു കഥാപരിസരങ്ങളുടെയും കൂടിച്ചേര്&#x200d;ന്നുള്ള ഭാഗങ്ങളാണ് തുടര്&#x200d;ന്ന്,ചിത്രത്തില്&#x200d; കാണുന്നത്.പ്രേക്ഷകരില്&#x200d; വേദന ജനിപ്പിച്ച് രംഗം വിടുന്ന കഥാപാത്രമാണ് ഗൌതമി അഭിനയിച്ച ഭാനുമതിയുടെത്.വിദ്യാഭ്യാസം സിദ്ധിക്കാത്ത രേവതിയുടെ കഥാപാത്രങ്ങളെല്ലാം മനുഷ്യത്വപരമായ സാമീപ്യത്താല്&#x200d; അതിന്&#x200d;റെ ഔന്നത്യത്തിലെത്തുന്നതായാണ് മിക്ക ചിത്രങ്ങളിലും കാണുന്നത്.ചിത്രത്തില്&#x200d; ഭാനുമതിയുടെ കടന്നുവരവിന് തുടര്&#x200d;ന്നുണ്ടാകുന്ന ഭാഗങ്ങളില്&#x200d; ത്യാഗതല്&#x200d;പരമായ നിരവധി സംഭാഷണങ്ങള്&#x200d; രേവതിയില്&#x200d; ജനിക്കുന്നത് കാണാം.മികച്ച നടിക്കുള്ള തമിഴ്നാട് സര്&#x200d;ക്കാരിന്&#x200d;റെ അവാര്&#x200d;ഡ് ലഭിച്ച പ്രിയങ്ക എന്ന ചിത്രം സത്യസന്ധതയെ മുന്&#x200d;നിര്&#x200d;ത്തിയുള്ള കഥാപരിസരത്തെയാണ് അവതരിപ്പിക്കുന്നത്.ജീവിതത്തിന്&#x200d;റെ അടിസ്ഥാന പ്രശ്നങ്ങള്&#x200d; പരിഹരിക്കുന്നതിന് കൂടുതല്&#x200d; ഊന്നല്&#x200d; കൊടുക്കുന്ന സ്വഭാവമാണ് രേവതി അവതരിപ്പിച്ച പ്രിയങ്ക എന്ന കഥാപാത്രത്തിന്&#x200d;റെത്.തന്&#x200d;റെയും കുടുംബത്തിന്&#x200d;റെയും അസ്തിത്വത്തെ ഉള്ളറിഞ്ഞുകൊണ്ടുള്ള ജീവിതം/ജീവിത കാഴ്ചപ്പാടുകള്&#x200d; പ്രിയങ്കയില്&#x200d; കാണാം.തന്&#x200d;റേടിയായവളെ,ജീവിതത്തിന് വ്യക്തമായ കാഴ്ചപ്പാടുള്ള കഥാപാത്രത്തെയാണ് ചിത്രത്തിന്&#x200d;റെ അര്&#x200d;ദ്ധഭാഗങ്ങളില്&#x200d; കടന്നുവരുന്ന കോടതി വിചാരണകളും ഭര്&#x200d;തൃ കുടുംബത്തിന്&#x200d;റെയും മാധ്യമങ്ങളുടെയും വേട്ടയാടലും തന്&#x200d;റെ കരുത്തിനെ തളര്&#x200d;ത്തുന്നതിലെത്തിക്കുന്നു.കാഴ്ച സത്യത്തെ മൂടിവയ്ക്കാന്&#x200d; ശ്രമിക്കുന്ന വിവിധ സാമൂഹിക ഘടകങ്ങളെ ചിത്രം ചോദ്യം ചെയ്യുന്നു.ധാര്&#x200d;മികതയിലും സത്യസന്ധതയിലും ഊന്നിയുള്ള ജീവിതമാണ്‌ രേവതിയുടെ കഥാപാത്രത്തിത്തിന്&#x200d;റെത്.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/QbSq77OxXA8" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു നാസര്&#x200d; രചനയും സംവിധാനവും നിര്&#x200d;വ്വഹിച്ച് 1995ല്&#x200d; പുറത്തിറങ്ങിയ &#8216;അവതാരം&#8217;. ജയിലറയില്&#x200d;,നായകന്&#x200d; തന്&#x200d;റെ പൂര്&#x200d;വകാലം ഓര്&#x200d;ത്തെടുക്കുന്ന രംഗത്തിലൂടെയാണ്‌ ചിത്രത്തിന്&#x200d;റെ ആരംഭം. പൊന്നമ്മയെന്ന കാഴ്ചയില്ലാത്ത കഥാപാത്രമായാണ് രേവതി, ഈ ചിത്രത്തില്&#x200d;. കഥാപാത്ര സവിശേഷതകൊണ്ടുകൂടി ശരീര ചലനങ്ങള്&#x200d; വ്യത്യസ്തത പുലര്&#x200d;ത്തുന്നു. തമിഴ്-നാടോടി കലാ ജീവിത പരിസരങ്ങള്&#x200d; ചിത്രത്തില്&#x200d; നിറഞ്ഞുനില്&#x200d;ക്കുന്നു. ചിത്രത്തിലെ കഥാപാത്രത്തെ രേവതി മികവുറ്റതാക്കി. നാസര്&#x200d; അവതരിപ്പിച്ച കുപ്പുസ്വാമി എന്ന കഥാപാത്രവും മികച്ചുനില്&#x200d;ക്കുന്നു.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/adP2UXAZAFk" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
ജാതിസമ്പ്രദായത്തിനെതിരെ ശക്തമായി പോരാടുന്ന ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് സുന്ദര്&#x200d;രാജ് സംവിധാനം ചെയ്ത &#8216;ഗാന്ധി പിറന്ന മണ്ണ്&#8217; എന്ന ചിത്രത്തില്&#x200d; രേവതി അവതരിപ്പിച്ചത്. ജാതിഗ്രാമങ്ങളുടെ വിഭജനവും വിവേചനങ്ങളും ഇന്നും രൂക്ഷമായി തുടരുന്ന തമിഴ്നടന്&#x200d; ഉള്&#x200d;ഗ്രാമങ്ങളുടെ ചിത്രം ചിത്രത്തില്&#x200d; കാണാം. പക്ഷെ, ചിത്രത്തില്&#x200d; നായക പ്രവൃത്തി മണ്ഡലത്തിന്&#x200d;റെ വിന്യാസം വാണിജ്യ ലക്ഷ്യങ്ങളിലൂന്നിയാണ്. &#8216;തമിഴച്ചി&#8217; എന്ന ചിത്രത്തില്&#x200d; ഒരു ജേണലിസ്റ്റിന്&#x200d;റെ വേഷമാണ് രേവതിയുടേത്.ചിത്രത്തില്&#x200d; കൂടുതല്&#x200d; റോള്&#x200d; രണ്ജിതയ്ക്കാണെങ്കിലും ഉള്ള കുറച്ച് സമയത്തെ വേഷം കരുത്തുള്ളതാണ്. ശാന്തമായും തന്&#x200d;റേടത്തോടെയും പക്വതയാര്&#x200d;ന്നതുമായ ഒരു പത്രപ്രവര്&#x200d;ത്തകയെ രേവതിയുടെ കഥാപാത്രത്തില്&#x200d; കാണാം. ശരവണ പാണ്ട്യന്&#x200d; സംവിധാനം ചെയ്ത തലമുറ എന്ന ചിത്രത്തില്&#x200d; രേവതിയുടെ കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല. മാതൃത്വം കൊതിക്കുന്ന,രാജ്കിരണിന്&#x200d;റെ ഭാര്യയായാണ് ചിത്രത്തില്&#x200d;. സ്നേഹം, കുടുംബം, പരസ്പര വിശ്വാസം. ധര്&#x200d;മ്മം തുടങ്ങിയവയ്ക്ക് ജീവിതത്തില്&#x200d; പ്രാധാന്യം നല്&#x200d;കുന്ന കഥാപാത്രമായാണ് ചിത്രത്തില്&#x200d; രേവതി.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/O_6DOJ1_cgY" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
അന്നക്കൊടി എന്ന ഗ്രാമീണ മധ്യവയസ്കയെ മുകവുറ്റതാക്കി അഭിനയിച്ച ചിത്രമാണ്‌ ഭാരതിരാജയുടെ &#8216;താജ്മഹല്&#x200d;&#8217; എന്ന ചിത്രം. നായികാ നായക പ്രണയമാണ് സംവിധായകന്&#x200d; കേന്ദ്രമാക്കിയതെങ്കിലും ചിത്രം കണ്ട ശേഷം ഏറെ ചിന്തിപ്പിക്കുക നായകന്&#x200d;റെ അമ്മയായി വേഷമിട്ട രേവതിയെയായിരിക്കും എന്നതില്&#x200d; സംശയമില്ല. തെന്മേര്&#x200d;ക്ക് പരുവക്കാറ്റ് എന്ന ചിത്രത്തിലെ, ശരണ്യ പൊന്&#x200d;വണ്ണനെ ദേശീയ അവാര്&#x200d;ഡിന് ആര്&#x200d;ഹയാക്കിയ കഥാപാത്രത്തിന് ഏറെ സമാനത ഈ ചിത്രത്തിലെ രേവതിയുടെ കഥാപാത്രത്തിനുണ്ട്.തനി കച്ചവട ലാക്കോടെ നിര്&#x200d;മ്മിക്കപ്പെട്ട ഈ ചിത്രത്തില്&#x200d; രേവതി തന്&#x200d;റെ ഭാഗം മികച്ചതാക്കി. രേവതി മത്രമാണ് ഈ ചിത്രത്തിലെ യാഥാര്&#x200d;ത്ഥ്യം. ഭാര്യ എന്നതിന്&#x200d;റെ ഉത്തരവാദിത്വങ്ങളും ദുരിതങ്ങളും നിറഞ്ഞ അവരോചക ജീവിതം നയിക്കുന്ന കഥാപാത്രത്തെ രേവതി അവതരിപ്പിക്കുന്നു. സമാധാന ജീവിതാന്തരീക്ഷം നിവര്&#x200d;ത്തിച്ചുപോരുന്ന അന്നക്കൊടിക്ക് മുന്&#x200d;പില്&#x200d; പ്രതിബന്ധങ്ങള്&#x200d; നിറയ്ക്കുന്നത് ഭര്&#x200d;ത്താവ്, മകന്&#x200d; എന്നിവരാലാണ്. അവയ്ക്കെല്ലാം പരിഹാരം കണ്ടെത്തേണ്ടത്‌ അവളുടെ മാത്രം ആവശ്യമായി വരുന്നു. യുവതി, ഭാര്യ, അമ്മ തുടങ്ങിയ ജീവിതത്തിലെ ഓരോ ഘട്ടവും നീറുന്ന അവസന്ന്യാവസ്ഥകളായി മാറുന്നതിന്&#x200d;റെ ഉത്തമ ദൃഷ്ടാന്തമായി മുന്നില്&#x200d; രേവതിയുടെ കഥാപാത്രം നില്&#x200d;ക്കുന്നു. ഭര്&#x200d;ത്താവിന്&#x200d;റെ എതിര്&#x200d; നടപ്പുകള്&#x200d;ക്കും മകനാല്&#x200d; വന്നുചേരുന്ന ദുരിതങ്ങള്&#x200d;ക്കും പരിഹാരമായി രേവതിയ്ക്ക് ഒടുവില്&#x200d; തന്&#x200d;റെ ജീവന്&#x200d; വിലയായി നല്&#x200d;കേണ്ടിവരുന്നു.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/Rf3PIGCIKXg" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
തജ്മഹല്&#x200d; എന്ന ചിത്രത്തിന് ശേഷം വന്ന റെഡ്, തമിഴന്&#x200d;, തൂണ്ടില്&#x200d;, കണ്ടനാള്&#x200d; മുതൽ, അമ്മ കണക്ക്  തുടങ്ങിയ തമിഴ് ചിത്രങ്ങളിലെല്ലാം രേവതിയുടെ കഥാപാത്രത്തെ മാത്രം എടുത്ത് നിരീക്ഷണം നടത്തുമ്പോള്&#x200d; അവയെല്ലാം പ്രധാന്യമുള്ളവതന്നെ. പക്ഷെ, അത് മുന്പ് സൂചിപ്പിച്ച, കഥ മോശമായാലും സ്ത്രീക്കെന്തെങ്കിലും ചിത്രത്തില്&#x200d; ചെയ്യാനുണ്ടാകണം എന്ന തലത്തിലാണ് നില്&#x200d;ക്കുന്നത്.<br />
<strong>രേവതി :മലയാള ചിത്രങ്ങളില്&#x200d; </strong><br />
മലയാള ചിത്രങ്ങള്&#x200d; എടുത്ത് പരിശോധിക്കുമ്പോള്&#x200d; ഏറ്റവും പ്രാധാന്യവും നിരൂപക ശ്രദ്ധയും ലഭിച്ച ചിത്രം ടി.വി ചന്ദ്രന്&#x200d; സംവിധാനം ചെയ്ത &#8216;മങ്കമ്മ&#8217;യാണ്. സ്ത്രീയുടെ ശക്തമായ ചെറുത്തുനില്&#x200d;പ്പ്‌ ചിത്രത്തില്&#x200d; കാണാം.ഷീല-ശാരദമ്മാര്&#x200d;ക്ക് ശേഷം മലയാള ചലച്ചിത്രങ്ങളില്&#x200d; വളരെ അപൂര്&#x200d;വ്വം മാത്രമാണ് ചലച്ചിത്രം മുഴുവന്&#x200d; നിറഞ്ഞുനില്&#x200d;ക്കുന്ന സ്ത്രീ കഥാപാത്രങ്ങള്&#x200d; ഉണ്ടാകുന്നത്. ഷാജി എന്&#x200d;,കരുണിന്&#x200d;റെ സ്വം, ടി.വി ചന്ദ്രന്&#x200d;റെ മങ്കമ്മ എന്നീ ചില അപവാദങ്ങള്&#x200d; ഒഴിച്ച് നിര്&#x200d;ത്തിയാല്&#x200d; മലയാള സിനിമയില്&#x200d; മലയാള സിനിമയില്&#x200d; ഇന്നും ഈ അവസ്ഥ തുടരുകയാണെന്ന് നിരൂപകനും സംവിധായകനുമായ കെ.ഗോപിനാഥന്&#x200d; നിരീക്ഷിക്കുന്നു.സ്ത്രീ കരുത്ത് പ്രകടമായ ധാരാളം സംഭാഷണങ്ങള്&#x200d; മങ്കമ്മയിലുണ്ട്:<br />
കറുപ്പന്&#x200d; അവളുടെ നെഞ്ചില്&#x200d; തല ചായ്ച്ച് വിതുമ്പുന്നു.<br />
മങ്കമ്മ:(കറുപ്പന്&#x200d;റെ മുഖം പിടിച്ചുയര്&#x200d;ത്തി ദൃഡതയോടെ ):കരഞ്ഞോണ്ടിരുന്നാ പറ്റൂല.നമുക്ക് ജീവിക്കണം.<br />
അപ്പന് കരുത്തും താങ്ങുമാകുന്ന മകളുടെ വാക്കുകളാണിവ.മറ്റു സന്ദര്&#x200d;ഭങ്ങള്&#x200d;:ഗായകന്&#x200d; ഒരു മൂളിപ്പാട്ടോടെ അവളുടെ അരികിലെത്തുന്നു.ചുരുണ്ടുകിടന്ന മങ്കമ്മയുടെ പിന്&#x200d;ഭാഗത്ത് കൈവയ്ക്കുന്നു.മങ്കമ്മ കണ്ണുകള്&#x200d; തുറന്നു.അവളുടെ വളരെ അരികത്ത് പല്ലുകാട്ടി ചിരിച്ച് ഗായകന്&#x200d;.മങ്കമ്മ അതേ കിടപ്പില്&#x200d; കാലുയര്&#x200d;ത്തി അയാളുടെ മുഖത്ത് തൊഴിക്കുന്നു.(സീന്&#x200d; 1)<br />
ഡ്രൈവര്&#x200d;: മങ്കമ്മ കുറച്ച് വെള്ളം തരുവോ?<br />
മങ്കമ്മ വിറക് താഴെയിട്ട് എഴുന്നേറ്റ് ഒരു പാത്രത്തില്&#x200d; വെള്ളം അയാള്&#x200d;ക്ക് കൊടുക്കുന്നു.അയാള്&#x200d; വെള്ളം വാങ്ങാതെ ചിരിയോടെ<br />
ഡ്രൈവര്&#x200d;:മങ്കമ്മ ഒന്ന് ഒഴിച്ച് തരുമോ?<br />
മങ്കമ്മയുടെ ശബ്ദം താഴ്ത്തി:വീട്ടില്&#x200d;പോയി ഭാര്യയോട് പറ (സീന്&#x200d; 48)<br />
അയാളുടെ നോട്ടം മങ്കമ്മയുടെ നെഞ്ചത്ത്. മങ്കമ്മ ഷര്&#x200d;ട്ടുണക്കുന്നതിനിടയില്&#x200d; അയാളുടെ നോട്ടം ശ്രദ്ധിക്കുന്നു.<br />
അയാള്&#x200d; നോട്ടം പിന്&#x200d;‌വലിക്കുന്നു. മങ്കമ്മ ഷര്&#x200d;ട്ടുണക്കി അയാളുടെ അരികിലെത്തി ഷര്&#x200d;ട്ട് നീട്ടി.<br />
മങ്കമ്മ:പെണ്ണുകാണാനാണ് പോണ്.അവിടെപോയി പെണ്ണിന്&#x200d;റെ നെഞ്ചത്ത് നോക്കി നിന്നുകളയരുത്.<br />
ജീവിതത്തിന്&#x200d;റെ തീക്ഷ്ണ ദുരിതം,കഷ്ടപ്പാടുകള്&#x200d; തുടങ്ങിയവയെല്ലാം അനുഭവിച്ച പക്വമതിയായവളെ രേവതിയുടെ കഥാപാത്രത്തില്&#x200d; കാണാം.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/S4gOQFpBoRE" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
മലയാളത്തില്&#x200d; അഭിനയിച്ച 31 ചിത്രങ്ങളില്&#x200d;നിന്നും, ഫാദേഴ്സ്‌ ഡേ, മോളി ആന്&#x200d;റി റോക്ക്സ്, ദേവാസുരം, പെണ്&#x200d;പട്ടണം, കൃഷ്ണപക്ഷ കിളികള്&#x200d;, പാട്ടിന്&#x200d;റെ പാലാഴി, അദ്വൈതം, മായാമയൂരം, അഗ്നിദേവന്&#x200d;, ഒറ്റയടിപ്പാതകള്&#x200d;, പുരാവൃത്തം തുടങ്ങിയ ചിത്രങ്ങളിലാണ് എടുത്തുപറയത്തക്ക സ്ത്രീ പ്രാധാന്യ കഥാപാത്രങ്ങള്&#x200d; കാണുന്നത്. ഇന്ത്യന്&#x200d; റുപ്പി, ഗ്രാമഫോണ്&#x200d;, കറന്&#x200d;സി, അനന്തഭദ്രം, മിഴിരണ്ടിലും തുടങ്ങിയ ചിത്രങ്ങളിലെല്ലാം കഥാപാത്രങ്ങളെ മാത്രം എടുത്തു നിര്&#x200d;ത്തി പരിശോധിക്കുമ്പോഴേ പ്രാധാന്യത്തോടെ കാണുന്നുള്ളൂ. കഥാപാത്ര തെരഞ്ഞെടുപ്പില്&#x200d; വലിയ പാളിച്ചകള്&#x200d; സംഭവിച്ച മൂന്നാംമുറ, പാഥേയം എന്നീ ചിത്രങ്ങളും ഈ സവിശേഷ ഗണത്തില്&#x200d; പെടുന്നവതന്നെ.ഈ ഗണത്തിലെ പല ചിത്രങ്ങളും രേവതി ഇല്ലാതെയും ചിതം മുന്നോട്ടുപോകും എന്ന നിലയില്&#x200d; വരെ എത്തിയത് കാണാം.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/aEMwS9Gopbg" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
അടുത്തകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കലവൂര്&#x200d; രവികുമാര്&#x200d; സംവിധാനം ചെയ്ത &#8216;ഫാദേഴ്സ് ഡേയ്‌&#8217;. അമ്മ എന്ന സത്യത്തില്&#x200d; നിന്നുകൊണ്ട് അച്ഛന്&#x200d; എന്ന വിശ്വാസത്തിലേക്കുള്ള ഒരന്വേഷണമാണ് ഈ ചിത്രം.ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് രേവതി.ഡോ.സീതാലക്ഷ്മി എന്ന കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.മനുഷ്യന്&#x200d;റെ അധമ വാസനകളെയും അമാനസികാവസ്ഥയേയും സൈക്കോപാത്ത് അപ്രോച്ചിലൂടെ വിശകലനം ചെയ്യുകയാണ് ചിത്രത്തിലൂടെ സംവിധായകന്&#x200d;.&#8221;ഈ കഥയെഴുതുമ്പോള്&#x200d;തന്നെ മനസ്സില്&#x200d; കണ്ടത് രേവതിയെയാണ്.ചിത്രത്തിന്&#x200d;റെ കഥ കേട്ടപ്പോള്&#x200d; അവര്&#x200d;ക്കിഷ്ടമായെങ്കിലും തിരക്കഥ വായിക്കണമെന്ന് പറഞ്ഞു.തിരക്കഥ വായിച്ച് ബോധ്യമായപ്പോള്&#x200d; ഓ.കെ പറയുകയായിരുന്നു.രേവതിയെന്ന നടിയുടെ സഹകരണമാണ് ഈ ചിത്രത്തിന്&#x200d;റെ ഏറ്റവും വലിയ പ്ലസ്.അവരുടെ കഥാപാത്രത്തിനായി ചിലഭാഗങ്ങള്&#x200d; പൊളിച്ചെഴുതിച്ചേര്&#x200d;ത്തു.&#8221; എന്ന,സംവിധായകന്&#x200d;റെ വാക്കുകള്&#x200d; രേവതിയെന്ന നടിയുടെ കഴിവിന്&#x200d;റെയും അര്&#x200d;പ്പണ ബോധത്തിന്&#x200d;റെയും പ്രതിധ്വനികള്&#x200d;കൂടിയാണ്.&#8221;എനിക്ക് വേണ്ടി മാത്രമല്ല,എല്ലാ സ്ത്രീകള്&#x200d;ക്കും വേണ്ടിക്കൂടിയാണ് ഞാനീ ചിത്രത്തിലെ വേഷം ചെയ്യുന്നതെന്നും രേവതി ഒരഭിമുഖത്തില്&#x200d; പറയുകയുണ്ടായി.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/PFKPv2o_5EI" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
മറ്റൊരു,കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് രഞ്ജിത്ത് ശങ്കറിന്&#x200d;റെ &#8216;മോളി ആന്റി റോക്ക്സ്&#8217;. സ്വന്തം ഇഷ്ടപ്രകാരം എന്നാല്&#x200d; സാദാചാര മര്യാദകള്&#x200d; ലംഘിച്ചുകൊണ്ടല്ലാതെ ആര്&#x200d;ക്കും ബാധ്യതയാകാതെ ഇഷ്ടമുള്ള വസ്ത്രം ധരിക്കുക,ഇഷ്ട ഭക്ഷണം കഴിക്കുക,പുസ്തകം വായിക്കുക ..അങ്ങനെ ആര്&#x200d;ക്കും ബാധ്യതയകാതെയുള്ള ജീവിതം നയിക്കുന്ന സ്ത്രീ ഒരുപാട് പ്രശ്നങ്ങള്&#x200d; നേരിടേണ്ടിവരും.അത്തരം പ്രശ്നങ്ങളാണ് മോളി ആന്റി റോക്സ് പറയുന്നത്.രേവതിയെ കിട്ടിയിരുന്നില്ലെങ്കില്&#x200d; ഈ ചിത്രം എടുക്കില്ലായിരുന്നു എന്ന് സംവിധായകന്&#x200d; സാക്ഷ്യപ്പെടുത്തുന്നതില്&#x200d; നിന്നും കഥാപാത്ര പ്രാധാന്യം വ്യക്തമാകും.സ്ത്രീയുടെ &#8216;സ്വതന്ത്രജീവിതം&#8217;എന്നതില്&#x200d;നിന്നും കഥാപാത്രം എന്ന സ്വപ്നം പ്രായോഗികമാക്കി ജീവിക്കുന്ന കഥാപാത്രമാണ് മോളി.സ്വന്തം ഇഷ്ടങ്ങള്&#x200d;,അഭിപ്രായങ്ങള്&#x200d;,തീരുമാനങ്ങള്&#x200d;,വാക്കിന്&#x200d;റെ ഉറപ്പ് തുടങ്ങിയവയെല്ലാം കഥാപാത്രത്തില്&#x200d; കാണാം.ഒരു സീനില്&#x200d; മോളി മാധവിക്കുട്ടിയുടെ &#8216;ബാല്യകാല സ്മരണകള്&#x200d;&#8217;വായിക്കുന്നുണ്ട്.അതില്&#x200d;നിന്നും മാധവിക്കുട്ടിയുടെ ജീവിത വീക്ഷണങ്ങള്&#x200d; മോളിയുടെ ജീവിത ഗതിയ്ക്ക് സഹായകമയിട്ടുണ്ടാകാം എന്ന് കരുതവുന്നതാണ്.ക്ഷമയും ശാന്തതയും നിറഞ്ഞ പക്വമതിയായ കഥാപാത്രമാണ് രേവതിയുടെത്.അമ്പലത്തിലെ ഒരു തറയിലിരുന്നതിനെ അധികൃതര്&#x200d; ലഘുവായി ശാസിച്ചപ്പോള്&#x200d; &#8220;അതെന്താ ഇവിടെ ഇരുന്നാല്&#x200d;?&#8221;എന്ന് ഭര്&#x200d;ത്താവിനോട് ചോദിക്കുന്ന സന്ദര്&#x200d;ഭവും കാണാം.പിന്നീടൊരു സന്ദര്&#x200d;ഭത്തില്&#x200d; &#8216;നിനക്കീ ലോകത്ത് എന്തിനെയാണ് പേടിയുള്ളത്?&#8217; എന്ന ഭര്&#x200d;ത്താവിന്&#x200d;റെ ചോദ്യവും രേവതിയുടെ സ്വഭാവത്തിന്&#x200d;റെയും കഥാപാത്ര സ്വഭാവത്തിന്&#x200d;റെയും ആകെത്തുകയാണ്.പുരുഷനോടൊപ്പം,ഒരുപക്ഷെ,പുരുഷനേക്കാള്&#x200d; ഒരുപടി മേലെ നില്&#x200d;ക്കുന്ന ധൈര്യവും ചങ്കുറപ്പും ഈ കഥാപാത്രത്തില്&#x200d; കാണുന്നു.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/k8sXD75c9mk" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
പ്രേക്ഷകര്&#x200d; എക്കാലത്തും ഓര്&#x200d;മ്മിക്കുന്ന,കരുത്തുറ്റ ഒരു കഥാപാത്രമാണ് ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിലെ &#8216;മാമ്പറ്റ ഭാനുമതി&#8217;എന്ന കഥാപാത്രം.ധാരാളം മൂര്&#x200d;ച്ചയുള്ള സംഭാഷണങ്ങള്&#x200d; ഈ ചിത്രത്തിലെ രേവതിയുടെ കഥാപാത്രത്തില്&#x200d; കാണാം.അതില്&#x200d; പ്രധാനപ്പെട്ട ഒന്നാണ്,തന്&#x200d;റെ നൃത്തത്തെ അലങ്കോലപ്പെടുത്തിയ നായകനോട് പറയുന്ന&#8221;എന്&#x200d;റെ ഉള്ളിലുമുണ്ട് ചെറിയ ജയങ്ങള്&#x200d; ആഗ്രഹിക്കുന്ന ഒരു മനസ്സ്.അതിനെ എനിക്ക് തൃപ്തിപ്പെടുത്തിയെ മതിയാകൂ&#8221; എന്ന ഡയലോഗ്.രേവതിയോട് ചിലങ്ക അണിയണം എന്ന നായകന്&#x200d;റെ താഴ്മയായ വാക്കുകളുടെ മറുപടി ഇങ്ങനെ:&#8221;അത് നിങ്ങളുടെ മരണശേഷമേ ഉണ്ടാകൂ..എന്നും എവിടെയും തോല്&#x200d;ക്കാന്&#x200d; എനിക്കിത്തിരി പ്രയാസമുണ്ട്&#8221;.തുടര്&#x200d;ന്നുള്ള സംഭാഷണത്തില്&#x200d; നായകന്&#x200d; പറയുന്നു:&#8217;അതൊരു ഉറച്ച മനസ്സില്&#x200d;നിന്നുമുള്ള വാക്കുകളാ&#8217;.നൃത്തശേഷം നായകന് സംഭവിക്കുന്ന നഷ്ടങ്ങള്&#x200d; ഭാനുമതിയുടെ ശാപത്തിന്&#x200d;റെ ഫലമാണെന്ന് സിനിമയുടെ ഉത്തരാര്&#x200d;ദ്ധ ഭാഗത്ത് നായകനായ മങ്കലശ്ശേരി നീലകണ്ഠന്&#x200d; പറയുന്നുണ്ട്.ചിത്രത്തില്&#x200d; പക പ്രണയത്തിന് വഴിമാറുന്നത് രേവതിയുടെ കഥാപാത്രത്തില്&#x200d; കാണാം.സ്ഥിരം ഐവി. ശശി ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങള്&#x200d;ക്ക് നല്&#x200d;കുന്ന പ്രാധാന്യവും പരിചരണവും ഈ ചിത്രത്തിലും തുടരുന്നു.അഭിനയത്തേക്കാള്&#x200d; ഒരുപടി മികച്ചവയായിരിക്കും ഐ.വി. ശശി ചിത്രങ്ങളിലെ സ്ത്രീ സംഭാഷണങ്ങള്&#x200d;.ഈ പറഞ്ഞത് ദേവാസുരത്തിലും കാണുന്നു.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/VNUMC8CmUVI" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
ശ്രദ്ധേയമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ്‌ വി.എം വിനു സംവിധാനം ചെയ്ത പെണ്&#x200d;പട്ടണം. കരുത്തുറ്റ സംഭാഷണങ്ങളും ചിത്രത്തില്&#x200d; കാണാം. ഗിരിജ എന്ന ശുചീകരണ തൊഴിലാളിയെയാണ് രേവതി അവതരിപ്പിച്ചത്. &#8220;ഈ കണ്ണീരല്ല വേണ്ടത്, പെണ്ണായി ജീവിക്കണം&#8221; എന്ന് രേവതി ഒരുവളുടെ ഭര്&#x200d;ത്താവിനാല്&#x200d; കണ്ണീരു കുടിക്കേണ്ടിവന്ന സന്ദര്&#x200d;ഭത്തില്&#x200d; ഉപദേശിക്കുന്നു.&#8221;ആണ്&#x200d;തുണയില്ലാത്ത പെണ്ണിന് രാത്രി മടാളാണ് കൂട്ട്&#8221;എന്ന് പറയുന്ന അതേ ഗിരിജയില്&#x200d; &#8220;സ്നേഹിക്കുവാന്&#x200d; ഒരാളുണ്ടാവുക എന്നത് എന്നും സന്തോഷമാണ് &#8220;എന്ന ചിന്തയും നിറയുന്നത് കാണാം. ചില സന്ദര്&#x200d;ഭങ്ങളില്&#x200d; പുരുഷനൊപ്പവും പുരുഷനേക്കാള്&#x200d; ശക്തമായി മുഖത്തോട് മുഖം നിന്ന് കൈ ചൂണ്ടി സംസാരിക്കുന്ന ഗിരിജയെ കാണാം. സ്വഭാവനടി എന്ന തലത്തിലും ബാഹ്യാര്&#x200d;ത്ഥത്തില്&#x200d; രേവതിയെ ഈ ചിത്രത്തില്&#x200d; കാണാനാകും.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/KcPp2wjrxZ0" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
ഭര്&#x200d;ത്താവ് നഷ്ടപ്പെടുന്നതിനെ തുടര്&#x200d;ന്ന് ജീവിതം കരുപ്പിടിപ്പിക്കാന്&#x200d; നടത്തുന്ന ശ്രമങ്ങളാണ് കൃഷ്ണപക്ഷക്കിളികള്&#x200d; എന്ന ചിത്രത്തിനെ കഥ. നല്ല ലക്ഷ്യങ്ങളുള്ള റോളുകളാണെങ്കില്&#x200d; അവ സ്വീകാര്യമാണ് എന്ന് തെളിയിക്കുന്നു ഈ ചിത്രത്തിലും രേവതി. കെട്ടിടനിര്&#x200d;മ്മാണ തൊഴിലാളിയായ മേരി എന്ന കഥാപാത്രമായാണ് രേവതി ഈ ചിത്രത്തില്&#x200d;. എണ്ണപ്പെട്ട മോഹങ്ങളുമായി ജീവിക്കുന്ന/ജീവിക്കേണ്ടിവരുന്ന ഒരു കഥാപാത്രം. അന്യരെ ഉപദ്രവിക്കാതെ സ്വന്തമായി വിയര്&#x200d;പ്പൊഴുക്കി ക്രിസ്ത്യന്&#x200d; വചനങ്ങളിലൂടെ ജീവിക്കുന്ന ഒരു കഥാപാത്രം. സമ്പന്ന-ദരിദ്ര കുടുംബ ജീവിതങ്ങളെ താരതമ്യപ്പെടുത്തലിനുകൂടി ചിത്രം വിധേയമാകുന്നു. കഥാപാത്രത്തിനിണങ്ങിയ വസ്ത്രവും ശരീരാലങ്കാരങ്ങളും മറ്റും തികച്ചും ചേര്&#x200d;ച്ചയോടെ രേവതിയുടെ കഥാപാത്രത്തില്&#x200d; കാണാം.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/pxj0RUoIkOc" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
രാജീവ്‌ അഞ്ജല്&#x200d; സംവിധാനം ചെയ്ത &#8216;പാട്ടിന്&#x200d;റെ പാലാഴി &#8216; സ്ത്രീ സംബന്ധിയായ നിരവധി ചോദ്യമുനകള്&#x200d; പുരുഷനുനേരെ എറിയുന്നു.ലണ്ടനില്&#x200d; താമസിക്കുന്ന ഡോ.റസിയ എന്ന മനശാസ്ത്രജ്ഞയായാണ് ചിത്രത്തില്&#x200d; രേവതി.ജീവിതം തകര്&#x200d;ന്ന വീണയെ(മീര ജാസ്മിന്&#x200d;) ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കുന്നത് റസിയയാണ്. വിദ്യഭ്യാസവും സ്വന്തമായൊരു തൊഴിലും സ്ത്രീയ്ക്ക് കരുത്ത് നല്&#x200d;കും എന്ന് ചിത്രം മുന്നറിയിപ്പ് നല്&#x200d;കുന്നു. ചിത്രത്തിലെ ചില സംഭാഷണങ്ങളും കരുത്തുറ്റതാണ്:<br />
വീണ:എന്&#x200d;റെ വിധിയ ചേച്ചി.<br />
റസിയ:വിധിയോ? ആര് പറഞ്ഞു?നിന്നുകൊടുത്തിട്ടല്ലേ തല്ലിക്കൊഴിക്കാന്&#x200d;.മുഖത്ത് വാതില്&#x200d; കൊട്ടിയടച്ച് ഇറങ്ങിപ്പോരണമായിരുന്നു.എന്തേ ചെയ്തില്ല?<br />
(വിവാഹത്തിലൂടെ തന്&#x200d;റെ ആഗ്രഹം നിറവേറ്റിയില്ല എന്ന സങ്കടം വീണ റസിയയോട് പറയുന്ന സന്ദര്&#x200d;ഭത്തിലെ സംഭാഷണങ്ങളാണിത്)<br />
&#8220;ആണുങ്ങളോടെനിക്ക് ബഹുമാനമാ.ഭര്&#x200d;ത്താവും അച്ഛനും മാത്രമല്ല,പെണ്ണിന്&#x200d;റെ ദൈവമാകാനും അവന് കഴിയും.വിവാഹ ജീവിതത്തിന്&#x200d;റെ സൌന്ദര്യം ഇഷ്ടത്തിലും സ്നേഹത്തിലും മാത്രമല്ല,ഒരാള്&#x200d; മറ്റൊരാള്&#x200d;ക്ക് വേണ്ടി ചെയ്യുന്ന ത്യഗത്തിലാ&#8221;എന്ന് വീണയുടെ ജീവിത പ്രശ്നങ്ങള്&#x200d;ക്ക് പരിഹാരം കണ്ടെത്തിയ ശേഷം അവളുടെ ഭര്&#x200d;ത്താവിനോട് റസിയ പറയുന്ന സംഭാഷണങ്ങളാണിത്.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/oeWkv7XlMM0" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
തന്&#x200d;റേതായൊരിടവും വ്യക്തിത്വവും നിലനിര്&#x200d;ത്തുന്ന കഥാപാത്രത്തെയാണ് വേണു നാഗവള്ളി സംവിധാനം ചെയ്ത &#8216;അഗ്നിദേവന്&#x200d;&#8217; എന്ന ചിത്രത്തില്&#x200d; രേവതി അവതരിപ്പിച്ച സുദര്&#x200d;ശന എന്ന കഥാപാത്രത്തില്&#x200d; കാണുന്നത്. സ്ത്രീ വിമോചനത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചുമുള്ള ചിന്തകള്&#x200d; മനസ്സില്&#x200d; ഉരുവം കൊള്ളുന്നതും കാണാം. പത്രപ്രവര്&#x200d;ത്തകയായാണ്‌ ചിത്രത്തില്&#x200d; രേവതി. വിവാഹത്തിന് മുന്&#x200d;പ് പിതാവിന്&#x200d;റെ അനുഗ്രഹം വാങ്ങിക്കാന്&#x200d; നായകന്&#x200d; മോഹന്&#x200d;ലാലിനൊപ്പം പോയതിന് രേവതിയ്ക്ക് നേരെ ദേവന്&#x200d; കയര്&#x200d;ത്ത് സംസാരിക്കുമ്പോള്&#x200d; തിരിച്ച് ശക്തമായി പ്രതികരിക്കുന്നു. ഇത് ചിത്രത്തിലെ രേവതിയുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്.പാരമ്പര്യത്തിന് കീഴില്&#x200d; ഒതുങ്ങി കഴിയുന്ന സുദര്&#x200d;ശന എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്&#x200d; കാണുന്നത്.ആദ്യ പകുതിയിലെല്ലാം പ്രതികരണശേഷി വറ്റിയ സുദര്&#x200d;ശനയെയാണ് പ്രേക്ഷകര്&#x200d;ക്ക് കാണാനാകുക.പൊതുവില്&#x200d; രേവതിയുടെ ശബ്ദം ഉയരാത്തത് കഥാപാത്രത്തിന് കുടുംബത്തിലുള്ള സ്ഥാനത്തെക്കൂടി അടിസ്ഥാനമാക്കിയാണ്. നായക-പ്രതിനായകരും അതിനോടൊപ്പം മുന്നേറുന്ന ഉപകഥാപാത്രങ്ങളും എന്ന ഘടനയാണ് ചിത്രത്തിന്. സ്വാഭാവികമായി കഥാപ്രമേയം അത്തരുണത്തിലാകയാല്&#x200d; രേവതിയുടെ കഥാപാത്രത്തിന് ചെയ്യാന്&#x200d; കഴിയുന്നതിനും പരിമിതികള്&#x200d; ഏറെ.<br />
<iframe loading="lazy" width="560" height="315" src="https://www.youtube.com/embed/J7BwshLqzxI" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe><br />
രണ്ടാം ഭാഗത്താണ് വ്യക്തിത്വമുള്ള കഥാപാത്രമായി സുദര്&#x200d;ശന പ്രക്ത്യക്ഷപ്പെടുന്നത്. പലരുടെയും ആജ്ഞാനുവര്&#x200d;ത്തിയാകുന്ന കഥാപാത്രത്തെയും സുലോചനയില്&#x200d; കാണാം.ചിത്രത്തിലെ രേവതിയുടെ കഥാപാത്രത്തിന് ഭാവപ്പകര്&#x200d;ച്ചകള്&#x200d; കാണുന്നു. ആദ്യഭാഗത്ത് തന്&#x200d;റേതായൊരിഷ്ടം, അഭിപ്രായം, ഇവ കാണുന്നില്ല/തുടര്&#x200d;ന്ന് കല്യാണ നിശ്ചയസമയത്ത് പ്രതികരിക്കുന്നവളായി/അമ്മയുടെ മരണശേഷം പക്വതയാര്&#x200d;ന്ന്&#x200d; സ്വന്തം വഴി തെരഞ്ഞെടുക്കുന്നു, കാര്യങ്ങള്&#x200d; തീരുമാനിക്കാനുള്ള മാനസിക ധ്രിടത കൈവരുന്നു). ചിത്രത്തിന്&#x200d;റെ രണ്ടാം പകുതിവരെയുള്ള ഭാഗങ്ങളില്&#x200d; വാക്ക്/പ്രവൃത്തി ഇവ തമ്മില്&#x200d; വിരുദ്ധമായാണ് സുദര്&#x200d;ശന എന്ന കഥാപാത്രത്തില്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്. ഒരു ഏകീകൃത രൂപം കൈവരുന്നുമില്ല. രേവതിയുടെ പൊതുവേയുള്ള കഥാപാത്രങ്ങളെ മുന്&#x200d;നിര്&#x200d;ത്തി ഈ കഥാപാത്രത്തെ നിരീക്ഷിക്കുമ്പോള്&#x200d; പാരമ്പര്യ നൂലാമാലകളാല്&#x200d; വീര്&#x200d;പ്പുമുട്ടുന്ന ഒരുവളെയാണ് കാണുന്നത്.<br />
സാഹിത്യകാരന്&#x200d; സി.രാധാകൃഷ്ണന്&#x200d; രചനയും സംവിധാനവും നിര്&#x200d;വ്വഹിച്ച &#8216;ഒറ്റയടിപ്പാതകളില്&#x200d; നിറഞ്ഞ സ്നേഹവും വറ്റിപ്പോകുന്ന സ്നേഹവും തമ്മിലുള്ള ഏറ്റുമുട്ടലാണ് പ്രതിപാധ്യം.മാനസികാപഗ്രഥനത്തിന് നിരവധി നീക്കിയിരിപ്പുകള്&#x200d; നല്&#x200d;കുന്ന മലയാള സിനിമകളില്&#x200d; ഒന്നാണിത്.<br />
ഭാവപ്പകര്&#x200d;ച്ചകളും വേഷപ്പകര്&#x200d;ച്ചകളും കടന്നുവരുന്നൊരു കഥാപാത്രമാണ് മായാമയൂരം എന്ന ചിത്രത്തില്&#x200d; രേവതി അവതരിപ്പിച്ച നന്ദ എന്ന കഥാപാത്രം. ബാംഗ്ലൂരില്&#x200d; സ്വതന്ത്രയായി ജീവിക്കുന്ന കണ്&#x200d;സ്ട്രക്ഷന്&#x200d; എന്&#x200d;ജിനീയറേയും കാമുകന്&#x200d;റെ മരണശേഷം പട്ടാമ്പി താളൂര്&#x200d; തറവാട്ടില്&#x200d; ശിഷ്ട്ടകാലം ഹോമിക്കുന്ന ദുഖിതയായ പെണ്&#x200d;കുട്ടിയെയും ചിത്രത്തിലെ നന്ദയില്&#x200d; കാണാം.കാമുകന്&#x200d;റെ മരണം,തുടര്&#x200d;ന്നുള്ള സീനുകള്&#x200d; എന്നിവയില്&#x200d; തികഞ്ഞ പക്വത രേവതിയില്&#x200d; കാണാം.നഗരത്തില്&#x200d;നിന്നും ഗ്രാമത്തിലേക്കുള്ള ചേക്കേറല്&#x200d; അവരെ പാരമ്പര്യ-യാഥാസ്ഥിതിക ഭാഗമായി സംഭവിക്കുന്ന വിവിധ പ്രശ്നങ്ങളില്&#x200d; കൊണ്ടെത്തിക്കുന്നു.നന്ദയ്ക്ക് ജീവിതത്തില്&#x200d; രണ്ടു ലോകങ്ങള്&#x200d; മുന്നില്&#x200d; നിറയുന്നു: സ്വതന്ത്ര ജീവിതവും യാഥാസ്ഥിതിക-പുരുഷാധിപത്യ കുടുംബജീവിതവും.<br />
പുരുഷന്&#x200d; നിര്&#x200d;വചിക്കുകയും അതിരിടുകയും ചെയ്യുന്ന സമൂഹത്തിന്&#x200d;റെ നിര്&#x200d;ബന്ധങ്ങളും കാര്&#x200d;ക്കശ്യങ്ങളും അനുസരിച്ച് ജീവിക്കേണ്ടി വരുന്ന സ്ത്രീ, പ്രസവിക്കാനും,കുട്ടികളെ പരിപാലിക്കാനും വീട് നോക്കിനടത്താനുമുള്ള യന്ത്രമാണെന്ന കുടുംബിനിയെപ്പറ്റിയുള്ള സ്റ്റീരിയോ ടൈപ്പ് രീതിശാസ്ത്രത്തിന്&#x200d;റെ ശക്തമായൊരു പൊളിച്ചെഴുത്താണ് രേവതി അഭിനയിച്ചതും സംവിധാനം ചെയ്തതുമായ ഇക്കഴിഞ്ഞ ഏതാനും ചിത്രങ്ങളില്&#x200d; കാണുന്നത്.രേവതിയുടെ ആദ്യകാല തമിഴ് ചിത്രങ്ങള്&#x200d; പരിശോധിക്കുമ്പോള്&#x200d; അവയിലെ കഥാപാത്രങ്ങളിലെയെല്ലാം പൊതുവായി &#8216;സീത&#8217; എന്ന പെണ്&#x200d;മാതൃകയേയും കാണാനാകുന്നു.അതേസമയം അവയെല്ലാം കരുത്തും പ്രാധാന്യവുമുള്ള കഥാപാത്രങ്ങളുമാണ്.അതോടൊപ്പം ഏതാനും പരാജയ ചിത്രങ്ങളും കഥാപാത്രങ്ങളും.മലയാളത്തില്&#x200d; ഏറ്റവും ഒടുവിലായി അഭിനയിച്ച രണ്ടു ചിത്രങ്ങളിലും ശക്തമായ കഥാപാത്രമാണ് ലഭിച്ചത്.അവര്&#x200d; സംവിധാനം ചെയ്ത Red Buiding Where the Sunsets ഹിന്ദി ചിത്രമായ മുംബൈ കട്ടിംഗ്,മലയാള ചിത്രമായ മകള്&#x200d;(കേരള കഫെയിലെ ഒരു ഭാഗം) തുടങ്ങിയ സംവിധാന സംരംഭങ്ങളിലെല്ലാം സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.HIV ബാധിതരെക്കുറിച്ചുള്ള ഒരു മലയാള ചിത്രവും പുതിയ പ്രോജക്റ്റായുണ്ട് എന്നും വ്യക്തമാക്കുന്നു അവര്&#x200d;.ഷീല,രോഹിണി,തുടങ്ങിയ മലയാള നടിമാരെല്ലാം ഭാഗ്യം പരീക്ഷിച്ച് പരാജയപ്പെട്ട സംവിധാന രംഗത്താണ്,അത് പുരുഷന്&#x200d;റെ മാത്രം തട്ടകമല്ല എന്ന് തെളിയിച്ച് ശക്തമായി അവര്&#x200d; മുന്നേറുന്നത്.അതേസമയം വേണ്ടത്ര പരിഗണന മലയാള ചലച്ചിത്രലോകം നല്&#x200d;കിയിട്ടില്ല എന്നതും ചൂണ്ടിക്കാണിക്കേണ്ട വസ്തുതതന്നെ.<br />
<strong>ആശ്രയിച്ചവ:</strong><br />
1.മൂന്ന് സ്ത്രീപക്ഷ തിരക്കഥകള്&#x200d; -ടി.വി ചന്ദ്രന്&#x200d; (ഫാബിയാന്&#x200d; ബുക്സ് ,2004)<br />
2.സിനിമയും സംസ്കാരവും -കെ.ഗോപിനാഥന്&#x200d; (current books,2005)<br />
3.അവള്&#x200d; സിനിമയെ നോക്കുന്നു -വിനോദ് പായം (ചിന്ത ബുക്സ്)<br />
4.കാണി ഫിലിം സൊസൈറ്റി വാര്&#x200d;ഷികപതിപ്പ് -2010<br />
5.ജനപഥം ഫിലിം അവാര്&#x200d;ഡ്‌ പതിപ്പ്,ആഗസ്റ്റ്‌,1989<br />
6.മാധ്യമം ആഴ്ചപ്പതിപ്പ്,ജൂണ്&#x200d;,24,2013<br />
7.മലയാളം വരിക ,മാര്&#x200d;ച്ച്‌,9,2012<br />
8.പച്ചക്കുതിര മാഗസിന്&#x200d;,2015 ഫെബ്രുവരി<br />
9.revathy.menon.tripod.com<br />
10.bollyviewer.oldisgold.blogspot.com<br />
11.reddif.com<br />
12.ചിത്രഭൂമി വാരിക- നവംബര്&#x200d;10,2017<br />
 നവംബര്&#x200d; 17,2011<br />
 മാര്&#x200d;ച്ച്‌ 1,2012<br />
 മാര്&#x200d;ച്ച്‌ 6,2012<br />
13.ഗൃഹലക്ഷ്മി മാഗസിന്&#x200d;,2012 ഏപ്രില്&#x200d; (രേവതിയുമായുള്ള അഭിമുഖം)<br />
14.രേവതി/വീണ ജോര്&#x200d;ജ്ജ് (മുഖാമുഖം,ഇന്ത്യാവിഷന്&#x200d;</p>
<p>The post <a href="https://www.valanchery.in/study-about-revatis-career-with-respect-to-her-works-as-actress-and-director/">അഭ്രപാളിയിലെ പെണ്ണെഴുത്തുകള്‍</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/study-about-revatis-career-with-respect-to-her-works-as-actress-and-director/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരക്കുപിടിച്ച മനുഷ്യർക്ക് ചില  &#8216;ബാല&#8217;പാഠങ്ങൾ</title>
		<link>https://www.valanchery.in/the-children-exploring-themselves-in-the-field-makes-us-think-about-our-past/</link>
					<comments>https://www.valanchery.in/the-children-exploring-themselves-in-the-field-makes-us-think-about-our-past/#respond</comments>
		
		<dc:creator><![CDATA[രാജേഷ് വി അമല]]></dc:creator>
		<pubDate>Tue, 03 Jul 2018 05:28:16 +0000</pubDate>
				<category><![CDATA[Articles]]></category>
		<category><![CDATA[Featured]]></category>
		<category><![CDATA[children]]></category>
		<category><![CDATA[exploring]]></category>
		<category><![CDATA[field]]></category>
		<category><![CDATA[nostalgia]]></category>
		<category><![CDATA[past]]></category>
		<guid isPermaLink="false">https://www.valanchery.in/?p=8845</guid>

					<description><![CDATA[<p>തീണ്ടി പാടത്തും പറമ്പുകളിലും കളിച്ചും കുളിച്ചും നുകർന്ന ഒരുപിടി ഭൂതകാലക്കുളിരിനെ മലയാളി എന്നു മുതൽ ഗൃഹാതുരം എന്ന് പേരിട്ടു വിളിച്ചോ, അന്നു മുതൽ അവൻ ആധുനികതയിൽ ഓടിത്തുടങ്ങുകയായി. എവിടെയും എത്താതെ എന്തിനെന്നറിയാതെ പിഴ മൃഗത്തെപ്പോലെ അവൻ തിരക്കിലമർന്നു.പ്രകൃതിയോട് ഇണങ്ങി വളർന്ന നമ്മിലെ ബാല്യത്തോട് കൊഞ്ഞനം കാണിക്കുന്ന എത്ര ജൂൺ അഞ്ചുകൾ നമ്മിൽ ഒന്നും ഉണ്ടാക്കാതെ പിണങ്ങിപ്പോയി.. വേഗതയുടെ ഈയാംപാറ്റക്കളികളിൽ ജീവിതത്തെ പറിച്ചുനടപ്പെട്ട മുതിർന്നവർക്ക് [&#8230;]</p>
<p>The post <a href="https://www.valanchery.in/the-children-exploring-themselves-in-the-field-makes-us-think-about-our-past/">തിരക്കുപിടിച്ച മനുഷ്യർക്ക് ചില  &#8216;ബാല&#8217;പാഠങ്ങൾ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>തീണ്ടി പാടത്തും പറമ്പുകളിലും കളിച്ചും കുളിച്ചും നുകർന്ന ഒരുപിടി ഭൂതകാലക്കുളിരിനെ മലയാളി എന്നു മുതൽ ഗൃഹാതുരം എന്ന് പേരിട്ടു വിളിച്ചോ, അന്നു മുതൽ അവൻ ആധുനികതയിൽ ഓടിത്തുടങ്ങുകയായി.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-03-at-07.15.29-752x1024.jpeg" alt="field" width="752" height="1024" class="aligncenter size-large wp-image-8846" srcset="https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-03-at-07.15.29-752x1024.jpeg 752w, https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-03-at-07.15.29-220x300.jpeg 220w, https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-03-at-07.15.29-150x204.jpeg 150w, https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-03-at-07.15.29-367x500.jpeg 367w, https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-03-at-07.15.29.jpeg 940w" sizes="auto, (max-width: 752px) 100vw, 752px" /><br />
എവിടെയും എത്താതെ എന്തിനെന്നറിയാതെ പിഴ  മൃഗത്തെപ്പോലെ അവൻ തിരക്കിലമർന്നു.പ്രകൃതിയോട് ഇണങ്ങി വളർന്ന നമ്മിലെ ബാല്യത്തോട് കൊഞ്ഞനം കാണിക്കുന്ന എത്ര ജൂൺ അഞ്ചുകൾ നമ്മിൽ ഒന്നും  ഉണ്ടാക്കാതെ പിണങ്ങിപ്പോയി.. വേഗതയുടെ ഈയാംപാറ്റക്കളികളിൽ ജീവിതത്തെ പറിച്ചുനടപ്പെട്ട മുതിർന്നവർക്ക് ചില പാരിസ്ഥിതിക തിരിച്ചറിവുകളാണ് ബാല്യങ്ങൾ സമ്മാനിക്കുന്നത്. അത്തരമൊരു മനം നിറയ്ക്കുന്ന, തിരക്കിലമർന്ന വൈകുന്നേരക്കാഴ്ചയാണ് വളാഞ്ചേരി കഞ്ഞിപ്പുരയ്ക്കു സമീപത്തെ ദേശീയ പാതയോരത്ത് കാണുന്നത്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-03-at-07.15.25-1024x575.jpeg" alt="field" width="1024" height="575" class="aligncenter size-large wp-image-8848" srcset="https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-03-at-07.15.25-1024x575.jpeg 1024w, https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-03-at-07.15.25-300x169.jpeg 300w, https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-03-at-07.15.25-150x84.jpeg 150w, https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-03-at-07.15.25-500x281.jpeg 500w, https://www.valanchery.in/wp-content/uploads/2018/07/WhatsApp-Image-2018-07-03-at-07.15.25.jpeg 1280w" sizes="auto, (max-width: 1024px) 100vw, 1024px" /><br />
ഇടവപ്പാതിയിലെ മഴയിൽ കുളങ്ങൾ നിറഞ്ഞു കവിഞ്ഞതോടെ കുഞ്ഞു മത്സ്യങ്ങളും പുറത്തേക്കൊഴുകാൻ തുടങ്ങി.ഇവയെ കോരിയെടുക്കാൻ നിരവധി കുട്ടികളാണ് ഇവിടെയുള്ള ചെറു പാടത്തെത്തുന്നത്. സ്കൂൾ വിട്ട്  നേരെ പാഞ്ഞെത്തുന്നത്  ഇവിടേക്കാണ്.ഞായറാഴ്ചകളിൽ തിരക്ക് കൂടും. പരൽ,മുഷി, സിലോപ്പി തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളാണ് തൊട്ടടുത്ത കുളങ്ങളിൽ നിന്നും നീർച്ചാലിലൂടെ ഒഴുകിയെത്തുന്നത്.<br />
( എഴുത്ത്, ചിത്രങ്ങൾ: രാജേഷ് വി.അമല)</p>
<p>The post <a href="https://www.valanchery.in/the-children-exploring-themselves-in-the-field-makes-us-think-about-our-past/">തിരക്കുപിടിച്ച മനുഷ്യർക്ക് ചില  &#8216;ബാല&#8217;പാഠങ്ങൾ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/the-children-exploring-themselves-in-the-field-makes-us-think-about-our-past/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന് വീണ്ടും അംഗീകാരം</title>
		<link>https://www.valanchery.in/haramain-charitable-trust-bags-yet-another-honour/</link>
					<comments>https://www.valanchery.in/haramain-charitable-trust-bags-yet-another-honour/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 25 Mar 2018 14:19:32 +0000</pubDate>
				<category><![CDATA[Articles]]></category>
		<category><![CDATA[Featured]]></category>
		<category><![CDATA[bavappadai]]></category>
		<category><![CDATA[charity]]></category>
		<category><![CDATA[group]]></category>
		<category><![CDATA[haramain charitable trust]]></category>
		<category><![CDATA[trust]]></category>
		<guid isPermaLink="false">https://www.valanchery.in/?p=7383</guid>

					<description><![CDATA[<p>എന്നും ഇല്ലായ്മയുടെയും അനാഥത്വത്തിന്റെയും വേദനകള്‍ അടുത്തറിഞ്ഞിട്ടുള്ള പ്രവാസികളുടെ കൂട്ടായ്മകളാണ് മലപ്പുറം ജില്ലയിൽ കാരുണ്യ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കാറുള്ളത്. അത്തരത്തിൽ നന്മ വറ്റാത്ത ഒരു കൂട്ടം പ്രവാസി യുവാക്കളുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ആശയമാണ് വളാഞ്ചേരി ബാവപ്പടി ആസ്ഥാനമാക്കി 2014ൽ പ്രവർത്തനമാരംഭിച്ച ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന. ട്രസ്റ്റിൽ അംഗങ്ങളായ ബാവപ്പടി സ്വദേശികളായ പ്രവാസികൾ അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതം നീക്കി വയ്ക്കുന്നതും ഒരു [&#8230;]</p>
<p>The post <a href="https://www.valanchery.in/haramain-charitable-trust-bags-yet-another-honour/">ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന് വീണ്ടും അംഗീകാരം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>എന്നും ഇല്ലായ്മയുടെയും അനാഥത്വത്തിന്റെയും വേദനകള്&#x200d; അടുത്തറിഞ്ഞിട്ടുള്ള പ്രവാസികളുടെ കൂട്ടായ്മകളാണ് മലപ്പുറം ജില്ലയിൽ കാരുണ്യ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കാറുള്ളത്. അത്തരത്തിൽ നന്മ വറ്റാത്ത ഒരു കൂട്ടം പ്രവാസി യുവാക്കളുടെ കൂട്ടായ്മയില്&#x200d; വിരിഞ്ഞ ആശയമാണ് വളാഞ്ചേരി ബാവപ്പടി ആസ്ഥാനമാക്കി 2014ൽ പ്രവർത്തനമാരംഭിച്ച ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന.<img loading="lazy" decoding="async" class="alignright size-full wp-image-7391" src="https://www.valanchery.in/wp-content/uploads/2018/03/haramain-trust-members.jpg" alt="haramain trust members" width="960" height="640" srcset="https://www.valanchery.in/wp-content/uploads/2018/03/haramain-trust-members.jpg 960w, https://www.valanchery.in/wp-content/uploads/2018/03/haramain-trust-members-300x200.jpg 300w, https://www.valanchery.in/wp-content/uploads/2018/03/haramain-trust-members-128x86.jpg 128w, https://www.valanchery.in/wp-content/uploads/2018/03/haramain-trust-members-150x100.jpg 150w, https://www.valanchery.in/wp-content/uploads/2018/03/haramain-trust-members-500x333.jpg 500w" sizes="auto, (max-width: 960px) 100vw, 960px" /></p>
<p>ട്രസ്റ്റിൽ അംഗങ്ങളായ ബാവപ്പടി സ്വദേശികളായ പ്രവാസികൾ അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതം നീക്കി വയ്ക്കുന്നതും ഒരു പറ്റം സുമനസ്സുകളുടെ സഹായ സഹകരണങ്ങളും ചേർത്താണ് നിരാലംഭരായ കുടുംബങ്ങൾക്ക്‌ ആശ്രയവും സാന്ത്വനവും നൽകാൻ ഈ സംഘടനയ്ക്കായത്. ബാവപ്പടിക്കാരായ പ്രവാസികൾക്കിടയിൽ ഒരു വാട്‌സാപ് ഗ്രൂപ്പിൽ തുടങ്ങിയ ഈ ട്രസ്റ്റിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഇതിന്റെ പ്രവർത്തങ്ങളിൽ ആകൃഷ്ടരായി കക്ഷിരാഷ്ട്രീയത്തിനതീതമായി ബാവപ്പടിയിലെ നിരവധി നല്ലവരായ നാട്ടുകാരും വളണ്ടിയർമാരായി സേവനസജ്ജരായി മുന്നോട്ടു വന്നു. തുടർന്ന് ഗ്രൂപ്പിനെ റജിസ്റ്റർ ചെയ്തു.</p>
<p>ട്രസ്റ്റ് ആരംഭിച്ച് രണ്ട് വർഷ കാലയളവിനുള്ളിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞു എന്നതിൽ അഭിമാനിതതരാണ് ഈ ട്രസ്റ്റിലെ ഓരോ അംഗങ്ങളും. ട്രസ്റ്റിന്റെ പ്രവർത്തികൾ അർഹരിലേക്ക് എത്തുന്നു എന്നത് ഇതിലെ അംഗങ്ങൾ ഉറപ്പ്‌വരുത്തുന്നു.<img loading="lazy" decoding="async" class="size-large wp-image-7386 aligncenter" src="https://www.valanchery.in/wp-content/uploads/2018/03/haramain-trust-1024x576.jpg" alt="rank-holder" width="1024" height="576" srcset="https://www.valanchery.in/wp-content/uploads/2018/03/haramain-trust-1024x576.jpg 1024w, https://www.valanchery.in/wp-content/uploads/2018/03/haramain-trust-300x169.jpg 300w, https://www.valanchery.in/wp-content/uploads/2018/03/haramain-trust-150x84.jpg 150w, https://www.valanchery.in/wp-content/uploads/2018/03/haramain-trust-500x281.jpg 500w, https://www.valanchery.in/wp-content/uploads/2018/03/haramain-trust.jpg 1170w" sizes="auto, (max-width: 1024px) 100vw, 1024px" /></p>
<p>കുട്ടികളുടെ പഠന പഠനേതര മികവുകൾക്ക് അംഗീകാരങ്ങൽ നൽകാനും അവയെ പ്രോത്സാഹിപ്പിക്കാനും വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ച ട്രസ്റ്റിന്റെ അമരക്കാർ പ്രവർത്തനം തുടങ്ങിയ അന്നു മുതൽ കൃത്യമായി അത് തുടർന്ന് പോരുന്നു.<img loading="lazy" decoding="async" class="alignright size-full wp-image-7384" src="https://www.valanchery.in/wp-content/uploads/2018/03/haramain-aid.jpg" alt="haramain aid" width="960" height="720" srcset="https://www.valanchery.in/wp-content/uploads/2018/03/haramain-aid.jpg 960w, https://www.valanchery.in/wp-content/uploads/2018/03/haramain-aid-300x225.jpg 300w, https://www.valanchery.in/wp-content/uploads/2018/03/haramain-aid-800x600.jpg 800w, https://www.valanchery.in/wp-content/uploads/2018/03/haramain-aid-150x113.jpg 150w, https://www.valanchery.in/wp-content/uploads/2018/03/haramain-aid-500x375.jpg 500w" sizes="auto, (max-width: 960px) 100vw, 960px" /></p>
<p>ജാതി മത രാഷ്ട്രീയഭേതമന്യെ കഴിഞ്ഞ ചെറിയ കാലയളവിനുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ കാരുണ്യ പ്രവർത്തങ്ങൾ നടത്തിയ ട്രസ്റ്റ്  എവരുടേയും പ്രശംസ പിടിച്ചു പറ്റിയാണ് മുന്നോട്ട് പോകുന്നത്. സാമൂഹിക സേവന രംഗത്തെ മികച്ച പ്രവർത്തനത്തിന് ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയ അവാർഡ് നേടിയ ട്രസ്റ്റ് ഈ വർഷവും മികച്ച പ്രവർത്തനങ്ങളുമായി മുന്നിലുണ്ട്.<img loading="lazy" decoding="async" class="alignright size-full wp-image-7390" src="https://www.valanchery.in/wp-content/uploads/2018/03/haramain-federal-bank-award.jpg" alt="haramain federal bank award" width="960" height="720" srcset="https://www.valanchery.in/wp-content/uploads/2018/03/haramain-federal-bank-award.jpg 960w, https://www.valanchery.in/wp-content/uploads/2018/03/haramain-federal-bank-award-300x225.jpg 300w, https://www.valanchery.in/wp-content/uploads/2018/03/haramain-federal-bank-award-800x600.jpg 800w, https://www.valanchery.in/wp-content/uploads/2018/03/haramain-federal-bank-award-150x113.jpg 150w, https://www.valanchery.in/wp-content/uploads/2018/03/haramain-federal-bank-award-500x375.jpg 500w" sizes="auto, (max-width: 960px) 100vw, 960px" /></p>
<p>പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനിപ്പുറം ആംബുലൻസ് സേവനം തുടങ്ങാനും ഇവർക്കായി. ­ഇക്കഴിഞ്ഞ ദിവസം വളാഞ്ചേരി ബ്രദേർസ് ഒപ്റ്റിക്കൽസിന്റെ നവീകരിച്ച കടയുടെ ഉദ്ഘാടനത്തിനിടെ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മികച്ച ആംബുലന്സ് സർവീസിനുള്ള അംഗികാരം ഹറമൈൻ ചാരിറ്റബിൾ  ട്രസ്റ്റിനെ തേടിയെത്തി. പ്രാസംഗികനും അധ്യാപകനും വളാഞ്ചേരി ജുമാ മസ്ജിദ് ഇമാമുമായ മുനീർ ഹുദവി വിളയിലിൽ നിന്നും ട്രസ്റ്റ് ഭാരവാഹികൾ ഉപഹാരം ഏറ്റുവാങ്ങി. സ്വന്തം ജോലി തിരക്കിനിടയിലും രാപകൽ ഭേതമന്യെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സേവനം അനുഷ്ഠിക്കുന്ന ട്രസ്റ്റിന്റെ ഡ്രൈവർമാരുടെ ആത്മാർഥമായ പ്രവർത്തത്തിന് കിട്ടിയ അംഗീകാരമായി ഇവർ ഇതിനെ കാണുന്നു.<img loading="lazy" decoding="async" class="size-large wp-image-7387 aligncenter" src="https://www.valanchery.in/wp-content/uploads/2018/03/haramain-trust-ambulance-1024x576.jpg" alt="haramain trust ambulance" width="1024" height="576" srcset="https://www.valanchery.in/wp-content/uploads/2018/03/haramain-trust-ambulance-1024x576.jpg 1024w, https://www.valanchery.in/wp-content/uploads/2018/03/haramain-trust-ambulance-300x169.jpg 300w, https://www.valanchery.in/wp-content/uploads/2018/03/haramain-trust-ambulance-150x84.jpg 150w, https://www.valanchery.in/wp-content/uploads/2018/03/haramain-trust-ambulance-500x281.jpg 500w, https://www.valanchery.in/wp-content/uploads/2018/03/haramain-trust-ambulance.jpg 1170w" sizes="auto, (max-width: 1024px) 100vw, 1024px" /></p>
<p>ആംബുലൻസ് പ്രവർത്തനം തുടങ്ങി അതിൽ ഓക്സിജൻ സൌകര്യം ഇല്ലാതിരിക്കുന്നത് തിരിച്ചറിഞ്ഞ അംഗങ്ങൾ ഏറെവൈകാതെ തന്നെ ഓക്സിജൻ സിലിണ്ടർ സൌകര്യം സജ്ജീകരിച്ച് രോഗികൾക്ക് ഉപകാരപ്രദമായ മറ്റൊരു കാൽ‌വെപ്പ് കൂടെ നടത്തി.<img loading="lazy" decoding="async" class="size-full wp-image-7389 aligncenter" src="https://www.valanchery.in/wp-content/uploads/2018/03/haramain-volunteers.jpg" alt="haramain-volunteers" width="773" height="631" srcset="https://www.valanchery.in/wp-content/uploads/2018/03/haramain-volunteers.jpg 773w, https://www.valanchery.in/wp-content/uploads/2018/03/haramain-volunteers-300x245.jpg 300w, https://www.valanchery.in/wp-content/uploads/2018/03/haramain-volunteers-150x122.jpg 150w, https://www.valanchery.in/wp-content/uploads/2018/03/haramain-volunteers-500x408.jpg 500w" sizes="auto, (max-width: 773px) 100vw, 773px" /></p>
<p>മേഖലയിൽ നടക്കുന്ന വിവാഹം, മരണം തുടങ്ങി ഒരു നല്ല സമൂഹം കൈമെയ് മറന്ന് എത്തിച്ചേർന്ന് ഭാഗവാക്കേണ്ട എല്ലാ സംഭവവികാസങ്ങളിലും പ്രതിഫലേഛ കൂടാതെ ഇവർ മുന്നിലുണ്ടാകും. എല്ലാത്തിനും മുന്നിൽ നിന്ന് നയിക്കാൻ ട്രസ്റ്റ് പ്രസിഡന്റ്  റിയാസും.</p>
<p>The post <a href="https://www.valanchery.in/haramain-charitable-trust-bags-yet-another-honour/">ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന് വീണ്ടും അംഗീകാരം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/haramain-charitable-trust-bags-yet-another-honour/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹെൽമറ്റ് വേട്ടയിൽ നിന്ന് രക്ഷ നേടാനും ആപ്???</title>
		<link>https://www.valanchery.in/now-an-smartphone-app-help-save-yourselves-from-the-cops/</link>
					<comments>https://www.valanchery.in/now-an-smartphone-app-help-save-yourselves-from-the-cops/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 06 Sep 2014 16:07:18 +0000</pubDate>
				<category><![CDATA[Articles]]></category>
		<category><![CDATA[alert]]></category>
		<category><![CDATA[android]]></category>
		<category><![CDATA[camera]]></category>
		<category><![CDATA[case]]></category>
		<category><![CDATA[cops]]></category>
		<category><![CDATA[helmet]]></category>
		<category><![CDATA[iphone]]></category>
		<category><![CDATA[mobile]]></category>
		<category><![CDATA[notification]]></category>
		<category><![CDATA[outsmart]]></category>
		<category><![CDATA[police]]></category>
		<category><![CDATA[smartphone]]></category>
		<category><![CDATA[social media]]></category>
		<category><![CDATA[traffic]]></category>
		<category><![CDATA[waze]]></category>
		<category><![CDATA[wondows]]></category>
		<guid isPermaLink="false">http://www.valanchery.in/?p=2347</guid>

					<description><![CDATA[<p>ഒരിക്കലെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്ക് ഇഷ്ടമാവും തീർച്ച. കാരണം ഇതൊരു സാധാരണ ആപ്പല്ല. ഇതൊരുതരത്തിൽ പറഞ്ഞാൽ ഒരു ട്രാഫിക് സോഷ്യൽ മിഡിയ അപ്ലിക്കേഷൻ ആണ്. നമ്മൾ യാത്രചെയ്യുന്ന വഴിയിൽ പ്രകൃതിക്ഷോഭമോ അറ്റകുറ്റപണികളോ മുലം അവിചാരിതമായി ഉണ്ടാവുന്ന തടസ്സങ്ങളെ കുറിച്ച് അതേ റോഡിൽ യാത്രചെയ്യുന്നവരോ സംഭവസ്ഥലങ്ങളിലോ താമസിക്കുന്നവരോടോ ആയി സംവദിക്കുന്നതിന്നുള്ള ഒരു ആപ്. അതാണ് ‘വേസ് (waze). എന്നാൽ, [&#8230;]</p>
<p>The post <a href="https://www.valanchery.in/now-an-smartphone-app-help-save-yourselves-from-the-cops/">ഹെൽമറ്റ് വേട്ടയിൽ നിന്ന് രക്ഷ നേടാനും ആപ്???</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>ഒരിക്കലെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്ക് ഇഷ്ടമാവും തീർച്ച. <span id="more-2347"></span>കാരണം ഇതൊരു സാധാരണ ആപ്പല്ല. ഇതൊരുതരത്തിൽ പറഞ്ഞാൽ ഒരു ട്രാഫിക് സോഷ്യൽ മിഡിയ അപ്ലിക്കേഷൻ ആണ്. നമ്മൾ യാത്രചെയ്യുന്ന വഴിയിൽ പ്രകൃതിക്ഷോഭമോ അറ്റകുറ്റപണികളോ മുലം അവിചാരിതമായി ഉണ്ടാവുന്ന തടസ്സങ്ങളെ കുറിച്ച് അതേ റോഡിൽ യാത്രചെയ്യുന്നവരോ സംഭവസ്ഥലങ്ങളിലോ താമസിക്കുന്നവരോടോ ആയി സംവദിക്കുന്നതിന്നുള്ള ഒരു ആപ്. അതാണ് ‘വേസ് (waze).</p>
<p>എന്നാൽ, ഇതു ഉപയോഗിച്ച് ചില വേലത്തർങ്ങളും സാധ്യമാണെന്നതാണ് യാഥാർത്യം. ഇതിൽ നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലങ്ങൾ നാവിഗേറ്റ് ചെയ്യാം, മാപ്സ് ലഭിക്കാം അതുപോലെ എത്തിപ്പെടുന്ന സ്ഥലങ്ങളിൽ യാത്രയെ ഏതെങ്കിലും തരത്തിൽ ബാധിച്ചേക്കാവുന്ന സംഭവങ്ങൾ അലർറ്റ് ആയി പോസ്റ്റ് ചെയ്യാം. ഈ ആപ് ഉപയോഗിക്കുന്നതിലൂടെ ഡ്രൈവർമാർക്ക് യാത്രക്കിടെ എത്തിച്ചേരുന്ന സ്ഥലങ്ങൾ ജി.പി.എസ് വഴി തിരിച്ചറിഞ്ഞ് ആ സ്ഥലങ്ങളിൽ ഉണ്ടാവുന്ന ഈ അലർട്ടുകൾ മൊബൈലിൽ നോട്ടിഫൈ ചെയ്യുന്നു.</p>
<p>എന്നാൽ ഇതിനെ അധികൃതരുറ്റെ കണ്ണിൽ വില്ലനാക്കുന്നത് ഇതിലെ സ്പീട് ക്യാമറകളുടെ ലൊക്കേഷനുകൾ രേഖപ്പെടുത്തിയിട്ടുണ്ട് എന്നതു കൊണ്ടാണ്. അതുപോലെ ക്യാമറകളുടെ ലൊക്കേഷനുകളും ചിത്രാങ്ങളും നിങ്ങൾക്ക് അപ്‌ലോഡ് ചെയ്യനുള്ള സൌകര്യവും വേസ് ചെയ്യുന്നു. അടുത്തകാലത്തായി ചില രാജ്യങ്ങളിൽ ട്രാഫിക് പോലീസും ഈ ആപ് ഉപയോഗിക്കുന്ന വിരുതൻ ഡ്രൈവർമാരെ പിടിക്കാനായി ഇതിൽ അക്കൌണ്ട് തുടങ്ങിയത്രെ. അതോടെ വിശ്വസ്തരും സുഹൃത്തുക്കളുമായ ഡ്രൈവമാർക്ക് മാത്രമായി ഗ്രു&#x200d;പ്പ് സൃഷ്ടിക്കാനുള്ള അവസരവും വേസിൽ തുടങ്ങിയിരിക്കുന്നു.</p>
<p>ഇങ്ങനൊക്കെ ആണെങ്കിലും പോലീസ് പിടിക്കുന്നത് നിയമം ലംഘിച്ചതിനാണെന്ന വസ്തുത നാം ഒരിക്കലും മറക്കരുത്. ഒടുവിൽ അപകടം സംഭവിച്ചിട്ട് അന്നു ഞാൻ ആപ് ഉപയോഗിച്ച് രക്ഷപ്പെടാതെ നിയമം അനുസരിച്ചിരുന്നെങ്കിൽ എന്നു പശ്ചാത്തപിക്കാൻ ഇടവരാതിരിക്കട്ടെ.</p>
<p>The post <a href="https://www.valanchery.in/now-an-smartphone-app-help-save-yourselves-from-the-cops/">ഹെൽമറ്റ് വേട്ടയിൽ നിന്ന് രക്ഷ നേടാനും ആപ്???</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/now-an-smartphone-app-help-save-yourselves-from-the-cops/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഇനി ഓൺലൈൻ ആയും കാണാം</title>
		<link>https://www.valanchery.in/%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e0%b4%ac%e0%b5%8b%e0%b5%be-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%99%e0%b5%8d/</link>
					<comments>https://www.valanchery.in/%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e0%b4%ac%e0%b5%8b%e0%b5%be-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%99%e0%b5%8d/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 07 Jun 2014 03:55:47 +0000</pubDate>
				<category><![CDATA[Articles]]></category>
		<guid isPermaLink="false">http://www.valanchery.in/?p=2329</guid>

					<description><![CDATA[<p>ലോകം മുഴുവന്‍ മിനിസ്ക്രീനിലേക്ക് ഒരു പന്തിലേക്ക് കണ്ണും നട്ടിരിക്കുന്ന കാലമാണ് ഇനിയുള്ള രണ്ടു മാസ. ഫിഫ വേള്‍ഡ് കപ്പിനായി ലോകം മഴുവന്‍ കാത്തിരിക്കുന്നു. ഇന്ത്യയിലെ കളിപ്രേമികൾക്കായി സോണി ടിവിയാണ് സം‌പ്രേക്ഷണം ഏറ്റെടുത്തിരിക്കുന്നത്. തിരക്കുകൾക്കിടയിൽ വീട്ടിലിരുന്ന് ടിവി കാണാന്‍ സാധിക്കാത്ത കാല്‍പന്ത് കളിപ്രേമികള്‍ക്ക് കളി കാണാന്‍ ഓൺലൈൻ ആണ് മറ്റൊരു മാര്‍ഗ്ഗം. കളികാണാനുള്ള വിവിധ ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഫിഫ(FIFA)യുടെ ഔദ്യോഗിക യൂട്യൂബ് [&#8230;]</p>
<p>The post <a href="https://www.valanchery.in/%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e0%b4%ac%e0%b5%8b%e0%b5%be-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%99%e0%b5%8d/">ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഇനി ഓൺലൈൻ ആയും കാണാം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>ലോകം മുഴുവന്&#x200d; മിനിസ്ക്രീനിലേക്ക് ഒരു പന്തിലേക്ക് കണ്ണും നട്ടിരിക്കുന്ന കാലമാണ് ഇനിയുള്ള രണ്ടു മാസ.<span id="more-2329"></span> ഫിഫ വേള്&#x200d;ഡ് കപ്പിനായി ലോകം മഴുവന്&#x200d; കാത്തിരിക്കുന്നു. ഇന്ത്യയിലെ കളിപ്രേമികൾക്കായി സോണി ടിവിയാണ് സം‌പ്രേക്ഷണം ഏറ്റെടുത്തിരിക്കുന്നത്. തിരക്കുകൾക്കിടയിൽ വീട്ടിലിരുന്ന് ടിവി കാണാന്&#x200d; സാധിക്കാത്ത കാല്&#x200d;പന്ത് കളിപ്രേമികള്&#x200d;ക്ക് കളി കാണാന്&#x200d; ഓൺലൈൻ ആണ് മറ്റൊരു മാര്&#x200d;ഗ്ഗം. കളികാണാനുള്ള വിവിധ ഓണ്&#x200d;ലൈന്&#x200d; മാര്&#x200d;ഗ്ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.</p>
<ul>
<li><strong>ഫിഫ(FIFA)യുടെ ഔദ്യോഗിക യൂട്യൂബ് പേജ്</strong><br />
മത്സരങ്ങൾ നടക്കുമ്പോൾതത്സമയ സം‌പ്രേഷണം യൂട്യൂബിലൂടെയും ൽഭ്യമാക്കുന്നു. ഇതിനായി മത്സരദിനങ്ങളിൽ ഇവിടെ ക്ലിക്ക് ചെയ്യുക <a href="https://www.youtube.com/user/FIFATV"><img loading="lazy" decoding="async" class="wp-image-2330 alignnone" src="http://www.valanchery.in/wp-content/uploads/2014/06/images.jpg" alt="images" width="75" height="22" /></a></li>
<li><strong>Wiziwig TV</strong>സ്പോര്&#x200d;ട്സ് ബ്രോഡ്കാസ്റ്റുകള്&#x200d;ക്കായുള്ള സൈറ്റാണ് Wiziwig TV. പല സൈറ്റുകളില്&#x200d; നിന്നുള്ള സ്ട്രീമിങ്ങുകള്&#x200d; ഒറ്റയിടത്ത് ലഭ്യമാക്കുകയാണ് ഇവിടെ. ഫിഫ വേള്&#x200d;ഡ് കപ്പും ഇവിടെ കാണാനാവും.<br />
<a href="http://www.wiziwig.tv/competition.php?part=sports&amp;competitionid=200&amp;discipline=football"><img loading="lazy" decoding="async" class="wp-image-2330 alignnone" src="http://www.valanchery.in/wp-content/uploads/2014/06/images.jpg" alt="images" width="75" height="22" /></a></li>
<li><strong>സോണി ടിവി മൊബൈൽ ആപ്<br />
</strong><br />
സോണി ടിവി ആണ് ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ തത്സമയം സം‌പ്രേക്ഷണം ചെയ്യുന്നത്. സോണിയുടെ ആപ് ആയ SONY LIV ഉപയോഗിക്കുക വഴി നിങ്ങളുടെ ആഡ്രോയ്‌ഡ്, ഐ‌ഒഎസ് ഫോണുകളിൽ കളി കാണാം.</li>
</ul>
<p><em>ലോകകപ്പ് തുടങ്ങുന്നതോടെ ചില ചെറുസൈറ്റുകളും മത്സരങ്ങൾ സംബന്ധിച്ച പരിപാടികൾ തുടങ്ങും. ആയവ, വരുന്ന മുറകക്് ഇവിടെ ചേർക്കുന്നതാണ്.</em></p>
<p>The post <a href="https://www.valanchery.in/%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e0%b4%ac%e0%b5%8b%e0%b5%be-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%99%e0%b5%8d/">ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഇനി ഓൺലൈൻ ആയും കാണാം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e0%b4%ac%e0%b5%8b%e0%b5%be-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%99%e0%b5%8d/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്ഷരനക്ഷത്രത്തിന്റെ മൊഞ്ചുമായി മലപ്പുറം!</title>
		<link>https://www.valanchery.in/%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%8a/</link>
					<comments>https://www.valanchery.in/%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%8a/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 25 Feb 2014 00:34:10 +0000</pubDate>
				<category><![CDATA[Articles]]></category>
		<category><![CDATA[article]]></category>
		<category><![CDATA[block]]></category>
		<category><![CDATA[Equivalency]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[literacy]]></category>
		<guid isPermaLink="false">http://www.valanchery.in/?p=2149</guid>

					<description><![CDATA[<p>കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ആറാമത് തുടർവിദ്യാഭ്യാസ‌കലോത്സവത്തിന് എറണാ‌കുളത്ത് തിരശ്ശീല വീണപ്പോൾ 123 പോയിന്റോടെ മലപ്പുറം ജില്ലക്ക് രണ്ടാം സ്ഥാനം ലഭിച്ചു. പ്രേരക്‌മാരുടെയും ഗുണഭോകതാക്കളുടെയും പത്താം‌തരം തുല്യതാ പഠിതാക്കളുടെയും വിവിധ മത്സര‌ഇനങ്ങളിലായി ജില്ലയിൽ നിന്നും 120-ഓളം പേരാണ് മാറ്റുരച്ചത്. ജീവിതത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങൾക്കിടയിലും സാക്ഷരതാ മിഷൻ പകർന്ന തിരിവെട്ടം പുത്തൻ ആവേശമായി മത്സരാർഥികൾ ഏറ്റെടുക്കുകയായിരുന്നു.പ്രായത്തിന്റെയും പ്രാരാബ്ധത്തിന്റെയും അനാരോഗ്യത്തിന്റെയും അവസ്ഥകളെ വകവക്കാതെ സംഗീതത്തിലും, അഭിനയത്തിലും [&#8230;]</p>
<p>The post <a href="https://www.valanchery.in/%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%8a/">അക്ഷരനക്ഷത്രത്തിന്റെ മൊഞ്ചുമായി മലപ്പുറം!</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p class="size-full wp-image-2150">കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ആറാമത് തുടർവിദ്യാഭ്യാസ‌കലോത്സവത്തിന് എറണാ‌കുളത്ത് തിരശ്ശീല വീണപ്പോൾ 123 പോയിന്റോടെ മലപ്പുറം ജില്ലക്ക് രണ്ടാം സ്ഥാനം ലഭിച്ചു. പ്രേരക്‌മാരുടെയും ഗുണഭോകതാക്കളുടെയും പത്താം‌തരം തുല്യതാ പഠിതാക്കളുടെയും വിവിധ മത്സര‌ഇനങ്ങളിലായി ജില്ലയിൽ നിന്നും 120-ഓളം പേരാണ് മാറ്റുരച്ചത്.<span id="more-2149"></span></p>
<div style="width: 169px" class="wp-caption alignright"><img loading="lazy" decoding="async" title="ലേഖകൻ: കെ‌ടി നിസാർ ബാബു നോഡൽ പ്രേരക്, കുറ്റിപ്പുറം ബ്ലോക്ക്." alt="കെ‌ടി നിസാർ ബാബു നോഡൽ പ്രേരക് കുറ്റിപ്പുറം ബ്ലോക്ക്" src="http://www.valanchery.in/wp-content/uploads/2014/02/04.jpg" width="159" height="203" /><p class="wp-caption-text">ലേഖകൻ:<br />കെ‌ടി നിസാർ ബാബു<br />നോഡൽ പ്രേരക്,<br />കുറ്റിപ്പുറം ബ്ലോക്ക്.</p></div>
<p>ജീവിതത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങൾക്കിടയിലും സാക്ഷരതാ മിഷൻ പകർന്ന തിരിവെട്ടം പുത്തൻ ആവേശമായി മത്സരാർഥികൾ ഏറ്റെടുക്കുകയായിരുന്നു.പ്രായത്തിന്റെയും പ്രാരാബ്ധത്തിന്റെയും അനാരോഗ്യത്തിന്റെയും അവസ്ഥകളെ വകവക്കാതെ സംഗീതത്തിലും, അഭിനയത്തിലും നൃത്തച്ചുവടിലുമെല്ലാം പുതിയൊരു മാനം തീർക്കുകയായിരുന്നു മലപ്പുറത്തുകാർ.</p>
<p>കലോത്സവ മത്സരങ്ങളുടെ അവസ്സന ഇനമായ വേദി രണ്ടിലെ പ്രേരക്‌മാരുടെ നാടൻ‌പാട്ട് ഗ്രൂപ്പ് മത്സരത്തിൽ മലപ്പുറത്തിന് വേണ്ടി മത്സരിച്ച പുഷ്പയും സംഘവും സദസ്സാകെ ഇളക്കിമറിച്ച പ്രകടനം കാഴ്ചവച്ചത് തുടർ‌വിദ്യാഭ്യാസ കലോത്സവത്തിന്റെ യശ്ശസ് വാനോളം ഉയർത്തുന്നതായിരുന്നു.<br />
കലോത്സവത്തിന്റെ മുന്നോടിയായി നടന്ന ഘോഷയാത്രയിൽ ഏറ്റവും കൂടുതൽ പേർ അണിനിരന്നത് മലപ്പുറത്തു നിന്നാണ്.</p>
<p><strong>ഭർത്താവിന്റെയും മകളുടെയും ശിക്ഷണത്തിൽ കലോത്സവ വേദിയിൽ തുടർച്ചയായി അഞ്ചാം വർഷവും ‘വസന്തരാഗം’</strong></p>
<p>ഭർത്താവിന്റെയും മകളുടെയും ശിക്ഷണത്തിൽ തുടർച്ചയായി അഞ്ചാം വർഷവും മലപ്പുറം മണ്ണഴി തുടർവിദ്യാഭ്യാസ കേന്ദ്രത്തിലെ പ്രേരക് എൻ വസന്തക്ക്  സംസ്ഥാന സാക്ഷരതാ മിഷന്റെ തുടർവിദ്യാഭ്യാസ വേദിയിൽ വിജയങ്ങളുടെ തുടർക്കഥ. ഈ വർഷത്തെ കലോത്സവത്തിൽ പ്രേരക്‌മാരുടെ വിഭാഗത്തിൽ വ്യക്തിഗത ഇനങ്ങളായ മോണോ‌ ആക്ടിൽ ഒന്നാം സ്ഥാനവും, കഥാപ്രസംഗം, മിമിക്രി എന്നിവയിൽ രണ്ടാം സ്ഥാനവും ഗ്രൂപ്പ് ഇനങ്ങളായ നാടൻ‌പാട്ട്, സാക്ഷരതാ ഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും നേടിയാണ് തിളങ്ങിയത്. ഭർത്താവായ അനിരുദ്ധന്റെയും മക്കളായ അക്ഷയ, അപർണ്ണ എന്നിവരുടെ ശിക്ഷണത്തിലാണ് ഈ വിജയങ്ങൾ കൈവരിക്കാനായതെന്ന് വസന്ത പറയുന്നു.</p>
<p>തൊഴിലുറപ്പ് ജോലിക്കിടയിലും ‘തങ്ക’ലിപികൾക്ക് ഈണം പകർന്നു</p>
<p>സാക്ഷരതാ മിഷൻ സംസ്ഥാന കലോത്സവത്തിൽ ഗുണഭോക്താക്കളുടെ വിഭാഗത്തിൽ ലളിതഗാനം ഒന്നാം സ്ഥാനം നേടിയ കൊണ്ടോട്ടി ബ്ലോക്കിലെ 54 വയസ്സുള്ള എ തങ്കം കലോത്സവ വേദിയിൽ ആവേശമായി.</p>
<p>തൊഴിലുറപ്പ് ജോലിക്കിടയിലും ഏഴാം‌തരം തുല്യതാ ക്ലാസിന് സമയം കണ്ടെത്തിയ തങ്കത്തിന് ലഭിച്ച ഈ വിജയം മറക്കാനാവാത്ത അനുഭവമാണെന്ന് അവർ പറഞ്ഞു. നാടൻപാട്ട് സിംഗിൾ  വിഭാഗത്തിൽ രണ്ടാം സ്ഥാനവും തങ്കം നേടി.</p>
<p>ഗുണഭോക്താക്കളുടെ മത്സരത്തിലെ വിജയികൾ</p>
<p>ഒന്നാം സ്ഥാനം<br />
ലളിതഗാനം- തങ്കം എ കുണ്ടോട്ടി</p>
<p>രണ്ടാം സ്ഥാനം<br />
നാടൻപാട്ട് &#8211; തങ്കം എ കുണ്ടോട്ടി<br />
നാടോടി നൃത്തം-ബേബി കെ തിരൂർ</p>
<p>മൂന്നാം സ്ഥാനം<br />
ഒപ്പന-സുഹറ പി &amp; പാർട്ടി താനൂർ<br />
ഫാൻസി ഡ്രസ്-ഷീബ സികെ വേങ്ങര</p>
<p><strong>മാപ്പിളപാട്ടിൽ മലപ്പുറത്തിന്റെ ആധിപത്യം നില‌നിർത്തി</strong></p>
<p>ഏതൊരു കലോത്സവ‌വേദികളിലും മാപ്പിളപാട്ടിലെ ആധിപത്യം നിലനിർത്തുന്ന മലപ്പുറം സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിലും അതാവർത്തിച്ചു. പത്താംതരം പഠിതാക്കളുടെ വിഭാഗത്തിൽ നൌഫൽ കെ പി യാണ് ഈ ഇനത്തിൽ ഒന്നാം സ്ഥാനം നേടി. തിരൂരങ്ങാടി ബ്ലോക്കിലെ സുലൈഖ &amp; പാർട്ടി അവതരിപ്പിച്ച ഒപ്പനയും മികച്ച നിലവാരം പുലർത്തി.</p>
<p>പത്താം തരം പഠിതാക്കൾ വിജയികൾ<br />
ഒന്നാം സ്ഥാനം<br />
മാപ്പിളപാട്ട് &#8211; നൌഫൽ കെപി<br />
മോണോ ആക്ട് &#8211; സുബൈർ എം<br />
കവിതാ രചന &#8211; സക്കീനത്ത് കെ സി</p>
<p>രണ്ടാം സ്ഥാനം<br />
ഒപ്പന &#8211; സുലൈഖ പി &amp; പാർട്ടി തിരൂരങ്ങാടീ</p>
<p>മൂന്നാം സ്ഥാനം<br />
അബ്ദുൾ മജീദ് ഒട്ടി, മലപ്പുറം<br />
നാടൻപാട്ട് &#8211; കണ്ണൻ‌കുട്ടി &amp; പാർട്ടി, വണ്ടൂർ<br />
മിമിക്രി &#8211; അജിത്ത് എ, പൊന്നാനി</p>
<p>The post <a href="https://www.valanchery.in/%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%8a/">അക്ഷരനക്ഷത്രത്തിന്റെ മൊഞ്ചുമായി മലപ്പുറം!</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%8a/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഖമർ റൂഷ് പുനർജനിക്കാതിരിക്കട്ടെ&#8217;</title>
		<link>https://www.valanchery.in/%e0%b4%96%e0%b4%ae%e0%b5%bc-%e0%b4%b1%e0%b5%82%e0%b4%b7%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b5%bc%e0%b4%9c%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0/</link>
					<comments>https://www.valanchery.in/%e0%b4%96%e0%b4%ae%e0%b5%bc-%e0%b4%b1%e0%b5%82%e0%b4%b7%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b5%bc%e0%b4%9c%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 09 Dec 2013 01:55:07 +0000</pubDate>
				<category><![CDATA[Articles]]></category>
		<category><![CDATA[article]]></category>
		<category><![CDATA[block panchayath]]></category>
		<category><![CDATA[human]]></category>
		<category><![CDATA[human rights]]></category>
		<category><![CDATA[khmer rough]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[rights]]></category>
		<category><![CDATA[vaheeda]]></category>
		<category><![CDATA[valanchery]]></category>
		<guid isPermaLink="false">http://www.valanchery.in/?p=1867</guid>

					<description><![CDATA[<p>‘ആരാധനയുടേതായ ഉയർന്നു പോകുന്ന വികാരവും അവഹേളനത്തിന്റേതായ കീഴാള വികാരവും അലിഞ്ഞു ചേർന്ന് കരുണാർദ്രമായൊരു സമൂഹം സൃഷ്ടിക്കപ്പെടുമ്പോൾ അതൊരു നീതിനിഷ്ട സമൂഹമായി തീരുന്നു’, ഇന്ത്യയുടെ ഭരണഘടനാ ശില്പി ഡോ ബി‌ആർ അം‌ബേദ്കറുടെ ഈ കാഴ്ചപാടിലേക്ക് എത്തിപ്പെടാൻ വർത്തമാനകാല ആശയങ്ങളോടുള്ള ഒരു സംവദിക്കൽ മാത്രമാണ് ഞാൻ ഇവിടെ നടത്തുന്നത്. ഇത് വായനക്കാരന്റെ ചിന്തക്ക് നിറം പകരാനുള്ളതല്ല, എന്നാൽ എന്റെ ആഗ്രഹങ്ങൾക്കൊപ്പം നിങ്ങളുടെ ചിന്തകളെ കെട്ടിയിടാനും ഞാൻ [&#8230;]</p>
<p>The post <a href="https://www.valanchery.in/%e0%b4%96%e0%b4%ae%e0%b5%bc-%e0%b4%b1%e0%b5%82%e0%b4%b7%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b5%bc%e0%b4%9c%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0/">&#8216;ഖമർ റൂഷ് പുനർജനിക്കാതിരിക്കട്ടെ&#8217;</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>‘ആരാധനയുടേതായ ഉയർന്നു പോകുന്ന വികാരവും അവഹേളനത്തിന്റേതായ കീഴാള വികാരവും അലിഞ്ഞു ചേർന്ന് കരുണാർദ്രമായൊരു സമൂഹം സൃഷ്ടിക്കപ്പെടുമ്പോൾ അതൊരു നീതിനിഷ്ട സമൂഹമായി തീരുന്നു’, <span id="more-1867"></span>ഇന്ത്യയുടെ ഭരണഘടനാ ശില്പി ഡോ ബി‌ആർ അം‌ബേദ്കറുടെ ഈ കാഴ്ചപാടിലേക്ക് എത്തിപ്പെടാൻ വർത്തമാനകാല ആശയങ്ങളോടുള്ള ഒരു സംവദിക്കൽ മാത്രമാണ് ഞാൻ ഇവിടെ നടത്തുന്നത്.</p>
<p>ഇത് വായനക്കാരന്റെ ചിന്തക്ക് നിറം പകരാനുള്ളതല്ല, എന്നാൽ എന്റെ ആഗ്രഹങ്ങൾക്കൊപ്പം നിങ്ങളുടെ ചിന്തകളെ കെട്ടിയിടാനും ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്നു നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങൾ നേരിടാൻ ഇനിയും നാം വൈകികൂടാ. നീതിനിഷേധിക്കപ്പെട്ടവന്റെ</p>
<p>&nbsp;</p>
<p>സ്വപ്നങ്ങളിൽ നിയമവ്യവസ്ഥകൾക്കുള്ളിൽ കുരുങ്ങികിടക്കുന്ന ഒരു കാലഘട്ടത്തിൽ നിന്നും പെട്ടെന്നൊരു മോചനം അസാധ്യമാണെന്നിരിക്കെ ഇനി നമുക്ക് ചെയ്യാൻ കഴിയുന്നത് ധ്വംസനങ്ങളുടെ അളവ് കുറച്ച് കൊണ്ടുവരിക എന്നുള്ളത് മാത്രമാണ്.</p>
<p>ഓരോ മനുഷ്യാവകാശദിനവും നമ്മിലേക്കെത്തുമ്പോൾ നാടുനീളെ സെമിനാറുകളും സിമ്പോസിയങ്ങളുമായി ചരിത്രത്തിന്റെ കൂടെ നടക്കുകയല്ലാതെ പുതിയൊരു ലോകമെന്ന കഴ്ചപ്പാടിലേക്ക് നടക്കാൻ നടക്കാൻ തയ്യാറവുന്ന ഒരു അവസ്ഥാന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ വേണ്ട പണിപ്പുര സൃഷ്ടിക്കലാകട്ടെ ഇത്തരം ദിനാചരങ്ങളിലൂടെ നമ്മുടെ ലക്ഷ്യം.</p>
<p>മനുഷ്യാവകാശങ്ങൾ സംബന്ധിച്ചുള്ള 1948ലെ സാർവ്വലൌകിക പ്രഖ്യാപനം ഐക്യരാഷ്ട്ര സഭ നടത്തിയപ്പോൾ മനുഷ്യാവകാശ വസന്തം ലോകമാകെ വീശിയടിക്കുന്ന ഒരു സ്ഥിതി വിശേഷത്തെ നാം സ്വപ്നം കണ്ടു. ഇതിലേക്ക് നടന്നടുക്കുമ്പോഴാണ് ഖമർ റൂഷിന്റെ കൊടുങ്കാ</p>
<div id="attachment_1875" style="width: 160px" class="wp-caption alignright"><a href="http://www.valanchery.in/wp-content/uploads/2013/12/bg.jpg"><img loading="lazy" decoding="async" aria-describedby="caption-attachment-1875" class="size-thumbnail wp-image-1875" alt="കെ പി വഹീദ പ്രസിഡന്റ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്" src="http://www.valanchery.in/wp-content/uploads/2013/12/bg-150x150.jpg" width="150" height="150" /></a><p id="caption-attachment-1875" class="wp-caption-text">കെ പി വഹീദ<br />പ്രസിഡന്റ്<br />കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്</p></div>
<p>റ്റ് എതിർ ദിശയിൽ വീശാൻ ആരംഭിച്ചത്. ഖമർ റൂഷിന്റെ ആരംഭം നമുക്ക് ആവേശമായിരുന്നു, എന്നാൽ ഇതിന്റെ അവസാനത്തെക്കുറിച്ച് ഓർക്കാൻ നമുക്ക് ആവുന്നില്ല.</p>
<p>കമ്പോഡിയയിലെ കർഷകജനത വിമോചനത്തിനായി പോൾപോട്ടിന്റെ പാർട്ടിയായ ഖമർ റൂഷിന്റെ ശ്രമങ്ങൾ വിജയം കാണുകയും തുടർന്ന് ഖമർ റൂഷ് അധികാരത്തിലെത്തിയപ്പോൾ നടത്തിയ ഭീകര വാഴ്ചയിൽ കമ്പോഡീയൻ ജനതയുടെ 21 ശതമാനത്തോളം പേരെ കൊന്നൊടുക്കി. അതായത് 17 ലക്ഷം പേരുടെ ജീവനാണ് അപഹരിക്കപ്പെട്ടത്.ഈ സംഭവം മനുഷ്യന്റെ ജീവിക്കനുള്ള, സമത്വത്തിനുള്ള, നൈസർഗികതയുടെ അവകാശങ്ങൾക്കെതിരെ പ്രഖ്യാപിച്ച ഫാസിസ്റ്റ് സിദ്ധാന്തമാണ് എന്നതിൽ തർക്കമില്ല.</p>
<p>ഇത്തരം ഭീകരപ്രവർത്തനങ്ങൾ ഇനി നമുക്കുണ്ടായിക്കൂടാ. ഒരു ഫാസിസ്റ്റ് ഭരണകൂടമോ, ഗ്വാണ്ടനാമോയോ, വാഗൺ ട്രാജഡിയോ, ജാലിയൻ വാലാബാഗോ ഇനി നമുക്ക് അനുവധിക്കാനാകില്ല. രാജ്യത്ത് വളർന്നു വരുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശബ്ദമുയർത്തി മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പിനുള്ള ശ്രമങ്ങളുടെ വാഹകരെയാണ് ഇനി നമുക്കാവശ്യം. മനുഷ്യാവകാശത്തിന്റെ മുന്നണിപ്പോരാളികളാകാൻ യോഗ്യതയുള്ള ഒരു ഭരണകൂടമാണ് നമുക്കുണ്ടാവേണ്ടത്.</p>
<p>1776ലെ അമേരിക്കൻ സ്വാതന്ത്ര പ്രഖ്യാപനവും 1789ലെ ഫ്രഞ്ച് വിപ്ലവ പ്രഖ്യാപനവുമെല്ലാം ഒരു നിശ്ചിത പരിധിവരെ ആധുനിക കാലത്ത് മനുഷ്യാവകാശ സങ്കൽ‌പ്പങ്ങളെ കുറിച്ചുള്ള ചിന്തകൾക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. എന്നാൽ, വളർന്നു വരുന്ന സമൂഹത്തിൽ സ്വതന്ത്രമായ വീക്ഷണങ്ങൾക്കും അഭിപ്രായങ്ങൾക്കുമപ്പുറത്തേക്ക് മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇനിയും നാം ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.</p>
<p>&nbsp;</p>
<p>The post <a href="https://www.valanchery.in/%e0%b4%96%e0%b4%ae%e0%b5%bc-%e0%b4%b1%e0%b5%82%e0%b4%b7%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b5%bc%e0%b4%9c%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0/">&#8216;ഖമർ റൂഷ് പുനർജനിക്കാതിരിക്കട്ടെ&#8217;</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/%e0%b4%96%e0%b4%ae%e0%b5%bc-%e0%b4%b1%e0%b5%82%e0%b4%b7%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b5%bc%e0%b4%9c%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിറമുള്ള പൂക്കൾ വിടരട്ടെ</title>
		<link>https://www.valanchery.in/%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%be-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86/</link>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 14 Nov 2013 00:49:07 +0000</pubDate>
				<category><![CDATA[Articles]]></category>
		<category><![CDATA[article]]></category>
		<category><![CDATA[block]]></category>
		<category><![CDATA[children]]></category>
		<category><![CDATA[children's day 2013]]></category>
		<category><![CDATA[day]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[panchayath]]></category>
		<category><![CDATA[president]]></category>
		<category><![CDATA[vahida]]></category>
		<guid isPermaLink="false">http://www.valanchery.in/?p=1707</guid>

					<description><![CDATA[<p>ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നൂറ്റി ഇരുപത്തിനാലാം ജന്മദിനമായ 2013 നവംബർ 14 രാജ്യം ശിശുദിനമായി ആചരിക്കുന്നു. അതോടൊപ്പം നവംബർ 20 അന്താരാഷ്ട്ര ശിശുദിനമായി ഐക്യരാഷ്ട്ര സഭയും ആചരിക്കുന്നുണ്ട്. ഇങ്ങനെ ഓരോ ശിശുദിനവും നമ്മളിലൂടെ കടന്നു പോകുമ്പോൾ കുഞ്ഞുങ്ങളെ കുറിച്ചുള്ള നെഹ്രുവിന്റെ സ്വപ്‌നങ്ങൾക്ക് വർണ്ണം പകരാൻ വിവിധ മേഖലകളിൽ വ്യത്യസ്ഥമായ മത്‌സരങ്ങൾ നടക്കുന്നത് സർവ്വസാധാരണമായി വാങ്ങികൊണ്ടിരിക്കുന്നു. ഇത് ഒരുപക്ഷെ ഈ മേഖലകളെ [&#8230;]</p>
<p>The post <a href="https://www.valanchery.in/%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%be-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86/">നിറമുള്ള പൂക്കൾ വിടരട്ടെ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നൂറ്റി ഇരുപത്തിനാലാം ജന്മദിനമായ 2013 നവംബർ 14 രാജ്യം ശിശുദിനമായി ആചരിക്കുന്നു. <img decoding="async" title="More..." alt="" src="http://www.valanchery.in/wp-includes/js/tinymce/plugins/wordpress/img/trans.gif" /><span id="more-1707"></span>അതോടൊപ്പം നവംബർ 20 അന്താരാഷ്ട്ര ശിശുദിനമായി ഐക്യരാഷ്ട്ര സഭയും ആചരിക്കുന്നുണ്ട്. ഇങ്ങനെ ഓരോ ശിശുദിനവും നമ്മളിലൂടെ കടന്നു പോകുമ്പോൾ കുഞ്ഞുങ്ങളെ കുറിച്ചുള്ള നെഹ്രുവിന്റെ സ്വപ്‌നങ്ങൾക്ക് വർണ്ണം പകരാൻ വിവിധ മേഖലകളിൽ വ്യത്യസ്ഥമായ മത്‌സരങ്ങൾ നടക്കുന്നത് സർവ്വസാധാരണമായി വാങ്ങികൊണ്ടിരിക്കുന്നു. ഇത് ഒരുപക്ഷെ ഈ മേഖലകളെ പരിപോഷിപ്പിക്കാനായിരിക്കുമെങ്കിലും അതിനപ്പുറത്തുള്ള ചില റിയാലിറ്റി ഷോകൾ ഇനിയും കണ്ടില്ലെന്ന് നടിക്കാൻ നമുക്കാകില്ല.</p>
<div style="width: 137px" class="wp-caption alignleft"><img loading="lazy" decoding="async" class=" " alt="" src="http://www.valanchery.in/wp-content/uploads/2013/11/Copy-of-block.jpg" width="127" height="164" /><p class="wp-caption-text">Article by:<br />Vahida CP<br />President;<br />Kuttippuram Block Panchayath</p></div>
<p>സ്വന്തം അചഛനമ്മമാരുടെ പോലും ശാരീരിക മാനസിക പീഢനങ്ങൾക്ക് വിധേയരാകേണ്ടി വന്ന ഒരു കൂട്ടം കുരുന്നു രക്തസാക്ഷികളുടെ നാടായി നമ്മുടെ രാജ്യം മാറികൊണ്ടിരിക്കുകയാണ്. പാഠപുസ്തകത്തിലെ അക്ഷരങ്ങൾക്കൊപ്പം വേദനയുടെ കണ്ണുനീർ കടിച്ചമർത്തി പിടയുന്ന അവരുടെ കത്തുന്ന നെഞ്ച് കാണാൻ നമുക്കാകുന്നില്ല.</p>
<p class="wp-caption-dd">ശൈശവനും ബാല്യവും കൌമാരവും പിന്നിടുന്ന ഓരോ വേളകളിലും ഒരായിരം സ്വപ്നങ്ങൾക്ക് നിറം പകർന്ന് വളരേണ്ടവരാകണം നമ്മുടെ കുഞ്ഞുങ്ങൾ. ഈ സ്വപ്നങ്ങളൂടെ എല്ലാം അന്തകർ സ്വന്തം രക്തം തന്നയാകുമ്പോൾ അതിന്റെ മുറിവിന് ആ&#x200d;ഴം വർദ്ധിക്കും. ഈ മുറിവ് ഉണങ്ങാൻ വേണ്ടിയുള്ള ശ്രമം നടത്തുന്നു എന്ന തോന്നൽ ഉളവാക്കി കൊണ്ട് നമ്മുടെ നാട്ടിലെ വാർത്താചാനലിലെ ചർച്ചകൾ ആരെ ബോധ്യപ്പെടുത്താൻ വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല. ഇത്തരം ചർച്ചകൾ ഒരു പരിഹാരമാർഗമായി ഇതുവരെ കാണാനൊന്നും സാധിച്ചിട്ടില്ല.</p>
<p class="wp-caption-dd">അധികാരത്തിന്റെ ഉരുക്ക് കോട്ടകളേ തകർത്തരച്ച്, കുരുട്ട് ബുദ്ധികൾക്കെതിരെ പന്തമെറിഞ്ഞ് അരാജകത്വ സമൂഹത്തിന് കടിഞ്ഞാണിട്ട് ദിശ പറഞ്ഞവർ നമ്മുടെ മുമ്പെ കടന്നു പോയിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി നിലകൊണ്ട മഹത്‌വ്യക്തികളുടെ സുകൃതങ്ങളെ സായൂജ്യമാക്കുന്നതിന് പകരം ഒരു നല്ല നാളെക്കായി വളരുന്ന തലമുറയെ നമുക്ക് വളർത്തിയെടുക്കണം. നിറമുള്ള പൂക്കളാകട്ടെ ഇനി നമുക്ക് വേണ്ടി വിടരേണ്ടത്.</p>
<p style="text-align: right;">
<p>The post <a href="https://www.valanchery.in/%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%be-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86/">നിറമുള്ള പൂക്കൾ വിടരട്ടെ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>കലാപ്രതിഭകളും കലാതിലകങ്ങളും കൂലിപണിക്കരും വീട്ടമ്മമാരും&#8230;</title>
		<link>https://www.valanchery.in/%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ad%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%95%e0%b4%b2%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%95%e0%b4%99%e0%b5%8d/</link>
					<comments>https://www.valanchery.in/%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ad%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%95%e0%b4%b2%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%95%e0%b4%99%e0%b5%8d/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 08 Jul 2013 12:58:16 +0000</pubDate>
				<category><![CDATA[Articles]]></category>
		<category><![CDATA[arts]]></category>
		<category><![CDATA[block]]></category>
		<category><![CDATA[contimous]]></category>
		<category><![CDATA[education]]></category>
		<category><![CDATA[fest]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[valanchery]]></category>
		<category><![CDATA[winner]]></category>
		<guid isPermaLink="false">http://www.valanchery.in/?p=1527</guid>

					<description><![CDATA[<p>കുറ്റിപ്പുറം ബ്ലോക്ക് തുടർ വിദ്യാഭ്യാസ കലോത്സവത്തിലെ കലാപ്രതിഭകളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ നെട്ടോട്ടമോടുന്നവർ. കഴിഞ്ഞ ദിവസം തുടർവിദ്യാഭ്യാസ കലോത്സവത്തിന് തിരശ്ശീല വീണപ്പോൾ ചെറുപ്പകാലത്തിന്റെ നഷ്ടബോധം ഇവരിൽ പ്രകടമായിട്ടുണ്ട്. വിവിധ കാരണങ്ങളാൽ സ്കൂളിൽ പോകാത്തവരോ സ്കൂൾ ജീവിതം പൂർത്തിയാക്കൻ കഴിയാത്തവരോ ആയിട്ടുള്ളവരുടെ കലാവാസനകൾക്ക് പുനർ‌ജന്മം നൽകാൻ സാക്ഷരതാ മിഷൻ വേദി ഒരുക്കിയപ്പോൾ കൊഴിഞ്ഞു പോയ വസന്തത്തിന്റെ തിരിച്ച് വരവ് ഇവർ പരസ്‌പരം പങ്കുവെച്ചു. ഗുണഭോക്താക്കളുടെ [&#8230;]</p>
<p>The post <a href="https://www.valanchery.in/%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ad%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%95%e0%b4%b2%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%95%e0%b4%99%e0%b5%8d/">കലാപ്രതിഭകളും കലാതിലകങ്ങളും കൂലിപണിക്കരും വീട്ടമ്മമാരും&#8230;</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം ബ്ലോക്ക് തുടർ വിദ്യാഭ്യാസ കലോത്സവത്തിലെ കലാപ്രതിഭകളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ നെട്ടോട്ടമോടുന്നവർ. <span id="more-1527"></span>കഴിഞ്ഞ ദിവസം തുടർവിദ്യാഭ്യാസ കലോത്സവത്തിന് തിരശ്ശീല വീണപ്പോൾ ചെറുപ്പകാലത്തിന്റെ നഷ്ടബോധം ഇവരിൽ പ്രകടമായിട്ടുണ്ട്. വിവിധ കാരണങ്ങളാൽ സ്കൂളിൽ പോകാത്തവരോ സ്കൂൾ ജീവിതം പൂർത്തിയാക്കൻ കഴിയാത്തവരോ ആയിട്ടുള്ളവരുടെ കലാവാസനകൾക്ക് പുനർ‌ജന്മം നൽകാൻ സാക്ഷരതാ മിഷൻ വേദി ഒരുക്കിയപ്പോൾ കൊഴിഞ്ഞു പോയ വസന്തത്തിന്റെ തിരിച്ച് വരവ് ഇവർ പരസ്‌പരം പങ്കുവെച്ചു. ഗുണഭോക്താക്കളുടെ വിഭാഗത്തിൽ കലാ പ്രതിഭാ പട്ടം നേടിയത് മാറാക്കര പഞ്ചായത്തിലെ കരേക്കാട് സ്വദേശി 38 വയസ്സുള്ള നെല്ലാക്കൽ മുഹമ്മദലിയാണ്. സ്റ്റേജ് സ്റ്റേജിതര മത്സരങ്ങളിൽ 24 പോയിന്റാണ് ഇദ്ദേഹം നേടിയത്. 14 പോയ്ന്റോടെ കലതിലകപട്ടം നേടിയത് വളാഞ്ചേരി പഞ്ചായത്തിലെ വട്ടപ്പാറ സ്വദേശിനി 35 വയസ്സുള്ള ഷീബ എന്ന വീട്ടമ്മയാണ്.</p>
<p>പഠിതാക്കളൂടെ വിഭാഗത്തിൽ കലാപ്രതിഭാപട്ടം നേടിയത് വളാഞ്ചേരി പഞ്ചായത്തിലെ വൈക്കത്തൂർ സ്വദേശി സുബ്രമണ്യനാണ്. സിമന്റ് പണിക്കാരനായ ഇദ്ദേഷം 20 പോയിന്റാണ് നേടിയത്. കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത് എടയൂർ പഞ്ചായത്തിലെ വടക്കും‌പുറം സ്വദേശിനിയും LIC ഏജന്റുമായ 40 കാരിയായ എം പ്രീതാകുമാരിയാണ്. ജില്ലാ തുടർ വിദ്യാഭ്യാസ കലോ‌ത്സവത്തിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് വിജയികൾ.</p>
<p>Summary: All about the winners of the Kuttippuram Block Continous Education Arts fest.</p>
<p>The post <a href="https://www.valanchery.in/%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ad%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%95%e0%b4%b2%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%95%e0%b4%99%e0%b5%8d/">കലാപ്രതിഭകളും കലാതിലകങ്ങളും കൂലിപണിക്കരും വീട്ടമ്മമാരും&#8230;</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ad%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%95%e0%b4%b2%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%95%e0%b4%99%e0%b5%8d/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
